ആഗസ്റ്റ് 14-ാം തീയതി ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെ തുടർന്നാണ് കേസിലെ ഒന്നാം പ്രതിയായ രാഹുൽ നാട്ടിലേക്ക് തിരിച്ചെത്തിയത്. കേസിനെ തുടർന്ന് ഇയാൾ വിദേശത്തേക്ക് മാറിനിൽക്കുകയായിരുന്നു.
ഗാർഹിക പീഡനക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുലും കുടുംബാംഗങ്ങളും ഹൈക്കോടതിയെ സമീപിച്ചിരുന്നു. 14ന് ഹൈക്കോടതിയിൽ നേരിട്ട് ഹാജരാകണമെന്നും അതുവരെ രാഹുലിനെതിരെ നടപടിയെടുക്കരുതെന്നുമാണ് കോടതി നിർദേശം. ഇതേത്തുടർന്നാണ് രാഹുലിനെ വിട്ടയച്ചത്.
]]>പൊലീസിന് ജാമ്യം നൽകാവുന്ന കേസ് എന്ന് പ്രതിഭാഗം അഡ്വക്കേറ്റ് എം കെ ദിനേശൻ വാദിച്ചു. പ്രതിക്കെതിരെ റിമാൻഡ് റിപ്പോർട്ട് നൽകിയത് നിയമവിരുദ്ധമാണ്. പൊലീസിനെതിരെ നിയമനടപടി സ്വീകരിക്കും. പൊലീസ് മുഖം രക്ഷിക്കാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതിയായ രാഹുൽ പി ഗോപാൽ കോഴിക്കോട് നിന്നും റോഡ് മാർഗമാണ് ബംഗ്ലുളൂരിൽ എത്തിയത്. പിന്നീട് വിദേശത്തേക്ക് കടന്നു. ഇതിൽ ഉൾപ്പെടെ മാങ്കാവ് സ്വദേശിയായ രാജേഷ് സഹായം നൽകി എന്നാണ് കണ്ടെത്തൽ. പെൺകുട്ടിയുടെ മൊഴിയിലും രാജേഷിനെതിരെ പരാമർശം ഉണ്ട്. വിശാദമായി ചോദ്യം ചെയ്ത ശേഷമാണ് 212 വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്.
രാഹുൽ ജർമ്മനിയിലാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ പൊലീസ് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. എയർപോർട്ടുകളിലും ജോലി ചെയ്യുന്ന സ്ഥാപനത്തിലും നോട്ടീസ് നൽകിയിട്ടുണ്ട്. നേരത്തെ പ്രതി വിദേശത്തേക്ക് മുങ്ങിയെന്ന സംശയം അന്വേഷണ സംഘം പ്രകടിപ്പിച്ചിരുന്നു. സിംഗപ്പൂരിലേക്കാണ് പ്രതി കടന്നതെന്ന അഭ്യൂഹങ്ങളും നേരത്തെ ഉണ്ടായിരുന്നു.
]]>നൂറുകണക്കിന് പേരാണ് ഇതിനകം കൊല്ലപ്പെട്ടത്. മെയ്‌തേയ് വിഭാഗക്കാര്‍ക്ക് ഗോത്രപദവി നല്‍കാനുള്ള നീക്കത്തിനെതിരെ കുക്കി വിഭാഗക്കാര് ആരംഭിച്ച പ്രക്ഷോഭമാണ് കലാപത്തിലെത്തിയത്. ഇന്നും നാളെയും രാഹുല് മണിപ്പൂരിലുണ്ടാകും. പ്രധാനമന്ത്രി ഇതുവരെ വിഷയത്തില് പ്രതികരിച്ചിട്ടില്ല. ആഭ്യന്തരമന്ത്രി അമിത്ഷാ സന്ദര്‍ശിച്ചെങ്കിലും അതിനുമുന്നോടിയായി നാല്‍പത് ഗ്രാമ ീണരെ പട്ടാളം വെടിവെച്ചുകൊന്നിരുന്നു.
]]>]]>
പാര്‍ലമെന്റ് സെക്രട്ടറിയേറ്റിന്റെ അയോഗ്യതാ നടപടിക്ക് ശേഷം രാഹുല്‍ഗാന്ധി ആദ്യമായി പങ്കെടുക്കുന്ന റോഡ്‌ഷോ ഉച്ചക്ക് ശേഷം മൂന്ന് മണിയോടെ കല്‍പ്പറ്റ എസ് കെ എം ജെ ഹൈസ്‌ക്കൂളില് നിന്നും ആരംഭിക്കും. റോഡ്‌ഷോയില്‍ പാര്‍ട്ടികൊടികള്‍ക്ക് പകരം ദേശീയപതാകയായിരിക്കും ഉപയോഗിക്കുക. സത്യമേവ ജയതേ എന്ന പേരില് നടക്കുന്ന ഈ റോഡ്‌ഷോയില് പതിനായിരക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കാളികളാവും. റോഡ്‌ഷോയ്ക്ക് ശേഷം നടക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി സാംസ്‌ക്കാരിക ജനാധിപത്യ പ്രതിരോധം എന്ന പേരില് സംഘടിപ്പിക്കുന്ന പരിപാടിയില് കേരളത്തിലെ പ്രമുഖ സാംസ്‌ക്കാരികപ്രവര്‍ത്തകര്‍ പങ്കാളികളാവും.
]]>ജയ് ഭാരത് സത്യഗ്രഹ എന്ന പേരിലാണ് ഒരു മാസത്തെ സമര പരിപാടികള് നടക്കുക. ബ്ലോക്ക്, ജില്ലാ, ദേശീയ തലങ്ങളില് ഒരേ സമയം സമര പരിപാടികള് അരങ്ങേറും. കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുള്ള സമര പരിപാടികള്‍ക്ക് 19 പ്രതിപക്ഷ കക്ഷികള് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയും കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
ഇന്നലെ രാത്രി ഏഴ് മണിക്ക് ചെങ്കോട്ട പരിസരത്ത് സേവ് ഡമോക്രസി മാര്‍ച്ചോടെ സമര പരമ്പരകള്‍ക്ക് തുടക്കം കുറിക്കാനായിരുന്നു തീരുമാനം. എന്നാല് ചെങ്കോട്ടയിലെ പ്രതിഷേധങ്ങള്‍ ഡല്‍ഹി പൊലീസ് വിലക്കിയതോടെ സംഘര്‍ഷ ഭരിതമായ അന്തരീക്ഷത്തിലേക്ക് ഡല്‍ഹി വഴിമാറി. രാഹുല് ഗാന്ധിക്കെതിരായ നടപടി മാത്രമല്ല, ജനാധിപത്യം നേരിടുന്ന മൊത്തത്തിലുള്ള വെല്ലുവിളി തുറന്നു കാട്ടുകയാണ് സമര ലക്ഷ്യമെന്ന് തീരുമാനങ്ങള് വിശദീകരിച്ച കോണ്‍ഗ്രസ് കമ്മ്യൂണിക്കേഷന്‍ വിഭാഗം തലവന് ജയറാം രമേശ് പറഞ്ഞു. പ്രതിപക്ഷ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയില് രാഹുല് ചൂണ്ടിക്കാണിച്ചതും സമരം തന്നെ അയോഗ്യനാക്കിയതിനെതിരെ ആകരുതെന്നും ജനാധിപത്യ സംരക്ഷണത്തിനു വേണ്ടിയാകണമെന്നുമാണ് – ജയറാം രമേശ് കൂട്ടിച്ചേര്‍ത്തു.
]]>രാജ്യത്തിന് വേണ്ടി ഉഴിഞ്ഞുവെച്ച കുടുംബമാണ് രാഹുലിന്റേത്: സാദിഖലി തങ്ങള്‍
രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയ നടപടി രാജ്യത്തെ എതിര്‍ശബ്ദങ്ങളെ ഇല്ലാതാക്കാനുള്ള നീക്കമാണെന്ന് പാണക്കാട് സയ്യിദ് സാദിഖലി തങ്ങള് പറഞ്ഞു. പ്രതിപക്ഷബഹുമാനം എന്നൊന്നില്ലാതായിരിക്കുന്നത്. ഇത് പ്രതിപക്ഷത്തിന്‍രെ ഐക്യത്തിന് വഴിവെക്കുമെന്ന് തങ്ങള് പറഞ്ഞു. രാജ്യത്തിന് വേണ്ടി ഉഴിഞ്ഞുവെച്ച കുടുംബമാണ് രാഹുലിന്റേതെന്ന് തങ്ങള് പറഞ്ഞു. ഇതിനെതിരെ നില്‍ക്കുകയാണ് ഓരോ ജനാധിപത്യവിശ്വാസിയുടെയും കടമ. മുസ്‌ലിം ലീഗ് കോണ്‍ഗ്രസിനും രാഹുല്‍ഗാന്ധിക്കും സര്‍വപിന്തുണയും നല്‍കുമെന്നും തങ്ങള്‍ പറഞ്ഞു.
]]>