<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>refugee &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/refugee/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 12 Feb 2025 14:22:07 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>refugee &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>റോഹിങ്ക്യൻ കുട്ടികൾക്ക്​ സ്കൂൾ പ്രവേശനത്തിൽ വിവേചനം പാടില്ല: സുപ്രിംകോടതി</title>
		<link>https://www.chandrikadaily.com/rohingya-children-should-not-be-discriminated-against-in-school-admission-supreme-court.html</link>
					<comments>https://www.chandrikadaily.com/rohingya-children-should-not-be-discriminated-against-in-school-admission-supreme-court.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 12 Feb 2025 14:22:07 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[refugee]]></category>
		<category><![CDATA[rohigians]]></category>
		<category><![CDATA[Students]]></category>
		<category><![CDATA[supremecourt]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=329579</guid>

					<description><![CDATA[ന്യൂഡൽഹി: സ്കൂൾ പ്രവേശനത്തിൽ റോഹിങ്ക്യൻ കുട്ടികളോട് വിവേചനം പാടില്ലെന്ന്​ സുപ്രിംകോടതി. റോഹിങ്ക്യൻ അഭയാർഥികൾക്ക് പൊതുവിദ്യാലയങ്ങളിലും ആശുപത്രികളിലും പ്രവേശനം നൽകാൻ കേന്ദ്രത്തിനും ഡൽഹി സർക്കാരുകൾക്കും നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപ്പര്യ ഹരജി അടുത്ത ആഴ്ച പരിഗണിക്കുമെന്ന് സുപ്രിംകോടതി വ്യക്​തമാക്കി. ഇതുസംബന്ധിച്ച്​ റോഹിങ്ക്യ ഹ്യൂമൻ റൈറ്റ്സ് ഇനിഷ്യേറ്റീവ് എന്ന എൻ‌ജി‌ഒയാണ്​ കോടതിയെ സമീപിച്ചത്​. റോഹിങ്ക്യൻ കുടുംബങ്ങൾ എവിടെയാണ് താമസിക്കുന്നത്, ആരുടെ വീട്ടിലാണ് താമസം, അവരുടെ വിവരങ്ങൾ എന്തൊക്കെയാണെന്ന് മാത്രമാണ് കോടതിക്ക് അറിയേണ്ടതെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, എൻ. കോടീശ്വർ സിങ്​ എന്നിവരടങ്ങിയ [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡൽഹി: സ്കൂൾ പ്രവേശനത്തിൽ റോഹിങ്ക്യൻ കുട്ടികളോട് വിവേചനം പാടില്ലെന്ന്​ സുപ്രിംകോടതി. റോഹിങ്ക്യൻ അഭയാർഥികൾക്ക് പൊതുവിദ്യാലയങ്ങളിലും ആശുപത്രികളിലും പ്രവേശനം നൽകാൻ കേന്ദ്രത്തിനും ഡൽഹി സർക്കാരുകൾക്കും നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപ്പര്യ ഹരജി അടുത്ത ആഴ്ച പരിഗണിക്കുമെന്ന് സുപ്രിംകോടതി വ്യക്​തമാക്കി. ഇതുസംബന്ധിച്ച്​ റോഹിങ്ക്യ ഹ്യൂമൻ റൈറ്റ്സ് ഇനിഷ്യേറ്റീവ് എന്ന എൻ‌ജി‌ഒയാണ്​ കോടതിയെ സമീപിച്ചത്​.</p>
<p>റോഹിങ്ക്യൻ കുടുംബങ്ങൾ എവിടെയാണ് താമസിക്കുന്നത്, ആരുടെ വീട്ടിലാണ് താമസം, അവരുടെ വിവരങ്ങൾ എന്തൊക്കെയാണെന്ന് മാത്രമാണ് കോടതിക്ക് അറിയേണ്ടതെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, എൻ. കോടീശ്വർ സിങ്​ എന്നിവരടങ്ങിയ ബെഞ്ച് വ്യക്​തമാക്കി. റോഹിങ്ക്യൻ അഭയാർത്ഥികൾക്ക് യുണൈറ്റഡ് നേഷൻസ് ഹൈക്കമ്മീഷണർ ഫോർ റെഫ്യൂജീസ് (യുഎൻഎച്ച്സിആർ) കാർഡുകളുണ്ടെന്ന് എൻ‌ജി‌ഒയ്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കോളിൻ ഗോൺസാൽവസ് ചൂണ്ടിക്കാട്ടി. ഇതിന്&#x200d;റെ വിശദാംശങ്ങളുള്ള സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.</p>
<p>റോഹിങ്ക്യൻ കുടുംബങ്ങൾക്ക് ഈ കാർഡുകൾ ഉണ്ടെങ്കിൽ എൻ‌ജി‌ഒയ്ക്ക് വിവരങ്ങൾ നൽകുന്നത് എളുപ്പമാകുമെന്ന് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. തുടർന്ന് കോടതിയിൽ കൂടുതൽ വിവരങ്ങൾ നൽകാൻ ഗോൺസാൽവസ് സമയം തേടി. പത്ത് ദിവസത്തിന് ശേഷം കേസ് കൂടുതൽ വാദം കേൾക്കാനായി സുപ്രിംകോടതി മാറ്റിവച്ചു.</p>
<p>റോഹിങ്ക്യൻ അഭയാർത്ഥികൾ നഗരത്തിൽ എവിടെയാണ് താമസിക്കുന്നതെന്നും അവർക്ക് ലഭ്യമായ സൗകര്യങ്ങൾ എന്തൊക്കെയാണെന്നും കോടതിയെ അറിയിക്കാൻ സുപ്രിംകോടതി ജനുവരി 31ന് എൻ‌ജി‌ഒയോട് ആവശ്യപ്പെട്ടിരുന്നു. ഡൽഹിയിലെ താമസസ്ഥലങ്ങൾ സൂചിപ്പിച്ച് സത്യവാങ്മൂലം സമർപ്പിക്കാനും ഗോൺസാൽവസിനോട് ആവശ്യപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rohingya-children-should-not-be-discriminated-against-in-school-admission-supreme-court.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അഭയാർഥികളുടെ ബോട്ട് മറിഞ്ഞ് 44 പാകിസ്താനികൾ മരിച്ചു</title>
		<link>https://www.chandrikadaily.com/44-pakistanis-died-after-refugee-boat-capsized.html</link>
					<comments>https://www.chandrikadaily.com/44-pakistanis-died-after-refugee-boat-capsized.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 18 Jan 2025 07:34:02 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[Boat]]></category>
		<category><![CDATA[boat capsizes]]></category>
		<category><![CDATA[Pakistan]]></category>
		<category><![CDATA[refugee]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=326208</guid>

					<description><![CDATA[ബോട്ടിൽ 66 പാ​കി​സ്ഥാൻ സ്വദേശികൾ ഉൾപ്പെടെ 86 അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രുണ്ടായിരുന്നെന്ന് അധികൃതർ പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>സ്​​പെ​യി​നി​ലേ​ക്ക് കടക്കാൻ ശ്രമിക്കവെ, മൊ​റോ​ക്കോ​ക്ക് സ​മീ​പം ബോ​ട്ട് മ​റി​ഞ്ഞ് 44 പാ​കി​സ്ഥാൻ കു​ടി​യേ​റ്റ​ക്കാ​ർ മു​ങ്ങി​മ​രി​ച്ചു. കഴിഞ്ഞ ദിവസമാണ് സംഭവം. ബോട്ടിൽ 66 പാ​കി​സ്ഥാൻ സ്വദേശികൾ ഉൾപ്പെടെ 86 അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രുണ്ടായിരുന്നെന്ന് അധികൃതർ പറഞ്ഞു. ജ​നു​വ​രി ര​ണ്ടി​നാ​ണ് ബോ​ട്ട് സ്പെയിൻ ലക്ഷ്യമാക്കി മൗ​റി​ത്താ​നി​യ​യി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട​ത്. എന്നാൽ, യാത്രാമധ്യേ ബോട്ട് മറിയുകയായിരുന്നു. 36 പേ​രെ മൊറോക്കൻ അധികൃതർ ര​ക്ഷ​പ്പെ​ടു​ത്തി.</p>
<p>അനധികൃത കുടിയേറ്റങ്ങൾ തടയുമെന്നും ഇ​ത്ത​രം ദു​ര​ന്ത​ങ്ങ​ൾ ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് പാ​കി​സ്ഥാൻ പ്ര​സി​ഡ​ന്&#x200d;റ് ആ​സി​ഫ് അ​ലി സ​ർ​ദാ​രി​യും പ്ര​ധാ​ന​മ​ന്ത്രി ഷെ​ഹ്ബാ​സ് ഷെ​രീ​ഫും പ​റ​ഞ്ഞു. 44 പാകിസ്ഥാനികൾ ഉൾപ്പെടെ 50 പേർ മരിച്ചതായി സ്‌പെയിൻ ആസ്ഥാനമായുള്ള കുടിയേറ്റ അവകാശ സംഘടനയായ വാക്കിംഗ് ബോർഡേഴ്‌സ് സ്ഥിരീകരിച്ചു.</p>
<p>രക്ഷപ്പെട്ടവരിൽ ചിലർ ഇപ്പോൾ കുടുംബങ്ങളുമായി ബന്ധപ്പെട്ടു. ഇവരെ ദഖ്‌ലയ്ക്ക് സമീപമുള്ള ക്യാമ്പിൽ പാർപ്പിച്ചിരിക്കുകയാണെന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കിഴക്കൻ പഞ്ചാബിലെ നഗരങ്ങളിൽ നിന്നുള്ളവരാണ് കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/44-pakistanis-died-after-refugee-boat-capsized.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്ത്യ സമഗ്രമായ അഭയാര്&#x200d;ത്ഥി നയം രൂപീകരിക്കണം: ഇ.ടി മുഹമ്മദ് ബഷീര്&#x200d; എം.പി</title>
		<link>https://www.chandrikadaily.com/india-should-form-a-refugee-policy.html</link>
					<comments>https://www.chandrikadaily.com/india-should-form-a-refugee-policy.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Sat, 14 Apr 2018 14:01:48 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[et]]></category>
		<category><![CDATA[refugee]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=80395</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: ഇന്ത്യ സമഗ്രമായ അഭയാര്&#x200d;ത്ഥി നയം രൂപീകരിക്കണമെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓര്&#x200d;ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്&#x200d; എം.പി. രക്ഷ തേടിയെത്തിയവര്&#x200d;ക്കെല്ലാം അഭയം കൊടുത്ത മഹത്തായ പാരമ്പര്യമാണ് ഇന്ത്യക്കുള്ളത്. ആ മഹത്തായ പാരമ്പര്യം തുടരുന്നതിനു പകരം അഭയാര്&#x200d;ത്ഥികളെ കുത്തി നോവിക്കുന്ന പ്രാകൃതമായ നിലപാട് സ്വീകരിക്കുന്നത് അത്യന്തം പ്രതിഷേധാര്&#x200d;ഹമാണെന്നും അദ്ദേഹം പറഞ്ഞു. കോണ്&#x200d;സ്റ്റിറ്റിയൂഷന്&#x200d; ക്ലബിലെ മവലാങ്കര്&#x200d; ഹാളില്&#x200d; നടന്ന അന്താരാഷ്ട്ര റോഹിംഗ്യന്&#x200d; വംശഹത്യ കണ്&#x200d;വന്&#x200d;ഷനില്&#x200d; സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരിത്രത്തില്&#x200d; തുല്ല്യതയില്ലാത്ത ദുരിതങ്ങളില്&#x200d; പെട്ടുഴലുന്ന റോഹിങ്ക്യന്&#x200d; ജനതയ്ക്ക് അന്താരാഷട്ര [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ഇന്ത്യ സമഗ്രമായ അഭയാര്&#x200d;ത്ഥി നയം രൂപീകരിക്കണമെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓര്&#x200d;ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്&#x200d; എം.പി. രക്ഷ തേടിയെത്തിയവര്&#x200d;ക്കെല്ലാം അഭയം കൊടുത്ത മഹത്തായ പാരമ്പര്യമാണ് ഇന്ത്യക്കുള്ളത്. ആ മഹത്തായ പാരമ്പര്യം തുടരുന്നതിനു പകരം അഭയാര്&#x200d;ത്ഥികളെ കുത്തി നോവിക്കുന്ന പ്രാകൃതമായ നിലപാട് സ്വീകരിക്കുന്നത് അത്യന്തം പ്രതിഷേധാര്&#x200d;ഹമാണെന്നും അദ്ദേഹം പറഞ്ഞു. കോണ്&#x200d;സ്റ്റിറ്റിയൂഷന്&#x200d; ക്ലബിലെ മവലാങ്കര്&#x200d; ഹാളില്&#x200d; നടന്ന അന്താരാഷ്ട്ര റോഹിംഗ്യന്&#x200d; വംശഹത്യ കണ്&#x200d;വന്&#x200d;ഷനില്&#x200d; സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരിത്രത്തില്&#x200d; തുല്ല്യതയില്ലാത്ത ദുരിതങ്ങളില്&#x200d; പെട്ടുഴലുന്ന റോഹിങ്ക്യന്&#x200d; ജനതയ്ക്ക് അന്താരാഷട്ര സമൂഹത്തിന്റെ പിന്തുണയുണ്ടെന്നും മുസ്ലിം ലീഗ് അവരുടെ സങ്കടപ്പാടില്&#x200d; നെഞ്ച് ചേര്&#x200d;ത്ത് നില്&#x200d;ക്കുന്ന പ്രസ്ഥാനമാണെന്നും അദ്ദേഹം പറഞ്ഞു.</p>
<p>നാടില്ലാത്ത, വീടില്ലാത്ത, ആര്&#x200d;ക്കും വേണ്ടാത്ത, ആരുടേതുമല്ലാത്ത, ജനതയാണിത്. അവരുടെ പ്രയാസങ്ങള്&#x200d; നേരിട്ട്‌പോയി ഞങ്ങള്&#x200d; കണ്ടറിഞ്ഞിട്ടുണ്ട്. ഇന്ത്യയിലെ വിദേശകാര്യ വകുപ്പിന്റെ ഔദ്യോഗിക അനുമതിയോടു കൂടി ബംഗ്ലാദേശിലെ കോക്‌സ് ബസാര്&#x200d; കേന്ദ്രമായി പ്രവര്&#x200d;ത്തിക്കുന്ന അഭയാര്&#x200d;ത്ഥി ക്യാമ്പില്&#x200d; ഒരു കോടി രൂപ എത്തിച്ചു. ജമ്മു, മേവാത്, ഫരീദാബാദ്, യു.പിയിലേയും ഹരിയാനയിലേയും ഡല്&#x200d;ഹിയോട് ചേര്&#x200d;ന്നുകിടക്കുന്ന പ്രദേശങ്ങളിലും വസ്ത്രം, ഭക്ഷണം, പഠനസാമഗ്രികള്&#x200d;, കുടിവെള്ളം എന്നിവ ഉറപ്പു വരുത്തുന്നതില്&#x200d; പാര്&#x200d;ട്ടി സജീവമായി രംഗത്തുണ്ട്. ഇത്തരം ഇടപെടല്&#x200d; കൊണ്ട് മാത്രം അഭയാര്&#x200d;ത്ഥികളുടെ ദുരിതങ്ങള്&#x200d;ക്ക് പൂര്&#x200d;ണ്ണ പരിഹാരം കാണാനാവില്ല എന്ന ബോധ്യമുണ്ട്. ഇനിയും ഞങ്ങള്&#x200d; കൂടെയുണ്ടാകും. ദുരിതക്കയത്തില്&#x200d; നില്&#x200d;ക്കുന്ന ഒരു ജനതയെ രാജ്യദ്രോഹികള്&#x200d;, തീവ്രവാദ ബന്ധമുള്ളവര്&#x200d;, വ്യാജരേഖ ഉണ്ടാക്കിയവര്&#x200d;, എന്നീ ആരോപണങ്ങള്&#x200d; ചുമത്തി ഇവിടെനിന്ന് തിരിച്ച് വീണ്ടും മ്യാന്മറില്&#x200d; തന്നെ കൊണ്ടുവിടുമെന്ന് പ്രസ്താവനയിറക്കാന്&#x200d; ഇന്ത്യയുടെ ആഭ്യന്തര സഹമന്ത്രിപോലും തയ്യാറായത് ഞെട്ടിപ്പിക്കുന്നതാണ്. സമഗ്രമായ ഒരു അഭയാര്&#x200d;ത്ഥി നയം രൂപപ്പെടുത്തേണ്ടത് അനിവര്യമാണ്. ഇക്കാര്യത്തില്&#x200d; ഇന്ത്യന്&#x200d; പാര്&#x200d;ലമെന്റിില്&#x200d; ശക്തമായി ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു.</p>
<p>രണ്ട് ദിവസങ്ങളായി നടക്കുന്ന അന്തരാഷ്ട്ര റോഹിംഗ്യന്&#x200d; വംശഹത്യ കണ്&#x200d;വന്&#x200d;ഷന്&#x200d; നാളെ സമാപിക്കും. ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവര്&#x200d;ത്തിക്കുന്ന സലാമ ട്രസ്റ്റ്, റോഹിംഗ്യന്&#x200d; ഹ്യൂമന്&#x200d; റൈറ്റ് ഇനീഷ്യേറ്റീവ്, ഡല്&#x200d;ഹി കെ.എം.സി.സി, ആള്&#x200d; ഇന്ത്യ മജ്‌ലിസ് തമീര്&#x200d; എ മില്ലത്ത്, എസ്.ഐ.ഒ തുടങ്ങിയ സംഘടനകള്&#x200d; ചേര്&#x200d;ന്നാണ് കണ്&#x200d;വന്&#x200d;ഷന്&#x200d; വിളിച്ചു ചേര്&#x200d;ത്തത്. ഫാറൂഖ് അബ്ദുള്ള, പ്രശാന്ത് ഭൂഷണ്&#x200d;, സ്മൃതി സിംഗ്, അഡ്വ.ഹാരിസ് ബീരാന്&#x200d;, സ്വാമി അഗ്‌നിവേശ്, പ്രൊഫ. അപൂര്&#x200d;വാനന്ദ്, വജാഹത് ഹബീബുള്ള, സഫര്&#x200d; മുഹമ്മദ് ഷാ , ജസിന്&#x200d; ഫീല്&#x200d;ഡ് എന്നിവരും ചര്&#x200d;ച്ചകളില്&#x200d; പങ്കെടുത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/india-should-form-a-refugee-policy.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>റോഹിന്&#x200d;ഗ്യന്&#x200d; മുസ്‌ലിംകള്&#x200d; രാജ്യസുരക്ഷക്ക് ഭീഷണി, നാടുകടത്തണമെന്ന വാദവുമായി വീണ്ടും ആര്&#x200d;.എസ്.എസ്</title>
		<link>https://www.chandrikadaily.com/rohingyas-a-security-threat-deport-them-rss.html</link>
					<comments>https://www.chandrikadaily.com/rohingyas-a-security-threat-deport-them-rss.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 18 Mar 2018 06:56:50 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[BJP-RSS]]></category>
		<category><![CDATA[India]]></category>
		<category><![CDATA[jammu kashmir]]></category>
		<category><![CDATA[refugee]]></category>
		<category><![CDATA[refugees]]></category>
		<category><![CDATA[Rohingya]]></category>
		<category><![CDATA[Rohingya muslim]]></category>
		<category><![CDATA[RSS]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=75468</guid>

					<description><![CDATA[ജമ്മു: ബുദ്ധ തീവ്രവാദികളുടെ അക്രമങ്ങളില്&#x200d; നിന്നും രക്ഷപ്പെട്ട് ഇന്ത്യയില്&#x200d; അഭയം തേടിയ റോഹിന്&#x200d;ഗ്യന്&#x200d; മുസ്‌ലിംകള്&#x200d; രാജ്യസുരക്ഷക്ക് ഭീഷണിയാണെന്നും അതിനാല്&#x200d; അവരെ നാടുകടത്തണമെന്നും ആര്&#x200d;.എസ്.എസ്. റോഹിന്&#x200d;ഗ്യകളെ അഭയാര്&#x200d;ത്ഥികളായി പരിഗണിക്കരുതെന്നും അവര്&#x200d; ഇന്ത്യയിലേക്ക് നിയമ വിരുദ്ധമായി കുടിയേറിയ വിദേശികളാണെന്നും ആര്&#x200d;.എസ്.എസ് പ്രാന്ത് സംഘ്ചാലക് സുച്ചയ്ത് സിങ് ആരോപിച്ചു. റോഹിന്&#x200d;ഗ്യകളുടെ മറവില്&#x200d; നിരവധി ബംഗ്ലാദേശികള്&#x200d; ഇന്ത്യയിലേക്ക് കടക്കുന്നുണ്ട്. അതിനാല്&#x200d; റോഹിന്&#x200d;ഗ്യകളെ പൂര്&#x200d;ണമായും കണ്ടെത്തി തിരിച്ചയക്കാന്&#x200d; കേന്ദ്ര സര്&#x200d;ക്കാര്&#x200d; തയ്യാറാവണം. അല്ലെങ്കില്&#x200d; അത് രാജ്യസുരക്ഷയെ ബാധിക്കും. റോഹിന്&#x200d;ഗ്യകളുടെ സാന്നിധ്യം ജമ്മുകശ്മീരിനെ കൂടുതല്&#x200d; അപകടത്തിലാക്കുമെന്നും [&#8230;]]]></description>
										<content:encoded><![CDATA[<p>ജമ്മു: ബുദ്ധ തീവ്രവാദികളുടെ അക്രമങ്ങളില്&#x200d; നിന്നും രക്ഷപ്പെട്ട് ഇന്ത്യയില്&#x200d; അഭയം തേടിയ റോഹിന്&#x200d;ഗ്യന്&#x200d; മുസ്‌ലിംകള്&#x200d; രാജ്യസുരക്ഷക്ക് ഭീഷണിയാണെന്നും അതിനാല്&#x200d; അവരെ നാടുകടത്തണമെന്നും ആര്&#x200d;.എസ്.എസ്. റോഹിന്&#x200d;ഗ്യകളെ അഭയാര്&#x200d;ത്ഥികളായി പരിഗണിക്കരുതെന്നും അവര്&#x200d; ഇന്ത്യയിലേക്ക് നിയമ വിരുദ്ധമായി കുടിയേറിയ വിദേശികളാണെന്നും ആര്&#x200d;.എസ്.എസ് പ്രാന്ത് സംഘ്ചാലക് സുച്ചയ്ത് സിങ് ആരോപിച്ചു.</p>
<p>റോഹിന്&#x200d;ഗ്യകളുടെ മറവില്&#x200d; നിരവധി ബംഗ്ലാദേശികള്&#x200d; ഇന്ത്യയിലേക്ക് കടക്കുന്നുണ്ട്. അതിനാല്&#x200d; റോഹിന്&#x200d;ഗ്യകളെ പൂര്&#x200d;ണമായും കണ്ടെത്തി തിരിച്ചയക്കാന്&#x200d; കേന്ദ്ര സര്&#x200d;ക്കാര്&#x200d; തയ്യാറാവണം. അല്ലെങ്കില്&#x200d; അത് രാജ്യസുരക്ഷയെ ബാധിക്കും. റോഹിന്&#x200d;ഗ്യകളുടെ സാന്നിധ്യം ജമ്മുകശ്മീരിനെ കൂടുതല്&#x200d; അപകടത്തിലാക്കുമെന്നും മുന്&#x200d; സൈനിക ഓഫീസര്&#x200d; കൂടിയായ ഇയാള്&#x200d; പറഞ്ഞു. റോഹിന്&#x200d;ഗ്യകളെ കശ്മീരില്&#x200d; പുനരധിവസിപ്പിക്കാനുള്ള നീക്കം ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കും. സംസ്ഥാനത്തെ സംഘര്&#x200d;ഷാവസ്ഥക്ക് കാരണം യു.പി.എ സര്&#x200d;ക്കാരിന്റെ കശ്മീര്&#x200d; നയങ്ങളാണെന്നും സിങ് കുറ്റപ്പെടുത്തി. അതേസമയം റോഹിന്&#x200d;ഗ്യന്&#x200d; മുസ്്‌ലിംകളെ രാജ്യത്ത് നിന്നും നാടു കടത്തുന്ന കാര്യത്തില്&#x200d; സുപ്രീംകോടതി ഇടപെടരുതെന്ന് കേന്ദ്ര സര്&#x200d;ക്കാര്&#x200d;.</p>
<p>കോടതിയുടെ ഇടപെടല്&#x200d; രാജ്യ താല്&#x200d;പര്യത്തിന് വിരുദ്ധമാകുമെന്നും കേന്ദ്രം സുപ്രീംകോടതിയില്&#x200d; നല്&#x200d;കിയ സത്യവാങ്മൂലം ചൂണ്ടിക്കാട്ടുന്നു. അയല്&#x200d;രാജ്യങ്ങളില്&#x200d; നിന്നുള്ള നുഴഞ്ഞുകയറ്റം രാജ്യം നേരിടുന്ന വലിയ പ്രശ്‌നമാണെന്നും ഇത് രാജ്യത്ത് ആയിരക്കണക്കിന് പൗരന്&#x200d;മാരുടെ ജീവനും സുരക്ഷക്കും ഭീഷണിയാവുന്ന ഭീകരവാദം വ്യാപിക്കാന്&#x200d; പ്രധാന കാരണമാണെന്നും കേന്ദ്രം അറിയിച്ചു. രാജ്യത്തിന്റെ അതിര്&#x200d;ത്തി, നിയമമനുസരിച്ച് സംരക്ഷിക്കുന്നത് അത്യാവശ്യമാണ്. ഇക്കാരണത്താല്&#x200d; കോടതി ഈ വിഷയത്തില്&#x200d; കേന്ദ്ര, സംസ്ഥാന സര്&#x200d;ക്കാറുകള്&#x200d;ക്ക് നിര്&#x200d;ദേശം നല്&#x200d;കരുതെന്നും കേന്ദ്രം സത്യവാങ്മൂലത്തില്&#x200d; ആവശ്യപ്പെട്ടു. അഭയാര്&#x200d;ത്ഥി സംരക്ഷണം സംബന്ധിച്ച യു.എന്&#x200d; കണ്&#x200d;വന്&#x200d;ഷനില്&#x200d; ഇന്ത്യ അംഗമല്ലെന്നും, റോഹിംഗ്യന്&#x200d; അഭയാര്&#x200d;ത്ഥികളെ നാടുകടത്തുന്നതിനെ കോടതി തടയരുതെന്നും കേന്ദ്രം ആവശ്യപ്പെട്ടു.</p>
<p>റോഹിംഗ്യന്&#x200d; അഭയാര്&#x200d;ത്ഥികള്&#x200d;ക്കെതിരെ ബി.എസ്.എഫ് മുളക് പൊടിയും, സ്റ്റെന്&#x200d; ഗ്രനേഡുകളും ഉപയോഗിച്ചുവെന്ന ആരോപണം കേന്ദ്രം തള്ളി. പാര്&#x200d;ലമെന്റ് നിയമം പാസാക്കാത്തതിനാല്&#x200d; റോഹിംഗ്യന്&#x200d; അഭയാര്&#x200d;ത്ഥികള്&#x200d;ക്ക് ഐ.ഡി കാര്&#x200d;ഡ് നല്&#x200d;കാനാവില്ലെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.<br />
ലങ്കന്&#x200d; അഭയാര്&#x200d;ത്ഥികളെയും റോഹിംഗ്യകളെയും ഒരു പോലെ കാണാനാവില്ലെന്നു പറഞ്ഞ കേന്ദ്ര സര്&#x200d;ക്കാര്&#x200d; ശ്രീലങ്കന്&#x200d; അഭയാര്&#x200d;ത്ഥികളെ ഇന്ത്യ സ്വീകരിച്ചത് 1964ലെ ഇന്തോ-സിലോണ്&#x200d; കരാര്&#x200d; പ്രകാരമാണെന്നും സത്യവാങ്മൂലത്തില്&#x200d; ചൂണ്ടിക്കാട്ടി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rohingyas-a-security-threat-deport-them-rss.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അഭയാര്&#x200d;ത്ഥി  വിലക്ക് യു.എസ്  പിന്&#x200d;വലിക്കുന്നു</title>
		<link>https://www.chandrikadaily.com/us-to-resume-refugee-admissions-from-11-countries-trump-deemed-high-risk.html</link>
					<comments>https://www.chandrikadaily.com/us-to-resume-refugee-admissions-from-11-countries-trump-deemed-high-risk.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 31 Jan 2018 09:00:52 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Donald J Trump]]></category>
		<category><![CDATA[refugee]]></category>
		<category><![CDATA[US]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=67594</guid>

					<description><![CDATA[വാഷിങ്ടണ്&#x200d;: അഭയാര്&#x200d;ത്ഥി വിലക്ക് പൂര്&#x200d;ണമായി പിന്&#x200d;വലിക്കാന്&#x200d; യു.എസ് ഭരണകൂടം തീരുമാനി ച്ചു. ഇറാന്&#x200d; ഉള്&#x200d;പ്പെടെ 11 രാജ്യങ്ങളില്&#x200d;നിന്നുള്ള അഭയാര്&#x200d;ത്ഥികള്&#x200d;ക്ക് ഏര്&#x200d;പ്പെടുത്തിയ പ്രവേശന വിലക്കാണ് പിന്&#x200d;വലിക്കുന്നത്. അതേസമയം ഈ രാജ്യങ്ങളില്&#x200d;നിന്ന് എത്തുന്ന അഭയാര്&#x200d;ത്ഥികള്&#x200d; വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും കര്&#x200d;ശന സുരക്ഷാ പരിശോധന നേരിടേണ്ടിവരുമെന്ന് യു.എസ് വ്യക്തമാക്കി. ആഭ്യന്തര സുരക്ഷാ മന്ത്രാലയം തയ്യാറാക്കിയ റിസ്‌ക് ബേസ്ഡ് അസസ്‌മെന്റ് റിപ്പോര്&#x200d;ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇറാന്&#x200d;, ഈജിപ്ത്, ഇറാഖ്, ലിബിയ, മാലി, ഉത്തരകൊറിയ, സുഡാന്&#x200d;, ദക്ഷിണ സുഡാന്&#x200d;, സിറിയ, യെമന്&#x200d; എന്നീ രാജ്യങ്ങളില്&#x200d;നിന്നുള്ള അഭയാര്&#x200d;ത്ഥികള്&#x200d;ക്ക് പ്രവേശന [&#8230;]]]></description>
										<content:encoded><![CDATA[<p>വാഷിങ്ടണ്&#x200d;: അഭയാര്&#x200d;ത്ഥി വിലക്ക് പൂര്&#x200d;ണമായി പിന്&#x200d;വലിക്കാന്&#x200d; യു.എസ് ഭരണകൂടം തീരുമാനി ച്ചു. ഇറാന്&#x200d; ഉള്&#x200d;പ്പെടെ 11 രാജ്യങ്ങളില്&#x200d;നിന്നുള്ള അഭയാര്&#x200d;ത്ഥികള്&#x200d;ക്ക് ഏര്&#x200d;പ്പെടുത്തിയ പ്രവേശന വിലക്കാണ് പിന്&#x200d;വലിക്കുന്നത്. അതേസമയം ഈ രാജ്യങ്ങളില്&#x200d;നിന്ന് എത്തുന്ന അഭയാര്&#x200d;ത്ഥികള്&#x200d; വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും കര്&#x200d;ശന സുരക്ഷാ പരിശോധന നേരിടേണ്ടിവരുമെന്ന് യു.എസ് വ്യക്തമാക്കി. ആഭ്യന്തര സുരക്ഷാ മന്ത്രാലയം തയ്യാറാക്കിയ റിസ്‌ക് ബേസ്ഡ് അസസ്‌മെന്റ് റിപ്പോര്&#x200d;ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇറാന്&#x200d;, ഈജിപ്ത്, ഇറാഖ്, ലിബിയ, മാലി, ഉത്തരകൊറിയ, സുഡാന്&#x200d;, ദക്ഷിണ സുഡാന്&#x200d;, സിറിയ, യെമന്&#x200d; എന്നീ രാജ്യങ്ങളില്&#x200d;നിന്നുള്ള അഭയാര്&#x200d;ത്ഥികള്&#x200d;ക്ക് പ്രവേശന വിലക്ക് ഏര്&#x200d;പ്പെടുത്തിയിരുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/us-to-resume-refugee-admissions-from-11-countries-trump-deemed-high-risk.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>റോഹിന്‍ഗ്യന്‍ മുസ്്‌ലിംകളെ അവഗണിച്ച  ഉദ്യോഗസ്ഥയെ യു.എന്‍ തിരിച്ചുവിളിക്കുന്നു</title>
		<link>https://www.chandrikadaily.com/rohingya.html</link>
					<comments>https://www.chandrikadaily.com/rohingya.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 13 Jun 2017 20:08:40 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[refugee]]></category>
		<category><![CDATA[Rohingya]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=32171</guid>

					<description><![CDATA[യാങ്കൂണ്‍: മ്യാന്മറില്‍ അടിച്ചമര്‍ത്തപ്പെട്ട റോഹിന്‍ഗ്യാ മുസ്്‌ലിംകളുടെ മനുഷ്യാവകാശ പ്രശ്‌നങ്ങളോട് പുറംതിരിഞ്ഞുനില്‍ക്കുന്ന ഉന്നത യു.എന്‍ ഉദ്യോഗസ്ഥയെ ഐക്യരാഷ്ട്രസഭ പദവിയില്‍നിന്ന് നീക്കുന്നു. മനുഷ്യാവകാശ ധ്വംസനങ്ങളെ ഗൗരവത്തോടെ കാണുന്നതില്‍ റെനാറ്റ ലോക് ഡെസാലിയന്‍സ് പരാജയപ്പെട്ടതായി യു.എന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. മ്യാന്മറില്‍ ഐക്യരാഷ്ട്രസഭയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ജീവമായിരിക്കുകയാണെന്ന് യു.എന്‍ രേഖകളും വ്യക്തമാക്കുന്നു. കനേഡിയന്‍ പൗരയായ റെനാറ്റയെ മാറ്റുമെന്ന് യു.എന്‍ വക്താവ് സ്ഥിരീകരിച്ചു. കഴിഞ്ഞ വര്‍ഷാവസാനം മ്യാന്മര്‍ സേന റോഹിന്‍ഗ്യന്‍ മേഖലകളില്‍ കൂട്ടക്കുരുതികളും ബലാത്സംഗങ്ങളും നടത്തിയതിനെ തുടര്‍ന്ന് പതിനായിരങ്ങള്‍ പലായനം ചെയ്തിരുന്നു. അപ്പോഴെല്ലാം മ്യാന്മറിലെ യു.എന്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>യാങ്കൂണ്&#x200d;: മ്യാന്മറില്&#x200d; അടിച്ചമര്&#x200d;ത്തപ്പെട്ട റോഹിന്&#x200d;ഗ്യാ മുസ്്‌ലിംകളുടെ മനുഷ്യാവകാശ പ്രശ്‌നങ്ങളോട് പുറംതിരിഞ്ഞുനില്&#x200d;ക്കുന്ന ഉന്നത യു.എന്&#x200d; ഉദ്യോഗസ്ഥയെ ഐക്യരാഷ്ട്രസഭ പദവിയില്&#x200d;നിന്ന് നീക്കുന്നു. മനുഷ്യാവകാശ ധ്വംസനങ്ങളെ ഗൗരവത്തോടെ കാണുന്നതില്&#x200d; റെനാറ്റ ലോക് ഡെസാലിയന്&#x200d;സ് പരാജയപ്പെട്ടതായി യു.എന്&#x200d; വൃത്തങ്ങള്&#x200d; വ്യക്തമാക്കി. മ്യാന്മറില്&#x200d; ഐക്യരാഷ്ട്രസഭയുടെ പ്രവര്&#x200d;ത്തനങ്ങള്&#x200d; നിര്&#x200d;ജീവമായിരിക്കുകയാണെന്ന് യു.എന്&#x200d; രേഖകളും വ്യക്തമാക്കുന്നു. കനേഡിയന്&#x200d; പൗരയായ റെനാറ്റയെ മാറ്റുമെന്ന് യു.എന്&#x200d; വക്താവ് സ്ഥിരീകരിച്ചു. കഴിഞ്ഞ വര്&#x200d;ഷാവസാനം മ്യാന്മര്&#x200d; സേന റോഹിന്&#x200d;ഗ്യന്&#x200d; മേഖലകളില്&#x200d; കൂട്ടക്കുരുതികളും ബലാത്സംഗങ്ങളും നടത്തിയതിനെ തുടര്&#x200d;ന്ന് പതിനായിരങ്ങള്&#x200d; പലായനം ചെയ്തിരുന്നു. അപ്പോഴെല്ലാം മ്യാന്മറിലെ യു.എന്&#x200d; സംഘം മൗനം പാലിക്കുകയാണുണ്ടായത്. സൈന്യം നടത്തുന്ന മനുഷ്യാവകാശ ധ്വംസനങ്ങളെക്കുറിച്ച് പ്രതികരിക്കാന്&#x200d; പോലും റെനാറ്റയും അവരുടെ വക്താവും തയാറായില്ല. കലാപ ഭൂമി സന്ദര്&#x200d;ശിച്ച ശേഷമുള്ള റെനാറ്റുടെ പെരുമാറ്റം ഏറെ അപലപനീയമായിരുന്നു. സന്ദര്&#x200d;ശന വിവരങ്ങള്&#x200d; വിശദീകരിക്കാന്&#x200d; വിളിച്ചുകൂട്ടിയ വാര്&#x200d;ത്താസമ്മേളനത്തില്&#x200d; തന്റെ വാക്കുകള്&#x200d; റെക്കോര്&#x200d;ഡ് ചെയ്യാനോ ദൃശ്യങ്ങള്&#x200d; വീഡിയോയില്&#x200d; പകര്&#x200d;ത്താനോ അവര്&#x200d; മാധ്യമപ്രവര്&#x200d;ത്തകരെ അനുവദിച്ചില്ല. പല സുപ്രധാന യോഗങ്ങളില്&#x200d;നിന്നും മനുഷ്യാവകാശ പ്രവര്&#x200d;ത്തകരെ മനപ്പൂര്&#x200d;വം അകറ്റിനിര്&#x200d;ത്തി. മ്യാന്മറിലെ മനുഷ്യാവകാശ പ്രശ്‌നങ്ങളെ ഗൗരവത്തോടെ കാണുന്നതിനുപകരം ഭരണകൂടവുമായി കൈകോര്&#x200d;ക്കുകയാണ് റെനാറ്റയും സംഘവും ശ്രമിച്ചത്. വികസന പദ്ധതികളെക്കുറിച്ച് മാത്രം സംസാരിച്ച അവര്&#x200d; റോഹിന്&#x200d;ഗ്യകള്&#x200d; നേരിടുന്ന മനുഷ്യാവകാശ പ്രശ്‌നങ്ങളെ ഗൗനിച്ചതേയില്ല. ഇപ്പോള്&#x200d; അവധിയിലുള്ള റെനാറ്റയെ കാലാവധി തീരുന്നതിനുമുമ്പു തന്നെ തിരിച്ചുവിളിക്കുമെന്ന് യു.എന്&#x200d; വൃത്തങ്ങള്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rohingya.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ട്രംപിന്റെ മുസ്‌ലിം വിരുദ്ധതയെ ചെറുക്കാന്‍ ന്യൂയോര്‍ക്കിലെ ടാക്‌സി ഡ്രൈവര്‍മാര്‍ ചെയ്തത്&#8230;</title>
		<link>https://www.chandrikadaily.com/ny-taxi-workers-against-trumps-law.html</link>
					<comments>https://www.chandrikadaily.com/ny-taxi-workers-against-trumps-law.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Sun, 29 Jan 2017 08:24:33 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[immigration]]></category>
		<category><![CDATA[MUSLIM]]></category>
		<category><![CDATA[refugee]]></category>
		<category><![CDATA[trump]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=18236</guid>

					<description><![CDATA[ഡൊണാള്‍ഡ് ട്രംപിന്റെ അഭയാര്‍ത്ഥി നിരോധനത്തിനെതിരെ അമേരിക്കയില്‍ പ്രതിഷേധം പുകയുകയാണ്. രാജ്യസുരക്ഷയുടെ പേരില്‍ ആറ് മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരെ അമേരിക്കയില്‍ നിന്ന് വിലക്കുകയാണ് എക്‌സിക്യൂട്ടീവ് ഓര്‍ഡറിലൂടെ ട്രംപ് ചെയ്തത്. എന്നാല്‍ ഇത് രാജ്യരക്ഷക്കു വേണ്ടിയല്ലെന്നും മുസ്‌ലിം വിരോധം മാത്രമാണെന്നും അമേരിക്കന്‍ പൗരന്മാര്‍ തന്നെ പറയുന്നു. അഭയാര്‍ത്ഥികളെ തടഞ്ഞുവെച്ച വിമാനത്താവളങ്ങളില്‍ വര്‍ണ &#8211; വര്‍ഗ &#8211; മത ഭേദമന്യേ ഉയര്‍ന്ന പ്രതിഷേധങ്ങള്‍, തന്റെ വലതുപക്ഷ അജണ്ട നടപ്പാക്കുക ട്രംപിന് എളുപ്പമാവില്ല എന്ന് സൂചിപ്പിക്കുന്നതാണ്. ട്രംപിന്റെ മുസ്ലിം വിരുദ്ധ [&#8230;]]]></description>
										<content:encoded><![CDATA[<p>ഡൊണാള്&#x200d;ഡ് ട്രംപിന്റെ അഭയാര്&#x200d;ത്ഥി നിരോധനത്തിനെതിരെ അമേരിക്കയില്&#x200d; പ്രതിഷേധം പുകയുകയാണ്. രാജ്യസുരക്ഷയുടെ പേരില്&#x200d; ആറ് മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്&#x200d; നിന്നുള്ള പൗരന്മാരെ അമേരിക്കയില്&#x200d; നിന്ന് വിലക്കുകയാണ് എക്‌സിക്യൂട്ടീവ് ഓര്&#x200d;ഡറിലൂടെ ട്രംപ് ചെയ്തത്. എന്നാല്&#x200d; ഇത് രാജ്യരക്ഷക്കു വേണ്ടിയല്ലെന്നും മുസ്‌ലിം വിരോധം മാത്രമാണെന്നും അമേരിക്കന്&#x200d; പൗരന്മാര്&#x200d; തന്നെ പറയുന്നു. അഭയാര്&#x200d;ത്ഥികളെ തടഞ്ഞുവെച്ച വിമാനത്താവളങ്ങളില്&#x200d; വര്&#x200d;ണ &#8211; വര്&#x200d;ഗ &#8211; മത ഭേദമന്യേ ഉയര്&#x200d;ന്ന പ്രതിഷേധങ്ങള്&#x200d;, തന്റെ വലതുപക്ഷ അജണ്ട നടപ്പാക്കുക ട്രംപിന് എളുപ്പമാവില്ല എന്ന് സൂചിപ്പിക്കുന്നതാണ്.</p>
<p>ട്രംപിന്റെ മുസ്ലിം വിരുദ്ധ നിയമത്തിനെതിരെ സമൂഹത്തിന്റെ വിവിധ കോണുകളില്&#x200d; നിന്നാണ് പ്രതിഷേധങ്ങള്&#x200d; ഉയര്&#x200d;ന്നത്. അതില്&#x200d; ശ്രദ്ധ പിടിച്ചുപറ്റിയ പ്രതിഷേധ മുറയായിരുന്നു ന്യൂയോര്&#x200d;ക്കിലെ ടാക്‌സി ഡ്രൈവര്&#x200d;മാരുടേത്. ഇന്നലെ ഒരു മണിക്കൂര്&#x200d; നേരത്തേക്ക് സര്&#x200d;വീസ് നിര്&#x200d;ത്തിവെച്ചു കൊണ്ടാണ് &#8216;ന്യൂയോര്&#x200d;ക്ക് ടാക്‌സി വര്&#x200d;ക്കേഴ്‌സ്&#8217; മുസ്ലിം ഐക്യദാര്&#x200d;ഢ്യം പ്രകടിപ്പിച്ചത്. തിരക്കുള്ള വൈകുന്നേരം ആറു മുതല്&#x200d; ഏഴ് മണി വരെയാണ് ഡ്രൈവര്&#x200d;മാര്&#x200d; പണി നിര്&#x200d;ത്തി പ്രതിഷേധിച്ചത്. വിമാനത്താവളങ്ങളില്&#x200d; ടാക്‌സികള്&#x200d; ലഭ്യമാവാതിരുന്നതോടെ അധികൃതരും സമരത്തിന്റെ ചൂടറിഞ്ഞു. ഇവര്&#x200d; ഇന്ന് മന്&#x200d;ഹാട്ടനിലെ ബാറ്ററി പാര്&#x200d;ക്കില്&#x200d; പ്രതിഷേധ സംഗമവും റാലിയും സംഘടിപ്പിക്കുന്നുണ്ട്.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">NO PICKUPS @ JFK Airport 6 PM to 7 PM today. Drivers stand in solidarity with thousands protesting inhumane &amp; unconstitutional <a href="https://twitter.com/hashtag/MuslimBan?src=hash">#MuslimBan</a>.</p>
<p>— NY Taxi Workers (@NYTWA) <a href="https://twitter.com/NYTWA/status/825463758709518337">January 28, 2017</a></p></blockquote>
<p><script async src="//platform.twitter.com/widgets.js" charset="utf-8"></script></p>
<p>അരലക്ഷത്തിലധികം യെല്ലോ ടാക്‌സി ഡ്രൈവര്&#x200d;മാരുടെ ലാഭരഹിത മെമ്പര്&#x200d;ഷിപ്പ് കൂട്ടായ്മയാണ് ന്യൂയോര്&#x200d;ക്ക് ടാക്‌സി വര്&#x200d;ക്കേഴ്‌സ്. ഡ്രൈവര്&#x200d;മാരുടെ സംഘടന എന്നതിനപ്പുറം രാഷ്ട്രീയ ബോധവും ശക്തമായ നിലപാടുകളും ഇവരുടെ പ്രത്യേകതയാണ്. മാര്&#x200d;ട്ടിന്&#x200d; ലൂഥര്&#x200d; കിങ്ങിന്റെ ആശയങ്ങളില്&#x200d; നിന്ന് പ്രചോദനമുള്&#x200d;ക്കൊണ്ടാണ് ഇവരുടെ പ്രവര്&#x200d;ത്തനം. മുമ്പ് കറുത്ത വര്&#x200d;ഗക്കാര്&#x200d;ക്കു നേരെ അക്രമങ്ങളുണ്ടായപ്പോഴും വര്&#x200d;ഗീയ വിദ്വേഷ പ്രചരണങ്ങള്&#x200d; ശക്തമായപ്പോഴും ഇവര്&#x200d; അതിനെതിരെ ശക്തമായ നിലപാടെടുത്തിരുന്നു.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">No cabs in this line at JFK terminal 4. <a href="https://twitter.com/hashtag/NoBanNoWall?src=hash">#NoBanNoWall</a> <a href="https://twitter.com/hashtag/RefugeesWelcome?src=hash">#RefugeesWelcome</a> <a href="https://t.co/ZX5BycRTie">pic.twitter.com/ZX5BycRTie</a></p>
<p>— NY Taxi Workers (@NYTWA) <a href="https://twitter.com/NYTWA/status/825482542564438016">January 28, 2017</a></p></blockquote>
<p><script async src="//platform.twitter.com/widgets.js" charset="utf-8"></script></p>
<p>മുസ്ലിം വിരുദ്ധ നിയമത്തില്&#x200d; ട്രംപ് ഒപ്പുവെച്ചതിനു പിന്നാലെ ടാക്‌സി ഡ്രൈവര്&#x200d;മാരുടെ സഖ്യം സോഷ്യല്&#x200d; മീഡിയയില്&#x200d; പ്രസിദ്ധീകരിച്ച കുറിപ്പ് ശക്തമായിരുന്നു. സെപ്തംബര്&#x200d; 11-നേക്കാള്&#x200d; വലിയ വെറുപ്പിന്റെ അന്തരീക്ഷമാണ് അമേരിക്കയില്&#x200d; ഉള്ളതെന്നും ട്രംപ് പ്രൊഫഷണല്&#x200d; ഡ്രൈവര്&#x200d;മാരുടെ ജീവിതം അപകടത്തിലാക്കുകയാണെന്നും പ്രസിഡണ്ടിന്റെ മുസ്ലിം നിരോധനത്തെ അംഗീകരിക്കില്ലെന്നും കുറിപ്പില്&#x200d; പറയുന്നു.</p>
<p>&#8216;നമുക്ക് നിശ്ശബ്ദരായിരിക്കാന്&#x200d; കഴിയില്ല. ഒരിക്കല്&#x200d; നമ്മെ സ്വാഗതം ചെയ്ത നാട്ടിലേക്ക് ആളുകളെ സ്വാഗതം ചെയ്യുന്നതിനു വേണ്ടിയാണ് നാം ജോലിക്കു പോകുന്േനത്. നാം ഭിന്നിക്കുകയില്ല.&#8217; &#8211; ടാക്‌സി വര്&#x200d;ക്കേഴ്‌സ് ട്വിറ്ററില്&#x200d; കുറിച്ചു.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">No cabs in this line at JFK terminal 4. <a href="https://twitter.com/hashtag/NoBanNoWall?src=hash">#NoBanNoWall</a> <a href="https://twitter.com/hashtag/RefugeesWelcome?src=hash">#RefugeesWelcome</a> <a href="https://t.co/ZX5BycRTie">pic.twitter.com/ZX5BycRTie</a></p>
<p>— NY Taxi Workers (@NYTWA) <a href="https://twitter.com/NYTWA/status/825482542564438016">January 28, 2017</a></p></blockquote>
<p><script async src="//platform.twitter.com/widgets.js" charset="utf-8"></script></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ny-taxi-workers-against-trumps-law.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കലായിസ് അഭയാര്‍ത്ഥി ക്യാമ്പ് പൊളിക്കാന്‍ നടപടി തുടങ്ങി</title>
		<link>https://www.chandrikadaily.com/kalais-refugee-shelter-home.html</link>
					<comments>https://www.chandrikadaily.com/kalais-refugee-shelter-home.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 24 Oct 2016 20:10:29 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[kalais]]></category>
		<category><![CDATA[refugee]]></category>
		<category><![CDATA[syrian refugees]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=4664</guid>

					<description><![CDATA[പാരിസ്: വടക്കന്‍ ഫ്രാന്‍സിലെ തുറമുഖ നഗരമായ കലായിസില്‍ ഏഴായിരത്തോളം പേര്‍ കഴിയുന്ന ജംഗിള്‍ അഭയാര്‍ത്ഥി ക്യാമ്പ് ഫ്രഞ്ച് അധികാരികള്‍ പൊളിച്ചുനീക്കുന്നു. ഇതിന്റെ ഭാഗമായി അഭയാര്‍ത്ഥികളെ രാജ്യത്ത് മറ്റ് ക്യാമ്പുകളിലേക്ക് മാറ്റിത്തുടങ്ങി. 1200ലേറെ പൊലീസുകാരും ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്. അധികാരികളുടെ ഉത്തരവ് അംഗീകരിച്ച് അഭയാര്‍ത്ഥികളില്‍ പലരും മറ്റ് ക്യാമ്പുകളിലേക്ക് പോകാന്‍ സന്നദ്ധരായി. കലായിസ് വഴി ബ്രിട്ടനിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന ചില അഭയാര്‍ത്ഥികള്‍ പൊലീസ് നടപടിയെ ചെറുക്കുമോ എന്ന് ആശങ്കയുണ്ട്. മുതിര്‍ന്നവരാരും കൂടെയില്ലാതെ ക്യാമ്പില്‍ കഴിയുന്ന 1300ഓളം കുട്ടികളില്‍ ഏതാനും പേരെ [&#8230;]]]></description>
										<content:encoded><![CDATA[<p>പാരിസ്: വടക്കന്&#x200d; ഫ്രാന്&#x200d;സിലെ തുറമുഖ നഗരമായ കലായിസില്&#x200d; ഏഴായിരത്തോളം പേര്&#x200d; കഴിയുന്ന ജംഗിള്&#x200d; അഭയാര്&#x200d;ത്ഥി ക്യാമ്പ് ഫ്രഞ്ച് അധികാരികള്&#x200d; പൊളിച്ചുനീക്കുന്നു. ഇതിന്റെ ഭാഗമായി അഭയാര്&#x200d;ത്ഥികളെ രാജ്യത്ത് മറ്റ് ക്യാമ്പുകളിലേക്ക് മാറ്റിത്തുടങ്ങി. 1200ലേറെ പൊലീസുകാരും ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്. അധികാരികളുടെ ഉത്തരവ് അംഗീകരിച്ച് അഭയാര്&#x200d;ത്ഥികളില്&#x200d; പലരും മറ്റ് ക്യാമ്പുകളിലേക്ക് പോകാന്&#x200d; സന്നദ്ധരായി. കലായിസ് വഴി ബ്രിട്ടനിലേക്ക് പോകാന്&#x200d; ആഗ്രഹിക്കുന്ന ചില അഭയാര്&#x200d;ത്ഥികള്&#x200d; പൊലീസ് നടപടിയെ ചെറുക്കുമോ എന്ന് ആശങ്കയുണ്ട്.</p>
<p>മുതിര്&#x200d;ന്നവരാരും കൂടെയില്ലാതെ ക്യാമ്പില്&#x200d; കഴിയുന്ന 1300ഓളം കുട്ടികളില്&#x200d; ഏതാനും പേരെ ബ്രിട്ടന്&#x200d; സ്വീകരിക്കും. ഏറെ പ്രയാസപ്പെടുന്ന അഭയാര്&#x200d;ത്ഥികളെ സ്വീകരിക്കാന്&#x200d; അനുവദിക്കുന്ന നിയമപ്രകാരമാണ് അനാഥരായ കുട്ടികളെ ബ്രിട്ടന്&#x200d; ഏറ്റെടുക്കുന്നത്. ഇവരില്&#x200d; ആദ്യസംഘം ഇന്നലെ ബ്രിട്ടനിലെത്തി. പുതിയ അഭയാര്&#x200d;ത്ഥികള്&#x200d;ക്ക് സൗകര്യമൊരുക്കുന്നതിന് ഫ്രാന്&#x200d;സിലെ 450 ക്യാമ്പുകളില്&#x200d; പുതുതായി 7500 കിടക്കകള്&#x200d; കൊണ്ടുവന്നിട്ടുണ്ട്. മനുഷ്യാവകാശ സംഘടനകളുടെയും സന്നദ്ധ പ്രവര്&#x200d;ത്തകരുടെയും പ്രതിഷേധം വകവെക്കാതെയാണ് കലായിസ് അഭയാര്&#x200d;ത്ഥി ക്യാമ്പ് ഫ്രഞ്ച് അധികാരികള്&#x200d; പൊളിച്ചുനീക്കുന്നത്. ക്യാമ്പിലെ അഭയാര്&#x200d;ത്ഥികള്&#x200d;ക്കെല്ലാം മാന്യമായ പരിഗണനയും പുനരധിവാസവും ഉറപ്പാക്കുമെന്ന് ഫ്രഞ്ച് ആഭ്യന്തര മന്ത്രി ബെര്&#x200d;ണാഡ് കസീന്&#x200d; വ്യക്തമാക്കിയിട്ടുണ്ട്.</p>
<p>കഴിഞ്ഞ ഫെബ്രുവരിയിലും മാര്&#x200d;ച്ചിലും ജംഗിള്&#x200d; ക്യാമ്പിന്റെ പകുതിയോളം ഭാഗം ഫ്രാന്&#x200d;സ് ഒഴിപ്പിച്ചിരുന്നു. അംഗസംഖ്യ വീണ്ടും ക്രമാതീതമായി വര്&#x200d;ധിച്ചു തുടങ്ങിയ സാഹചര്യത്തിലാണ് അധികൃതര്&#x200d; ക്യാമ്പ് പൂര്&#x200d;ണമായും പൊളിച്ചുനീക്കാന്&#x200d; തീരുമാനിച്ചത്. ക്യാമ്പ് ലക്ഷ്യമാക്കി കൂടുതല്&#x200d; അഭയാര്&#x200d;ത്ഥികള്&#x200d; എത്തിക്കൊണ്ടിരിക്കുകയാണെന്നും അത് ഒഴിവാക്കാന്&#x200d; പൊളിച്ചുനീക്കുകയല്ലാതെ മറ്റു മാര്&#x200d;ഗമില്ലെന്നും അധികാരികള്&#x200d; പറയുന്നു.<br />
കലായിസില്&#x200d;നിന്ന് ബ്രിട്ടനിലേക്ക് കടക്കാനാണ് അഭയാര്&#x200d;ത്ഥികള്&#x200d; ശ്രമിക്കുന്നത്. കുടിയേറ്റക്കാരെക്കൊണ്ട് വീര്&#x200d;പ്പുമുട്ടുന്ന നഗരത്തില്&#x200d;നിന്ന് ക്യാമ്പ് പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് കലായിസിലെ ബിസിനസുകാരും ട്രക്കര്&#x200d;മാരും കൃഷിക്കാരും മറ്റും ഇവിടത്തെ പ്രധാന ഹൈവേ ഉപരോധിച്ചിരുന്നു. ബ്രിട്ടനിലേക്ക് പോകുന്ന ട്രക്കുകളും മറ്റ് വാഹനങ്ങളും അഭയാര്&#x200d;ത്ഥികള്&#x200d; തടഞ്ഞുനിര്&#x200d;ത്തുക പതിവാണ്. അഭയാര്&#x200d;ത്ഥികളില്&#x200d;നിന്ന് വാഹനങ്ങളെ രക്ഷിക്കാന്&#x200d; പ്രദേശത്ത്് രണ്ടായിരത്തോളം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kalais-refugee-shelter-home.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
