<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>rape case &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/rape-case/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 03 Nov 2025 09:13:48 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>rape case &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>റാപ്പര്‍ വേടന് എതിരെയുള്ള ബലാത്സംഗക്കേസ്; ജാമ്യവ്യവസ്ഥയില്‍ ഇളവ്</title>
		<link>https://www.chandrikadaily.com/relaxation-in-bail-in-rape-case-against-rapper-vedan.html</link>
					<comments>https://www.chandrikadaily.com/relaxation-in-bail-in-rape-case-against-rapper-vedan.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 03 Nov 2025 09:13:48 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[rape case]]></category>
		<category><![CDATA[Rapper Vedan]]></category>
		<category><![CDATA[Relaxation]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=361652</guid>

					<description><![CDATA[വിദേശത്ത് സംഗീതപരിപാടിയില്‍ പങ്കെടുക്കുന്നതിനായി ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിക്കുകയായിരുന്നു കോടതി.]]></description>
										<content:encoded><![CDATA[<p>കൊച്ചി: ബലാത്സംഗക്കേസില്&#x200d; പ്രതിയായ റാപ്പര്&#x200d; വേടന് ജാമ്യവ്യവസ്ഥയില്&#x200d; ഇളവ് നല്&#x200d;കി കേരള ഹൈക്കോടതി. വിദേശത്ത് സംഗീതപരിപാടിയില്&#x200d; പങ്കെടുക്കുന്നതിനായി ജാമ്യവ്യവസ്ഥയില്&#x200d; ഇളവ് അനുവദിക്കുകയായിരുന്നു കോടതി.</p>
<p>തൃക്കാക്കര പൊലിസ് രജിസ്റ്റര്&#x200d; ചെയ്ത കേസില്&#x200d;, രാജ്യം വിട്ടുപോകരുതെന്ന മുന്&#x200d;കൂര്&#x200d; ജാമ്യവ്യവസ്ഥ റദ്ദാക്കിയതായി കോടതി അറിയിച്ചു.</p>
<p>മുന്&#x200d;പ് വിദ്യാര്&#x200d;ഥിനിയെ അപമാനിച്ചെന്ന കേസിലും വേടന് ജാമ്യവ്യവസ്ഥയില്&#x200d; ഇളവ് ലഭിച്ചിരുന്നു. അന്ന് കോടതി, അന്വേഷണം ആവശ്യപ്പെട്ടാല്&#x200d; ഹാജരാകണം, രാജ്യം വിടുമ്പോള്&#x200d; അന്വേഷണ ഉദ്യോഗസ്ഥനെ അറിയിക്കണം എന്നീ നിബന്ധനകള്&#x200d; ഏര്&#x200d;പ്പെടുത്തിയിരുന്നു.</p>
<p>വിവാഹ വാഗ്ദാനം നല്&#x200d;കി അഞ്ചുതവണ പീഡിപ്പിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് വേടനെതിരെ ബലാത്സംഗക്കേസ് രജിസ്റ്റര്&#x200d; ചെയ്തത്. യുവ ഡോക്ടറുടെ പരാതിയെത്തുടര്&#x200d;ന്ന് തൃക്കാക്കര പൊലീസ് വേടനെ അറസ്റ്റ് ചെയ്തിരുന്നു. മുന്&#x200d;കൂര്&#x200d; ജാമ്യമുണ്ടായതിനാല്&#x200d; വൈദ്യ പരിശോധനയ്ക്കുശേഷം പ്രതിയെ വിട്ടയച്ചു.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/relaxation-in-bail-in-rape-case-against-rapper-vedan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബി.ജെ.പി നേതാക്കള്&#x200d;ക്കെതിരായ പീഡനക്കേസിലെ അന്വേഷണം എന്തായെന്ന് ചോദിച്ചു; അസമിലെ കോണ്&#x200d;ഗ്രസ് വക്താവിനെ അറസ്റ്റ് ചെയ്തു</title>
		<link>https://www.chandrikadaily.com/congress-spokesperson-in-assam-arrested-for-questioning-investigation-into-rape-case-against-bjp-leaders.html</link>
					<comments>https://www.chandrikadaily.com/congress-spokesperson-in-assam-arrested-for-questioning-investigation-into-rape-case-against-bjp-leaders.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 16 Mar 2025 05:42:06 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[assam]]></category>
		<category><![CDATA[BJP LEADER]]></category>
		<category><![CDATA[Congress spokesperson]]></category>
		<category><![CDATA[rape case]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=334175</guid>

					<description><![CDATA[റീതത്തിന്റെ വസതിയിലെത്തി ലഖിംപൂര്&#x200d; പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു.]]></description>
										<content:encoded><![CDATA[<p>അസമില്&#x200d; ബി.ജെ.പി നേതാക്കള്&#x200d;ക്കെതിരായ പീഡനക്കേസുകളുടെ തല്&#x200d;സ്ഥിതിയെ ചോദ്യം ചെയ്തതിനെ തുടര്&#x200d;ന്ന് കോണ്&#x200d;ഗ്രസ് വക്താവ് അറസ്റ്റില്&#x200d;. റീതം സിങ്ങാണ് അറസ്റ്റിലായത്. ഭാബേഷ് കലിത, എം.എല്&#x200d;.എ മനാബ് ദേക, മുന്&#x200d; മന്ത്രി രാജന്&#x200d; ഗൊഹെയ്ന്&#x200d; എന്നിവര്&#x200d;ക്കെതിരായ കേസുകളില്&#x200d; ചോദ്യം ഉന്നയിച്ചതിനാണ് റീതത്തെ അറസ്റ്റ് ചെയ്തത്.</p>
<p>വ്യാഴാഴ്ച ബി.ജെ.പി നേതാക്കള്&#x200d;ക്കെതിരായ അന്വേഷണങ്ങളില്&#x200d; ചോദ്യം ചെയ്ത് കോണ്&#x200d;ഗ്രസ് വക്താവ് എക്‌സില്&#x200d; ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. 2021ല്&#x200d; രജിസ്റ്റര്&#x200d; ചെയ്ത പീഡനക്കേസില്&#x200d; പ്രതികളായവര്&#x200d;ക്ക് അര്&#x200d;ഹമായ ശിക്ഷ ലഭിച്ചോ ഇല്ലയോ എന്നാണ് റീതം ചോദിച്ചത്. ഒരേ കേസിലാണ് മൂന്ന് ബി.ജെ.പി നേതാക്കളും അന്വേഷണം നേരിടുന്നത്.</p>
<p>തുടര്&#x200d;ന്ന് ഇന്നലെ റീതത്തിന്റെ വസതിയിലെത്തി ലഖിംപൂര്&#x200d; പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. മനാബ് ദേകയുടെ പങ്കാളി നല്&#x200d;കിയ പരാതിയെ തുടര്&#x200d;ന്നാണ് റീതം സിങ്ങിനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് സൂപ്രണ്ട് മിഹിര്&#x200d;ജിത് ഗയാന്&#x200d; വാര്&#x200d;ത്താ ഏജന്&#x200d;സിയായ പി.ടി.ഐയോട് പറഞ്ഞു.</p>
<p>സംഭവത്തില്&#x200d; മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്&#x200d;മയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്&#x200d;ക്കാരിനെതിരെയും ആഭ്യന്തരവകുപ്പിനെതിരെയും ലോക്‌സഭാ പ്രതിപക്ഷ ഉപനേതാവായ ഗൗരവ് ഗൊഗോയ് രംഗത്തെത്തി. അസം മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ദുരുപയോഗം ചെയ്യുകയാണെന്ന് പറഞ്ഞ ഗോഗോയ്, റീതത്തിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും എക്‌സില്&#x200d; പ്രതികരിച്ചു.</p>
<p>നിയമത്തിനും കോടതിക്കും വിരുദ്ധമായ നീക്കങ്ങള്&#x200d; നടത്താന്&#x200d; മുഖ്യമന്ത്രി സംസ്ഥാന പൊലീസിനെ നിര്&#x200d;ബന്ധിക്കുന്നതായി ഗൊഗോയ് ആരോപിച്ചു. ഹിമാന്തയുടെ രാഷ്ട്രീയ പ്രേരണകളാല്&#x200d; പൊലീസ് ഉദ്യോഗസ്ഥരുടെ ട്രാക്ക് റെക്കോഡ് തരംതാഴ്ന്നുപോയെന്നും സംസ്ഥാനത്തെ ജനങ്ങള്&#x200d; ഇതെല്ലം നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു. വാറണ്ടോ മറ്റ് നോട്ടീസുകളോ സാക്ഷ്യപ്പെടുത്താതെയാണ് പൊലീസ് തന്നെ അറസ്റ്റ് ചെയ്തതെന്ന് റീതം സിങ്ങും പ്രതികരിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/congress-spokesperson-in-assam-arrested-for-questioning-investigation-into-rape-case-against-bjp-leaders.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹംപിയില്&#x200d; വിദേശ ടൂറിസ്റ്റിനേയും ഹോംസ്റ്റേ ഉടമയെയും കൂട്ടബലാത്സംഗത്തിനിരയാക്കി</title>
		<link>https://www.chandrikadaily.com/an-israeli-woman-and-homestay-owner-were-gang-raped-in-karnatakas-hampi.html</link>
					<comments>https://www.chandrikadaily.com/an-israeli-woman-and-homestay-owner-were-gang-raped-in-karnatakas-hampi.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sat, 08 Mar 2025 07:21:15 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[India]]></category>
		<category><![CDATA[murder case]]></category>
		<category><![CDATA[rape case]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=333068</guid>

					<description><![CDATA[ഒപ്പമുണ്ടായിരുന്ന യുവാക്കളെ മര്&#x200d;ദിച്ച് സമീപത്തുണ്ടായിരുന്ന തുംഗഭദ്ര നദിയില്&#x200d; തള്ളിയിട്ടായിരുന്നു അതിക്രമം]]></description>
										<content:encoded><![CDATA[<p>കര്&#x200d;ണാടകയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഹംപിയില്&#x200d; ഇസ്രാഈലി വനിതയെയും ഹോംസ്റ്റേ ഉടമയായ വനിതയെയും മൂന്നംഗ അക്രമി സംഘം കൂട്ടബലാത്സംഗത്തിനിരയാക്കി. ഒപ്പമുണ്ടായിരുന്ന യുവാക്കളെ മര്&#x200d;ദിച്ച് സമീപത്തുണ്ടായിരുന്ന തുംഗഭദ്ര നദിയില്&#x200d; തള്ളിയിട്ടായിരുന്നു അതിക്രമം. സംഭവത്തില്&#x200d; ഒരാള്&#x200d; മുങ്ങി മരിച്ചു. പ്രതികള്&#x200d;ക്കായി പൊലീസ് തിരച്ചില്&#x200d; തുടരുകയാണ്.</p>
<p>ഇന്നലെ രാത്രി 11.30ഒടെ നക്ഷത്ര നിരീക്ഷണത്തിനായാണ് വിനോദസഞ്ചാരികളുടെ സംഘം 29കാരി ഹോംസ്റ്റേ ഉടമക്കൊപ്പം നദിക്കരയിലെത്തിയത്. 27കാരിയായ ഇസ്രായേലി വനിത, അമേരിക്കയില്&#x200d;നിന്നുള്ള ഡാനിയേല്&#x200d;, മഹാരാഷ്ട്ര സ്വദേശിയായ പങ്കജ്, ഒഡീഷ സ്വദേശിയായ ബിഭാഷ് എന്നിവരാണ് ഉണ്ടായിരുന്നത്</p>
<p>ഈ സമയം ബൈക്കില്&#x200d; ഇവിടെയെത്തിയ മൂന്നംഗ സംഘം ഇവരോട് പെട്രോളും 100 രൂപയും ആവശ്യപ്പെട്ടു. നല്&#x200d;കാന്&#x200d; വിസമ്മതിച്ചതോടെയാണ് ആക്രമണം തുടങ്ങിയത്. തുടര്&#x200d;ന്ന് മൂന്ന് യുവാക്കള!!െയും അക്രമി സംഘം മര്&#x200d;ദിച്ച് നദിയിലേക്ക് തള്ളിയിടുകയായിരുന്നു. ശേഷം രണ്ടു വനിതകളെയും കൂട്ടബലാത്സംഗത്തിനിരയാക്കുകയും ചെയ്തു.</p>
<p>നദിയില്&#x200d; തള്ളിയിട്ട യുവാക്കളില്&#x200d; ഒഡീഷ സ്വദേശിയെയാണ് ഇനി കണ്ടെത്താനുള്ളത്. പ്രതികളെ പിടികൂടാന്&#x200d; ആറു സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടക്കുന്നത്.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/an-israeli-woman-and-homestay-owner-were-gang-raped-in-karnatakas-hampi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബീവാര്&#x200d; ബലാത്സംഗ കേസ്: കുറ്റാരോപിതരായവരുടെ വീടുകള്&#x200d; പൊളിക്കുന്നത് തടഞ്ഞ് ഹൈക്കോടതി</title>
		<link>https://www.chandrikadaily.com/beawar-rape-case-high-court-stays-demolition-of-accuseds-houses.html</link>
					<comments>https://www.chandrikadaily.com/beawar-rape-case-high-court-stays-demolition-of-accuseds-houses.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 07 Mar 2025 03:57:13 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[court]]></category>
		<category><![CDATA[crtiticized]]></category>
		<category><![CDATA[rajasthan]]></category>
		<category><![CDATA[rape case]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=332878</guid>

					<description><![CDATA[പ്രതികളുടെ വീടുകള്&#x200d; പൊളിച്ച് നീക്കാനുള്ള തീരുമാനത്തില്&#x200d; രാജസ്ഥാനിലെ ബി.ജെ.പി നേതൃത്വത്തിലുള്ള സംസ്ഥാന സര്&#x200d;ക്കാരിനെ കോടതി വിമര്&#x200d;ശിച്ചു.]]></description>
										<content:encoded><![CDATA[<p>ബീവാര്&#x200d; ബലാത്സംഗ കേസില്&#x200d; കുറ്റാരോപിതരായവരുടെ വീടുകള്&#x200d; പൊളിക്കുന്ന നടപടികള്&#x200d;ക്ക് രാജസ്ഥാന്&#x200d; ഹൈക്കോടതിയുടെ സ്റ്റേ. പ്രതികളുടെ വീടുകള്&#x200d; പൊളിച്ച് നീക്കാനുള്ള തീരുമാനത്തില്&#x200d; രാജസ്ഥാനിലെ ബി.ജെ.പി നേതൃത്വത്തിലുള്ള സംസ്ഥാന സര്&#x200d;ക്കാരിനെ കോടതി വിമര്&#x200d;ശിച്ചു. ജസ്റ്റിസ് മഹേന്ദ്ര കുമാര്&#x200d; ഗോയല്&#x200d; അടക്കമുള്ള ബെഞ്ചിന്റേതാണ് വിമര്&#x200d;ശനം.</p>
<p>അധികൃതര്&#x200d; നല്&#x200d;കിയ നോട്ടീസിന് ഹര്&#x200d;ജിക്കാര്&#x200d; നല്&#x200d;കിയ മറുപടിയില്&#x200d; തീരുമാനമെടുക്കാതെ ഉടനടിയുള്ള പൊളിക്കല്&#x200d; നടപടിയിലേക്ക് ഭരണകൂടം കടന്നുവെന്ന് കോടതി പറഞ്ഞു.</p>
<p>2009ലെ രാജസ്ഥാന്&#x200d; മുന്&#x200d;സിപ്പാലിറ്റി ആക്ടിലെ സെക്ഷന്&#x200d; 194 (എല്ലാത്തരം കെട്ടിടങ്ങളും നിര്&#x200d;മിക്കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകള്&#x200d;), സെക്ഷന്&#x200d; 245 (പൊതു ഭൂമിയില്&#x200d; കൈയേറ്റം അല്ലെങ്കില്&#x200d; തടസ്സം സൃഷ്ടിക്കല്&#x200d;) എന്നിവ പ്രകാരമാണ് അധികൃതര്&#x200d; പ്രതികളുടെ കുടുംബത്തിന് നോട്ടീസ് നല്&#x200d;കിയത്.</p>
<p>ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകള്&#x200d; ഉള്&#x200d;പ്പെടെ ഹാജരാക്കണമെന്നായിരുന്നു നോട്ടീസിലെ ആവശ്യം. എന്നാല്&#x200d; പൊളിച്ചുമാറ്റാന്&#x200d; തീരുമാനിച്ച കെട്ടിടങ്ങള്&#x200d; പ്രതികളുടേതല്ലെന്നും പ്രതികളുടെ പിതാവ്, അമ്മാവന്&#x200d; എന്നിവരുടേതാണെന്നും ഹര്&#x200d;ജിക്കാര്&#x200d; പറയുന്നു. അതിനാല്&#x200d; തന്നെ ഈ വീടുകള്&#x200d; പൊളിക്കാന്&#x200d; കഴിയില്ലെന്നും ഹര്&#x200d;ജിക്കാര്&#x200d; വാദിച്ചു.</p>
<p>ഫെബ്രുവരി 20നാണ് പൊളിക്കല്&#x200d; നടപടിയുമായി ബന്ധപ്പെട്ട് പ്രതികള്&#x200d;ക്ക് കാരണം കാണിക്കല്&#x200d; നോട്ടീസ് ലഭിക്കുന്നത്. എന്നാല്&#x200d; ഇതിന് കൃത്യസമയത്ത് മറുപടി നല്&#x200d;കിയിരുന്നുവെന്നും അധികൃതര്&#x200d; അത് പരിഗണിച്ചില്ലെന്നും ഹരജിക്കാര്&#x200d;ക്ക് വേണ്ടി ഹാജരായ സയ്യിദ് സാദത്ത് പറഞ്ഞു.</p>
<p>നിലവില്&#x200d; തദ്ദേശ സ്വയംഭരണ വകുപ്പ്, ആഭ്യന്തര വകുപ്പ് അഡീഷണല്&#x200d; ചീഫ് സെക്രട്ടറി, ബീവാര്&#x200d; ജില്ലാ കളക്ടര്&#x200d;, പൊലീസ് സൂപ്രണ്ട്, ബിജയ്‌നഗര്&#x200d; മുനിസിപ്പാലിറ്റി എന്നിവരെ കോടതി കേസില്&#x200d; കക്ഷി ചേര്&#x200d;ത്തിട്ടുണ്ട്. കേസില്&#x200d; വാദം കേള്&#x200d;ക്കുന്നത് മാര്&#x200d;ച്ച് 11ലേക്ക് ലിസ്റ്റ് ചെയ്യുകയും ചെയ്തു.</p>
<p>ബീവാര്&#x200d; ജില്ലയില്&#x200d; ഹിന്ദു പെണ്&#x200d;കുട്ടികളെ ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച് 11 മുസ്‌ലിം യുവാക്കളെ രാജസ്ഥാന്&#x200d; പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ വീടുകള്&#x200d; പൊളിച്ചുനീക്കാനാണ് തദ്ദേശീയ ഭരണകൂടം നടപടിയെടുത്തത്. ഇതിനെതിരെ പ്രതികളുടെ കുടുംബങ്ങളാണ് കോടതി സമീപിച്ചത്.</p>
<p>വി.എച്ച്.പി അടക്കമുള്ള ഹിന്ദുത്വ സംഘടനകള്&#x200d; മുസ്‌ലിം യുവാക്കള്&#x200d;ക്കെതിരെ രംഗത്തെത്തിയിരുന്നു. റിപ്പോര്&#x200d;ട്ടുകള്&#x200d; പ്രകാരം, സംഭവത്തെ തുടര്&#x200d;ന്ന് ബീവാര്&#x200d; പട്ടണത്തില്&#x200d; ദിവസങ്ങളായി സംഘര്&#x200d;ഷാവസ്ഥ നിലനില്&#x200d;ക്കുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/beawar-rape-case-high-court-stays-demolition-of-accuseds-houses.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മകളെ കൊലപ്പെടുത്തിയ എല്ലാവരും ശിക്ഷിക്കപ്പെടണം ആ ദിവസത്തിനായി ഞങ്ങള്&#x200d; കാത്തിരിക്കും; കൊല്ലപ്പെട്ട ഡോക്ടറുടെ അമ്മ</title>
		<link>https://www.chandrikadaily.com/we-will-wait-for-the-day-when-all-those-who-killed-our-daughter-must-be-punished-the-mother-of-the-murdered-docter.html</link>
					<comments>https://www.chandrikadaily.com/we-will-wait-for-the-day-when-all-those-who-killed-our-daughter-must-be-punished-the-mother-of-the-murdered-docter.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sat, 18 Jan 2025 13:50:45 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[accused]]></category>
		<category><![CDATA[R.G.Kar Medical College]]></category>
		<category><![CDATA[rape case]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=326267</guid>

					<description><![CDATA[മകളുടെ മരണത്തില്&#x200d; കൂടുതല്&#x200d; പേര്&#x200d;ക്ക് പങ്കുണ്ടെന്നും അവരെ കൂടി പിടികൂടി നിയമത്തിനു മുന്നില്&#x200d; എത്തിച്ചാല്&#x200d; മാത്രമേ നീതി ലഭിക്കുകയുള്ളൂ]]></description>
										<content:encoded><![CDATA[<p>കൊല്&#x200d;ക്കത്ത: ആര്&#x200d;.ജി കര്&#x200d; മെഡിക്കല്&#x200d; കോളജില്&#x200d; വനിതാ ഡോക്ടറെ ബലാത്സംഗപ്പെടുത്തി കൊല്ലപ്പെടുത്തിയ കേസിലെ പ്രതി സഞ്ജയ് റോയിയെ കുറ്റക്കാരനായി വിധിച്ച വിചാരണ കോടതി ഉത്തരവില്&#x200d; പ്രതികരണിച്ച് ഡോക്ടറുടെ അമ്മ രംഗത്തെത്തി. മകളുടെ മരണത്തില്&#x200d; കൂടുതല്&#x200d; പേര്&#x200d;ക്ക് പങ്കുണ്ടെന്നും അവരെ കൂടി പിടികൂടി നിയമത്തിനു മുന്നില്&#x200d; എത്തിച്ചാല്&#x200d; മാത്രമേ നീതി ലഭിക്കുകയുള്ളൂവെന്നും വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും അവര്&#x200d; പറഞ്ഞു.</p>
<p>&#8221;സഞ്ജയ് കുറ്റക്കാരനാണെന്ന് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് തെളിഞ്ഞത്. കോടതിയില്&#x200d; വിചാരണ നടക്കുമ്പോഴെല്ലാം അയാള്&#x200d; നിശബ്ദനായിരുന്നു. എന്നാല്&#x200d; അയാള്&#x200d; ഒറ്റക്കല്ല അത് ചെയ്തത്. മറ്റുള്ളവര്&#x200d; അറസ്റ്റിലാകാതെ പുറത്തുണ്ട്. നീതി ഇതുവരെ നടപ്പായിട്ടില്ല. കേസ് അവസാനിച്ചിട്ടില്ല. ഞങ്ങളുടെ മകളെ കൊലപ്പെടുത്തിയ എല്ലാവരും ശിക്ഷിക്കപ്പെടുമ്പോള്&#x200d; മാത്രമേ ഇത് അവസാനിക്കൂ. ആ ദിവസത്തിനായി ഞങ്ങള്&#x200d; കാത്തിരിക്കും. അതുവരെ ഞങ്ങള്&#x200d;ക്ക് ഉറങ്ങാനാകില്ല&#8221; -കൊല്ലപ്പെട്ട ഡോക്ടറുടെ അമ്മ പറഞ്ഞു.</p>
<p>വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്&#x200d; പ്രതി സഞ്ജയ് റോയ് കുറ്റക്കാരനാണെന്ന് ഇന്ന് കോടതി വിധിച്ചിരുന്നു. കേസില്&#x200d; തിങ്കളാഴ്ച പ്രതിക്കുള്ള ശിക്ഷ വിധിക്കും. അഡീഷണല്&#x200d; സെഷന്&#x200d;സ് ജഡ്ജി അനിരംഭന്&#x200d; ദാസാണ് കേസില്&#x200d; വിധി പ്രസ്താവിച്ചത്. സഞ്ജയ്‌ക്കെതിരെ ചുമത്തിയ കുറ്റങ്ങളെല്ലാം തെളിയിക്കപ്പെട്ടെന്ന് കോടതി നിരീക്ഷിച്ചു. കേസിലെ പ്രതിയായ സിവിക് വളണ്ടിയര്&#x200d; സഞ്ജയ് റോയിക്ക വധശിക്ഷ നല്&#x200d;കണമെന്നാണ് സി.ബി.ഐയുടെ ആവശ്യം.</p>
<p>കഴിഞ്ഞ വര്&#x200d;ഷം ആഗസ്റ്റ് ഒമ്പതിനാണ് ആര്&#x200d;.ജി കര്&#x200d; മെഡിക്കല്&#x200d; കോളജിലെ സെമിനാര്&#x200d; ഹാളില്&#x200d; 31കാരിയായ പി.ജി ട്രെയിനി ഡോക്ടര്&#x200d; ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. കൊല്&#x200d;ക്കത്ത പൊലീസാണ് കേസില്&#x200d; ആദ്യം അന്വേഷണം നടത്തിയത്. പ്രതിഷേധം കനത്തതോടെ കേസ് സി.ബി.ഐക്ക് കൈമാറി. കേസില്&#x200d; ഒന്നിലധികം പ്രതികളുണ്ടെന്ന് ആരോപണം ഉയര്&#x200d;ന്നുവെങ്കിലും ഒരാള്&#x200d; മാത്രമാണ് പ്രതിയെന്നാണ് സി.ബി.ഐ കണ്ടെത്തിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/we-will-wait-for-the-day-when-all-those-who-killed-our-daughter-must-be-punished-the-mother-of-the-murdered-docter.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആര്&#x200d;.ജികര്&#x200d; മെഡിക്കല്&#x200d; കോളജിലെ ബലാത്സംഗകൊല; ശിക്ഷാവിധി നാളെ</title>
		<link>https://www.chandrikadaily.com/r-jikar-medical-college-rape-and-murder-conviction-tomorrow.html</link>
					<comments>https://www.chandrikadaily.com/r-jikar-medical-college-rape-and-murder-conviction-tomorrow.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 17 Jan 2025 06:41:06 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[India]]></category>
		<category><![CDATA[murder case]]></category>
		<category><![CDATA[R.G.Kar Medical College]]></category>
		<category><![CDATA[rape case]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=326055</guid>

					<description><![CDATA[പ്രതിയായ സിവിക് വളണ്ടിയര്&#x200d; സഞ്ജയ് റോയിക്ക് വധശിക്ഷ നല്&#x200d;കണമെന്നാണ് സി.ബി.ഐയുടെ ആവശ്യം]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ആര്&#x200d;.ജികര്&#x200d; മെഡിക്കല്&#x200d; കോളജില്&#x200d; ട്രെയിനി ഡോക്ടര്&#x200d; ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസില്&#x200d; ശിക്ഷാവിധി നാളെ. സെലദാഹ് കോടതിയാണ് കേസില്&#x200d; ശിക്ഷ വിധിക്കുക. പ്രതിയായ സിവിക് വളണ്ടിയര്&#x200d; സഞ്ജയ് റോയിക്ക് വധശിക്ഷ നല്&#x200d;കണമെന്നാണ് സി.ബി.ഐയുടെ ആവശ്യം.</p>
<p>ഞങ്ങള്&#x200d; കോടതികള്&#x200d; കയറി ഇറങ്ങുകയായിരുന്നു. ഒരു കേസ് ഹൈകോടതി പരിഗണിക്കുമ്പോള്&#x200d; മറ്റൊന്ന് സുപ്രീംകോടതിയുടെ പരിഗണനയാണെന്നും നീതി നടപ്പാകുന്ന രീതിയിലുള്ള വിധിയുണ്ടാവുമെന്നാണ് പ്രതീക്ഷയെന്നും പെണ്&#x200d;കുട്ടിയുടെ പിതാവ് പ്രതികരിച്ചു.</p>
<p>കഴിഞ്ഞ വര്&#x200d;ഷം ആഗസ്റ്റ് ഒമ്പതിനാണ് ആര്&#x200d;.ജെകര്&#x200d; മെഡിക്കല്&#x200d; കോളജിലെ സെമിനാര്&#x200d; ഹാളില്&#x200d; 31കാരിയായ പി.ജി ട്രെയിനി ഡോക്ടര്&#x200d; ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. കൊല്&#x200d;ക്കത്ത പൊലീസാണ് കേസില്&#x200d; ആദ്യം അന്വേഷണം നടത്തിയതെങ്കിലും പ്രതിഷേധം കനത്തതോടെ കേസ് സി.ബി.ഐക്ക് കൈമാറുകയായിരുന്നു. കേസില്&#x200d; ഒന്നിലധികം പ്രതികളുണ്ടെന്ന് ആരോപണം ഉയര്&#x200d;ന്നുവെങ്കിലും ഒരാള്&#x200d; മാത്രമാണ് പ്രതിയെന്നാണ് പിന്നീട് സി.ബി.ഐ കണ്ടെത്തിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/r-jikar-medical-college-rape-and-murder-conviction-tomorrow.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കൗണ്&#x200d;സിലിങ്ങിന്റെ മറവില്&#x200d; 15 വര്&#x200d;ഷത്തിനിടെ അമ്പതോളം പെണ്&#x200d;കുട്ടികളെ ബലാത്സംഗം ചെയ്ത മനഃശാസ്ത്രജ്ഞന്&#x200d; അറസ്റ്റില്&#x200d;</title>
		<link>https://www.chandrikadaily.com/a-psychologist-who-raped-50-girls-in-15-years-under-the-guise-of-counseling-has-been-arrested.html</link>
					<comments>https://www.chandrikadaily.com/a-psychologist-who-raped-50-girls-in-15-years-under-the-guise-of-counseling-has-been-arrested.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 15 Jan 2025 02:51:23 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Arrest]]></category>
		<category><![CDATA[Nagpur]]></category>
		<category><![CDATA[psychologist]]></category>
		<category><![CDATA[rape case]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=325686</guid>

					<description><![CDATA[47 വയസ്സുകാരനായ രാജേഷ് ധോകെ എന്ന മനഃശാസ്ത്രജ്ഞനാണ് റെസിഡന്&#x200d;ഷ്യല്&#x200d; ക്യാമ്പുകളില്&#x200d; കൗണ്&#x200d;സിലിംഗ് നല്&#x200d;കാനെന്ന വ്യാജേന പീഡിപ്പിച്ചത്]]></description>
										<content:encoded><![CDATA[<p>നാഗ്പൂരില്&#x200d; കൗണ്&#x200d;സിലിങ്ങിന്റെ മറവില്&#x200d; പെണ്&#x200d;കുട്ടികളെ ബലാത്സംഗം ചെയ്ത മനഃശാസ്ത്രജ്ഞന്&#x200d; അറസ്റ്റില്&#x200d;. 15 വര്&#x200d;ഷത്തിനിടെ അമ്പതോളം പെണ്&#x200d;കുട്ടികളെയാണ് 47 വയസ്സുകാരനായ രാജേഷ് ധോകെ എന്ന മനഃശാസ്ത്രജ്ഞനാണ് റെസിഡന്&#x200d;ഷ്യല്&#x200d; ക്യാമ്പുകളില്&#x200d; കൗണ്&#x200d;സിലിംഗ് നല്&#x200d;കാനെന്ന വ്യാജേന പീഡിപ്പിച്ചത്. പോക്സോ, എസ് സി- എസ് ടി നിയമപ്രകാരം രാജേഷിനെതിരെ പൊലീസ് മൂന്ന് കേസുകള്&#x200d; രജിസ്റ്റര്&#x200d; ചെയ്തിട്ടുണ്ട്. ഭണ്ഡാര, ഗോണ്ടിയ തുടങ്ങിയ ഗ്രാമപ്രദേശങ്ങളില്&#x200d; രാജേഷ് വ്യക്തിത്വ വികസന ക്യാമ്പുകള്&#x200d; സംഘടിപ്പിച്ചിരുന്നതായും ഈ ക്യാമ്പുകളില്&#x200d; രാജേഷ് പെണ്&#x200d;കുട്ടികളെ ബലാത്സംഗം ചെയ്യുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തതായി പൊലീസ് പറയുന്നു.</p>
<p>പീഡിപ്പിച്ച ശേഷം സ്വകാര്യ ചിത്രങ്ങള്&#x200d; പകര്&#x200d;ത്തുകും അവ പ്രചരിപ്പിക്കുമെന്ന് പ്രതി പെണ്&#x200d;കട്ടികളെ ഭീഷണിപ്പെടുത്തിയുമായിരുന്നു. പെണ്&#x200d;കുട്ടികളുടെ വിവാഹ ശേഷവും ഇയാള്&#x200d; ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുമായിരുന്നു എന്നും പൊലീസ് പറയുന്നു. രാജേഷ് സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്&#x200d; പൊലീസിന് ലഭിച്ചിട്ടുണ്ട്. ആവര്&#x200d;ത്തിച്ചുള്ള ഭീഷണിയിലും, അധിക്ഷേപത്തിലും മടുത്ത പ്രതിയുടെ മുന്&#x200d; വിദ്യാര്&#x200d;ത്ഥികളിലൊരാള്&#x200d; സഹുഡ്കേശ്വര്&#x200d; പോലീസില്&#x200d; പരാതി നല്&#x200d;കിയതിനെ തുടര്&#x200d;ന്നാണ് സംഭവം പുറംലോകമറിയുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-psychologist-who-raped-50-girls-in-15-years-under-the-guise-of-counseling-has-been-arrested.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അണ്ണാ സർവകലാശാല കാമ്പസിലെ ലൈംഗിക പീഡനം: വിദ്യാര്&#x200d;ഥിനിയെ ബലാത്സംഗം ചെയ്ത യുവാവ്‌ പിടിയില്&#x200d;</title>
		<link>https://www.chandrikadaily.com/sexual-harassment-in-anna-university-campus-youth-arrested-for-raping-female-student.html</link>
					<comments>https://www.chandrikadaily.com/sexual-harassment-in-anna-university-campus-youth-arrested-for-raping-female-student.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 26 Dec 2024 13:42:15 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Anna University]]></category>
		<category><![CDATA[Arrest]]></category>
		<category><![CDATA[crime]]></category>
		<category><![CDATA[rape case]]></category>
		<category><![CDATA[women]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=323402</guid>

					<description><![CDATA[പ്രതി കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞു]]></description>
										<content:encoded><![CDATA[<p>ചെന്നൈ: അണ്ണാ സര്&#x200d;വകലാശാലാ ക്യാംപസില്&#x200d; വിദ്യാര്&#x200d;ഥിനിയെ ബലാത്സംഗം ചെയ്ത സംഭവത്തില്&#x200d; പ്രതി പിടിയില്&#x200d;. കോട്ടൂര്&#x200d; സ്വദേശി ജ്ഞാനശേഖരനാണ് അറസ്റ്റിലായിരിക്കുന്നത്. വഴിയോരത്ത് ബിരിയാണി വില്&#x200d;ക്കുന്നയാളാണ് ജ്ഞാന ശേഖരനെന്ന് ചെന്നൈ പൊലീസ് അറിയിച്ചു. 37കാരനായ പ്രതി കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞു.</p>
<p>ഉച്ചയോടെ തന്നെ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സിസിടിവി ദൃശ്യങ്ങളാണ് കേസില്&#x200d; നിര്&#x200d;ണായകമായത്. ഏറെ നേരത്തെ ചോദ്യം ചെയ്യലിനൊടുവിലാണ് പ്രതി കുറ്റം സമ്മതിച്ചത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി ചെന്നൈ പൊലീസ് പറഞ്ഞു.</p>
<p>ഇന്നലെ രാത്രി പള്ളിയില്&#x200d; പ്രാര്&#x200d;ഥന കഴിഞ്ഞ് ആണ്&#x200d;സുഹൃത്തിനൊപ്പം മടങ്ങിയ രണ്ടാം വര്&#x200d;ഷ വിദ്യാര്&#x200d;ഥിനിയാണ് ആക്രമിക്കപ്പെട്ടത്. രണ്ടു പേര്&#x200d; ചേര്&#x200d;ന്നു സുഹൃത്തിനെ മര്&#x200d;ദിച്ച് അവശനാക്കിയശേഷം പെണ്&#x200d;കുട്ടിയെ കുറ്റിക്കാട്ടിലേക്കു വലിച്ചുകൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sexual-harassment-in-anna-university-campus-youth-arrested-for-raping-female-student.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മൊബൈൽ ഫോൺ നൽകി വശീകരിച്ച് വിദ്യാർഥിനിയെ പീഡ&#x200d;ിപ്പിച്ചു; രണ്ടുപേർ അറസ്റ്റിൽ</title>
		<link>https://www.chandrikadaily.com/he-seduced-the-student-by-giving-her-a-mobile-phone-two-people-were-arrested.html</link>
					<comments>https://www.chandrikadaily.com/he-seduced-the-student-by-giving-her-a-mobile-phone-two-people-were-arrested.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 07 Dec 2024 15:36:01 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Arrest]]></category>
		<category><![CDATA[police]]></category>
		<category><![CDATA[rape case]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=320842</guid>

					<description><![CDATA[മൂന്ന് വിവാഹം കഴിച്ച ശേഷം അവരെയെല്ലാം ഉപേക്ഷിച്ചാണ് വയനാട്ടിലെത്തിയത്]]></description>
										<content:encoded><![CDATA[<p>കല്&#x200d;പ്പറ്റ: വയനാട്ടിൽ പോക്സോ കേസിൽ തിരുവനന്തപുരം സ്വദേശിയടക്കം രണ്ട് പേർ അറസ്റ്റിൽ. വെള്ളമുണ്ട പൊലീസ് സ്‌റ്റേഷന്&#x200d; പരിധിയില്ലെ പോക്‌സോ കേസിൽ തിരുവനന്തപുരം കരമന പത്തുമുറി കോമ്പൗണ്ട് സുനില്&#x200d;കുമാര്&#x200d; (47), തൊണ്ടര്&#x200d;നാട് മക്കിയാട് കോമ്പി വീട്ടില്&#x200d; സജീര്&#x200d; കോമ്പി എന്നിവരാണ് അറസ്റ്റിലായത്. 2024 ഒക്ടോബറിലാണ് സംഭവം.</p>
<p>മൊബൈൽ ഫോൺ നൽകി വശീകരിച്ച് കുട്ടിയെ വാടക ക്വാർട്ടേസിൽ എത്തിച്ചായിരുന്നു ലൈംഗിക അതിക്രമം നടത്തിയത്. സ്ഥിരമായി മേൽവിലാസമില്ലാത്ത സുനിൽ കുമാറിനെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത് ഏറെ പണിപ്പെട്ടാണ്.</p>
<p>മൂന്ന് വിവാഹം കഴിച്ച ശേഷം അവരെയെല്ലാം ഉപേക്ഷിച്ചാണ് വയനാട്ടിലെത്തിയത്. നവംബര്&#x200d; 17ന് രജിസ്റ്റര്&#x200d; ചെയ്ത കേസില്&#x200d; പൊലീസ് വിവിധ സ്ഥലങ്ങള്&#x200d; കേന്ദ്രീകരിച്ച് നടത്തിയ നിരന്തരമായ അന്വേഷണത്തിലൂടെയാണ് പ്രതി വലയിലായത്. മാനന്തവാടി എ.എസ്.പിയുടെ നിര്&#x200d;ദേശപ്രകാരം വെള്ളമുണ്ട ഇന്&#x200d;സ്പെക്ടര്&#x200d; എസ്.എച്ച്.ഒ എല്&#x200d;. സുരേഷ് ബാബുവിന്റെ നേതൃത്വത്തില്&#x200d; എസ്.ഐ സാദിര്&#x200d;, എ.എസ്.ഐ ഷിദിയ ഐസക്, സിവില്&#x200d; പൊലീസ് ഓഫീസര്&#x200d;മാരായ നിസാര്&#x200d;, റഹീസ്, റഹീം, ഷംസുദ്ദീന്&#x200d;, വിപിന്&#x200d; ദാസ്, പ്രതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇരുവരെയും റിമാന്&#x200d;ഡ് ചെയ്തു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/he-seduced-the-student-by-giving-her-a-mobile-phone-two-people-were-arrested.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിചാരണയ്ക്ക് എത്തിയില്ല; ബലാത്സംഗ കേസിലെ പ്രതി ജീവനൊടുക്കി</title>
		<link>https://www.chandrikadaily.com/did-not-appear-for-trial-accused-in-rape-case-committed-suicide.html</link>
					<comments>https://www.chandrikadaily.com/did-not-appear-for-trial-accused-in-rape-case-committed-suicide.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 06 Dec 2024 04:37:52 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ALAPPUZHA]]></category>
		<category><![CDATA[crime]]></category>
		<category><![CDATA[death news]]></category>
		<category><![CDATA[rape case]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=320590</guid>

					<description><![CDATA[പ്രതിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്&#x200d; പൊലീസ് എത്തിയപ്പോഴാണ് ജീവനൊടുക്കിയ നിലയില്&#x200d; ഇയാളെ കണ്ടെത്തിയത്]]></description>
										<content:encoded><![CDATA[<p>ആലപ്പുഴ: ചേര്&#x200d;ത്തലയില്&#x200d; ഭാര്യാ സഹോദരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി വിചാരണ ദിവസം ജീവനൊടുക്കി. കടക്കരപ്പള്ളി നികര്&#x200d;ത്തില്&#x200d; രതീഷ് (41) ആണ് മരിച്ചത്. 2021ല്&#x200d; ഭാര്യ സഹോദരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ അതേ വീടിനുള്ളില്&#x200d; തന്നെയാണ് രതീഷിനെയും ജീവനൊടുക്കിയ നിലയില്&#x200d; കണ്ടെത്തിയത്.</p>
<p>ഡിസംബര്&#x200d; മൂന്നിനായിരുന്നു കേസിന്റെ വിചാരണ നിശ്ചയിച്ചിരുന്നത്. എന്നാല്&#x200d; ഇയാള്&#x200d; കോടതിയില്&#x200d; ഹാജരായിരുന്നില്ല. ഒടുവില്&#x200d; പ്രതിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്&#x200d; പൊലീസ് എത്തിയപ്പോഴാണ് ജീവനൊടുക്കിയ നിലയില്&#x200d; ഇയാളെ കണ്ടെത്തിയത്. രതീഷിന്റെ ഭാര്യ വിദേശത്താണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/did-not-appear-for-trial-accused-in-rape-case-committed-suicide.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
