<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>rahul dravid &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/rahul-dravid/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 30 Aug 2025 09:52:04 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>rahul dravid &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ദ്രാവിഡ് പിന്മാറി; സഞ്ജുവിന്റെ ഭാവി ആശങ്കയില്‍ രാജസ്ഥാന്‍ റോയല്‍സ്</title>
		<link>https://www.chandrikadaily.com/dravid-retreated-rajasthan-royals-worried-about-sanjus-future.html</link>
					<comments>https://www.chandrikadaily.com/dravid-retreated-rajasthan-royals-worried-about-sanjus-future.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sat, 30 Aug 2025 09:52:04 +0000</pubDate>
				<category><![CDATA[Sports]]></category>
		<category><![CDATA[rahul dravid]]></category>
		<category><![CDATA[Sanju Samson]]></category>
		<category><![CDATA[sportsnews]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=352229</guid>

					<description><![CDATA[രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലകസ്ഥാനത്ത് നിന്ന് രാഹുല്‍ ദ്രാവിഡ് മാറി.]]></description>
										<content:encoded><![CDATA[<p>രാജസ്ഥാന്&#x200d; റോയല്&#x200d;സിന്റെ പരിശീലകസ്ഥാനത്ത് നിന്ന് രാഹുല്&#x200d; ദ്രാവിഡ് മാറി. സഞ്ജു സാംസണ്&#x200d; ടീമില്&#x200d; നിന്ന് വിട്ടുമാറാമെന്ന വാര്&#x200d;ത്തകള്&#x200d;ക്കിടെ വന്ന നീക്കമാണ് ഇത്. കഴിഞ്ഞ സീസണില്&#x200d; വെറും നാലു വിജയങ്ങളാണ് ദ്രാവിഡിന്റെ കീഴില്&#x200d; രാജസ്ഥാന്&#x200d; നേടിയത്. പരിശീലകന്&#x200d; സ്ഥാനമൊഴിഞ്ഞതായി ഫ്രാഞ്ചൈസി സ്ഥിരീകരിച്ചു.</p>
<p>ദേശീയ ടീമിനൊപ്പം പ്രവര്&#x200d;ത്തിച്ച ശേഷം 2024 സെപ്റ്റംബര്&#x200d; ആറിനാണ് ദ്രാവിഡ് വീണ്ടും രാജസ്ഥാനില്&#x200d; പരിശീലകനായി എത്തിയത്.  ഫ്രാഞ്ചൈസിയുടെ വിപുലീകരണ പദ്ധതിയുടെ ഭാഗമായി നല്&#x200d;കിയ ഉയര്&#x200d;ന്ന ചുമതലകള്&#x200d; അദ്ദേഹം നിരസിച്ചിരുന്നു. ഇതോടെ 2026 സീസണില്&#x200d; പുതിയ പരിശീലകന്റെ കീഴിലാകും രാജസ്ഥാന്&#x200d; ഇറങ്ങുന്നത്. കഴിഞ്ഞ സീസണില്&#x200d; 14 മത്സരങ്ങളില്&#x200d; ആറു വിജയങ്ങള്&#x200d; മാത്രം നേടി ടീം ഒന്&#x200d;പതാം സ്ഥാനത്തായിരുന്നു. നെറ്റ് റണ്&#x200d;റേറ്റ് സഹായിച്ചാണ് അവസാന സ്ഥാനത്തേക്ക് വീഴാതെ രക്ഷപ്പെട്ടത്.</p>
<p>2011-ല്&#x200d; കളിക്കാരനായി രാജസ്ഥാനില്&#x200d; എത്തിയ ദ്രാവിഡ് 46 മത്സരങ്ങള്&#x200d; ടീമിനായി കളിച്ചിട്ടുണ്ട്. 2013-ല്&#x200d; വിരമിച്ച ശേഷം 2014, 2015 സീസണുകളില്&#x200d; പരിശീലകനായും അദ്ദേഹം സേവനം അനുഷ്ഠിച്ചിരുന്നു.</p>
<p>അതേസമയം, ക്യാപ്റ്റന്&#x200d; സഞ്ജു സാംസണ്&#x200d; ടീമില്&#x200d; നിന്ന് മാറാന്&#x200d; താല്&#x200d;പര്യം പ്രകടിപ്പിച്ചെന്ന റിപ്പോര്&#x200d;ട്ടുകള്&#x200d; ശക്തമാണ്. ചെന്നൈ സൂപ്പര്&#x200d; കിങ്‌സിലേക്കാകാമെന്നാണ് സൂചന. കഴിഞ്ഞ സീസണിലെ പരാജയങ്ങള്&#x200d;ക്ക് പിന്നാലെ മാനേജ്‌മെന്റുമായുണ്ടായ അഭിപ്രായ വ്യത്യാസമാണ് സഞ്ജുവിനെ മാറ്റം ചിന്തിക്കാനിടയാക്കിയതെന്നാണ് വിവരം.</p>
<p>ക്യാപ്റ്റനായിരുന്നിട്ടും സ്വന്തം ബാറ്റിംഗ് പൊസിഷന്&#x200d; തീരുമാനിക്കാന്&#x200d; കഴിയാത്തതാണ് പ്രധാന പ്രശ്‌നമായി ചൂണ്ടിക്കാണിക്കുന്നത്. ഓപ്പണറായി ഇറങ്ങാന്&#x200d; സഞ്ജുവിന് ആഗ്രഹമുണ്ടെങ്കിലും, യശസ്വി ജയ്സ്വാല്&#x200d;വൈഭവ് സൂര്യവംശി കൂട്ടുകെട്ട് കഴിഞ്ഞ സീസണില്&#x200d; ഓപ്പണിംഗില്&#x200d; മിന്നിപ്പിച്ചത് സ്ഥാനം നഷ്ടപ്പെടാന്&#x200d; കാരണമായി. ഇതോടെ സഞ്ജുവിന്റെ ഭാവി തീരുമാനവും പുതിയ പരിശീലകന്റെ വരവും രാജസ്ഥാന്റെ അടുത്ത സീസണിനെ നിര്&#x200d;ണ്ണയിക്കുമെന്ന് കരുതുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dravid-retreated-rajasthan-royals-worried-about-sanjus-future.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാഹുൽ ദ്രാവിഡിന്റെ കാറിൽ ഓട്ടോയിടിച്ചു; റോഡിലെ തർക്കം വൈറൽ -വിഡിയോ</title>
		<link>https://www.chandrikadaily.com/auto-hits-rahul-dravids-car-argument-on-the-road-goes-viral-video.html</link>
					<comments>https://www.chandrikadaily.com/auto-hits-rahul-dravids-car-argument-on-the-road-goes-viral-video.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 05 Feb 2025 04:26:10 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[autorickshaw]]></category>
		<category><![CDATA[car]]></category>
		<category><![CDATA[rahul dravid]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=328741</guid>

					<description><![CDATA[കഴിഞ്ഞ ദിവസമാണ് ദ്രാവിഡ് സഞ്ചരിച്ച എസ്&#x200d;യുവിയുടെ പിറകിൽ ഗുഡ്സ് ഓട്ടോ ഇടിച്ചത്. ]]></description>
										<content:encoded><![CDATA[<p>കാറിൽ ഇടിച്ച ഓട്ടോ ഡ്രൈവറോട് നഗരമധ്യത്തിൽ വാക്കുതർക്കത്തിൽ ഏർപ്പെട്ട് രാഹുൽ ദ്രാവിഡ്. ബെംഗളൂരു വസന്ത്‌ നഗറിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ മണിക്കൂറുകൾക്കൊണ്ട് വൈറലായി. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയില്ല. കഴിഞ്ഞ ദിവസമാണ് ദ്രാവിഡ് സഞ്ചരിച്ച എസ്&#x200d;യുവിയുടെ പിറകിൽ ഗുഡ്സ് ഓട്ടോ ഇടിച്ചത്.</p>
<p>കാറിൽ നിന്ന് പുറത്തിറങ്ങി ഓട്ടോ ഡ്രൈവറുമായി തർക്കത്തിലേർപ്പെടുകയായിരുന്നു സൂപ്പർതാരം. അപകടത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല. ദ്രാവിഡ് ഇന്ത്യൻ എക്‌സ്പ്രസ് ജംഗ്ഷനിൽ നിന്ന് ഹൈഗ്രൗണ്ടിലേക്ക് പോകുകയായിരുന്നു.</p>
<p>രാഹുൽ ദ്രാവിഡിന്റെ കാറിന്റെ പിന്നിൽ ഓട്ടോ വന്നിടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് പോകുന്നതിന് മുമ്പ് ദ്രാവിഡ് ഓട്ടോ ഡ്രൈവറുടെ ഫോൺ നമ്പർ വാങ്ങിച്ചതായാണ് റിപ്പോർട്ട്. ദ്രാവിഡ് വാക്കുതർക്കത്തിൽ ഏർപ്പെടുന്നതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="en" dir="ltr">Indian cricketer Rahul Dravid&#39;s car &amp; a commercial goods vehicle were involved in a minor accident on Cunningham road in <a href="https://twitter.com/hashtag/Bengaluru?src=hash&amp;ref_src=twsrc%5Etfw">#Bengaluru</a>. And unlike the <a href="https://twitter.com/hashtag/cred?src=hash&amp;ref_src=twsrc%5Etfw">#cred</a> ad, <a href="https://twitter.com/hashtag/RahulDravid?src=hash&amp;ref_src=twsrc%5Etfw">#RahulDravid</a> &amp; the goods vehicle driver engaged in a civilized argument &amp; left the place later. No complaint so far <a href="https://t.co/HJHQx5er3P">pic.twitter.com/HJHQx5er3P</a></p>
<p>&mdash; Harish Upadhya (@harishupadhya) <a href="https://twitter.com/harishupadhya/status/1886821472817033643?ref_src=twsrc%5Etfw">February 4, 2025</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>രാഹുൽ ദ്രാവിഡിനെ ഓട്ടോ ഡ്രൈവർ തിരിച്ചറിഞ്ഞില്ല എന്നാണ് വിവരം. 52 കാരനായ ദ്രാവിഡ് ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബാറ്റർമാരിൽ ഒരാളാണ്. ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് വിജയത്തിന് പിന്നാലെയാണ് രാഹുൽ ദ്രാവിഡ് ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞിരുന്നു.</p>
<p>പിന്നീട്‌ ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിന്റെ ഹെഡ് കോച്ചായി രാഹുൽ ചുമതലയേറ്റു. 2014,2015 സീസണുകളിൽ രാജസ്ഥാന്റെ മെന്ററായും ടീം ഡയറക്ടറായും ദ്രാവിഡ് പ്രവർത്തിച്ചിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/auto-hits-rahul-dravids-car-argument-on-the-road-goes-viral-video.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാജസ്ഥാന്&#x200d; റോയസിന്റെ മുഖ്യപരിശീലകനായി രാഹുല്&#x200d; ദ്രാവിഡ്‌</title>
		<link>https://www.chandrikadaily.com/rahul-dravid-as-the-head-coach-of-rajasthan-royals.html</link>
					<comments>https://www.chandrikadaily.com/rahul-dravid-as-the-head-coach-of-rajasthan-royals.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 04 Sep 2024 09:37:18 +0000</pubDate>
				<category><![CDATA[Cricket]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Head coach]]></category>
		<category><![CDATA[rahul dravid]]></category>
		<category><![CDATA[rajasthan royals]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=308384</guid>

					<description><![CDATA[നിലവിലെ പരിശീലകന്&#x200d; കുമാര്&#x200d; സംഗക്കാര ഡയറ്കടര്&#x200d; ഓഫ് ക്രിക്കറ്റ് ആകും.]]></description>
										<content:encoded><![CDATA[<p>രാഹുല്&#x200d; ദ്രാവിഡ് ഐ.പി.എലില്&#x200d; രാജസ്ഥാന്&#x200d; റോയല്&#x200d;സിന്റെ മുഖ്യ പരിശീലകനാകും. ഇന്ത്യയുടെ പരിശീലക സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെയാണ് പുതിയ ദൗത്യം. നേരത്തെ 2011-2013 സീസണുകളില്&#x200d; ദ്രാവിഡ് രാജസ്ഥാനെ പരിശീലിപ്പിച്ചിരുന്നു. നിലവിലെ പരിശീലകന്&#x200d; കുമാര്&#x200d; സംഗക്കാര ഡയറ്കടര്&#x200d; ഓഫ് ക്രിക്കറ്റ് ആകും. 2011 മുതല്&#x200d; 2013 വരെ റോയല്&#x200d;സിനായി ഐ.പി.എല്ലില്&#x200d; കളിച്ച ദ്രാവിഡ്, 2014- 2015 വര്&#x200d;ഷങ്ങളില്&#x200d; ടീമിന്റെ മെന്ററായും പ്രവര്&#x200d;ത്തിച്ചു.</p>
<p>2021 നവംബറില്&#x200d; ഇന്ത്യന്&#x200d; ദേശീയ ടീമിന്റെ പരിശീലക ചുമതല ഏറ്റെടുത്ത ദ്രാവിഡ് ലോക ടെസ്റ്റ് ചാമ്പ്യന്&#x200d;ഷിപ്പിലും, 2023ലെ ഏകദിന ലോകകപ്പിലും ടീമിനെ ഫൈനലിലേക്ക് നയിച്ചിരുന്നു. രണ്ട് തവണയും കലാശപ്പോരാട്ടത്തില്&#x200d; വീണ ഇന്ത്യ പക്ഷേ ടി20 ലോകകപ്പില്&#x200d; മുത്തമിട്ട് ദ്രാവിഡിന്റെ വിടവാങ്ങല്&#x200d; അവിസ്മരണീയമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rahul-dravid-as-the-head-coach-of-rajasthan-royals.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനായി രാഹുൽ ദ്രാവിഡ് തുടരും</title>
		<link>https://www.chandrikadaily.com/rahul-dravid-will-continue-as-the-head-coach-of-the-indian-cricket-team.html</link>
					<comments>https://www.chandrikadaily.com/rahul-dravid-will-continue-as-the-head-coach-of-the-indian-cricket-team.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 29 Nov 2023 09:47:06 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Coach]]></category>
		<category><![CDATA[cricket]]></category>
		<category><![CDATA[rahul dravid]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=284454</guid>

					<description><![CDATA[എത്ര കാലത്തേക്കാണ് കരാര്&#x200d; നീട്ടിയതെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും അടുത്ത വര്&#x200d;ഷം നടക്കുന്ന ടി20 ലോകകപ്പ് വരെയായിരിക്കും പുതുക്കിയ കരാറെന്നാണ് വിവരം]]></description>
										<content:encoded><![CDATA[<p>ഇന്ത്യന്&#x200d; പുരുഷ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി രാഹുല്&#x200d; ദ്രാവിഡ് തുടരും. ലോകകപ്പോടെ അവസാനിച്ച ദ്രാവിഡിന്റെ കരാര്&#x200d; നീട്ടാന്&#x200d; ബിസിസിഐ തീരുമാനിച്ചു. ബിസിസിഐ നല്&#x200d;കിയ കരാര്&#x200d; രാഹുല്&#x200d; ദ്രാവിഡ് സ്വീകരിച്ചുവെന്നാണ് റിപ്പോര്&#x200d;ട്ടുകള്&#x200d;. എത്ര കാലത്തേക്കാണ് കരാര്&#x200d; നീട്ടിയതെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും അടുത്ത വര്&#x200d;ഷം നടക്കുന്ന ടി20 ലോകകപ്പ് വരെയായിരിക്കും പുതുക്കിയ കരാറെന്നാണ് വിവരം.</p>
<p>തുടര്&#x200d;ന്ന് വിവിഎസ് ലക്ഷ്മണ്&#x200d;, ആശിഷ് നെഹ്‌റ അടക്കമുള്ളവരെ ബിസിസിഐ പരിശീലക സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. ദ്രാവിഡ് തന്നെ പരിശീലകനായി തുടരുന്നതില്&#x200d; ക്യാപ്റ്റന്&#x200d; രോഹിത് ശര്&#x200d;മയും ചീഫ് സെലക്ടര്&#x200d; അജിത് അഗാര്&#x200d;ക്കറും അനുകൂല നിലപാടാണ് സ്വീകരിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rahul-dravid-will-continue-as-the-head-coach-of-the-indian-cricket-team.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കര്&#x200d;ണ്ണാടക തെരഞ്ഞെടുപ്പ്: ബി.ജെ.പിയുടെ മോഹങ്ങള്&#x200d;ക്ക് തിരിച്ചടി നല്&#x200d;കി ദ്രാവിഡും കുംബ്ലെയും; ബി.ജെ.പിയില്&#x200d; ചേരില്ലെന്ന് അറിയിച്ചു</title>
		<link>https://www.chandrikadaily.com/anil-kumble-rahul-dravid-bjp-karnadaka-election-news.html</link>
					<comments>https://www.chandrikadaily.com/anil-kumble-rahul-dravid-bjp-karnadaka-election-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 17 Apr 2018 07:41:45 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[anil kumble]]></category>
		<category><![CDATA[karnadaka election]]></category>
		<category><![CDATA[rahul dravid]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=80681</guid>

					<description><![CDATA[ബംഗളൂരു: കര്&#x200d;ണാടക നിയമസഭാ തിരഞ്ഞെടുപ്പില്&#x200d; ബി.ജെ.പിയുടെ മോഹങ്ങള്&#x200d;ക്ക് തിരിച്ചടി നല്&#x200d;കി ക്രിക്കറ്റ് താരങ്ങളായ രാഹുല്&#x200d; ദ്രാവിഡും അനില്&#x200d; കുംബ്ലെയും. യുവ വോട്ടര്&#x200d;മാരെ പിടിക്കാനായി ബി.ജെ.പി നടത്തുന്ന ശ്രമങ്ങള്&#x200d;ക്ക് തിരിച്ചടി നല്&#x200d;കി പാര്&#x200d;ട്ടിയില്&#x200d; ചേരാന്&#x200d; വിസമ്മതിക്കുകയായിരുന്നു ഇരുവരും. കര്&#x200d;ണാടക സ്വദേശികളായ ഇന്ത്യയുടെ രണ്ട് മുന്&#x200d; ക്രിക്കറ്റ് നായകന്മാരെ പാര്&#x200d;ട്ടിയിലെത്തിക്കാനായിരുന്നു ബി.ജെ.പിയുടെ ശ്രമം. കര്&#x200d;ണ്ണാടകയില്&#x200d; കോണ്&#x200d;ഗ്രിനും സിദ്ധരാമയ്യക്കും തിരിച്ചടി നല്&#x200d;കി യുവ വോട്ടര്&#x200d;മാരെ പിടിക്കാനായിരുന്നു ബി.ജെ.പിയുടെ നീക്കം. ഇതിനായി ആഴ്ച്ചകളായി ചര്&#x200d;ച്ചകള്&#x200d; നടത്തിയെങ്കിലും ഇത് വിഫലമാവുകയായിരുന്നു. ഒരാളെ കേന്ദ്രത്തിലേക്ക് ക്ഷണിച്ചു [&#8230;]]]></description>
										<content:encoded><![CDATA[<p>ബംഗളൂരു: കര്&#x200d;ണാടക നിയമസഭാ തിരഞ്ഞെടുപ്പില്&#x200d; ബി.ജെ.പിയുടെ മോഹങ്ങള്&#x200d;ക്ക് തിരിച്ചടി നല്&#x200d;കി ക്രിക്കറ്റ് താരങ്ങളായ രാഹുല്&#x200d; ദ്രാവിഡും അനില്&#x200d; കുംബ്ലെയും. യുവ വോട്ടര്&#x200d;മാരെ പിടിക്കാനായി ബി.ജെ.പി നടത്തുന്ന ശ്രമങ്ങള്&#x200d;ക്ക് തിരിച്ചടി നല്&#x200d;കി പാര്&#x200d;ട്ടിയില്&#x200d; ചേരാന്&#x200d; വിസമ്മതിക്കുകയായിരുന്നു ഇരുവരും.</p>
<p>കര്&#x200d;ണാടക സ്വദേശികളായ ഇന്ത്യയുടെ രണ്ട് മുന്&#x200d; ക്രിക്കറ്റ് നായകന്മാരെ പാര്&#x200d;ട്ടിയിലെത്തിക്കാനായിരുന്നു ബി.ജെ.പിയുടെ ശ്രമം. കര്&#x200d;ണ്ണാടകയില്&#x200d; കോണ്&#x200d;ഗ്രിനും സിദ്ധരാമയ്യക്കും തിരിച്ചടി നല്&#x200d;കി യുവ വോട്ടര്&#x200d;മാരെ പിടിക്കാനായിരുന്നു ബി.ജെ.പിയുടെ നീക്കം. ഇതിനായി ആഴ്ച്ചകളായി ചര്&#x200d;ച്ചകള്&#x200d; നടത്തിയെങ്കിലും ഇത് വിഫലമാവുകയായിരുന്നു. ഒരാളെ കേന്ദ്രത്തിലേക്ക് ക്ഷണിച്ചു കൊണ്ടുളള വാഗ്ദാനം വരെ നല്&#x200d;കിയതായും റിപ്പോര്&#x200d;ട്ടിലുണ്ട്. എന്നാല്&#x200d; തങ്ങള്&#x200d;ക്ക് രാഷ്ട്രീയത്തില്&#x200d; ഇറങ്ങാന്&#x200d; താത്പര്യമില്ലെന്ന് ഇരുവരും അറിയിച്ചതായാണ് വിവരം.</p>
<p>ഇരു താരങ്ങളുടേയും പ്രതിച്ഛായയും ജനപ്രിയതയും മെയ് 12ന് നടക്കുന്ന വോട്ടെടുപ്പില്&#x200d; തങ്ങളെ സഹായിക്കുമെന്നായിരുന്നു ബി.ജെ.പിയുടെ കണക്കുകൂട്ടല്&#x200d;. താരങ്ങളെ ബി.ജെ.പിയിലേക്ക് കൊണ്ടുവരാന്&#x200d; നിരവധി തവണ ചര്&#x200d;ച്ച നടത്തിയതായും റിപ്പോര്&#x200d;ട്ടുണ്ട്. എന്നാല്&#x200d; ഇതു സംബന്ധിച്ച് ഇരു താരങ്ങളും പ്രതികരിച്ചിട്ടില്ല. ഇന്ത്യന്&#x200d; ക്രിക്കറ്റ് ടീമിന് വേണ്ടി കര്&#x200d;ണാടകയില്&#x200d; നിന്നും കളിച്ച മികച്ച താരങ്ങളാണ് കുംബ്ലെയും ദ്രാവിഡും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/anil-kumble-rahul-dravid-bjp-karnadaka-election-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;വാഗ്ദാനം നല്&#x200d;കി പറ്റിച്ചു&#8217;; കോടികള്&#x200d; തട്ടിയെടുത്തുവെന്ന് രാഹുല്&#x200d; ദ്രാവിഡിന്റെ പരാതി</title>
		<link>https://www.chandrikadaily.com/dravid-files-complaint-with-police-against-vikram-investments-news.html</link>
					<comments>https://www.chandrikadaily.com/dravid-files-complaint-with-police-against-vikram-investments-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 18 Mar 2018 11:04:10 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[rahul dravid]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=75533</guid>

					<description><![CDATA[ബംഗളൂരു: കോടികളുടെ തട്ടിപ്പ് നടത്തിയ ബംഗളൂരുവിലെ നിക്ഷേപ കമ്പനിക്കെതിരെ പരാതിയുമായി ഇന്ത്യന്&#x200d; ക്രിക്കറ്റ് ടീം മുന്&#x200d; നായകന്&#x200d; രാഹുല്&#x200d; ദ്രാവിഡ്. വിക്രം ഇന്&#x200d;വസ്റ്റ്‌മെന്റ്‌സ് എന്ന സ്ഥാപനം തന്റെ ആറ് കോടി രൂപ തട്ടിയെടുത്തെന്നാണ് പരാതി. കമ്പനി മാനേജര്&#x200d; സുത്രം സുരേഷ് വാഗ്ദാനം നല്&#x200d;കിയതുകൊണ്ടാണ് പണം നിക്ഷേപിച്ചതെന്ന് ദ്രാവിഡ് സദാശിവ നഗര്&#x200d; പൊലീസിന് നല്&#x200d;കിയ പരാതിയില്&#x200d; പറയുന്നു. ദ്രാവിഡും സൈന നെഹ്‌വാളുമടക്കമുളള പ്രമുഖരെ കമ്പനി വഞ്ചിച്ചതായി ബെംഗളൂരു പൊലീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പകുതിയോളം തുക അധികമായി നല്&#x200d;കാമെന്ന് [&#8230;]]]></description>
										<content:encoded><![CDATA[<p>ബംഗളൂരു: കോടികളുടെ തട്ടിപ്പ് നടത്തിയ ബംഗളൂരുവിലെ നിക്ഷേപ കമ്പനിക്കെതിരെ പരാതിയുമായി ഇന്ത്യന്&#x200d; ക്രിക്കറ്റ് ടീം മുന്&#x200d; നായകന്&#x200d; രാഹുല്&#x200d; ദ്രാവിഡ്. വിക്രം ഇന്&#x200d;വസ്റ്റ്‌മെന്റ്‌സ് എന്ന സ്ഥാപനം തന്റെ ആറ് കോടി രൂപ തട്ടിയെടുത്തെന്നാണ് പരാതി. കമ്പനി മാനേജര്&#x200d; സുത്രം സുരേഷ് വാഗ്ദാനം നല്&#x200d;കിയതുകൊണ്ടാണ് പണം നിക്ഷേപിച്ചതെന്ന് ദ്രാവിഡ് സദാശിവ നഗര്&#x200d; പൊലീസിന് നല്&#x200d;കിയ പരാതിയില്&#x200d; പറയുന്നു.</p>
<p>ദ്രാവിഡും സൈന നെഹ്‌വാളുമടക്കമുളള പ്രമുഖരെ കമ്പനി വഞ്ചിച്ചതായി ബെംഗളൂരു പൊലീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പകുതിയോളം തുക അധികമായി നല്&#x200d;കാമെന്ന് വാഗ്ദാനം നല്&#x200d;കി 350 കോടിയില്&#x200d; അധികം തുക കമ്പനി തട്ടിയെന്നാണ് കേസ്. ഇതിനോടകം മുന്നൂറോളം പേര്&#x200d; പരാതിയുമായി എത്തിയിട്ടുണ്ട്. കമ്പനിയുടെ മാനേജര്&#x200d;മാരില്&#x200d; ഒരാളായ സുത്രം സുരേഷ് ഇപ്പോള്&#x200d; ജുഡീഷ്യല്&#x200d; കസ്റ്റഡിയിലാണ്. ഇദ്ദേഹം മുന്&#x200d; കായിക മാധ്യമപ്രവര്&#x200d;ത്തകനായിരുന്നു. വലിയ തോതിലുളള പണം തിരിച്ചു തരാമെന്ന് വാഗ്ദാനം നല്&#x200d;കിയതിനാല്&#x200d; 2014-ലാണ് താന്&#x200d; പണം നിക്ഷേപിച്ചതെന്ന് ദ്രാവിഡ് പരാതിയില്&#x200d; പറയുന്നു. എന്നാല്&#x200d; പലിശ അടക്കമുളള പണം പോയിട്ട് താന്&#x200d; നിക്ഷേപിച്ച പണം പോലും കമ്പനി തന്നില്ലെന്നും ദ്രാവിഡ് പരാതിപ്പെട്ടു. ബന്ധപ്പെട്ട രേഖകളും അദ്ദേഹം പൊലീസിനെ ഏല്&#x200d;പ്പിച്ചിട്ടുണ്ട്.</p>
<p>പരാതി ലഭിച്ച സദാശിവ നഗര്&#x200d; പൊലീസ് കൂടുതല്&#x200d; അന്വേഷണത്തിനായി ബനാശങ്രകി പൊലീസിന് വിവരങ്ങളും പരാതിയും കൈമാറിയിട്ടുണ്ട്. അഞ്ച് പേരെയാണ് ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുലളത്. 1 ലക്ഷം രൂപ മുതല്&#x200d; കോടികള്&#x200d; വരെയാണ് കമ്പനി നിക്ഷേപമായി സ്വീകരിച്ചിട്ടുളളത്. 2008 മുതലാണ് കമ്പനി പ്രവര്&#x200d;ത്തനം ആരംഭിച്ചിട്ടുളളത്. തുടക്കത്തില്&#x200d; നിക്ഷേപകര്&#x200d;ക്ക് വലിയ തോതിലുളള പണം തിരിച്ച് നല്&#x200d;കിയിരുന്നു. ഇതിനെ തുടര്&#x200d;ന്ന് നിക്ഷേപകരുടെ വാക്ക്‌കേട്ട് മറ്റുളളവരും പണം നിക്ഷേപിച്ചു. എന്നാല്&#x200d; പിന്നീട് ദ്രാവിഡ് അടക്കമുളളവരെ കമ്പനി വഞ്ചിക്കുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dravid-files-complaint-with-police-against-vikram-investments-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഭദ്രമാണ് നമ്മുടെക്രിക്കറ്റ് ഭാവി</title>
		<link>https://www.chandrikadaily.com/the-future-of-indian-cricket-in-safe-hands.html</link>
					<comments>https://www.chandrikadaily.com/the-future-of-indian-cricket-in-safe-hands.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 04 Feb 2018 18:29:48 +0000</pubDate>
				<category><![CDATA[Sports]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[editorial]]></category>
		<category><![CDATA[INDIAN CRICKET]]></category>
		<category><![CDATA[rahul dravid]]></category>
		<category><![CDATA[U19 wc]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=68285</guid>

					<description><![CDATA[&#160; ഓസ്‌ടേലിയയെ തകര്&#x200d;ത്ത് അണ്ടര്&#x200d; 19 ലോകകപ്പ് ക്രിക്കറ്റ് ചാമ്പ്യന്&#x200d;ഷിപ്പില്&#x200d; മുത്തമിട്ട ഇന്ത്യന്&#x200d; ടീം ക്രിക്കറ്റ് ലോകത്തിന്റെ നെറുകയില്&#x200d; വീണ്ടും പ്രതിഷ്ഠിക്കപ്പെട്ടിരിക്കുകയാണ്. ഫൈനലില്&#x200d; എട്ടു വിക്കറ്റിന് എതിരാളികളെ അനായാസം മറികടന്ന രാഹുല്&#x200d; ദ്രാവിഡിന്റെ കുട്ടികള്&#x200d; മൂന്നാഴ്ച്ചക്കാലം ന്യൂസിലാന്റിനെ വിരുന്നൂട്ടിയ ടൂര്&#x200d;ണമെന്റിലെ എല്ലാ മത്സരങ്ങളും ആധികാരികമായാണ് കൈപ്പിടിയൊലുതിക്കിയത്. കലാശക്കളിയില്&#x200d; ഓസ്ട്രിലിയക്കെതിരെ നേടിയ എട്ടുവിക്കറ്റ് വിജയമാണ് ചാമ്പ്യന്&#x200d;ഷിപ്പിലെ ഇന്ത്യയുടെ ഏറ്റവും ചെറിയ മാര്&#x200d;ജിനിലുള്ള വിജയമെന്നറിയുമ്പോഴാണ് ഈ ടീമിന്റെ പ്രതിഭാ ധാരാളിത്തം എത്രത്തോളം ശക്തമാണെന്ന് ബോധ്യമാകുന്നത്. മുന്&#x200d; ഇന്ത്യന്&#x200d; ക്രിക്കറ്റര്&#x200d; വിരേന്ദ്ര [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>ഓസ്‌ടേലിയയെ തകര്&#x200d;ത്ത് അണ്ടര്&#x200d; 19 ലോകകപ്പ് ക്രിക്കറ്റ് ചാമ്പ്യന്&#x200d;ഷിപ്പില്&#x200d; മുത്തമിട്ട ഇന്ത്യന്&#x200d; ടീം ക്രിക്കറ്റ് ലോകത്തിന്റെ നെറുകയില്&#x200d; വീണ്ടും പ്രതിഷ്ഠിക്കപ്പെട്ടിരിക്കുകയാണ്. ഫൈനലില്&#x200d; എട്ടു വിക്കറ്റിന് എതിരാളികളെ അനായാസം മറികടന്ന രാഹുല്&#x200d; ദ്രാവിഡിന്റെ കുട്ടികള്&#x200d; മൂന്നാഴ്ച്ചക്കാലം ന്യൂസിലാന്റിനെ വിരുന്നൂട്ടിയ ടൂര്&#x200d;ണമെന്റിലെ എല്ലാ മത്സരങ്ങളും ആധികാരികമായാണ് കൈപ്പിടിയൊലുതിക്കിയത്.</p>
<p>കലാശക്കളിയില്&#x200d; ഓസ്ട്രിലിയക്കെതിരെ നേടിയ എട്ടുവിക്കറ്റ് വിജയമാണ് ചാമ്പ്യന്&#x200d;ഷിപ്പിലെ ഇന്ത്യയുടെ ഏറ്റവും ചെറിയ മാര്&#x200d;ജിനിലുള്ള വിജയമെന്നറിയുമ്പോഴാണ് ഈ ടീമിന്റെ പ്രതിഭാ ധാരാളിത്തം എത്രത്തോളം ശക്തമാണെന്ന് ബോധ്യമാകുന്നത്. മുന്&#x200d; ഇന്ത്യന്&#x200d; ക്രിക്കറ്റര്&#x200d; വിരേന്ദ്ര സെവാഗ് അഭിപ്രായപ്പെട്ടത് പോലെ പ്രതിഭകള്&#x200d; മാത്രം അടങ്ങിയ ഒരു സംഘത്തെയാണ് ഇന്ത്യ ന്യൂസിലാന്റിലേക്കയച്ചിരിക്കുന്നത്. കന്നി മത്സരത്തില്&#x200d; ഓസ്‌ട്രേലിയക്കെതിരെ 100 റണ്&#x200d;സ് വിജയം നേടിയ ടീം ദുര്&#x200d;ബലരായ പപ്പുവ ന്യൂഗിനിയയെയും സിംബാവെയെയും പത്തുവിക്കറ്റിന് തകര്&#x200d;ത്തു വിട്ട് നിലപാട് വ്യക്തമാക്കുകയായിരുന്നു. ക്വോര്&#x200d;ട്ടറില്&#x200d; ബംഗ്ലാദേശിനെതിരെ 131 റണ്&#x200d;സിന്റെ ഉജ്വല വിജയം സ്വന്തമാക്കിയ ശേഷം സെമിഫൈനലില്&#x200d; ചിരവൈരികളായ പാക്കിസ്താനെ 203 റണ്&#x200d;സിന് മറികടന്ന് നാണം കെടുത്തി വിടുകയും ചെയ്തു. ക്രിക്കറ്റെന്നാല്&#x200d; തങ്ങളാണെന്ന് അഹങ്കരിച്ചു നടന്നിരുന്ന ഓസ്‌ട്രേലിയയെ ഒരിക്കല്&#x200d;കൂടി പരാജയപ്പെടുത്തിയാണ് ടീം നാലാം തവണയും കപ്പ് ഇന്ത്യയിലെത്തിച്ചത്.</p>
<p>നാലു തവണ ചാമ്പ്യന്മാരായതോടെ അണ്ടര്&#x200d; 19 കിരീടം ഏറ്റവും കൂടുതല്&#x200d; തവണ കൈവശം വെച്ച രാജ്യമെന്ന ബഹുമതിയും ഇന്ത്യക്ക് സ്വന്തം. 2000ത്തില്&#x200d; മുഹമ്മദ് കൈഫിന്റെ നായകത്വത്തില്&#x200d; ആദ്യമായി ഇന്ത്യയിലെത്തിയ കിരീടം 2008 ല്&#x200d; വിരാട് കോഹ്‌ലിയിലൂടെയും 20012 ല്&#x200d; ഉന്മുക്ത് ചാന്ദിലൂടെയും കോടാനുകോടി ഇന്ത്യക്കാരുടെ ആവേശത്തിലേക്ക് പറന്നിറങ്ങി. ഓസ്ട്രിലിയ മൂന്നു തവണയും പാകിസ്താന്&#x200d; രണ്ടു തവണയും ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്റീസ് ടീമുകള്&#x200d; ഓരോ തവണയും കപ്പില്&#x200d; മുത്തമിട്ടിട്ടുണ്ട്.</p>
<p>കിരീടധാരണത്തില്&#x200d; നാല് ഊഴം പിന്നിട്ട ഇന്ത്യയുടെ ഏറ്റവും ആധികാരികവും ആവേശകരവുമായ നേട്ടം ഇത്തവണത്തേതാണ്. രാജ്യത്തിന്റെ ക്രിക്കറ്റ് ഭാവി തങ്ങളുടെ കൈകളില്&#x200d; ഭദ്രമായിരിക്കുമെന്ന് ഈ കൗമാരക്കൂട്ടം ഉറക്കെ പ്രഖ്യാപിച്ചിരിക്കുകയാണ്. ഓരോ മത്സരങ്ങളിലും താരങ്ങളുടെ പ്രകടനങ്ങള്&#x200d; അല്&#x200d;ഭുതപ്പെടുത്തുന്നതും ആരാധകരുടെ മനസ്സ് നിറയ്ക്കുന്നതുമായിരുന്നു. ടൂര്&#x200d;ണമെന്റിലെ താരമായ ശുഭ്മാന്&#x200d; ഗില്ലിന് കലാശപ്പോരാട്ടത്തില്&#x200d; മാത്രമാണ് അര്&#x200d;ധ സെഞ്ച്വറി നഷ്ടമായത്. പാകിസ്താനെതിരെ ത്രസിപ്പിക്കുന്ന സെഞ്ച്വറി നേടിയ ഈ പ്രതിഭാധനനും സ്ഥിരതയാര്&#x200d;ന്ന പ്രകടനത്തോടെ മുന്നില്&#x200d; നിന്ന് നയിച്ച ക്യാപ്റ്റന്&#x200d; പ്രിഥ്വിഷായും സെഞ്ച്വറി നേടി കലാശപ്പോരാട്ടത്തിന്റെ താരമായി മാറിയ മന്&#x200d;ജിത് കല്&#x200d;റയുമെല്ലാം ദേശീയ ടീമിന്റെ ജഴ്‌സിയില്&#x200d; കളിക്കാനിറങ്ങുന്നത് രാജ്യം ഇപ്പോഴേ സ്വപ്‌നം കാണുകയാണ്. 14 വിക്കറ്റുനേടിയ അനുകൂല്&#x200d; റോയിയും 9 വിക്കറ്റ് നേടിയ കമലേഷ് നാഗര്&#x200d;കോട്ടിയെയുമെല്ലാം ഇന്ത്യന്&#x200d; ടീമിന്റെ ബോളിങ് നിരക്ക് ഭാവിയിലും ഒരു പോറലുമുണ്ടാകില്ലെന്നുള്ള സൂചന നല്&#x200d;കുന്നു.</p>
<p>കൗമാര ക്രക്കറ്റിന്റെ നെറുകയില്&#x200d; രാജ്യം പ്രതിഷ്ഠിക്കപ്പെടുമ്പോള്&#x200d; ക്രിക്കറ്റ് അധികാരികളും ആരാധകരും ഏറ്റവും കടപ്പെട്ടിരിക്കുന്നത് രാഹുല്&#x200d; ദ്രാവിഡെന്ന അണ്ടര്&#x200d; 19 ടീം പരിശീലകനോടാണ്. സച്ചിന്റെ കാലത്ത് കളിക്കേണ്ടിവന്നത് കൊണ്ട് മാത്രം വേണ്ടത്ര ആഘോഷിക്കപ്പെടാതെ പോയ കളിക്കാരനാണ് മിസ്റ്റര്&#x200d; കൂള്&#x200d; എന്നറിയപ്പെടുന്ന ഇന്ത്യയുടെ ഈ വന്&#x200d;മതില്&#x200d;. കോച്ചെന്നതിലുപരി താരങ്ങളുടെ കൂട്ടുകാരനും രക്ഷിതാവുമൊക്കെയായി നിലകൊണ്ട ദ്രാവിഡ് ശരിക്കും അവര്&#x200d;ക്ക് പ്രചോദനമായി മാറുകയായിരുന്നു. രാഷ്ട്രപതിയടക്കമുള്ളവരുടെ പേരെടുത്തു പറഞ്ഞുള്ള അഭിനന്ദനം അദ്ദേഹത്തിന് അര്&#x200d;ഹതക്കുള്ള അംഗീകാരമായി. അണ്ടര്&#x200d; 19 ടീമിന്റെയും ഇന്ത്യ എ ടീമിന്റെയുമെല്ലാം പരിശീലക സ്ഥാനം ഏല്&#x200d;പ്പിക്കപ്പെട്ടപ്പോള്&#x200d; താരങ്ങളെ തെരഞ്ഞെടുക്കാനുള്ള പൂര്&#x200d;ണാധികാരം തനിക്കു വേണമെന്ന നിബന്ധന മാത്രമാണ് അദ്ദേഹം മുന്നോട്ടു വെച്ചത്. മികവു മാത്രം പരിഗണിച്ച് ടീമിനെ രൂപപ്പെടുത്തിയെടുക്കാനുള്ള അദ്ദേഹത്തിന്റെ നിശ്ചയദാര്&#x200d;ഢ്യമാണ് ഈ ത്രസിപ്പിക്കുന്ന നേട്ടത്തിനു പിന്നിലെ പ്രധാന ചാലക ശക്തി.</p>
<p>സീനിയര്&#x200d; ടീമിന്റെ പരിശീലക പദവിയെന്നത് കളി മതിയാക്കുന്ന ഏതൊരു ഇന്ത്യന്&#x200d; ക്രിക്കറ്റ് താരത്തിന്റെയും സ്വപ്‌നമാണ്. മോഹിപ്പിക്കുന്ന പ്രതിഫലമുള്ള ഈ പദവി കൈവെള്ളയില്&#x200d; വെച്ചു കൊടുക്കാന്&#x200d; ക്രിക്കറ്റ് ബോര്&#x200d;ഡ് തയ്യാറായിട്ടും അത് സ്‌നേഹപൂര്&#x200d;വം നിരസിച്ച് തനിക്ക് ജൂനിയര്&#x200d; ടീമിന്റെ പരിശീലന പദവി മതിയെന്ന് പറഞ്ഞ് കായിക ഇന്ത്യയെ അമ്പരപ്പിച്ച നിസ്വാര്&#x200d;ത്ഥ ക്രിക്കറ്ററാണ് ദ്രാവിഡ്. ഇയാള്&#x200d;ക്കിതെന്തു പറ്റി എന്ന് സഹപ്രവര്&#x200d;ത്തകര്&#x200d; പോലും പരിതപിച്ചപ്പോള്&#x200d; സച്ചിനേയും സൗരവിനേയും പോലെ ദ്രാവിഡിനെ അടുത്തറിയുന്നവര്&#x200d; ആതീരുമാനത്തില്&#x200d; ഏറെ സന്തോഷിച്ചു. ദേശീയ ടീമില്&#x200d; കളിക്കുമ്പോള്&#x200d; പോലും ഫോമില്ലായ്മയും പരിക്കും കാരണം തകര്&#x200d;ന്നുപോയ പല സഹകളിക്കാരെയും ഉത്തേജിപ്പിച്ച് തിരികെ കൊണ്ടു വന്ന ചരിത്രം രാഹുലിന്റെ പേരില്&#x200d; പറയാനുണ്ട്. അത്‌കൊണ്ടു തന്നെ താരങ്ങളെ രൂപപ്പെടുത്തിയെടുക്കുന്നതില്&#x200d; അദ്ദേഹത്തിനുള്ള മികവ് അറിയാവുന്നവര്&#x200d; ഇത്തരം തീരുമാനങ്ങളില്&#x200d; ഒരിക്കലും അലോസരപ്പെട്ടില്ല.</p>
<p>ഇന്ത്യയില്&#x200d; ജനകോടികള്&#x200d;ക്ക് ക്രിക്കറ്റ് എന്ന കായിക വിനോദം ഒരു വികാരമാണ്. ടീം ഇന്ത്യയുടെ വിജയങ്ങളും പരാജയങ്ങളും രാജ്യത്ത് വലിയ അലയൊലികള്&#x200d; തീര്&#x200d;ക്കാറുണ്ട്. അതിനാല്&#x200d; ക്രിക്കറ്റുമായി ബന്ധപ്പെട്ടതെന്തിനും കളിയേക്കാള്&#x200d; കവിഞ്ഞ പ്രധാന്യവും രാജ്യത്തുണ്ട്. ഏതായാലും രാജ്യത്തിന്റെ ക്രിക്കറ്റ് സ്വപ്‌നങ്ങള്&#x200d;ക്ക് നിറം പകരാന്&#x200d; ഈ കൗമാരക്കൂട്ടത്തിന് കഴിഞ്ഞിരിക്കുന്നു. നാളെയുടെ കൊഹ്‌ലിമാരും ധോണിമാരും രോഹിത് ശര്&#x200d;മമാരുമെല്ലാം ഈ നിരയിലുണ്ടെന്ന് അവര്&#x200d; പ്രകടനത്തിലൂടെ തെളിയിച്ചിരിക്കുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-future-of-indian-cricket-in-safe-hands.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ശുഭ്മാന്&#x200d; ഗില്&#x200d; ദ്രാവിഡിന്റെ പിന്മുറക്കാരനോ&#8230;.</title>
		<link>https://www.chandrikadaily.com/can-shubman-gill-successor-of-legend-cricketer-rahul-dravid.html</link>
					<comments>https://www.chandrikadaily.com/can-shubman-gill-successor-of-legend-cricketer-rahul-dravid.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 30 Jan 2018 19:12:26 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[cricket]]></category>
		<category><![CDATA[rahul dravid]]></category>
		<category><![CDATA[shubman gill]]></category>
		<category><![CDATA[team india]]></category>
		<category><![CDATA[under 19 cricket world cup]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=67532</guid>

					<description><![CDATA[&#160; ക്രൈസ്റ്റ്ചര്&#x200d;ച്ച്: ക്രിക്കറ്റിലെ രാഹുല്&#x200d; ദ്രാവിഡ് ഇപ്പോഴും ബാറ്റിംഗ് ചര്&#x200d;ച്ചകളിലെ സജീവ സാന്നിദ്ധ്യമാണ്. ആരുടെ ശൈലിയാണ് ഇഷ്ടമെന്ന് ക്രിക്കറ്റ് യുവത്വത്തോട് ചോദിച്ചാല്&#x200d; ഭൂരിപക്ഷവും പരിഗണിക്കുന്നത് രാഹുല്&#x200d; ശൈലിയാണ്. ആധികാരികമായി ബാറ്റേന്തുക. ബാറ്റിംഗ് എന്ന കലയിലെ ക്ലാസ് പോലെയാണ് രാഹുല്&#x200d; ഇന്നിംഗ്‌സുകള്&#x200d;. ഇന്ത്യന്&#x200d; അണ്ടര്&#x200d; 19 സംഘത്തില്&#x200d; രാഹുലിനെ പോലെയാവാന്&#x200d; കൊതിക്കുന്നവരില്&#x200d; മുമ്പനാണ് ശുഭ്മാന്&#x200d; ഗില്&#x200d;. ഇന്നലെ സെമി ഫൈനലില്&#x200d; പാക്കിസ്താനെതിരെ പുറത്താവാതെ നേടിയ സെഞ്ച്വറിയില്&#x200d; ഗില്&#x200d; പായിച്ചത് ഏഴ് ബൗണ്ടറികള്&#x200d; മാത്രം. കാടനടികള്&#x200d;ക്ക് മുതിരാതെ പ്രതിരോധം ഭദ്രമാക്കി [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>ക്രൈസ്റ്റ്ചര്&#x200d;ച്ച്: ക്രിക്കറ്റിലെ രാഹുല്&#x200d; ദ്രാവിഡ് ഇപ്പോഴും ബാറ്റിംഗ് ചര്&#x200d;ച്ചകളിലെ സജീവ സാന്നിദ്ധ്യമാണ്. ആരുടെ ശൈലിയാണ് ഇഷ്ടമെന്ന് ക്രിക്കറ്റ് യുവത്വത്തോട് ചോദിച്ചാല്&#x200d; ഭൂരിപക്ഷവും പരിഗണിക്കുന്നത് രാഹുല്&#x200d; ശൈലിയാണ്. ആധികാരികമായി ബാറ്റേന്തുക. ബാറ്റിംഗ് എന്ന കലയിലെ ക്ലാസ് പോലെയാണ് രാഹുല്&#x200d; ഇന്നിംഗ്‌സുകള്&#x200d;. ഇന്ത്യന്&#x200d; അണ്ടര്&#x200d; 19 സംഘത്തില്&#x200d; രാഹുലിനെ പോലെയാവാന്&#x200d; കൊതിക്കുന്നവരില്&#x200d; മുമ്പനാണ് ശുഭ്മാന്&#x200d; ഗില്&#x200d;. ഇന്നലെ സെമി ഫൈനലില്&#x200d; പാക്കിസ്താനെതിരെ പുറത്താവാതെ നേടിയ സെഞ്ച്വറിയില്&#x200d; ഗില്&#x200d; പായിച്ചത് ഏഴ് ബൗണ്ടറികള്&#x200d; മാത്രം. കാടനടികള്&#x200d;ക്ക് മുതിരാതെ പ്രതിരോധം ഭദ്രമാക്കി വിക്കറ്റിനിടയിലെ ഓട്ടത്തില്&#x200d; മികവ് കാട്ടി, റണ്&#x200d; വിളിക്കുന്നതില്&#x200d; ജാഗ്രത പാലിച്ചുള്ള മുഴുനീള ഇന്നിംഗ്‌സ്. തുടര്&#x200d;ച്ചായി രണ്ട് സെഞ്ച്വറികള്&#x200d;, നാല് തവണ അര്&#x200d;ധശതകം-ഈ റണ്&#x200d;വേട്ടക്ക് അദ്ദേഹം നന്ദി പറയുന്നത് ഗുരുവിനോട് തന്നെ.<br />
<img loading="lazy" class="alignnone size-full wp-image-67534" src="https://www.chandrikadaily.com/wp-content/uploads/2018/01/r_rahul_dravid.0.jpg" alt="" width="180" height="270" /></p>
<p><img loading="lazy" class="alignnone size-medium wp-image-67533" src="https://www.chandrikadaily.com/wp-content/uploads/2018/01/1516942266_shubman-gill-300x169.jpg" alt="" width="300" height="169" srcset="https://www.chandrikadaily.com/wp-content/uploads/2018/01/1516942266_shubman-gill-300x169.jpg 300w, https://www.chandrikadaily.com/wp-content/uploads/2018/01/1516942266_shubman-gill-768x432.jpg 768w, https://www.chandrikadaily.com/wp-content/uploads/2018/01/1516942266_shubman-gill-696x392.jpg 696w, https://www.chandrikadaily.com/wp-content/uploads/2018/01/1516942266_shubman-gill-747x420.jpg 747w, https://www.chandrikadaily.com/wp-content/uploads/2018/01/1516942266_shubman-gill.jpg 800w" sizes="(max-width: 300px) 100vw, 300px" /></p>
<p>അധികം സംസാരിക്കില്ല ഗില്&#x200d;-പക്ഷേ രാഹുല്&#x200d; സാറിനെക്കുറിച്ച് ചോദിച്ചാല്&#x200d; വാചാലനാവും. ബംഗ്ലാദേശിനെതിരായ സെമിയില്&#x200d; മാന്&#x200d; ഓഫ് ദ മാച്ച് പട്ടം സ്വന്തമാക്കിയ ശേഷം കോച്ചിനൊപ്പം വാര്&#x200d;ത്താ സമ്മേളനത്തില്&#x200d; സംസാരിക്കവെ ഗില്&#x200d; പറഞ്ഞു-രാഹുല്&#x200d; സാര്&#x200d; പറഞ്ഞത് വായുവില്&#x200d; പന്തിനെ ആക്രമിക്കരുത്, മൈതാനത്തിലൂടെ മാത്രം പ്രഹരിക്കുക എന്നാണ്. ആ അടിസ്ഥാനമാണ് എന്റെ ബാറ്റിംഗില്&#x200d; ഞാന്&#x200d; ചെയ്യുന്നത്. ഗില്&#x200d; തന്നെയായിരുന്നു ഇന്നലെയും കളിയിലെ കേമന്&#x200d;. അദ്ദേഹം വാര്&#x200d;ത്താ സമ്മേളനത്തില്&#x200d; ക്രെഡിറ്റ് നല്&#x200d;കിയതും കോച്ചിന്.</p>
<p>&nbsp;</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">Shubman Gill on the advice he receives from Rahul Dravid, his red handkerchief, and more<a href="https://t.co/MXgJfYQD8w">https://t.co/MXgJfYQD8w</a> <a href="https://twitter.com/hashtag/U19CWC?src=hash&amp;ref_src=twsrc%5Etfw">#U19CWC</a> <a href="https://twitter.com/hashtag/PAKvIND?src=hash&amp;ref_src=twsrc%5Etfw">#PAKvIND</a> <a href="https://t.co/v8swKN48Kw">pic.twitter.com/v8swKN48Kw</a></p>
<p>— ESPNcricinfo (@ESPNcricinfo) <a href="https://twitter.com/ESPNcricinfo/status/958296537678848000?ref_src=twsrc%5Etfw">January 30, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>കൂറ്റനടികള്&#x200d; എന്നത് ഗില്ലിന്റെ അജണ്ടയില്&#x200d; വരുന്നില്ല.സ്വീപ്പ് ഷോട്ടുകളാണ് യുവതാരത്തിന് പ്രിയങ്കരം. ഷോട്ട് ആം ഷോട്ടുകളും അപ്പര്&#x200d; കട്ടുകളും സ്ലോഗ് സ്വീപ്പുകളും ഇഷ്ടപ്പെടുമ്പോള്&#x200d; തന്നെ പന്തിനെ ഗ്യാലറിയിലെത്തിക്കുക എന്ന സാഹസത്തിന് ഗില്ലിന് താല്&#x200d;പ്പര്യമില്ല. പാക്കിസ്താനുമായി ഇന്നലെ കളിക്കുമ്പോള്&#x200d; മധ്യനിരക്കാര്&#x200d; മോശം ഷോട്ടുകള്&#x200d;ക്ക് ശ്രമിച്ച് പുറത്താവുമ്പോള്&#x200d; ഗില്&#x200d; ചെയ്തത് കൃത്യമായ റണ്&#x200d; കോള്&#x200d; നടത്തി സിംഗിളും ഡബിളുകളും നേടുകയായിരുന്നു. ഐ.പി.എല്ലില്&#x200d; കൊല്&#x200d;ക്കത്തക്കാരാണ് ഗില്ലിനെ വിളിച്ചെടുത്തിരിക്കുന്നത്. കുട്ടി ക്രിക്കറ്റില്&#x200d; വേണ്ടത് കൂറ്റനടികളാണ്. അതിന് പക്ഷേ ഗില്ലിന് കഴിയുമോ എന്നത് കണ്ടറിയണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/can-shubman-gill-successor-of-legend-cricketer-rahul-dravid.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ദ്രാവിഡ് കള്ളം പറയുമെന്ന് പ്രതീക്ഷിച്ചില്ല&#8217;; പ്രതികരണവുമായി ശ്രീശാന്ത്</title>
		<link>https://www.chandrikadaily.com/sreesanth-now-hits-out-at-dravid-dhoni.html</link>
					<comments>https://www.chandrikadaily.com/sreesanth-now-hits-out-at-dravid-dhoni.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 07 Nov 2017 07:12:45 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[dhoni]]></category>
		<category><![CDATA[mahendra sing dhoni]]></category>
		<category><![CDATA[rahul dravid]]></category>
		<category><![CDATA[sreesanth]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=52466</guid>

					<description><![CDATA[ന്യൂഡല്‍ഹി: ക്രിക്കറ്റ് താരങ്ങളായ മഹേന്ദ്രസിംഗ് ധോണിക്കും രാഹുല്‍ ദ്രാവിഡിനുമെതിരെ പ്രതികരണവുമായി മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത്. തന്റെ ജീവിതം തകര്‍ത്തത് ധോണിയും ദ്രാവിഡും ചേര്‍ന്നാണെന്ന് ശ്രീശാന്ത് കുറ്റപ്പെടുത്തി. പ്രതിസന്ധി ഘട്ടത്തില്‍ ഇരുവരും പിന്തുണ നല്‍കിയില്ലെന്നും തന്റെ വാക്കുകള്‍ കേള്‍ക്കാനുള്ള സന്മനസ് പോലും ഇരുവരും കാണിച്ചില്ലെന്നും ശ്രീശാന്ത് പറഞ്ഞു. &#8216;എന്നെ ഏറെ അറിയാവുന്ന ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സ് ടീമില്‍ ഉണ്ടായിട്ടും എനിക്കൊപ്പം നിന്നില്ല. പ്രതിസന്ധിയിലേക്ക് പോകുന്ന സമയത്ത് ധോണിക്ക് ഞാന്‍ വിശദമായ സന്ദേശം അയച്ചിരുന്നു. എന്നാല്‍ മറുപടി ഒന്നും [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ക്രിക്കറ്റ് താരങ്ങളായ മഹേന്ദ്രസിംഗ് ധോണിക്കും രാഹുല്&#x200d; ദ്രാവിഡിനുമെതിരെ പ്രതികരണവുമായി മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത്. തന്റെ ജീവിതം തകര്&#x200d;ത്തത് ധോണിയും ദ്രാവിഡും ചേര്&#x200d;ന്നാണെന്ന് ശ്രീശാന്ത് കുറ്റപ്പെടുത്തി.</p>
<p>പ്രതിസന്ധി ഘട്ടത്തില്&#x200d; ഇരുവരും പിന്തുണ നല്&#x200d;കിയില്ലെന്നും തന്റെ വാക്കുകള്&#x200d; കേള്&#x200d;ക്കാനുള്ള സന്മനസ് പോലും ഇരുവരും കാണിച്ചില്ലെന്നും ശ്രീശാന്ത് പറഞ്ഞു.</p>
<p>&#8216;എന്നെ ഏറെ അറിയാവുന്ന ദ്രാവിഡ് രാജസ്ഥാന്&#x200d; റോയല്&#x200d;സ് ടീമില്&#x200d; ഉണ്ടായിട്ടും എനിക്കൊപ്പം നിന്നില്ല. പ്രതിസന്ധിയിലേക്ക് പോകുന്ന സമയത്ത് ധോണിക്ക് ഞാന്&#x200d; വിശദമായ സന്ദേശം അയച്ചിരുന്നു. എന്നാല്&#x200d; മറുപടി ഒന്നും തന്നില്ല&#8217;, ശ്രീശാന്ത് പറഞ്ഞു.</p>
<p>റിപ്പബ്ലിക് ടി.വിക്കു നല്&#x200d;കിയ അഭിമുഖത്തിലാണ് ശ്രീശാന്തിന്റെ പ്രതികരണം.</p>
<p><img loading="lazy" class="alignnone size-full wp-image-52471" src="https://www.chandrikadaily.com/wp-content/uploads/2017/11/sreesanth-1-1.jpg" alt="sreesanth-1" width="700" height="415" srcset="https://www.chandrikadaily.com/wp-content/uploads/2017/11/sreesanth-1-1.jpg 700w, https://www.chandrikadaily.com/wp-content/uploads/2017/11/sreesanth-1-1-300x178.jpg 300w, https://www.chandrikadaily.com/wp-content/uploads/2017/11/sreesanth-1-1-696x413.jpg 696w" sizes="(max-width: 700px) 100vw, 700px" /></p>
<p>ഐ.പി.എല്&#x200d; ഒത്തുകളിക്കേസ് അന്വേഷിച്ച മുദ്ഗല്&#x200d; കമ്മിറ്റി റിപ്പോര്&#x200d;ട്ടില്&#x200d; 13 താരങ്ങളുടെ പേരാണ് പരാമര്&#x200d;ശിച്ചിട്ടുള്ളത്. ആ 13 പേരുകളും താന്&#x200d; കണ്ടതാണ്. ആ പേരുകള്&#x200d; പുറത്ത് എത്തിയിരുന്നെങ്കില്&#x200d; ഇന്ത്യന്&#x200d; ക്രിക്കറ്റിനെ അത് സാരമായി ബാധിക്കുമായിരുന്നു. എന്നാല്&#x200d; നിരപരാധിയായ തന്നെയും ചിലരെയും കുടുക്കി കേസ് ഒതുക്കി തീര്&#x200d;ക്കുകയായിരുന്നു.</p>
<p>ഒത്തുകളി ക്കേസില്&#x200d; പേര് പരാമര്&#x200d;ശിക്കപ്പെട്ടവരില്&#x200d; ചിലര്&#x200d; ഇപ്പോഴും ഇന്ത്യന്&#x200d; ടീമിലെ സൂപ്പര്&#x200d; താരങ്ങളാണെന്നും ശ്രീശാന്ത് കുറ്റപ്പെടുത്തി.</p>
<p>എന്തും നേരിടാന്&#x200d; തയാറാണെന്നും കളിക്കാന്&#x200d; അനുവദിച്ചാല്&#x200d; ഏത് രാജ്യത്തിനു വേണ്ടിയും കളിക്കാന്&#x200d; താന്&#x200d; ഒരുക്കമാണെന്നും ശ്രീശാന്ത് പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sreesanth-now-hits-out-at-dravid-dhoni.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സാക്ഷാല്‍ ദ്രാവിഡിനേയും തുഴഞ്ഞു കടന്ന് പൂജാര</title>
		<link>https://www.chandrikadaily.com/india-australia-third-cricket-test-ranchi-fourth-day-pujara-vs-dravid.html</link>
					<comments>https://www.chandrikadaily.com/india-australia-third-cricket-test-ranchi-fourth-day-pujara-vs-dravid.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 19 Mar 2017 10:18:20 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[cricket australia]]></category>
		<category><![CDATA[india vs australia]]></category>
		<category><![CDATA[Pujara]]></category>
		<category><![CDATA[rahul dravid]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=23284</guid>

					<description><![CDATA[റാഞ്ചി: ഓസ്ട്രേലിയെ വെള്ളം കുടിപ്പിച്ച മൂന്നാം ടെസ്റ്റില്‍ ഇരട്ട സെഞ്ചുറി കരസ്ഥമാക്കിയ ചേതേശ്വര്‍ പൂജാര തകര്‍ത്തത് ഇന്ത്യന്‍ വന്‍മതില്‍ രാഹുല്‍ ദ്രാവിഡിന്റെ റെക്കോര്‍ഡ്. ടെസ്റ്റ് മത്സരങ്ങളില്‍ ബാറ്റ്‌സമാന്റെ വിശേഷ കഴിവായ കാണുന്ന തുഴച്ചിലില്‍ പേരുകേട്ട സാക്ഷാല്‍ ദ്രാവിഡിന്റെ റെക്കോര്‍ഡാണ് പൂജാര കടന്നത്. 525 പന്തുകളില്‍ 21 ബൗണ്ടറി ഉള്‍പ്പെടെ 202 റണ്‍സെടുത്ത പൂജാര, 495 പന്തില്‍ 270 റണ്‍സെടുത്ത ദ്രാവിഡിന്റെ റെക്കോര്‍ഡാണ് മറികടന്നത്. രാജ്യാന്തര കരിയറിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഇന്നിങ്‌സുകളിലൊന്ന് പുറത്തെടുത്ത പൂജാര, ഒരിന്നിങ്‌സില്‍ ആദ്യമായി 500 [&#8230;]]]></description>
										<content:encoded><![CDATA[<p>റാഞ്ചി: ഓസ്ട്രേലിയെ വെള്ളം കുടിപ്പിച്ച മൂന്നാം ടെസ്റ്റില്‍ ഇരട്ട സെഞ്ചുറി കരസ്ഥമാക്കിയ ചേതേശ്വര്‍ പൂജാര തകര്‍ത്തത് ഇന്ത്യന്‍ വന്‍മതില്‍ രാഹുല്‍ ദ്രാവിഡിന്റെ റെക്കോര്‍ഡ്. ടെസ്റ്റ് മത്സരങ്ങളില്‍ ബാറ്റ്‌സമാന്റെ വിശേഷ കഴിവായ കാണുന്ന തുഴച്ചിലില്‍ പേരുകേട്ട സാക്ഷാല്‍ ദ്രാവിഡിന്റെ റെക്കോര്‍ഡാണ് പൂജാര കടന്നത്. 525 പന്തുകളില്‍ 21 ബൗണ്ടറി ഉള്‍പ്പെടെ 202 റണ്‍സെടുത്ത പൂജാര, 495 പന്തില്‍ 270 റണ്‍സെടുത്ത ദ്രാവിഡിന്റെ റെക്കോര്‍ഡാണ് മറികടന്നത്. രാജ്യാന്തര കരിയറിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഇന്നിങ്‌സുകളിലൊന്ന് പുറത്തെടുത്ത പൂജാര, ഒരിന്നിങ്‌സില്‍ ആദ്യമായി 500 പന്ത് നേരിടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും സ്വന്തമാക്കി.</p>
<p>2004 ഏപ്രിലില്‍ പാക്കിസ്ഥാനെതിരെയായിരുന്നു രാഹുല്‍ ദ്രാവിഡിന്റെ നേട്ടം. വെസ്റ്റ് ഇന്‍ഡീസിനെതിരെ 491 പന്തില്‍ 201 റണ്‍സെടുത്ത നവ്‌ജ്യോത് സിങ് സിദ്ദു, ഓസ്‌ട്രേലിയയ്‌ക്കെതിരെ തന്നെ 477 പന്തില്‍ 206 റണ്‍സെടുത്ത രവി ശാസ്ത്രി, ഇംഗ്ലണ്ടിനെതിരെ 472 പന്തില്‍ 172 റണ്‍സെടുത്ത സുനില്‍ ഗാവാസ്‌കര്‍ തുടങ്ങിയ &#8216;ആസ്ഥാന തുഴച്ചിലുകാരെ&#8217;യെല്ലാം പിന്നിലാക്കിയാണ് പൂജാരയുടെ നേട്ടം.</p>
<p><img loading="lazy" class="alignnone size-medium wp-image-23288" src="https://www.chandrikadaily.com/wp-content/uploads/2017/03/pujara_647_072015073945-300x187.jpg" alt="pujara_647_072015073945" width="300" height="187" srcset="https://www.chandrikadaily.com/wp-content/uploads/2017/03/pujara_647_072015073945-300x187.jpg 300w, https://www.chandrikadaily.com/wp-content/uploads/2017/03/pujara_647_072015073945.jpg 647w" sizes="(max-width: 300px) 100vw, 300px" /></p>
<p>സെഞ്ചുറി നേടിയ വൃദ്ധിമാന്‍ സാഹക്കോപ്പം ഏഴാം വിക്കറ്റില്‍ നേടിയ 199 റണ്‍സിന്റെ കൂട്ടുകെട്ടില്‍ ഇന്ത്യ സ്‌കോര്‍ 500 കടന്നു. കരിയറിലെ മൂന്നാം ഇരട്ട സെഞ്ചുറി പൂജാര കുറിച്ചത്.</p>
<blockquote class="twitter-tweet" data-lang="en">
<p lang="en" dir="ltr">Cheteshwar Pujara still in a deep state of meditation. <img src="https://s.w.org/images/core/emoji/13.1.0/72x72/1f64f.png" alt="🙏" class="wp-smiley" style="height: 1em; max-height: 1em;" /> <a href="https://twitter.com/hashtag/IndvAus?src=hash">#IndvAus</a></p>
<p>&mdash; Sanjay Manjrekar (@sanjaymanjrekar) <a href="https://twitter.com/sanjaymanjrekar/status/843341871204257793">March 19, 2017</a></p></blockquote>
<p><script async src="//platform.twitter.com/widgets.js" charset="utf-8"></script></p>
<p>നേരത്തെ, മുരളി വിജയ്‌ക്കൊപ്പം (82) സെഞ്ചുറി കൂട്ടുകെട്ടും അജിങ്ക്യ രഹാനെയ്‌ക്കൊപ്പം അര്‍ധസെഞ്ചുറി കൂട്ടുകെട്ടും (51) തീര്‍ത്ത പൂജാര പങ്കാളിയാകുന്ന മൂന്നാമത്തെ മികച്ച കൂട്ടുകെട്ടാണിത്. ഒന്നാം വിക്കറ്റില്‍ മുരളി വിജയ്‌ലോകേഷ് രാഹുല്‍ സഖ്യം 91 റണ്‍സ് കൂട്ടിച്ചേര്‍ത്തിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/india-australia-third-cricket-test-ranchi-fourth-day-pujara-vs-dravid.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
