<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>ramsan &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/ramsan/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 20 Apr 2023 09:44:45 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>ramsan &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ശവ്വാൽ മാസപ്പിറവി ; ഇമാമുമാർ ഇന്ന് വൈകീട്ട് പാളയം ജുമാമസ്ജിദിൽ യോഗം ചേരും</title>
		<link>https://www.chandrikadaily.com/eidulfithremeetingatpalayammasjid.html</link>
					<comments>https://www.chandrikadaily.com/eidulfithremeetingatpalayammasjid.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Thu, 20 Apr 2023 09:44:45 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[eidulfithr]]></category>
		<category><![CDATA[PALAYAM JUMA MASJID]]></category>
		<category><![CDATA[ramsan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=249105</guid>

					<description><![CDATA[മാസദർശന വിവരം സ്ഥിരീകരിക്കുന്നതനുസരിച്ച് ഈദുൽ ഫിത്വ്‌റുമായി ബന്ധപ്പെട്ട സംയുക്ത പ്രസ്താവന പുറപ്പെടുവിക്കുന്നതിനായാണ് കൂടിച്ചേരൽ എന്നും ഇമാം അറിയിച്ചു]]></description>
										<content:encoded><![CDATA[<p>ഈദുൽ ഫിത്വർ സംബന്ധിച്ച ഏകീകരിച്ച തീരുമാനമെടുക്കുന്നതിന് വിവിധ മഹല്ലുകളിലെ ഇമാമുമാരും മഹല്ല് ഭാരവാഹികളും ഇന്ന് വൈകീട്ട് തിരുവനന്തപുരം പാളയം ജുമാ മസ്ജിദിൽ യോഗം ചേരുമെന്ന് പാളയം ഇമാം ഡോ.വി.പി സുഹൈബ് മൗലവി അറിയിച്ചു.മാസദർശന വിവരം സ്ഥിരീകരിക്കുന്നതനുസരിച്ച് ഈദുൽ ഫിത്വ്‌റുമായി ബന്ധപ്പെട്ട സംയുക്ത പ്രസ്താവന പുറപ്പെടുവിക്കുന്നതിനായാണ് കൂടിച്ചേരൽ എന്നും ഇമാം അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/eidulfithremeetingatpalayammasjid.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇടതുപക്ഷ മാധ്യമത്തിലെ ഇസ്‌ലാമോഫോബിയ വിവാദമായി; മുസ്‌ലിം വനിതകളെ അവഹേളിച്ചെന്ന്</title>
		<link>https://www.chandrikadaily.com/111muslim-women-in-ramsan-time.html</link>
					<comments>https://www.chandrikadaily.com/111muslim-women-in-ramsan-time.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 30 Mar 2023 05:58:45 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Muslim women]]></category>
		<category><![CDATA[ramsan]]></category>
		<category><![CDATA[ramsan fasting]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=245292</guid>

					<description><![CDATA[റമസാന്&#x200d; വ്രതകാലത്ത് മുസ്‌ലിം കുടുംബങ്ങളിലെ സ്ത്രീകള്&#x200d; നരകയാതന അനുഭവിക്കുകയാണെന്ന തരത്തിലുള്ള ഒരു മാധ്യമത്തിലെ ലേഖനം ചര്&#x200d;ച്ചയാകുന്നു. വീട്ടമ്മമാര്&#x200d; രാപ്പകല്&#x200d; അടുക്കളകളില്&#x200d; പുരുഷന്&#x200d;മാര്&#x200d;ക്ക് വേണ്ടി കഠിനാധ്വാനം ചെയ്യുകയാണെന്നും പുരുഷന്&#x200d;മാര്&#x200d; സുഖിച്ച് കഴിയുകയാണെന്നുമാണ് ലേഖനത്തിന്റെ സാരാംശം. ഡിവൈഎഫ്‌ഐ പ്രവര്&#x200d;ത്തകനാണ് ഇത്തരത്തില്&#x200d; ലേഖനം എഴുതിയത്. അതിലെ വൈരുധ്യങ്ങളും തെറ്റുകളും കാണാതെ അപ്പടി പ്രസിദ്ധീകരിക്കുകയാണ് ഇടതുപക്ഷക്കാര്&#x200d; നേതൃത്വം നല്&#x200d;കുന്ന എഡിറ്റര്&#x200d;മാര്&#x200d; ചെയ്തതെന്നുമാണ് പരാതി. ഓണ്&#x200d;ലൈന്&#x200d; മാധ്യമത്തിലാണ് ലേഖനം പ്രസിദ്ധീകരിച്ചത്. ലേഖകന്&#x200d; അതിശയോക്തിപരമായാണ് പലതും പറഞ്ഞതെന്നാണ് ന്യായീകരണം. &#8216;കുട്ടികള്&#x200d;ക്കും മുതിര്&#x200d;ന്നവര്&#x200d;ക്കും വിളമ്പി കഴിഞ്ഞ് ആ [&#8230;]]]></description>
										<content:encoded><![CDATA[<p>റമസാന്&#x200d; വ്രതകാലത്ത് മുസ്‌ലിം കുടുംബങ്ങളിലെ സ്ത്രീകള്&#x200d; നരകയാതന അനുഭവിക്കുകയാണെന്ന തരത്തിലുള്ള ഒരു മാധ്യമത്തിലെ ലേഖനം ചര്&#x200d;ച്ചയാകുന്നു. വീട്ടമ്മമാര്&#x200d; രാപ്പകല്&#x200d; അടുക്കളകളില്&#x200d; പുരുഷന്&#x200d;മാര്&#x200d;ക്ക് വേണ്ടി കഠിനാധ്വാനം ചെയ്യുകയാണെന്നും പുരുഷന്&#x200d;മാര്&#x200d; സുഖിച്ച് കഴിയുകയാണെന്നുമാണ് ലേഖനത്തിന്റെ സാരാംശം. ഡിവൈഎഫ്‌ഐ പ്രവര്&#x200d;ത്തകനാണ് ഇത്തരത്തില്&#x200d; ലേഖനം എഴുതിയത്. അതിലെ വൈരുധ്യങ്ങളും തെറ്റുകളും കാണാതെ അപ്പടി പ്രസിദ്ധീകരിക്കുകയാണ് ഇടതുപക്ഷക്കാര്&#x200d; നേതൃത്വം നല്&#x200d;കുന്ന എഡിറ്റര്&#x200d;മാര്&#x200d; ചെയ്തതെന്നുമാണ് പരാതി. ഓണ്&#x200d;ലൈന്&#x200d; മാധ്യമത്തിലാണ് ലേഖനം പ്രസിദ്ധീകരിച്ചത്. ലേഖകന്&#x200d; അതിശയോക്തിപരമായാണ് പലതും പറഞ്ഞതെന്നാണ് ന്യായീകരണം.</p>
<p>&#8216;കുട്ടികള്&#x200d;ക്കും മുതിര്&#x200d;ന്നവര്&#x200d;ക്കും വിളമ്പി കഴിഞ്ഞ് ആ പാത്രങ്ങളില്&#x200d; അവശിഷ്ടങ്ങള്&#x200d; കഴിക്കുകയാണ് മുസ് ലിം വീട്ടമ്മമാര്&#x200d; എന്നും പുരുഷന്&#x200d;മാര്&#x200d; ഭൂമിയില്&#x200d; ഭാര്യമാര്&#x200d;ക്ക് നരകം തീര്&#x200d;ക്കുകയാണെന്നുമൊക്കെയാണ് ലേഖകന്റെ ഭാവനാവിലാസം. ലേഖനത്തിന് എതിരെ സാമൂഹ്യമാധ്യമത്തില്&#x200d; വലിയ വിമര്&#x200d;ശനമാണ് വന്നിരിക്കുന്നത്.</p>
<p>ഖാദര്&#x200d; പാലാഴിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റില്&#x200d; നിന്ന്:</p>
<p>പത്രാധിപസമിതിക്ക് മുമ്പില്&#x200d; വരുന്ന കുറിപ്പില്&#x200d; പരസ്പര വൈരുദ്ധ്യം മുഴച്ച് നില്&#x200d;ക്കുന്നത് കാണാതെ പ്രസിദ്ധീകരിക്കുന്നത് ആ കുറിപ്പിന്റെ സദുദ്ദേശ്യത്തെ തന്നെ കെടുത്തിക്കളയും. കുറിപ്പുകാരന്&#x200d; അടിവരയിടുന്ന ഒരു കാര്യമുണ്ട്. &#8216; അതിസമ്പന്നരുടെ വീടുകളിലെ നോമ്പുകാലത്തെക്കുറിച്ച് എനിക്ക് ഒന്നും അറിയില്ല. എന്നാല്&#x200d; ഏറ്റവും താഴെ തട്ടിലുള്ള കൂലിപ്പണിക്കാരുടെ വീട്ടിലെ നോമ്പ് കാലങ്ങള്&#x200d; എനിക്ക് നന്നായിട്ട് അറിയാം&#8217;<br />
എന്ന് . പക്ഷേ പറഞ്ഞതത്രയും പലവര്&#x200d;ണങ്ങളിലും മണങ്ങളിലും രുചികളിലും നാനാതരം വിഭവങ്ങള്&#x200d; തയ്യാറാക്കുന്ന സമ്പന്ന കുടുംബങ്ങളിലെ കാര്യങ്ങളും .</p>
<p>ലേഖനപ്രകാരം താഴെ തട്ടിലുളള വീടുകളില്&#x200d; ഭര്&#x200d;ത്താവും കുട്ടികളും എ.സി റൂമിലാവും കിടന്നുറങ്ങുന്നത്. അവിടെ ഉച്ചക്ക് 12 മണിവരെ തുടക്കാനുള്ള 3000 &#8211; 4000 സ്‌ക്വയര്&#x200d; ഫീറ്റ് നിലവും മുറ്റവുമുണ്ടാവും. കഴുകാന്&#x200d; എമ്പാടും കക്കൂസുകളുണ്ടാവും. കല്ലില്&#x200d; അടിച്ച് തിരുമ്പാന്&#x200d; വസ്ത്രക്കൂട്ടങ്ങളുമുണ്ടാവും. കുറിപ്പിലെ മൊത്തം സമയം കൂട്ടി നോക്കുമ്പോള്&#x200d; സ്ത്രീക്ക് വിശ്രമിക്കാന്&#x200d; കിട്ടുന്ന സമയം മൂന്നോ നാലോ മണിക്കൂറാണ്. അതു പോലും ഒപ്പിച്ചെടുക്കാന്&#x200d; ലേഖകന് കഴിയുന്നില്ല. കാരണം നിലം തുടച്ചും അടിച്ചും കഴിയുമ്പോഴേക്ക് തന്നെ ഉച്ച 12 മണിയാവും. ഒരു മണിക്ക് അടുക്കളയില്&#x200d; കയറുകയും വേണം. ഒരു മണിക്കൂര്&#x200d; കൊണ്ട് ലേഖകന്&#x200d; കുളിയും നിസ്‌ക്കാരവും മാത്രമല്ല ഉറക്കവും കഴിപ്പിക്കുന്നുണ്ട്. തുടയ്ക്കല്&#x200d; 11 മണിക്ക് അവസാനിപ്പിച്ചാല്&#x200d; ഒരുവിധം അഡ്ജസ്റ്റ് ചെയ്യാവുന്നതായിരുന്നു. അടുത്ത കുറിപ്പില്&#x200d; ശ്രദ്ധിച്ചാല്&#x200d; മതി.</p>
<p>എഡിറ്റ് ചെയ്തവര്&#x200d; 35-40 കൊല്ലമായി ഉഗാണ്ടയിലായിരുന്നുവെന്ന് കാണിക്കുന്ന വേറെയും കാര്യങ്ങള്&#x200d; ഇതിലുണ്ട്. അതിലൊന്നാണ് നോമ്പ് തുറക്ക് ശേഷം നിര്&#x200d;വഹിക്കുന്ന പാതിരാ നിസ്‌ക്കാരം. അശോകപുരത്ത് പോലും അത് രാത്രി ഒമ്പതിനോ ഒമ്പതേകാലിനോ അവസാനിക്കും. മുജാഹിദ് &#8211; ജമാഅത്ത് കുടുംബങ്ങളിലെ സ്ത്രീകള്&#x200d; തറാവീഹ് നിസ്‌ക്കരിക്കാന്&#x200d; പള്ളിയില്&#x200d; പോവുമ്പോള്&#x200d; സുന്നികള്&#x200d;ക്കിടയില്&#x200d; ഒരു ഗ്രാമത്തില്&#x200d;തന്നെ നിരവധി വീടുകളില്&#x200d; കൂട്ട നിസ്‌കാരം വര്&#x200d;ഷങ്ങളായി നടക്കുന്നുണ്ട്. ഇവരുടെ എണ്ണത്തോടൊപ്പം നില്&#x200d;ക്കുന്നതാണ് തറാവീഹ് വീട്ടില്&#x200d; നിസ്‌കരിക്കുന്നവരും തീരേ നിസ്‌ക്കരിക്കാത്തവരും.</p>
<p>ലേഖകന്&#x200d; ഡിഫിക്കാരനാണെന്ന് പ്രൊഫൈലില്&#x200d;നിന്ന് മനസിലാക്കാം. നമ്മള്&#x200d; കേരളീയര്&#x200d; ജീവിത നിലവാര സൂചികയില്&#x200d; ലോക നിലവാരത്തിലാണെന്ന് ഇലക്ഷന്&#x200d; പ്രചാരണ കാലത്ത് മാത്രം വെറും വര്&#x200d;ത്തമാനം പറയുന്നതാണോ? അല്ല . അതില്&#x200d; കുറേയേറെ ശരികളുണ്ട്. സമ്പൂര്&#x200d;ണ വൈദ്യുതീകൃത സംസ്ഥാനമാണിത്. മുന്&#x200d;കാലങ്ങളെ പോലെ ഉരലില്&#x200d; ഇടിച്ചല്ല ഇവിടെ പത്തിരിപ്പൊടിയുണ്ടാക്കുന്നത്. അത്യാവശ്യം വകയുള്ളവരൊക്കെ ഒരു സിന്റക്‌സ് ടാങ്കെങ്കിലും സംഘടിപ്പിച്ച് പൈപ്പ് കണക്ഷനെടുക്കുന്നതിനാല്&#x200d; വെള്ളം കെട്ടിവലിക്കേണ്ടി വരുന്നില്ല. മിക്‌സിയില്ലാത്ത വീടുകള്&#x200d; കുറവായതിനാല്&#x200d; അമ്മികളില്&#x200d; മുളക് പുരളുന്നില്ല. മധ്യവര്&#x200d;ഗത്തിന് മുകളിലുള്ള വീടുകളിലൊക്കെ വാഷിംഗ് മെഷീനുണ്ട്. നോമ്പ് പലഹാരങ്ങള്&#x200d;ക്ക് വേണ്ടി ഗ്രാമങ്ങളില്&#x200d; പോലും തിരക്കുള്ള കൗണ്ടറുകളുണ്ട്. ചില വീട്ടുകാരും ഇത് സപ്ലൈ ചെയ്യുന്നു. ഇതൊന്നും പ്രാപ്യമല്ലാത്ത പട്ടിണിപ്പാവങ്ങള്&#x200d; ഇവിടെ തീരെയില്ല എന്ന അവകാശ വാദവും ആര്&#x200d;ക്കുമില്ല. എന്നാല്&#x200d; ലേഖകന്&#x200d; പറയുന്നത് 11 മാസം അരപ്പട്ടിണിയും റമദാനില്&#x200d; മുഴുപ്പട്ടിണിയും കിടക്കുന്ന ഒരുപാട് മനുഷ്യര്&#x200d; ഇവിടെയുണ്ടെന്നാണ്. എങ്കില്&#x200d; ഇത്രയും കാലം ഇ.എം.എസ് മുതല്&#x200d; പിണറായി വരേയുള്ളവര്&#x200d; കേരളത്തെ മറ്റൊരു ബംഗാളാക്കുകയായിരുന്നോ? അതോ വരികള്&#x200d;ക്കിടയില്&#x200d; വൈരുദ്ധ്യം പൂഴ്ത്തിവെച്ച് സി.പി.എമ്മിന് ഒരു പണി കൊടുക്കുകയായിരുന്നോ എഡിറ്റര്&#x200d;മാര്&#x200d;.</p>
<p>വൈരുദ്ധ്യങ്ങളുടെ ഘോഷയാത്ര ഇനിയും അവസാനിക്കുന്നില്ല. ഈ പ്രബുദ്ധ ജനാധിപത്യ നവോത്ഥാന കേരളത്തില്&#x200d; പണക്കാരന്&#x200d; ദിവസവും &#8216;മൂന്നും അഞ്ചും പത്തും കിലോ &#8216; ഇറച്ചി വാങ്ങുമ്പോള്&#x200d; അരക്കിലോ ഇറച്ചി വാങ്ങാന്&#x200d; വന്നവന്&#x200d; പണക്കാര്&#x200d;ക്കെല്ലാം കൊടുത്ത് തീരും വരെ ഒരക്ഷരം മിണ്ടാതെ കാത്തിരിക്കേണ്ടി വരുന്നു! ഇറച്ചിപ്പീടികയില്&#x200d; മാത്രമല്ല ഈ കാത്തിരിപ്പ് . പണക്കാരന്&#x200d; ദിവസവും കിലോക്കണക്കിന് ഫ്രൂട്ട്‌സ് വാങ്ങുന്നിടത്തും പാവങ്ങള്&#x200d; പ്രതിഷേധത്തിന്റെ ഒരൊച്ച പോലും ഉണ്ടാക്കുന്നില്ല. അതെ , ഈ നവോത്ഥാന കേരളത്തില്&#x200d; തന്നെ!.</p>
<p>നോമ്പുതുറ -അത്താഴ ഭക്ഷണമൊക്കെ എല്ലാ വീടുകളിലും ലേഖനത്തിനൊപ്പം കൊടുത്ത ചിത്രം പോലെയാണെന്ന് സ്ഥാപിക്കുന്നതില്&#x200d; ചില താല്&#x200d;പര്യങ്ങളുണ്ട്. അത് പക്ഷേ മറ്റൊരു ചര്&#x200d;ച്ചാ വിഷയമാണ്. എന്റെ വീട്ടില്&#x200d; നാല് പേര്&#x200d;ക്ക് നാല് കഷ്ണം പുട്ടാണുണ്ടാക്കുക. വൈകിട്ടത്തെ ബാക്കിയുണ്ടെങ്കില്&#x200d; അതുമില്ല. ചായയുണ്ടാക്കും. എന്നാല്&#x200d; പരമാവധി വെള്ളം കുടിക്കും. മിക്ക വീടുകളിലും ഇതാണവസ്ഥ. എന്നാല്&#x200d; തീറ്റപ്പണ്ടാരങ്ങള്&#x200d; തീരേയില്ലെന്നും പറയാനാവില്ല. സ്ത്രീകളെ ഭര്&#x200d;ത്താവും കുട്ടികളും സഹായിക്കുന്ന വീടുകളും കഷ്ടപ്പെടുത്തുന്ന വീടുകളുമുണ്ട്. നോമ്പുകാലത്ത് മാത്രമല്ല മറ്റ് മാസങ്ങളിലും . ഇവിടെ ട്രൂകോപ്പി സ്റ്റോറി പ്രസരിപ്പിക്കുന്ന ചിത്രം പൊതുചിത്രമല്ല. എന്നാല്&#x200d; ഇത്തരം സ്റ്റോറികള്&#x200d; മാധ്യമ മത്സരക്കമ്പോളത്തില്&#x200d; ഏറെ വിറ്റഴിക്കപ്പെടുന്നതാണ്.</p>
<p>ഏറെ അദ്ഭുതപ്പെടുത്താതിരുന്നത് ഈ കുറിപ്പില്&#x200d; വിയോജിപ്പിന്റെ ഒരു പോയിന്റ് പോലും പ്രകടിപ്പിക്കാതെ ഫുള്&#x200d; മാര്&#x200d;ക്കിട്ട ചില അദ്ധ്യാപകരുടേതാണ്. ഒരുപക്ഷേ പുതിയ അദ്ധ്യാപന രീതി ശീലിച്ചതു കൊണ്ടാവും. അല്ലെങ്കില്&#x200d; അവര്&#x200d;ക്ക് ചില അംഗീകാര പത്രങ്ങള്&#x200d; വേണ്ടതിനാലാവും.. പല നേരങ്ങളിലും പല വിഷയങ്ങളിലും മൗനം ഭുജിച്ചും ചില നേരങ്ങളില്&#x200d; നിക്ഷ്പക്ഷ നാട്യത്തിലുള്ള പ്രതിരോധം തീര്&#x200d;ത്തും അവര്&#x200d; അംഗീകാരങ്ങള്&#x200d; നേടുന്നുണ്ടല്ലോ. ആകെ മൊത്തം പറഞ്ഞു വന്നത് ഇതാണ്. കുഴപ്പം ട്രൂകോപ്പി ലേഖകന്റേതല്ല. ഉഗാണ്ടയില്&#x200d; ജീവിക്കുന്ന എഡിറ്റര്&#x200d;മാരുടേതാണ്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/111muslim-women-in-ramsan-time.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>റംസാന്‍; തിങ്കളാഴ്ച കേരളത്തില്‍ പൊതുഅവധി</title>
		<link>https://www.chandrikadaily.com/ramsan-leav-mndy.html</link>
					<comments>https://www.chandrikadaily.com/ramsan-leav-mndy.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 23 Jun 2017 18:15:11 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[LEAV]]></category>
		<category><![CDATA[MNDY]]></category>
		<category><![CDATA[ramsan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=33448</guid>

					<description><![CDATA[തിരുവനന്തപുരം: റംസാന്‍ അനുബന്ധിച്ച് ജൂണ്‍ 26 തിങ്കളാഴ്ച കേരളത്തില്‍ പൊതുഅവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. തിരുവനന്തപുരത്തെ മേഖല പാസ്പോര്‍ട്ട് ഓഫീസ്, വഴുതക്കാട്, നെയ്യാറ്റിന്‍കര, കൊല്ലം എന്നിവിടങ്ങളിലെ പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ക്കും അവധി ബാകമായിരിക്കും.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: റംസാന്&#x200d; അനുബന്ധിച്ച് ജൂണ്&#x200d; 26 തിങ്കളാഴ്ച കേരളത്തില്&#x200d; പൊതുഅവധി പ്രഖ്യാപിച്ചു. സര്&#x200d;ക്കാര്&#x200d; സ്ഥാപനങ്ങള്&#x200d;ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്&#x200d;ക്കും അവധിയായിരിക്കും. തിരുവനന്തപുരത്തെ മേഖല പാസ്പോര്&#x200d;ട്ട് ഓഫീസ്, വഴുതക്കാട്, നെയ്യാറ്റിന്&#x200d;കര, കൊല്ലം എന്നിവിടങ്ങളിലെ പാസ്പോര്&#x200d;ട്ട് സേവാ കേന്ദ്രങ്ങള്&#x200d;ക്കും അവധി ബാകമായിരിക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ramsan-leav-mndy.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>റമദാന്‍: അരലക്ഷത്തിലേറെ  ഉല്‍പ്പന്നങ്ങള്‍ക്ക് വിലനിയന്ത്രണം</title>
		<link>https://www.chandrikadaily.com/ramsan.html</link>
					<comments>https://www.chandrikadaily.com/ramsan.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 24 May 2017 07:03:29 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ramsan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=29788</guid>

					<description><![CDATA[ദോഹ: റമദാനോടനുബന്ധിച്ച് അലക്ഷത്തിലേറേ ഭക്ഷ്യ, ഭക്ഷ്യേതര ഉത്പന്നങ്ങള്‍ക്ക് വിലനിയന്ത്രണം. നിശ്ചയിക്കപ്പെട്ടതില്‍ കൂടുതല്‍ ഈ ഉല്‍പ്പന്നങ്ങള്‍ക്ക് റമദാനില്‍ വില വര്‍ധിപ്പിക്കാനാകില്ല. ഉത്പന്നങ്ങള്‍ മിതമായ നിരക്കില്‍ ലഭ്യമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്.ഷോപ്പിങ് മാള്‍, മറ്റ് വന്‍കിട റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ എന്നിവയുടെ സഹകരണത്തോടെയായിരിക്കും വിലനിയന്ത്രണം നടപ്പാക്കുക. റമദാനില്‍ വില നിലവാരം പിടിച്ചുനിര്‍ത്തുന്നതും അന്യായമായി വില ഉയര്‍ത്തുന്നത് തടയുകയും ലക്ഷ്യമിട്ട്് അഖല്‍ മിനല്‍ വാജിബ്(നമുക്ക് ചെയ്യാന്‍ പറ്റുന്നതില്‍ ചെറുത്) എന്ന പേരില്‍ മന്ത്രാലയം നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് വില നിയന്ത്രണം. ഉത്പന്നങ്ങള്‍ക്ക് സ്ഥിരമായ വില [&#8230;]]]></description>
										<content:encoded><![CDATA[<p>ദോഹ: റമദാനോടനുബന്ധിച്ച് അലക്ഷത്തിലേറേ ഭക്ഷ്യ, ഭക്ഷ്യേതര ഉത്പന്നങ്ങള്&#x200d;ക്ക് വിലനിയന്ത്രണം. നിശ്ചയിക്കപ്പെട്ടതില്&#x200d; കൂടുതല്&#x200d; ഈ ഉല്&#x200d;പ്പന്നങ്ങള്&#x200d;ക്ക് റമദാനില്&#x200d; വില വര്&#x200d;ധിപ്പിക്കാനാകില്ല. ഉത്പന്നങ്ങള്&#x200d; മിതമായ നിരക്കില്&#x200d; ലഭ്യമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്.ഷോപ്പിങ് മാള്&#x200d;, മറ്റ് വന്&#x200d;കിട റീട്ടെയില്&#x200d; ഔട്ട്‌ലെറ്റുകള്&#x200d; എന്നിവയുടെ സഹകരണത്തോടെയായിരിക്കും വിലനിയന്ത്രണം നടപ്പാക്കുക.</p>
<p><img loading="lazy" class="alignnone size-full wp-image-29790" src="https://www.chandrikadaily.com/wp-content/uploads/2017/05/RamadanIftar-56a536a15f9b58b7d0db89ae.jpg" alt="ramadaniftar-56a536a15f9b58b7d0db89ae" width="2864" height="1908" srcset="https://www.chandrikadaily.com/wp-content/uploads/2017/05/RamadanIftar-56a536a15f9b58b7d0db89ae.jpg 2864w, https://www.chandrikadaily.com/wp-content/uploads/2017/05/RamadanIftar-56a536a15f9b58b7d0db89ae-300x200.jpg 300w, https://www.chandrikadaily.com/wp-content/uploads/2017/05/RamadanIftar-56a536a15f9b58b7d0db89ae-768x512.jpg 768w, https://www.chandrikadaily.com/wp-content/uploads/2017/05/RamadanIftar-56a536a15f9b58b7d0db89ae-1024x682.jpg 1024w, https://www.chandrikadaily.com/wp-content/uploads/2017/05/RamadanIftar-56a536a15f9b58b7d0db89ae-696x464.jpg 696w, https://www.chandrikadaily.com/wp-content/uploads/2017/05/RamadanIftar-56a536a15f9b58b7d0db89ae-1068x712.jpg 1068w, https://www.chandrikadaily.com/wp-content/uploads/2017/05/RamadanIftar-56a536a15f9b58b7d0db89ae-630x420.jpg 630w" sizes="(max-width: 2864px) 100vw, 2864px" /></p>
<p>റമദാനില്&#x200d; വില നിലവാരം പിടിച്ചുനിര്&#x200d;ത്തുന്നതും അന്യായമായി വില ഉയര്&#x200d;ത്തുന്നത് തടയുകയും ലക്ഷ്യമിട്ട്് അഖല്&#x200d; മിനല്&#x200d; വാജിബ്(നമുക്ക് ചെയ്യാന്&#x200d; പറ്റുന്നതില്&#x200d; ചെറുത്) എന്ന പേരില്&#x200d; മന്ത്രാലയം നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് വില നിയന്ത്രണം. ഉത്പന്നങ്ങള്&#x200d;ക്ക് സ്ഥിരമായ വില നിലനിര്&#x200d;ത്താനും അമിത വില വര്&#x200d;ധന തടയുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്.<br />
വില വര്&#x200d;ധനവില്&#x200d; നിന്ന് പിന്&#x200d;മാറണമെന്നും രാജ്യത്തെ എല്ലാ ഷോപ്പിങ് കേന്ദ്രങ്ങളും ചെറുകിട സ്ഥാപനങ്ങളും വില സ്ഥിരത നിര്&#x200d;ബന്ധമായും പാലിക്കണമെന്നും മന്ത്രാലയം നിര്&#x200d;ദേശിക്കുന്നു.കോഴി, മുട്ട, മുട്ടയുമായി ബന്ധപ്പെട്ട ഉല്&#x200d;പ്പന്നങ്ങള്&#x200d;, ഫ്രോസണ്&#x200d; മാസം, മാംസോല്&#x200d;പ്പന്നങ്ങള്&#x200d;, പാല്&#x200d;(ഫ്രഷ്, കണ്ടന്&#x200d;സ്ഡ്, പാല്&#x200d;പ്പൊടി) തുടങ്ങിയവയുടെ വിലനിയന്ത്രണത്തിന്റെ പട്ടികയില്&#x200d; ഉള്&#x200d;പ്പെടുന്നു. ചായ, കാപ്പി ഉല്&#x200d;പന്നങ്ങള്&#x200d;, പഞ്ചസാര, ഹല്&#x200d;വ, ജാം, പയറു വര്&#x200d;ഗങ്ങള്&#x200d;, ധാന്യങ്ങള്&#x200d;, അരി, ബിസ്‌കറ്റുകള്&#x200d;, പൊട്ടറ്റോ ചിപ്‌സ്, മിനറല്&#x200d; വാട്ടര്&#x200d;, ഫ്രഷ് ജ്യൂസ്, കാന്&#x200d;ഡ് ജ്യൂസ്, കാന്&#x200d;ഡ് ഫുഡ്, ഭക്ഷ്യ എണ്ണകള്&#x200d;, ബേബി ഫുഡ്, ബേബി ഡയാപര്&#x200d;, സാനിറ്ററി നാപ്കിന്&#x200d;, വ്യക്തി ശുചിത്വ ഉല്&#x200d;പ്പന്നങ്ങള്&#x200d;, വീട്ടില്&#x200d; ഉപയോഗിക്കന്ന ഡിറ്റര്&#x200d;ജന്റുകള്&#x200d;, ടിന്&#x200d; പേപ്പര്&#x200d;, പ്രിസര്&#x200d;വേറ്റീവുകള്&#x200d;, ടിഷ്യു പേപ്പര്&#x200d;, എല്ലാ തരത്തിലുമുള്ള വീട്ടുപകരണങ്ങള്&#x200d; തുടങ്ങിയവ പട്ടികയില്&#x200d;പ്പെടുന്നു.<br />
ഭക്ഷ്യ, ഭക്ഷ്യേതര ഉല്&#x200d;പ്പന്നങ്ങളുടെ വില നിയന്ത്രിച്ച്് നിര്&#x200d;ത്താന്&#x200d; മന്ത്രാലയം എല്ലാ ഷോപ്പിങ് മാളുകളോടും റീട്ടെയില്&#x200d; ഔട്ട്‌ലെറ്റുകളോടും ആവശ്യപ്പെട്ടു. വില നിലവാരം നിശ്ചയിക്കുന്ന കമ്മിറ്റിയുടെ അനുവാദമില്ലാതെ വില വര്&#x200d;ധിപ്പിക്കരുത്. ഉപഭോക്തൃ സംരക്ഷണ നിയമം ലംഘിക്കുന്നവരെ കര്&#x200d;ശനമായി നേരിടും.<br />
നിര്&#x200d;ദേശങ്ങള്&#x200d; നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്&#x200d; ശക്തമായ പരിശോധനകള്&#x200d; നടത്തും. 418 അവശ്യ വസ്തുക്കളുടെ വില കുറയ്ക്കുന്നതായി കഴിഞ്ഞ ദിവസം മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. അരി, പാല്&#x200d;, പഞ്ചസാര, ചിക്കന്&#x200d;, ധാന്യപ്പൊടികള്&#x200d;, ഭക്ഷ്യ എണ്ണ തുടങ്ങി ഉല്&#x200d;പ്പന്നങ്ങളാണ് റമദാനോട് അനുബന്ധിച്ച് വില കുറയ്ക്കുന്നവയില്&#x200d; ഉള്&#x200d;പ്പെടുത്തിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ramsan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
