<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>ram rahim singh &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/ram-rahim-singh/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 29 Jan 2025 06:11:13 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>ram rahim singh &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ബലാത്സംഗ കേസ്; ഏഴ് വര്&#x200d;ഷത്തിനിടയില്&#x200d; 12-ാം തവണ പരോളിനിറങ്ങി ദേര സച്ച സൗദ നേതാവ്</title>
		<link>https://www.chandrikadaily.com/rape-case-dera-sacha-sauda-leader-on-parole-for-12th-time-in-seven-years.html</link>
					<comments>https://www.chandrikadaily.com/rape-case-dera-sacha-sauda-leader-on-parole-for-12th-time-in-seven-years.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 29 Jan 2025 06:11:13 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Dera Sacha Sauda]]></category>
		<category><![CDATA[India]]></category>
		<category><![CDATA[ram rahim singh]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=327864</guid>

					<description><![CDATA[ഡല്&#x200d;ഹി നിയമസഭ തെരഞ്ഞെടുപ്പ്, ഹരിയാനയില്&#x200d; മുനിസിപ്പല്&#x200d; തെരഞ്ഞെടുപ്പ് എന്നിവയുടെ പശ്ചാത്തലത്തിലാണ് ഗുര്&#x200d;മീത് റാം റഹീം സിംഗ് പുറത്ത് ഇറങ്ങിയിരിക്കുന്നത് ]]></description>
										<content:encoded><![CDATA[<p>ന്യൂ ഡല്&#x200d;ഹി: ഏഴ് വര്&#x200d;ഷത്തിനിടയില്&#x200d; 12-ാം തവണ പരോളിനിറങ്ങി ദേര സച്ച സൗദ നേതാവും ബലാത്സംഗ കേസിലെ പ്രതിയുമായ ഗുര്&#x200d;മീത് റാം റഹീം സിംഗ്. വരാനിരിക്കുന്ന ഡല്&#x200d;ഹി തെരഞ്ഞെടുപ്പിന് മുന്&#x200d;പ് 30 ദിവസത്തെ പരോളാണ് ഗുര്&#x200d;മീതിന് ലഭിച്ചത്. ആദ്യ 10 ദിവസം സിര്&#x200d;സ ആശ്രമത്തിലും ബാക്കി 20 ദിവസം ഉത്തര്&#x200d;പ്രദേശിലെ ബാഗ്പത് ജില്ലയിലെ ബര്&#x200d;നവ ആശ്രമത്തിലുമാണ് ഗുര്&#x200d;മീത് തങ്ങുക. അറസ്റ്റിലായതിന് ശേഷം ഇതാദ്യമായാണ് പരോള്&#x200d; കാലയളവില്&#x200d; ദേര ആസ്ഥാനം സ്ഥിതി ചെയ്യുന്ന സിര്&#x200d;സ ആശ്രമം സന്ദര്&#x200d;ശിക്കാന്&#x200d; അനുമതി ലഭിക്കുന്നത്</p>
<p>രണ്ട് ശിഷ്യരെ ബലാത്സംഗം ചെയ്ത കേസില്&#x200d; 20 വര്&#x200d;ഷത്തെ തടവ് ശിക്ഷ അനുഭവിക്കുന്ന ഗുര്&#x200d;മീത് റാം റഹീം ഇന്ന് രാവിലെയോടെയാണ് റോഹ്തക്കിലെ സുനാരിയ ജയിലില്&#x200d; നിന്ന് പുറത്തിറങ്ങിയത്. മാധ്യമപ്രവര്&#x200d;ത്തകന്&#x200d; രാം ചന്ദര്&#x200d; ഛത്രപതിയെ കൊലപ്പെടുത്തിയ കേസിലും ഇയാള്&#x200d; ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. ഡല്&#x200d;ഹി നിയമസഭ തെരഞ്ഞെടുപ്പ്, ഹരിയാനയില്&#x200d; മുനിസിപ്പല്&#x200d; തെരഞ്ഞെടുപ്പ് എന്നിവയുടെ പശ്ചാത്തലത്തിലാണ് ഗുര്&#x200d;മീത് പുറത്ത് ഇറങ്ങിയിരിക്കുന്നത്. ഉത്തരേന്ത്യയില്&#x200d; ഇയാള്&#x200d;ക്ക് വലിയ ആരാധകരുള്ളതിനാള്&#x200d; നേരത്തെയും ദേരയ്ക്ക് കാര്യമായ സ്വാധീനമുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളുടെ ഭാഗമായി ഇയാള്&#x200d;ക്ക് പരോള്&#x200d; അനുവധിച്ചിരുന്നു. വോട്ടര്&#x200d;മാരെ സ്വാധീനിക്കുക എന്ന ലക്ഷ്യത്തോടെയാണിത്. ഹരിയാന നിയമസഭാ- പഞ്ചായത്ത് &#8211; മുനിസിപ്പല്&#x200d; കോപ്പറേഷന്&#x200d; തെരഞ്ഞെടുപ്പ്, രാജസ്ഥാന്&#x200d; തെരഞ്ഞെടുപ്പ്, ആദംപൂര്&#x200d; ഉപതെരഞ്ഞെടുപ്പ്, പഞ്ചാബ് അസംബ്ലി തെരഞ്ഞെടുപ്പ്, ബറോഡ ഉപതെരഞ്ഞെടുപ്പ് തുടങ്ങിയ സമയങ്ങളില്&#x200d; എല്ലാം ഗുര്&#x200d;മീതിന് പരോള്&#x200d; അനുവദിക്കുകയും പുറത്തുവിടുകയും ചെയ്തിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rape-case-dera-sacha-sauda-leader-on-parole-for-12th-time-in-seven-years.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അതിരുവിട്ട്  ആശങ്കയൊഴിയാതെ</title>
		<link>https://www.chandrikadaily.com/breaking-boarders.html</link>
					<comments>https://www.chandrikadaily.com/breaking-boarders.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 26 Aug 2017 08:09:09 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ram rahim singh]]></category>
		<category><![CDATA[Riot]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=41817</guid>

					<description><![CDATA[മാനഭംഗക്കേസില്‍ കോടതി കുറ്റക്കാനെന്നു കണ്ടെത്തിയ ദേര സച്ചാ സൊദ മേധാവി ഗുര്‍മീത് റാം റഹിം സിങിന്റെ അനുയായികള്‍ കലാപം അഴിച്ചുവിട്ട സംസ്ഥാനങ്ങളില്‍ സൈന്യവും പോലീസും സുരക്ഷ ശക്തമാക്കിയിട്ടുണ്ടെങ്കിലും വിധി പുറപ്പെടുവിപ്പിക്കുന്ന ദിവസം വീണ്ടും കലാപം ഉടലെടുക്കാനുള്ള സാധ്യതയുണ്ട്്. റാം റഹീമിന് മിനറല്‍ വാട്ടറും സഹായിയും നല്‍കി വി.ഐ.പി പരിഗമനയെന്ന വാദം ഹരിയാന ജയില്‍ മേധാവി കെ.പി സിംങ് തള്ളിയിട്ടുണ്ട്. റാം റഹിം ഇപ്പോഴുള്ളത് സുനൈറ ജയിലിലാണ്. ഇതിനകം തന്നെ റദ്ദാക്കിയ ട്രെയിനുകളുടെ എണ്ണം 600 ആയ്. ഓഗസ്റ്റ് [&#8230;]]]></description>
										<content:encoded><![CDATA[<p>മാനഭംഗക്കേസില്&#x200d; കോടതി കുറ്റക്കാനെന്നു കണ്ടെത്തിയ ദേര സച്ചാ സൊദ മേധാവി ഗുര്&#x200d;മീത് റാം റഹിം സിങിന്റെ അനുയായികള്&#x200d; കലാപം അഴിച്ചുവിട്ട സംസ്ഥാനങ്ങളില്&#x200d; സൈന്യവും പോലീസും സുരക്ഷ ശക്തമാക്കിയിട്ടുണ്ടെങ്കിലും വിധി പുറപ്പെടുവിപ്പിക്കുന്ന ദിവസം വീണ്ടും കലാപം ഉടലെടുക്കാനുള്ള സാധ്യതയുണ്ട്്. റാം റഹീമിന് മിനറല്&#x200d; വാട്ടറും സഹായിയും നല്&#x200d;കി വി.ഐ.പി പരിഗമനയെന്ന വാദം ഹരിയാന ജയില്&#x200d; മേധാവി കെ.പി സിംങ് തള്ളിയിട്ടുണ്ട്. റാം റഹിം ഇപ്പോഴുള്ളത് സുനൈറ ജയിലിലാണ്. ഇതിനകം തന്നെ റദ്ദാക്കിയ ട്രെയിനുകളുടെ എണ്ണം 600 ആയ്. ഓഗസ്റ്റ് 24 മുതലുള്ള കണക്കാണിത്. ഇന്നു രാവിലെയും സിര്&#x200d;സയില്&#x200d; സൈന്യം മാര്&#x200d;ച്ച് നടത്തി. രാത്രി വരെയുണ്ടായ അക്രമങ്ങളില്&#x200d; 32 പേര്&#x200d; കൊല്ലപ്പെടുകയുമ ആയിരത്തിലധം പേര്&#x200d;ക്ക് പരിക്കേ്ല്&#x200d;ക്കുകയും ചെയ്തിരുന്നു.</p>
<p>എന്നാല്&#x200d; സര്&#x200d;ക്കാര്&#x200d; നിഷ്‌ക്രിയമായി നോക്കിനില്&#x200d;ക്കുകയാണെന്നാണ് കോടതിയുടെ നിരീക്ഷണം. ഇരു സംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രിമാര്&#x200d;ക്കെതിരെയും രാജിക്കായുള്ള മുറവിളി ഉയര്&#x200d;ന്നിട്ടുണ്ട്.</p>
<p>വിധി വന്നതിനു പിന്നാലെ പഞ്ചാബ്, ഹരിയാന, ഡല്&#x200d;ഹി എന്നീ മൂന്ന് സംസ്ഥാനങ്ങളില്&#x200d; റാം റഹിമിന്റെ ഭക്തര്&#x200d; അഴിഞ്ഞാടി. ഇവിടങ്ങളിലുണ്ടായ അക്രമസംഭവങ്ങളില്&#x200d; ചുരുങ്ങിയത് 32 പേര്&#x200d; കൊല്ലപ്പെട്ടു. 350 ലധികം പേര്&#x200d;ക്ക് പരിക്കേറ്റു. ആദ്യം ഹരിയാനയിലും പഞ്ചാബിലും ഒതുങ്ങി നിന്ന കലാപം പിന്നീട് ഡല്&#x200d;ഹിയിലേക്കും വ്യാപിച്ചു. വിധി റാം റഹിമിന് പ്രതികൂലമായാല്&#x200d; കലാപമുണ്ടാകുമെന്ന് നേരത്തെ ഇന്റലിജന്&#x200d;സ് ഏജന്&#x200d;സികള്&#x200d; മുന്നറിയിപ്പ് നല്&#x200d;കിയിരുന്നു.<br />
ബുധനാഴ്ച മുതല്&#x200d; ഹരിയാനയില്&#x200d; നിന്നും പഞ്ചാബില്&#x200d; നിന്നും രണ്ടു ലക്ഷം പേരാണ് നഗരത്തില്&#x200d; തടിച്ചൂകൂടിയിരുന്നത്. വിധി വന്നയുടന്&#x200d; അനുയായികള്&#x200d; കണ്ണില്&#x200d; കണ്ടതിനെല്ലാം തീയിടുകയായിരുന്നു. പൊലീസിന്റേതടക്കം വാഹനങ്ങള്&#x200d; കത്തിച്ചാമ്പലാക്കി. പഞ്ചാബിലെ മലോട് ബലൗണ റെയില്&#x200d;വേ സ്റ്റേഷനും പൊലീസ് സ്റ്റേഷനും സര്&#x200d;ക്കാര്&#x200d; ഓഫീസുകള്&#x200d;ക്കും തീയിട്ടു. തീവണ്ടികളും പെട്രോള്&#x200d; പമ്പുകളും മാധ്യമങ്ങളുടെ ഒ.ബി വാനുകളും അഗ്നിശമന സേനാ വാഹനങ്ങളും കത്തിച്ചു. ഹരിയാനയില്&#x200d; ചണ്ഡീഗഡ്, സിര്&#x200d;സത, പഞ്ചാബില്&#x200d; ഫിറോസ്പൂര്&#x200d;, ഭട്ടിന്&#x200d;ഡ എന്നിവിടങ്ങളിലായിരുന്നു ഏറെ അഴിഞ്ഞാട്ടം നടന്നത്. ഇവിടങ്ങളില്&#x200d; പിന്നീട് നിരോധനാജ്ഞ പ്രഖ്യാപിച്ചു.<br />
അക്രമികളെ പിരിച്ചുവിടാന്&#x200d; സൈന്യത്തിന് കണ്ണീര്&#x200d;വാതകവും ഗ്രനേഡും ഉപയോഗിക്കേണ്ടി വന്നു. നിരവധി സ്ഥലങ്ങളില്&#x200d; കര്&#x200d;ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്റര്&#x200d;നെറ്റ് സേവനങ്ങളും റദ്ദാക്കി.<br />
അതിനിടെ, കോടിക്കണക്കിന് രൂപയുടെ നഷ്ടം റിപ്പോര്&#x200d;ട്ട് ചെയ്ത സാഹചര്യത്തില്&#x200d; നഷ്ടപരിഹാരമായി ഇദ്ദേഹത്തിന്റെ സ്വത്തുക്കള്&#x200d; കണ്ടു കെട്ടാന്&#x200d; പഞ്ചാബ്-ഹരിയാന കോടതി ഉത്തരവിട്ടു.<br />
അതീവ ഗുരുതരമായ സ്ഥിതി വിശേഷമാണ് പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളില്&#x200d; നിലവിലുള്ളത്. വിഷയത്തില്&#x200d; പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടു. അക്രമങ്ങള്&#x200d; അസ്വസ്ഥപ്പെടുത്തുന്നുവെന്നും എല്ലാവരും സമാധാനം നിലനിര്&#x200d;ത്തണമെന്നും മോദി ട്വിറ്ററില്&#x200d; ആഹ്വാനം ചെയ്തു. കലാപം വ്യാപിക്കാതിരിക്കാനുള്ള കര്&#x200d;ശന നിര്&#x200d;ദേശം കേന്ദ്രം നല്&#x200d;കിയിട്ടുണ്ട്. ഡല്&#x200d;ഹിയിലെ പതിനൊന്ന് ജില്ലകളില്&#x200d; നിരോധനാജ്ഞ പ്രാബല്യത്തില്&#x200d; വരുത്തിയിട്ടുണ്ട്.<br />
കേന്ദ്രആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ഹരിയാന മുഖ്യമന്ത്രി മനോഹര്&#x200d;ലാല്&#x200d; ഖട്ടറിനെയും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്&#x200d; സിങിനെയും വിളിച്ചുസംസാരിച്ചു. പ്രതിഷേധക്കാരെ നേരിടുന്നതില്&#x200d; സര്&#x200d;ക്കാര്&#x200d; നിഷ്‌ക്രിയമാണെന്ന് ആരോപണമുണ്ട്.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/breaking-boarders.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>റാം റഹിം സിങ്ങ് കേസ് വിധി ഇന്ന്; പഞ്ചാബിലും ഹരിയാനയിലും കനത്ത ജാഗ്രത</title>
		<link>https://www.chandrikadaily.com/mobile-internet-services-suspended-trains-cancelled-govt-offices-closed-ahead-of-dera-chief-case-verdict.html</link>
					<comments>https://www.chandrikadaily.com/mobile-internet-services-suspended-trains-cancelled-govt-offices-closed-ahead-of-dera-chief-case-verdict.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 24 Aug 2017 15:21:47 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Punjab]]></category>
		<category><![CDATA[ram rahim singh]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=41608</guid>

					<description><![CDATA[ചണ്ഡീഗഡ്: സ്ത്രീ പീഡനക്കേസില്‍ കുറ്റാരോപിതനായ ദേര സച്ച സൗദ തലവനും സ്വയം പ്രഖ്യാപിത ആള്‍ദൈവവുമായ ഗുര്‍മീത് റാം റഹിം സിങിന്റെ വിധി ഇന്ന്. വിധി പ്രതികൂലമായാല്‍ അക്രമസംഭവങ്ങളുണ്ടാവുമെന്ന ആശങ്കയെത്തുടര്‍ന്ന് പഞ്ചാബിലും ഹരിയാനയിലും സുരക്ഷ ശക്തമാക്കി. റാം റഹിം സിങിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് അദ്ദേഹത്തിന്റെ അനുയായികളായ ആയിരങ്ങളാണ് പഞ്ചഗുളയിലെത്തിയിട്ടുള്ളത്. അക്രമങ്ങളെ നേരിടുന്നതിനായി 5000ത്തോളം പൊലീസുകാരെയും വിന്യസിച്ചിട്ടുണ്ട്. ഇതിനുപുറമെ പഞ്ചാബിലും ഹരിയാനയിലും ക്രമസമാധാന പാലനത്തിനായി സൈനിക സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പഞ്ചഗുളയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ 28വരെ അടച്ചിടും. കൂടാതെ പ്രദേശത്ത് മൊബൈല്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>ചണ്ഡീഗഡ്: സ്ത്രീ പീഡനക്കേസില്&#x200d; കുറ്റാരോപിതനായ ദേര സച്ച സൗദ തലവനും സ്വയം പ്രഖ്യാപിത ആള്&#x200d;ദൈവവുമായ ഗുര്&#x200d;മീത് റാം റഹിം സിങിന്റെ വിധി ഇന്ന്. വിധി പ്രതികൂലമായാല്&#x200d; അക്രമസംഭവങ്ങളുണ്ടാവുമെന്ന ആശങ്കയെത്തുടര്&#x200d;ന്ന് പഞ്ചാബിലും ഹരിയാനയിലും സുരക്ഷ ശക്തമാക്കി.</p>
<p>റാം റഹിം സിങിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് അദ്ദേഹത്തിന്റെ അനുയായികളായ ആയിരങ്ങളാണ് പഞ്ചഗുളയിലെത്തിയിട്ടുള്ളത്. അക്രമങ്ങളെ നേരിടുന്നതിനായി 5000ത്തോളം പൊലീസുകാരെയും വിന്യസിച്ചിട്ടുണ്ട്. ഇതിനുപുറമെ പഞ്ചാബിലും ഹരിയാനയിലും ക്രമസമാധാന പാലനത്തിനായി സൈനിക സംവിധാനവും ഏര്&#x200d;പ്പെടുത്തിയിട്ടുണ്ട്. പഞ്ചഗുളയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്&#x200d; 28വരെ അടച്ചിടും. കൂടാതെ പ്രദേശത്ത് മൊബൈല്&#x200d; ഇന്റര്&#x200d;നെറ്റ് സംവിധാനങ്ങളും മരവിപ്പിച്ചിട്ടുണ്ട്.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">Directions have been issued for curfew in Sirsa, after reviewing security situation: SP Sirsa Ashwin Shenvi <a href="https://twitter.com/hashtag/Haryana?src=hash">#Haryana</a> <a href="https://twitter.com/hashtag/RamRahimVerdict?src=hash">#RamRahimVerdict</a></p>
<p>— ANI (@ANI) <a href="https://twitter.com/ANI/status/900727190102228992">August 24, 2017</a></p></blockquote>
<p><script async src="//platform.twitter.com/widgets.js" charset="utf-8"></script><br />
<img loading="lazy" class="alignnone wp-image-41612 size-full" src="https://www.chandrikadaily.com/wp-content/uploads/2017/08/collage-650_011615014703.jpg" alt="collage-650_011615014703" width="650" height="418" srcset="https://www.chandrikadaily.com/wp-content/uploads/2017/08/collage-650_011615014703.jpg 650w, https://www.chandrikadaily.com/wp-content/uploads/2017/08/collage-650_011615014703-300x193.jpg 300w" sizes="(max-width: 650px) 100vw, 650px" />പഞ്ചാബില്&#x200d; സര്&#x200d;ക്കാര്&#x200d; സ്ഥാപനങ്ങളുള്&#x200d;പ്പെടെ എല്ലാ ഓഫീസുകള്&#x200d;ക്കും ഇന്നലെ അവധി പ്രഖ്യാപിച്ചിരുന്നു. ഇന്നലെ അര്&#x200d;ധരാത്രി മുതല്&#x200d; ഹിമാചല്&#x200d; റോഡ് ട്രാന്&#x200d;സ്‌പോര്&#x200d;ട്ട് കോര്&#x200d;പ്പറേഷന്&#x200d;(എച്ച്ആര്&#x200d;ടിസി) അയല്&#x200d; സംസ്ഥാനങ്ങളിലെ 150ഓളം റൂട്ടുകളിലേക്കുള്ള ബസ് സര്&#x200d;വ്വീസുകള്&#x200d; പിന്&#x200d;വലിച്ചു. എന്നാല്&#x200d; റഹിം സിങിന്റെ അനുയായികള്&#x200d; ലളിതമായി ജീവിക്കുന്നവരും സാധാരണക്കാരുമാണെന്ന് ഹരിയാനയിലെ ബിജെപി മന്ത്രി റാം ബിലാസ് പറഞ്ഞു. അവര്&#x200d; നിയമം കയ്യിലെടുക്കുകയോ ക്രമസമാധാനം തകര്&#x200d;ക്കുകയോ ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mobile-internet-services-suspended-trains-cancelled-govt-offices-closed-ahead-of-dera-chief-case-verdict.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
