<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>rajan &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/rajan/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 23 Dec 2017 15:53:55 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>rajan &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കനിമൊഴിക്കും എ. രാജക്കും കരുണാനിധിയുടെ വസതിയില്&#x200d; രാജകീയ വരവേല്&#x200d;പ്</title>
		<link>https://www.chandrikadaily.com/after-acquittal-in-2g-case-raja-kanimozhi-reach-chennai-meet-karunanidhi.html</link>
					<comments>https://www.chandrikadaily.com/after-acquittal-in-2g-case-raja-kanimozhi-reach-chennai-meet-karunanidhi.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 23 Dec 2017 15:51:42 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[2G Spectrum]]></category>
		<category><![CDATA[KANIMOZHI]]></category>
		<category><![CDATA[karunanidhi]]></category>
		<category><![CDATA[Karunanidi]]></category>
		<category><![CDATA[rajan]]></category>
		<category><![CDATA[Tamil politics]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=60971</guid>

					<description><![CDATA[ചെന്നൈ: ടുജി സ്‌പെക്ട്രം അഴിമതിക്കേസില്&#x200d; കോടതി കുറ്റവിമുക്തരാക്കിയ മുന്&#x200d; ടെലികോം മന്ത്രി എ രാജ, ഡി.എം.കെ എം.പിയും കരുണാനിധിയുടെ മകളുമായ കനിമൊഴി എന്നിവര്&#x200d;ക്ക് രാജകീയ വരവേല്&#x200d;പ്. ചെന്നൈ വിമാനത്താവളത്തില്&#x200d; നിന്നും കരുണാനിധിയുടെ വസതി വരെ തിങ്ങി നിറഞ്ഞ പ്രവര്&#x200d;ത്തകര്&#x200d; ആര്&#x200d;പ്പുവിളികളോടെയാണ് ഇരുവരെയും എതിരേറ്റത്. Tamil Nadu: DMK workers &#38; supporters gather at Chennai Airport as Kanimozhi &#38; A. Raja arrive, they were recently acquitted in the #2GScam case. [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: ടുജി സ്‌പെക്ട്രം അഴിമതിക്കേസില്&#x200d; കോടതി കുറ്റവിമുക്തരാക്കിയ മുന്&#x200d; ടെലികോം മന്ത്രി എ രാജ, ഡി.എം.കെ എം.പിയും കരുണാനിധിയുടെ മകളുമായ കനിമൊഴി എന്നിവര്&#x200d;ക്ക് രാജകീയ വരവേല്&#x200d;പ്. ചെന്നൈ വിമാനത്താവളത്തില്&#x200d; നിന്നും കരുണാനിധിയുടെ വസതി വരെ തിങ്ങി നിറഞ്ഞ പ്രവര്&#x200d;ത്തകര്&#x200d; ആര്&#x200d;പ്പുവിളികളോടെയാണ് ഇരുവരെയും എതിരേറ്റത്.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">Tamil Nadu: DMK workers &amp; supporters gather at Chennai Airport as Kanimozhi &amp; A. Raja arrive, they were recently acquitted in the <a href="https://twitter.com/hashtag/2GScam?src=hash&amp;ref_src=twsrc%5Etfw">#2GScam</a> case. <a href="https://t.co/2vdLA3VdE4">pic.twitter.com/2vdLA3VdE4</a></p>
<p>— ANI (@ANI) <a href="https://twitter.com/ANI/status/944467407384461312?ref_src=twsrc%5Etfw">December 23, 2017</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script><br />
കരുണാനിധിയും അര്&#x200d;ധ സഹോദരന്&#x200d; എം.കെ സ്റ്റാലിനുമായും ഇരുവരും കൂടിക്കാഴ്ച നടത്തി. സ്റ്റാലിന്&#x200d; സുവര്&#x200d;ണ നിറത്തിലുള്ള പൊന്നാടയണിയിച്ചാണ് ഇരുവരേയും വരവേറ്റത്. തന്നെ കുറ്റവിമുക്തയാക്കിയ ശേഷം കണ്ടതില്&#x200d; പിതാവ് കരുണാനിധിക്ക് അതിയായ സന്തോഷമുണ്ടെന്ന് കനിമൊഴി പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/after-acquittal-in-2g-case-raja-kanimozhi-reach-chennai-meet-karunanidhi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ടുജി കേസ്; 7 വര്&#x200d;ഷം തെളിവിനായി കാത്തിരുന്നെന്ന് ജഡ്ജി</title>
		<link>https://www.chandrikadaily.com/twog-scam-judge-seven-years-wait-for-evidence-goes-futile.html</link>
					<comments>https://www.chandrikadaily.com/twog-scam-judge-seven-years-wait-for-evidence-goes-futile.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 21 Dec 2017 15:29:19 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[2G Spectrum]]></category>
		<category><![CDATA[KANIMOZHI]]></category>
		<category><![CDATA[rajan]]></category>
		<category><![CDATA[supreme court]]></category>
		<category><![CDATA[upa]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=60610</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: അന്വേഷണത്തിലെ പോരായ്മകള്&#x200d; ചൂണ്ടിക്കാട്ടിയാണ് ടുജി കേസില്&#x200d; പ്രത്യേക കോടതി വിധി പ്രഖ്യാപിച്ചത്. പ്രതികള്&#x200d;ക്കെതിരെ ഒരു ആധികാരിക തെളിവും ഹാജരാക്കാന്&#x200d; പ്രോസിക്യൂഷനായില്ല. പിഴവുകള്&#x200d; ചൂണ്ടിക്കാട്ടുന്നതിനൊപ്പം അന്വേഷണ ഏജന്&#x200d;സിക്കെതിരെ കടുത്ത വിമര്&#x200d;ശനവും കോടതി ഉയര്&#x200d;ത്തി. പ്രോസിക്യൂഷന്&#x200d; ദിശാബോധമില്ലാത്തവിധം അധ:പതിച്ചെന്നുവരെ കോടതി കുറ്റപ്പെടുത്തി. പ്രോസിക്യൂഷനുമെതിരെ കടുത്ത വിമര്&#x200d;ശനമാണ് 1552 പേജുള്ള വിധിന്യായത്തിലൂടെ കോടതി ഉയര്&#x200d;ത്തിയത്. പ്രവര്&#x200d;ത്തി ദിവസങ്ങളും അവധിക്കാലവും ഉള്&#x200d;പ്പെടെ ഏഴു വര്&#x200d;ഷം തെളിവിനായി കാത്തിരുന്നെന്നും എ രാജയോ മറ്റ് പ്രതികളോ ഏതെങ്കിലും തരത്തില്&#x200d; കുറ്റം നടത്തിയതായി തെളിയിക്കുന്ന ഒരു [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: അന്വേഷണത്തിലെ പോരായ്മകള്&#x200d; ചൂണ്ടിക്കാട്ടിയാണ് ടുജി കേസില്&#x200d; പ്രത്യേക കോടതി വിധി പ്രഖ്യാപിച്ചത്. പ്രതികള്&#x200d;ക്കെതിരെ ഒരു ആധികാരിക തെളിവും ഹാജരാക്കാന്&#x200d; പ്രോസിക്യൂഷനായില്ല. പിഴവുകള്&#x200d; ചൂണ്ടിക്കാട്ടുന്നതിനൊപ്പം അന്വേഷണ ഏജന്&#x200d;സിക്കെതിരെ കടുത്ത വിമര്&#x200d;ശനവും കോടതി ഉയര്&#x200d;ത്തി. പ്രോസിക്യൂഷന്&#x200d; ദിശാബോധമില്ലാത്തവിധം അധ:പതിച്ചെന്നുവരെ കോടതി കുറ്റപ്പെടുത്തി. പ്രോസിക്യൂഷനുമെതിരെ കടുത്ത വിമര്&#x200d;ശനമാണ് 1552 പേജുള്ള വിധിന്യായത്തിലൂടെ കോടതി ഉയര്&#x200d;ത്തിയത്. പ്രവര്&#x200d;ത്തി ദിവസങ്ങളും അവധിക്കാലവും ഉള്&#x200d;പ്പെടെ ഏഴു വര്&#x200d;ഷം തെളിവിനായി കാത്തിരുന്നെന്നും എ രാജയോ മറ്റ് പ്രതികളോ ഏതെങ്കിലും തരത്തില്&#x200d; കുറ്റം നടത്തിയതായി തെളിയിക്കുന്ന ഒരു തെളിവുകളും ഹാജരാക്കാന്&#x200d; സി.ബി.ഐക്ക് കഴിഞ്ഞിട്ടില്ലെന്നും ജഡ്ജി ഒ.പി സെയ്‌നി വ്യക്തമാക്കി. സാക്ഷികള്&#x200d; നല്&#x200d;കിയ വാക്കാലുള്ള മൊഴികളുടെ അടിസ്ഥാനത്തില്&#x200d; മാത്രം തയ്യാറാക്കി കുറ്റപത്രത്തില്&#x200d; വസ്തുതാപരമായുള്ള പിഴവുകളേറെയാണ്. ലൈസന്&#x200d;സ് ഫീ കുറയ്ക്കുന്നതിനോ അപേക്ഷ സ്വീകരിക്കേണ്ട തീയ്യതികളിലോ മറ്റും മാറ്റം വരുത്താനോ എ രാജ ഇടപെട്ടുവെന്നതിന് തെളിവുകളില്ല. ധനകാര്യമന്ത്രാലയവും ട്രായിയുമെല്ലാം എന്&#x200d;ട്രന്&#x200d;സ് ഫീ ഉയര്&#x200d;ത്തണമെന്നാവശ്യപ്പെട്ടുവെന്ന വാദത്തിനും അടിസ്ഥാനമില്ല. പ്രധാനമന്ത്രിയെ ആരാണ് തെറ്റിദ്ധരിപ്പിച്ചതെന്നതിനും കൃത്യമായ ഉത്തരം നല്&#x200d;കാനായിട്ടില്ല. കനിമൊഴിയും രാജയും തമ്മില്&#x200d; ഗൂഢാലോചന നടത്തിയെന്നത് സാക്ഷിയായ ആശിര്&#x200d;വാദം ആചാരിയുടെ മൊഴിയെമാത്രം അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. എന്നാല്&#x200d; കേസിലെ പ്രധാനസാക്ഷിമൊഴിയെന്ന് അവകാശപ്പെടുന്ന ഇത് രേഖപ്പെടുത്തിയത് കുറ്റപത്രം സമര്&#x200d;പ്പിക്കുന്നതിന് കുറച്ചുനാളുകള്&#x200d; മുമ്പണെന്നത് ആശ്ചര്യമുളവാക്കുന്നു. വിചാരണയുടെ ആദ്യഘട്ടത്തില്&#x200d; വലിയ ആത്മവിശ്വാസം കാണിച്ച പ്രോസിക്യൂഷന്&#x200d; വിചാരണ പുരോഗമിക്കവെ എന്താണ് തെളിയിക്കാന്&#x200d; ശ്രമിക്കുന്നതെന്ന് പോലും അറിയാതെ ദിശാബോധമില്ലാത്തവിധം അധപതിച്ചെന്നും കോടതി കുറ്റപ്പെടുത്തി. പ്രധാനകേസ് തന്നെ നിലനില്&#x200d;ക്കില്ലെന്ന വസ്തുത ചൂണ്ടിക്കാട്ടിയാണ് എന്&#x200d;ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെതടക്കമുള്ള മറ്റ് കേസുകള്&#x200d; കോടതി തള്ളിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/twog-scam-judge-seven-years-wait-for-evidence-goes-futile.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പോലീസ് മര്‍ദ്ദനം; മനം നൊന്ത് വിമുക്ത ഭടന്‍ ആത്മഹത്യ ചെയ്തു</title>
		<link>https://www.chandrikadaily.com/rajan-suicide-family-against-family.html</link>
					<comments>https://www.chandrikadaily.com/rajan-suicide-family-against-family.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 04 Apr 2017 11:16:25 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[rajan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=25047</guid>

					<description><![CDATA[കോഴിക്കോട്: പോലീസിന്റെ മര്‍ദ്ദനത്തില്‍ മനംനൊന്ത് കോഴിക്കോട് വിമുക്ത ഭടന്‍ ആത്മഹത്യ ചെയ്തു. ബാലുശ്ശേരി എരമംഗലം സ്വദേശി രാജന്‍ നായര്‍ (58)ആണ് ആത്മഹത്യ ചെയ്തത്. കണ്ടെടുത്ത ആത്മഹത്യ കുറിപ്പില്‍ പോലീസിന്റെ മര്‍ദ്ദനം മൂലമാണ് ആത്മഹത്യ ചെയ്യുന്നതെന്ന് എഴുതിയിട്ടുണ്ട്. കഴിഞ്ഞ 25-നാണ് രാജന്‍ നായര്‍ വീടിനടുത്ത പറമ്പിലെ മരത്തില്‍ തൂങ്ങിമരിക്കുന്നത്. എന്നാല്‍ ആത്മഹത്യാകുറിപ്പ് ലഭിക്കുന്നത് ഇന്നലെയാണ്. ബൈക്കില്‍ യാത്ര ചെയ്തിരുന്ന രാജന്‍ നായര്‍ ബസ്സുമായി ഉരസിയതിനെ തുടര്‍ന്ന് തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് പോലീസ് സ്‌റ്റേഷനിലെത്തിയ രാജനെ രണ്ട് തവണ പോലീസ് കരണത്തടിച്ചിരുന്നു. [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: പോലീസിന്റെ മര്&#x200d;ദ്ദനത്തില്&#x200d; മനംനൊന്ത് കോഴിക്കോട് വിമുക്ത ഭടന്&#x200d; ആത്മഹത്യ ചെയ്തു. ബാലുശ്ശേരി എരമംഗലം സ്വദേശി രാജന്&#x200d; നായര്&#x200d; (58)ആണ് ആത്മഹത്യ ചെയ്തത്. കണ്ടെടുത്ത ആത്മഹത്യ കുറിപ്പില്&#x200d; പോലീസിന്റെ മര്&#x200d;ദ്ദനം മൂലമാണ് ആത്മഹത്യ ചെയ്യുന്നതെന്ന് എഴുതിയിട്ടുണ്ട്.</p>
<p>കഴിഞ്ഞ 25-നാണ് രാജന്&#x200d; നായര്&#x200d; വീടിനടുത്ത പറമ്പിലെ മരത്തില്&#x200d; തൂങ്ങിമരിക്കുന്നത്. എന്നാല്&#x200d; ആത്മഹത്യാകുറിപ്പ് ലഭിക്കുന്നത് ഇന്നലെയാണ്. ബൈക്കില്&#x200d; യാത്ര ചെയ്തിരുന്ന രാജന്&#x200d; നായര്&#x200d; ബസ്സുമായി ഉരസിയതിനെ തുടര്&#x200d;ന്ന് തര്&#x200d;ക്കമുണ്ടായിരുന്നു. തുടര്&#x200d;ന്ന് പോലീസ് സ്‌റ്റേഷനിലെത്തിയ രാജനെ രണ്ട് തവണ പോലീസ് കരണത്തടിച്ചിരുന്നു. ബസ് ഉടമകളുമായി ബന്ധമുള്ള പോലീസുകാര്&#x200d; രാജനെ അപമാനിച്ചതിന് നാട്ടുകാരും സാക്ഷികളാണ്. ഈ അപമാനമാണ് മരണത്തിന് കാരണമെന്ന് രാജന്&#x200d; കുറിപ്പില്&#x200d; എഴുതിയിട്ടുണ്ട്. സംഭവത്തില്&#x200d; ബാലുശ്ശേരി സി.ഐക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുക്കണമെന്ന് രാജന്റെ ബന്ധുക്കള്&#x200d; ആവശ്യപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rajan-suicide-family-against-family.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
