<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>rashtrapati &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/rashtrapati/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 11 Nov 2017 05:54:59 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>rashtrapati &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>അബ്ദുല്‍ കലാം ആസാദിന് ജന്മദിനാശംസകള്‍ നേര്‍ന്ന് നരേന്ദ്ര മോദി</title>
		<link>https://www.chandrikadaily.com/prime-minister-and-president-pays-tributes-maulana-azad-in-birth-anniversary.html</link>
					<comments>https://www.chandrikadaily.com/prime-minister-and-president-pays-tributes-maulana-azad-in-birth-anniversary.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Sat, 11 Nov 2017 05:52:41 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[Education Day]]></category>
		<category><![CDATA[Maulana Azad]]></category>
		<category><![CDATA[narendra modi]]></category>
		<category><![CDATA[prime minister]]></category>
		<category><![CDATA[Ramnath Kovind]]></category>
		<category><![CDATA[rashtrapati]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=53288</guid>

					<description><![CDATA[ന്യൂഡല്‍ഹി: സ്വാതന്ത്ര്യ സമര സേനാനിയും സ്വതന്ത്ര്യ ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന മൗലാനാ അബ്ദുല്‍ കലാം ആസാദിന്റെ ജന്മദിനത്തില്‍ രാജ്യത്തിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൗലാനാ ആസാദിനും മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ജിവാത്‌റാം ഭഗവാന്‍ദാസ് കൃപലാനിക്കും (ജെ.ബി കൃപലാനി) ഒന്നിച്ചാണ് മോദി തന്റെ വ്യക്തിപരമായ പ്രൊഫൈലില്‍ നിന്ന് ആശംസ നേര്‍ന്നിരിക്കുന്നത്. രാഷ്ട്രപതി രാംനാഥ് കോവിന്ദും അബ്ദുല്‍ കലാം ആസാദിന്റെ ജന്മദിനത്തില്‍ ആശംസകള്‍ നേര്‍ന്നു. ആസാദിന്റെ ജന്മദിനമായ നവംബര്‍ 11 ആണ് രാജ്യത്ത് വിദ്യാഭ്യാസ ദിനമായി [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: സ്വാതന്ത്ര്യ സമര സേനാനിയും സ്വതന്ത്ര്യ ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന മൗലാനാ അബ്ദുല്&#x200d; കലാം ആസാദിന്റെ ജന്മദിനത്തില്&#x200d; രാജ്യത്തിന് ആശംസകള്&#x200d; നേര്&#x200d;ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൗലാനാ ആസാദിനും മുന്&#x200d; കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; ജിവാത്‌റാം ഭഗവാന്&#x200d;ദാസ് കൃപലാനിക്കും (ജെ.ബി കൃപലാനി) ഒന്നിച്ചാണ് മോദി തന്റെ വ്യക്തിപരമായ പ്രൊഫൈലില്&#x200d; നിന്ന് ആശംസ നേര്&#x200d;ന്നിരിക്കുന്നത്. രാഷ്ട്രപതി രാംനാഥ് കോവിന്ദും അബ്ദുല്&#x200d; കലാം ആസാദിന്റെ ജന്മദിനത്തില്&#x200d; ആശംസകള്&#x200d; നേര്&#x200d;ന്നു. ആസാദിന്റെ ജന്മദിനമായ നവംബര്&#x200d; 11 ആണ് രാജ്യത്ത് വിദ്യാഭ്യാസ ദിനമായി ആഘോഷിക്കുന്നത്.</p>
<p>മുസ്ലിം ആഘോഷങ്ങള്&#x200d;ക്ക് പലപ്പോഴും ആശംസകള്&#x200d; നേരാറില്ലാത്ത നരേന്ദ്ര മോദി, കോണ്&#x200d;ഗ്രസിന്റെ മുസ്ലിം മുഖമായ ആസാദിന് ജന്മദിനാശം നേര്&#x200d;ന്നത് കൗതുകമായി. &#8216;ഇന്ത്യന്&#x200d; ചരിത്രത്തിലെ അതികായന്&#x200d;&#8217; എന്നാണ് മോദി ആസാദിനെ വിശേഷിപ്പിച്ചത്.</p>
<p>&#8216;ഇന്ത്യന്&#x200d; ചരിത്രത്തിലെ രണ്ട് അതികായന്മാരായാ മൗലാനാ അബ്ദുല്&#x200d; കലാം ആസാദിനും ആചാര്യ ജെ.ബി കൃപലാനിക്കും അവരുടെ ജന്മദിന വാര്&#x200d;ഷികത്തില്&#x200d; ശ്രദ്ധാഞ്ജലികള്&#x200d;. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിലും അതിനു ശേഷവും ഇരുവരുടെയും സംഭാവനകള്&#x200d; രാഷ്ട്ര നിര്&#x200d;മാണത്തില്&#x200d; വളരെയധികം ഉപകാരപ്രദമായിരുന്നു&#8217; എന്നായിരുന്നു മോദിയുടെ ട്വീറ്റ്.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">Tributes to two stalwarts of Indian history, Maulana Abul Kalam Azad and Acharya JB Kripalani on their birth anniversaries. Their contribution towards India’s freedom movement and after was extremely beneficial in the building of our nation.</p>
<p>— Narendra Modi (@narendramodi) <a href="https://twitter.com/narendramodi/status/929210005110194176?ref_src=twsrc%5Etfw">November 11, 2017</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>സ്വാതന്ത്ര്യ സമര പോരാളി, നമ്മുടെ സമന്വയ പാരമ്പര്യത്തിന്റെ ചിഹ്നം എന്നിങ്ങനെയാണ് രാഷ്ട്രപതി മൗലാനാ ആസാദിനെ വിശേഷിപ്പിച്ചത്.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">Tributes on his birth anniversary to Maulana Azad, freedom fighter, symbol of our shared heritage and India’s first Education Minister. November 11 is celebrated as National Education Day in his honour <a href="https://twitter.com/hashtag/PresidentKovind?src=hash&amp;ref_src=twsrc%5Etfw">#PresidentKovind</a></p>
<p>— President of India (@rashtrapatibhvn) <a href="https://twitter.com/rashtrapatibhvn/status/929159241906012161?ref_src=twsrc%5Etfw">November 11, 2017</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/prime-minister-and-president-pays-tributes-maulana-azad-in-birth-anniversary.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബിഹാര്‍ ഗവണര്‍ രാംനാഥ് കോവിന്ദ് എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി</title>
		<link>https://www.chandrikadaily.com/nda-announces-rashtrapati-candidate.html</link>
					<comments>https://www.chandrikadaily.com/nda-announces-rashtrapati-candidate.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Mon, 19 Jun 2017 09:06:16 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[amit shah]]></category>
		<category><![CDATA[Candidate]]></category>
		<category><![CDATA[narendra modi]]></category>
		<category><![CDATA[nda]]></category>
		<category><![CDATA[Ramnath Kovind]]></category>
		<category><![CDATA[rashtrapati]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=32746</guid>

					<description><![CDATA[ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി ബിഹാര്‍ ഗവര്‍ണര്‍ രാംനാഥ് കോവിന്ദിനെ പ്രഖ്യാപിച്ചു. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആണ് ദളിത് വിഭാഗക്കാരനും ബി.ജെ.പി ദളിത് മോര്‍ച്ച മുന്‍ പ്രസിഡണ്ടുമായ കോവിന്ദിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. ദളിത്, പിന്നാക്ക വിഭാഗങ്ങള്‍ക്കു വേണ്ടി ഏറെ പോരാടിയിട്ടുള്ളയാളാണ് കോവിന്ദ് എന്ന് വാര്‍ത്താ സമ്മേളനത്തില്‍ അമിത് ഷാ പറഞ്ഞു. ജൂലൈ 17-ന് നടക്കുന്ന പ്രസിഡണ്ട് തെരഞ്ഞെടുപ്പിനു മുന്നോടിയായി നാമനിര്‍ദേശ പത്രികയില്‍ ഒപ്പുവെക്കുന്നതിന് പാര്‍ട്ടി എം.പിമാരെയും എം.എല്‍.എമാരെയും ബി.ജെ.പി ന്യൂഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു. രാംനാഥ് [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്&#x200d; എന്&#x200d;.ഡി.എ സ്ഥാനാര്&#x200d;ത്ഥിയായി ബിഹാര്&#x200d; ഗവര്&#x200d;ണര്&#x200d; രാംനാഥ് കോവിന്ദിനെ പ്രഖ്യാപിച്ചു. ബി.ജെ.പി ദേശീയ അധ്യക്ഷന്&#x200d; അമിത് ഷാ ആണ് ദളിത് വിഭാഗക്കാരനും ബി.ജെ.പി ദളിത് മോര്&#x200d;ച്ച മുന്&#x200d; പ്രസിഡണ്ടുമായ കോവിന്ദിന്റെ സ്ഥാനാര്&#x200d;ത്ഥിത്വം പ്രഖ്യാപിച്ചത്. ദളിത്, പിന്നാക്ക വിഭാഗങ്ങള്&#x200d;ക്കു വേണ്ടി ഏറെ പോരാടിയിട്ടുള്ളയാളാണ് കോവിന്ദ് എന്ന് വാര്&#x200d;ത്താ സമ്മേളനത്തില്&#x200d; അമിത് ഷാ പറഞ്ഞു.</p>
<p>ജൂലൈ 17-ന് നടക്കുന്ന പ്രസിഡണ്ട് തെരഞ്ഞെടുപ്പിനു മുന്നോടിയായി നാമനിര്&#x200d;ദേശ പത്രികയില്&#x200d; ഒപ്പുവെക്കുന്നതിന് പാര്&#x200d;ട്ടി എം.പിമാരെയും എം.എല്&#x200d;.എമാരെയും ബി.ജെ.പി ന്യൂഡല്&#x200d;ഹിയിലേക്ക് വിളിപ്പിച്ചിരുന്നു.</p>
<p>രാംനാഥ് കോവിന്ദിന്റെ സ്ഥാനാര്&#x200d;ത്ഥിത്വം സംബന്ധിച്ച് കോണ്&#x200d;ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മുന്&#x200d; പ്രധാനമന്ത്രി ഡോ. മന്&#x200d;മോഹന്&#x200d; സിങ് എന്നിവരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ധരിപ്പിച്ചിട്ടുണ്ടെന്ന് അമിത് ഷാ പറഞ്ഞു. വൈസ് പ്രസിഡണ്ട് സ്ഥാനാര്&#x200d;ത്ഥിയെപ്പറ്റി ചര്&#x200d;ച്ചയുണ്ടായിട്ടില്ലെന്നും ഷാ വ്യക്തമാക്കി.</p>
<p>1945 ഒക്ടോബര്&#x200d; ഒന്നിന് ഉത്തര്&#x200d;പ്രദേശിലെ കാണ്&#x200d;പൂര്&#x200d; ദേഹട്ടില്&#x200d; ജനിച്ച രാംനാഥ് ഗോവിന്ദ് ബി.കോം, എല്&#x200d;.എല്&#x200d;.ബി ബിരുദധാരിയാണ്. ആര്&#x200d;.എസ്.എസ്സിലൂടെയാണ് സജീവ രാഷ്ട്രീയ പ്രവര്&#x200d;ത്തനത്തിലേക്കു കടന്നത്. ഉത്തര്&#x200d;പ്രദേശില്&#x200d; നിന്ന് 1994-ല്&#x200d; രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം പിന്നീട് തുടര്&#x200d;ച്ചയായി രണ്ട് കാലാവധി കൂടി ഉപരിസഭയില്&#x200d; പൂര്&#x200d;ത്തിയാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nda-announces-rashtrapati-candidate.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കണം; രാഷ്ട്രപതിയായി പ്രണബ് മുഖര്‍ജി തുടരണമെന്ന് നിതീഷ് കുമാര്‍</title>
		<link>https://www.chandrikadaily.com/opposition-parties-should-unite-for-pranab-suggests-nitish-kumar.html</link>
					<comments>https://www.chandrikadaily.com/opposition-parties-should-unite-for-pranab-suggests-nitish-kumar.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Tue, 16 May 2017 10:13:33 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[pranab mukherjee]]></category>
		<category><![CDATA[president]]></category>
		<category><![CDATA[rashtrapati]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=29107</guid>

					<description><![CDATA[പട്‌ന: രാഷ്ട്രപതി സ്ഥാനത്ത് തുടരാന്‍ പ്രണബ് മുഖര്‍ജിക്ക് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പിന്തുണ. പ്രണബിന് രണ്ടാമൂഴം നല്‍കുന്നതിനായി ബി.ജെ.പി മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുമായി സമവായത്തിലെത്തണമെന്ന് ഐക്യ ജനതാദള്‍ പ്രസിഡണ്ട് കൂടിയായ നിതീഷ് പറഞ്ഞു. അതേസമയം, രാഷ്ട്രപതി ആരാവണമെന്ന് തീരുമാനിക്കേണ്ടത് ഭരിക്കുന്ന പാര്‍ട്ടിയാണെന്നാണ് കോണ്‍ഗ്രസ് പ്രതികരിച്ചത്. പ്രണബ് മുഖര്‍ജിയെ തുടരാന്‍ അനുവദിച്ചാല്‍ അതൊരു നല്ല കീഴ്‌വഴക്കം ആയിരിക്കുമെന്നും എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ഭരിക്കുന്ന പാര്‍ട്ടിയും കേന്ദ്ര സര്‍ക്കാറുമാണെന്നും നിതീഷ് കുമാര്‍ പറഞ്ഞു. രാഷ്ട്രപതി രാജ്യത്തെ മൊത്തത്തില്‍ പ്രതിനിധീകരിക്കുന്നയാളാണ്. [&#8230;]]]></description>
										<content:encoded><![CDATA[<p>പട്‌ന: രാഷ്ട്രപതി സ്ഥാനത്ത് തുടരാന്&#x200d; പ്രണബ് മുഖര്&#x200d;ജിക്ക് ബിഹാര്&#x200d; മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പിന്തുണ. പ്രണബിന് രണ്ടാമൂഴം നല്&#x200d;കുന്നതിനായി ബി.ജെ.പി മറ്റ് രാഷ്ട്രീയ പാര്&#x200d;ട്ടികളുമായി സമവായത്തിലെത്തണമെന്ന് ഐക്യ ജനതാദള്&#x200d; പ്രസിഡണ്ട് കൂടിയായ നിതീഷ് പറഞ്ഞു. അതേസമയം, രാഷ്ട്രപതി ആരാവണമെന്ന് തീരുമാനിക്കേണ്ടത് ഭരിക്കുന്ന പാര്&#x200d;ട്ടിയാണെന്നാണ് കോണ്&#x200d;ഗ്രസ് പ്രതികരിച്ചത്.</p>
<p>പ്രണബ് മുഖര്&#x200d;ജിയെ തുടരാന്&#x200d; അനുവദിച്ചാല്&#x200d; അതൊരു നല്ല കീഴ്‌വഴക്കം ആയിരിക്കുമെന്നും എന്നാല്&#x200d; ഇക്കാര്യത്തില്&#x200d; തീരുമാനമെടുക്കേണ്ടത് ഭരിക്കുന്ന പാര്&#x200d;ട്ടിയും കേന്ദ്ര സര്&#x200d;ക്കാറുമാണെന്നും നിതീഷ് കുമാര്&#x200d; പറഞ്ഞു. രാഷ്ട്രപതി രാജ്യത്തെ മൊത്തത്തില്&#x200d; പ്രതിനിധീകരിക്കുന്നയാളാണ്. എല്ലാ പാര്&#x200d;ട്ടികളെയും മുഖവിലക്കെടുത്ത് ബി.ജെ.പി പ്രണബിനെ പിന്തുണക്കുകയാണെങ്കില്&#x200d; നന്നാവും. &#8211; നിതീഷ് പറഞ്ഞു. ഭരണകക്ഷി ഒരു സമന്വയത്തിന് തയാറാവുന്നില്ലെങ്കില്&#x200d; പ്രതിപക്ഷ പാര്&#x200d;ട്ടികള്&#x200d; അതിന് ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>രാഷ്ട്രപതി സ്ഥാനത്തേക്ക് മതേതര യോഗ്യതകള്&#x200d; ഉള്ള പൊതു സ്ഥാനാര്&#x200d;ത്ഥിയെ നിര്&#x200d;ത്തുന്നതിനായി കോണ്&#x200d;ഗ്രസും ഇടതുപക്ഷവും അടക്കമുള്ളവര്&#x200d; ശ്രമം നടത്തുന്നതിനിടെയാണ് നിതീഷ് കുമാറിന്റെ നിര്&#x200d;ദേശം. ഈ വിഷയം സംസാരിക്കാന്&#x200d; കോണ്&#x200d;ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ് അധ്യക്ഷ മമതാ ബാനര്&#x200d;ജിയും ചര്&#x200d;ച്ച നടത്താനിരിക്കുകയാണ്. പൊതു സ്ഥാനാര്&#x200d;ത്ഥിയെ നിര്&#x200d;ത്തുന്നതു സംബന്ധിച്ച് സമവായമുണ്ടാക്കാന്&#x200d; കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കോണ്&#x200d;ഗ്രസ് ശോഭാ ഓജ പറഞ്ഞു. നിതീഷ് കുമാറിന്റെ നിര്&#x200d;ദേശത്തെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും പ്രസിഡണ്ട് സ്ഥാനാര്&#x200d;ത്ഥിയെ ഭരണ പാര്&#x200d;ട്ടിയാണ് തീരുമാനിക്കേണ്ടതെന്നും അവര്&#x200d; പറഞ്ഞു. പ്രണബ് തുടരുന്ന കാര്യത്തില്&#x200d; സി.പി.എമ്മിനും എതിര്&#x200d;പ്പൊന്നുമില്ലെന്നാണ് സൂചന.</p>
<p>മുന്&#x200d; പശ്ചിമ ബംഗാള്&#x200d; ഗവര്&#x200d;ണര്&#x200d; ഗോപാല്&#x200d; കൃഷ്ണ ഗാന്ധി, മുന്&#x200d; ലോക്‌സഭാ സ്പീക്കര്&#x200d; മീരാ കുമാര്&#x200d;, എന്&#x200d;.സി.പി അധ്യക്ഷന്&#x200d; ശരദ് പവാര്&#x200d;, ജെ.ഡി.യു നേതാവ് ശരദ് യാദവ് തുടങ്ങിയര്&#x200d; രാഷ്ട്രപതി സ്ഥാനത്തേക്കുള്ള പ്രതിപക്ഷ സ്ഥാനാര്&#x200d;ത്ഥിയായി പരിഗണിക്കപ്പെടുന്നുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/opposition-parties-should-unite-for-pranab-suggests-nitish-kumar.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
