<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>refugees &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/refugees/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 04 Aug 2025 02:58:07 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>refugees &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>യമനില്‍ അഭയാര്‍ഥികള്‍ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് അപകം; 68 മരണം; നിരവധി പേരെ കാണാതായി</title>
		<link>https://www.chandrikadaily.com/a-boat-carrying-refugees-capsizes-in-yemen-68-death-many-people-are-missing.html</link>
					<comments>https://www.chandrikadaily.com/a-boat-carrying-refugees-capsizes-in-yemen-68-death-many-people-are-missing.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 04 Aug 2025 02:58:07 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[refugees]]></category>
		<category><![CDATA[world news]]></category>
		<category><![CDATA[yeman]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=349338</guid>

					<description><![CDATA[154 എത്യോപ്യന്‍ അഭയാര്‍ഥികളുമായി പോയ ബോട്ടാണ് അപകടത്തില്‍പെട്ടത്.]]></description>
										<content:encoded><![CDATA[<p>യമനില്&#x200d; അഭയാര്&#x200d;ഥികള്&#x200d; സഞ്ചരിച്ച ബോട്ട് മറിഞ്ഞ് 68 പേര്&#x200d; മരിച്ചു. 154 എത്യോപ്യന്&#x200d; അഭയാര്&#x200d;ഥികളുമായി പോയ ബോട്ടാണ് അപകടത്തില്&#x200d;പെട്ടത്. ഇതില്&#x200d; 74 പേരെ കാണാതായെന്നാണ് റിപ്പോര്&#x200d;ട്ട്.</p>
<p>യമന്റെ തെക്കന്&#x200d; പ്രവിശ്യയായ അബ്യാനിലാണ് അപകടം. സംഭത്തില്&#x200d; 10 പേരെ മാത്രമാണ് രക്ഷപ്പെടുത്താനായതെന്ന് അധികൃതര്&#x200d; അറിയിച്ചു. ഗള്&#x200d;ഫ് &#8211; അറബ് രാജ്യങ്ങളിലേക്ക് ആഫ്രിക്കന്&#x200d; മേഖലയില്&#x200d; നിന്ന് പോകുന്ന കുടിയേറ്റക്കാര്&#x200d; ജോലി തേടി യാത്ര ചെയ്യുന്ന പ്രധാന മാര്&#x200d;ഗമാണ് യമന്&#x200d;. സമീപ മാസങ്ങളിലും ബോട്ടപകടങ്ങള്&#x200d; പ്രദേശത്തുണ്ടായിട്ടുണ്ട്.</p>
<p>ഖാന്&#x200d;ഫറില്&#x200d; 54 കുടിയേറ്റക്കാരുടെ മൃതദേഹങ്ങള്&#x200d; കരയില്&#x200d; നിന്ന് കണ്ടെത്തി. ഇതിനുപുറമെയുള്ള മറ്റ് 14 പേരെ അബ്യാന്&#x200d; പ്രവിശ്യാ തലസ്ഥാനമായ സിന്&#x200d;ജിബാറിലെ ആശുപത്രി മോര്&#x200d;ച്ചറിയിലേക്ക് കൊണ്ടുപോയതായും ഐഒഎം യെമന്&#x200d; മേധാവി അബ്ദുസത്തര്&#x200d; എസോവ് അസോസിയേറ്റഡ് പ്രസ്സിനോട് വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-boat-carrying-refugees-capsizes-in-yemen-68-death-many-people-are-missing.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ഞങ്ങളെ ഒന്ന് കടത്തിവിടൂ&#8217; ; സമൂഹമാധ്യമങ്ങളില്&#x200d; ചര്&#x200d;ച്ചയായി മെക്‌സിക്കന്&#x200d; പട്ടാളക്കാരന്റെ തോക്കിന് മുന്&#x200d;പില്&#x200d; ജീവിതത്തിനായി കേഴുന്ന അമ്മയുടെയും മകന്റെയും ചിത്രം</title>
		<link>https://www.chandrikadaily.com/refugees-issue-in-mexico.html</link>
					<comments>https://www.chandrikadaily.com/refugees-issue-in-mexico.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Fri, 26 Jul 2019 17:00:45 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Mexico]]></category>
		<category><![CDATA[refugees]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=134466</guid>

					<description><![CDATA[അരക്ഷിതാവസ്ഥയുടെ ദൈന്യത വിളിച്ചോതുന്ന ഒരു അമ്മയുടെയും ആറുവയസ്സുകാരന്&#x200d; മകന്റെയും ചിത്രമാണ് ഇപ്പോള്&#x200d; സോഷ്യല്&#x200d;ലോകത്ത് പ്രചരിക്കുന്നത്. മെക്‌സിക്കന്&#x200d; പട്ടാളക്കാരന്റെ തോക്കിന് മുന്&#x200d;പില്&#x200d; ജീവിതത്തിനായി കേഴുന്ന അമ്മയുടെയും മകന്റെയും ചിത്രം പകര്&#x200d;ത്തിയത് റോയിട്ടേഴ്‌സ് ഫോട്ടോഗ്രാഫര്&#x200d; ജോസ് ലൂയിസ് ഗോണ്&#x200d;സാലസാണ്. അമേരിക്കയിലേയ്ക്ക് കടക്കാനെത്തിയ ഗ്വാട്ടിമാല സ്വദേശിനിയായ യുവതിയെയും അവളുടെ ആറു വയസ്സുകാരനായ മകനെയും അതിര്&#x200d;ത്തിയില്&#x200d; മെക്‌സിക്കന്&#x200d; സുരക്ഷാഭടന്&#x200d; തടയുന്ന ചിത്രമാണ് ഇത്. ലെറ്റി പെരെസും അവരുടെ മകന്&#x200d; ആന്തണി ഡയസും 2400ല്&#x200d; അധികം കിലോമീറ്റര്&#x200d; സഞ്ചരിച്ചാണ് ഗ്വാട്ടിമാലയില്&#x200d;നിന്ന് അമേരിക്കന്&#x200d; അതിര്&#x200d;ത്തി പട്ടണമായ [&#8230;]]]></description>
										<content:encoded><![CDATA[
<p>അരക്ഷിതാവസ്ഥയുടെ ദൈന്യത വിളിച്ചോതുന്ന ഒരു അമ്മയുടെയും ആറുവയസ്സുകാരന്&#x200d; മകന്റെയും ചിത്രമാണ് ഇപ്പോള്&#x200d; സോഷ്യല്&#x200d;ലോകത്ത് പ്രചരിക്കുന്നത്. മെക്‌സിക്കന്&#x200d; പട്ടാളക്കാരന്റെ തോക്കിന് മുന്&#x200d;പില്&#x200d; ജീവിതത്തിനായി കേഴുന്ന അമ്മയുടെയും മകന്റെയും ചിത്രം  പകര്&#x200d;ത്തിയത് റോയിട്ടേഴ്‌സ് ഫോട്ടോഗ്രാഫര്&#x200d; ജോസ് ലൂയിസ് ഗോണ്&#x200d;സാലസാണ്.</p>



<p>അമേരിക്കയിലേയ്ക്ക് കടക്കാനെത്തിയ ഗ്വാട്ടിമാല സ്വദേശിനിയായ യുവതിയെയും അവളുടെ ആറു വയസ്സുകാരനായ മകനെയും  അതിര്&#x200d;ത്തിയില്&#x200d; മെക്‌സിക്കന്&#x200d; സുരക്ഷാഭടന്&#x200d; തടയുന്ന ചിത്രമാണ് ഇത്. </p>



<p>ലെറ്റി പെരെസും അവരുടെ മകന്&#x200d; ആന്തണി ഡയസും 2400ല്&#x200d; അധികം കിലോമീറ്റര്&#x200d; സഞ്ചരിച്ചാണ് ഗ്വാട്ടിമാലയില്&#x200d;നിന്ന് അമേരിക്കന്&#x200d; അതിര്&#x200d;ത്തി പട്ടണമായ സ്യുഡാഡ് ജുവാരസിലെത്തിയത്. എന്നാല്&#x200d; അതിര്&#x200d;ത്തിയില്&#x200d; സുക്ഷാ സേന അവരെ തടയുകയായിരുന്നു. </p>



<p>തോക്കേന്തി നില്&#x200d;ക്കുന്ന സൈനികനെയും നിലത്തിരുന്ന് ഒരു കൈകൊണ്ട് മകനെ ചേര്&#x200d;ത്തു പിടിച്ച് മറു കൈകൊണ്ട് മുഖംപൊത്തി കരയുന്ന യുവതിയെയും ചിത്രത്തില്&#x200d; കാണാം</p>



<p>. മകന്റെ ഭാവിയെക്കരുതിയാണ് അമേരിക്കയിലേയ്ക്ക് കടക്കാന്&#x200d; അവള്&#x200d; ശ്രമിക്കുന്നത്. അതിനായി ആ സൈനികന്റെ കാലുപിടിക്കാന്&#x200d; അവള്&#x200d; തയ്യാറായിരുന്നു. എന്നാല്&#x200d; ഉത്തരവുകള്&#x200d; അനുസരിക്കുക മാത്രമാണ് താന്&#x200d; ചെയ്യുന്നതെന്നും അതിര്&#x200d;ത്തി കടക്കാന്&#x200d; അനുവദിക്കില്ലെന്നും സൈനികന്&#x200d; നിലപാടെടുത്തതായി ഫോട്ടോഗ്രാഫര്&#x200d; ജോസ് ലൂയിസ് ഗോണ്&#x200d;സാലസ് പറയുന്നു</p>



<p>ഗ്വാട്ടിമാല, ഹോണ്ടുറാസ്, നിക്കാരഗ്വ തുടങ്ങിയ മധ്യ അമേരിക്കന്&#x200d; രാജ്യങ്ങളില്&#x200d;നിന്ന് യുഎസിലേയ്ക്കുള്ള അഭയാര്&#x200d;ഥി പ്രവാഹം തടയുന്നതില്&#x200d; മെക്‌സിക്കോയുടെ ദേശീയ സുരക്ഷാ വിഭാഗം നടത്തുന്ന ശ്രമങ്ങള്&#x200d; വ്യക്തമാക്കുന്നതാണ് പുറത്തുവന്നിരിക്കുന്ന ചിത്രം. <br>
സമൂഹമാധ്യമങ്ങളില്&#x200d; വലിയ തോതില്&#x200d; ചിത്രം ചര്&#x200d;ച്ചചെയ്യപ്പെടുന്നുണ്ട്. മനുഷ്യത്വരഹിതമായ നിലപാടാണ് മെക്‌സിക്കോയുടെ ദേശീയ സുരക്ഷാ വിഭാഗം അതിര്&#x200d;ത്തിയില്&#x200d; സ്വീകരിക്കുന്നതെന്നുള്ള വിമര്&#x200d;ശനവും ഈ ചിത്രം ഉയര്&#x200d;ത്തിവിട്ടിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/refugees-issue-in-mexico.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അഭയാര്&#x200d;ഥികളുടെ ബോട്ട് മെഡിറ്ററേനിയന്&#x200d; കടലില്&#x200d; മുങ്ങി : 65 മരണം</title>
		<link>https://www.chandrikadaily.com/65-refugees-died-in-meditaranean-sea.html</link>
					<comments>https://www.chandrikadaily.com/65-refugees-died-in-meditaranean-sea.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Sat, 11 May 2019 10:18:38 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[death]]></category>
		<category><![CDATA[meditaranien sea]]></category>
		<category><![CDATA[refugees]]></category>
		<category><![CDATA[Tunisia]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=126927</guid>

					<description><![CDATA[മെഡിറ്ററേനിയന്&#x200d; കടലില്&#x200d; അഭയാര്&#x200d;ഥികളുമായി പോയ ബോട്ട് മുങ്ങി 65 പേര്&#x200d; മരിച്ചു. സ്ഫാക്‌സ് തീരത്തിന് 40 നോട്ടിക്കല്&#x200d; മൈല്&#x200d; അകലെ വെച്ചാണ് 70 പേരുമായി പോയ ബോട്ട് മുങ്ങിയതെന്ന് ടുണീഷ്യയിലെ ഔദ്യോഗിക വാര്&#x200d;ത്താ ഏജന്&#x200d;സി റിപ്പോര്&#x200d;ട്ട് ചെയ്തു. ബംഗ്ലാദേശ്, മൊറോക്കോ പൗരന്മാരും മരിച്ചവരില്&#x200d; ഉള്&#x200d;പ്പെടുന്നു. നാല് പേരുടെ മൃതദേഹങ്ങള്&#x200d; മാത്രമേ ഇതുവരെ കണ്ടെത്താന്&#x200d; കഴിഞ്ഞിട്ടുള്ളൂ. ബാക്കിയുള്ളവര്&#x200d;ക്കായുള്ള തെരച്ചില്&#x200d; നടക്കുകയാണ്. അപകടത്തില്&#x200d;പ്പെട്ട കുറച്ചു പേരെ മത്സ്യബന്ധനത്തിന് പോയവര്&#x200d; രക്ഷിച്ച് കരയില്&#x200d; എത്തിച്ചു. ടുണീഷ്യന്&#x200d; തീരത്തിന് സമീപത്ത് വെച്ചാണ് ബോട്ട് [&#8230;]]]></description>
										<content:encoded><![CDATA[
<p> മെഡിറ്ററേനിയന്&#x200d; കടലില്&#x200d; അഭയാര്&#x200d;ഥികളുമായി പോയ ബോട്ട് മുങ്ങി 65 പേര്&#x200d; മരിച്ചു. സ്ഫാക്‌സ് തീരത്തിന് 40 നോട്ടിക്കല്&#x200d; മൈല്&#x200d; അകലെ വെച്ചാണ് 70 പേരുമായി പോയ ബോട്ട് മുങ്ങിയതെന്ന് ടുണീഷ്യയിലെ ഔദ്യോഗിക വാര്&#x200d;ത്താ ഏജന്&#x200d;സി റിപ്പോര്&#x200d;ട്ട് ചെയ്തു. ബംഗ്ലാദേശ്, മൊറോക്കോ പൗരന്മാരും മരിച്ചവരില്&#x200d; ഉള്&#x200d;പ്പെടുന്നു. നാല് പേരുടെ മൃതദേഹങ്ങള്&#x200d; മാത്രമേ ഇതുവരെ കണ്ടെത്താന്&#x200d; കഴിഞ്ഞിട്ടുള്ളൂ. ബാക്കിയുള്ളവര്&#x200d;ക്കായുള്ള തെരച്ചില്&#x200d; നടക്കുകയാണ്. അപകടത്തില്&#x200d;പ്പെട്ട കുറച്ചു പേരെ മത്സ്യബന്ധനത്തിന് പോയവര്&#x200d; രക്ഷിച്ച് കരയില്&#x200d; എത്തിച്ചു. ടുണീഷ്യന്&#x200d; തീരത്തിന് സമീപത്ത് വെച്ചാണ് ബോട്ട് മുങ്ങിയത്.  യൂറോപ്പിലേക്ക് കടക്കാനുള്ള എളുപ്പവഴിയായായി കരുതിയാണ് അഭയാര്&#x200d;ഥികള്&#x200d; മെഡിറ്ററേനിയന്&#x200d; കടല്&#x200d; മാര്&#x200d;ഗം സ്വീകരിച്ചത്. ലിബിയയിലെ പടിഞ്ഞാറന്&#x200d; തീരം ലക്ഷ്യമാക്കിയാണ് മെഡിറ്ററേനിയന്&#x200d; കടല്&#x200d; മുറിച്ച് കടക്കാന്&#x200d; അഭയാര്&#x200d;ഥികള്&#x200d; ശ്രമിച്ചത്. യുണൈറ്റഡ് നേഷന്&#x200d;സ് റഫ്യൂജി ഏജന്&#x200d;സിയാണ് വാര്&#x200d;ത്ത പുറത്ത് വിട്ടത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/65-refugees-died-in-meditaranean-sea.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കാല്&#x200d;ലക്ഷം യമനികളെ  പുന:രധിവസിപ്പിക്കുമെന്ന് ഖത്തര്&#x200d;</title>
		<link>https://www.chandrikadaily.com/qatar-unhcr-agree-to-rehabilitate-26000-yemeni-refugees.html</link>
					<comments>https://www.chandrikadaily.com/qatar-unhcr-agree-to-rehabilitate-26000-yemeni-refugees.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 18 Dec 2018 06:07:56 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[qatar]]></category>
		<category><![CDATA[refugees]]></category>
		<category><![CDATA[yeman]]></category>
		<category><![CDATA[YEMEN]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=114058</guid>

					<description><![CDATA[ദോഹ: ആഭ്യന്തരസംഘര്&#x200d;ഷത്തില്&#x200d; വാസസ്ഥലം നഷ്ടപ്പെട്ട കാല്&#x200d; ലക്ഷം യമനികളെ പുന:രധിവസിപ്പിക്കുമെന്ന് ഖത്തര്&#x200d; ഭരണകൂടം. ഇക്കാര്യത്തില്&#x200d; ഖത്തറും യുഎന്നും ഉടമ്പടിയില്&#x200d; ഒപ്പിട്ടു. നാല് വര്&#x200d;ഷത്തെ ആഭ്യന്തര യുദ്ധത്തില്&#x200d; വീട് നഷ്ടപ്പെട്ട 26,000 പേര്&#x200d;ക്കാണ് വീട് നല്&#x200d;കുന്നത്. ദോഹയില്&#x200d; നടന്ന ഉച്ചകോടിയില്&#x200d; യമനിലെ വികസന പ്രവര്&#x200d;ത്തനങ്ങളുമായി ബന്ധപ്പെട്ട് ഖത്തര്&#x200d; ഡവലപ്പ്‌മെന്റ് ഫണ്ട്, ഖത്തര്&#x200d; ചാരിറ്റി, യുഎന്&#x200d; ഹൈകമ്മീഷണര്&#x200d; ഫോര്&#x200d; റഫ്യൂജീസ് (യുഎന്&#x200d;എച്ച്‌സിആര്&#x200d;) എന്നിവര്&#x200d; വിവിധ ഉടമ്പടികളില്&#x200d; ധാരണയായി. പുന:രധിവാസത്തിന്റെ ഭാഗമായി യമനില്&#x200d; തന്നെയാണ് വീടുകള്&#x200d; നിര്&#x200d;മിക്കുന്നത്. നിര്&#x200d;മാണ പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്ക് യുഎന്&#x200d;എച്ച്‌സിആര്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>ദോഹ: ആഭ്യന്തരസംഘര്&#x200d;ഷത്തില്&#x200d; വാസസ്ഥലം നഷ്ടപ്പെട്ട കാല്&#x200d; ലക്ഷം യമനികളെ പുന:രധിവസിപ്പിക്കുമെന്ന് ഖത്തര്&#x200d; ഭരണകൂടം. ഇക്കാര്യത്തില്&#x200d; ഖത്തറും യുഎന്നും ഉടമ്പടിയില്&#x200d; ഒപ്പിട്ടു.<br />
നാല് വര്&#x200d;ഷത്തെ ആഭ്യന്തര യുദ്ധത്തില്&#x200d; വീട് നഷ്ടപ്പെട്ട 26,000 പേര്&#x200d;ക്കാണ് വീട് നല്&#x200d;കുന്നത്. ദോഹയില്&#x200d; നടന്ന ഉച്ചകോടിയില്&#x200d; യമനിലെ വികസന പ്രവര്&#x200d;ത്തനങ്ങളുമായി ബന്ധപ്പെട്ട് ഖത്തര്&#x200d; ഡവലപ്പ്‌മെന്റ് ഫണ്ട്, ഖത്തര്&#x200d; ചാരിറ്റി, യുഎന്&#x200d; ഹൈകമ്മീഷണര്&#x200d; ഫോര്&#x200d; റഫ്യൂജീസ് (യുഎന്&#x200d;എച്ച്‌സിആര്&#x200d;) എന്നിവര്&#x200d; വിവിധ ഉടമ്പടികളില്&#x200d; ധാരണയായി. പുന:രധിവാസത്തിന്റെ ഭാഗമായി യമനില്&#x200d; തന്നെയാണ് വീടുകള്&#x200d; നിര്&#x200d;മിക്കുന്നത്. നിര്&#x200d;മാണ പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്ക് യുഎന്&#x200d;എച്ച്‌സിആര്&#x200d; മേല്&#x200d;നോട്ടം വഹിക്കും.<br />
യുദ്ധാനന്തരം ദാരിദ്രവും പട്ടിണിയും തൊഴിലില്ലായ്മയും രൂക്ഷമായ യമനില്&#x200d; സമാധാന ശ്രമങ്ങള്&#x200d;ക്കും പാലായനം ചെയ്ത കുടുംബങ്ങളെ പുന:രധിവസിപ്പിക്കാനും യുഎന്&#x200d; മുന്നിട്ടിറങ്ങിയിരിക്കുകയാണ്. നാലു വര്&#x200d;ഷം നീണ്ടു നിന്ന യുദ്ധത്തില്&#x200d; 60,000 പേര്&#x200d; കൊല്ലപ്പെട്ടതായാണ് കണക്കുകള്&#x200d;. എട്ട് മില്യണ്&#x200d; ജനങ്ങള്&#x200d; സംഘര്&#x200d;ഷത്തിന്റെ ദുരന്തഫലങ്ങള്&#x200d; അനുഭവിക്കുന്നു. പിന്നാലെ രാജ്യത്ത് ദാരിദ്രവും രോഗങ്ങളും പിടിമുറുക്കി. യുദ്ധത്തെ തുടര്&#x200d;ന്ന് രണ്ട് മില്യണ്&#x200d; ജനങ്ങള്&#x200d; അയല്&#x200d;രാജ്യങ്ങളിലേക്ക് പാലായനം ചെയ്തതായി യുഎന്&#x200d;എച്ച്‌സിആര്&#x200d; വ്യക്തമാക്കി. അതിനിടെ ആഭ്യന്തര യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്&#x200d; നടന്നു വരികയാണ്. പ്രശ്‌ന പരിഹാരത്തിനുള്ള ആദ്യ പടിയായി എല്ലാ കക്ഷികളെയും ചേര്&#x200d;ത്തുള്ള താല്&#x200d;ക്കാലിക സര്&#x200d;ക്കാര്&#x200d; രൂപീകരിക്കണമെന്ന് ഹൂതികള്&#x200d; ആവശ്യപ്പെട്ടു.<br />
ഹുദൈദയെ സ്വതന്ത്ര മേഖലയായി നിലനിര്&#x200d;ത്തണമെന്നും ഹൂതികള്&#x200d; ആവശ്യം ഉന്നയിച്ചിട്ടുണ്ട്. പ്രശ്‌നം പരിഹരിക്കാമെന്ന പ്രതീക്ഷയിലാണ് യുഎന്&#x200d; നടപടികളുമായി മുന്നോട്ടു പോകുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/qatar-unhcr-agree-to-rehabilitate-26000-yemeni-refugees.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഏഴ് കോടി അഭയാര്&#x200d;ത്ഥികള്&#x200d; യൂറോപ്പിലും പ്രതിസന്ധി</title>
		<link>https://www.chandrikadaily.com/refugee-crisis-in-europe.html</link>
					<comments>https://www.chandrikadaily.com/refugee-crisis-in-europe.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Wed, 04 Jul 2018 05:19:40 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[refugees]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=93036</guid>

					<description><![CDATA[കെ. മൊയ്തീന്&#x200d;കോയ ലോകമെമ്പാടും ഭയാനകമായ നിലയിലുള്ള അഭയാര്&#x200d;ത്ഥികളുടെ കുത്തൊഴുക്കിന് കാരണക്കാര്&#x200d; ആരാണെന്ന് കണ്ടെത്തുവാന്&#x200d; വലിയ പ്രയാസമില്ല. പ്രധാനമായും പാശ്ചാത്യശക്തികള്&#x200d;! അതുകൊണ്ട് തന്നെ പരിഹാര പദ്ധതി തയാറാക്കാനും ഇതിനുള്ള സാഹചര്യം ഒഴിവാക്കാനും പാശ്ചാത്യര്&#x200d;ക്ക് ഉത്തരവാദിത്തമുണ്ട്. 2017ന്റെ അവസാനത്തില്&#x200d; മുന്&#x200d; വര്&#x200d;ഷത്തേക്കാള്&#x200d; 50 ശതമാനം അധികമാണ് സംഖ്യ. ഏഴ് കോടിയോളം വരുന്നു. ബ്രിട്ടീഷ് ജനസംഖ്യയേക്കാള്&#x200d; കൂടുതല്&#x200d;!! ഈ നൂറ്റാണ്ട് അഭിമുഖീകരിക്കുന്ന സങ്കീര്&#x200d;ണ്ണ പ്രശ്‌നം അഭയാര്&#x200d;ത്ഥികള്&#x200d;. ഇവയൊന്നും സ്വയം ഉണ്ടായതല്ല; മറിച്ച് പാശ്ചാത്യശക്തികളുടെ യുദ്ധകൊതിയും വെട്ടിപ്പിടിക്കല്&#x200d; തന്ത്രവും ആയുധ കച്ചവടവും സൃഷ്ടിച്ച [&#8230;]]]></description>
										<content:encoded><![CDATA[<p><strong>കെ. മൊയ്തീന്&#x200d;കോയ</strong></p>
<p>ലോകമെമ്പാടും ഭയാനകമായ നിലയിലുള്ള അഭയാര്&#x200d;ത്ഥികളുടെ കുത്തൊഴുക്കിന് കാരണക്കാര്&#x200d; ആരാണെന്ന് കണ്ടെത്തുവാന്&#x200d; വലിയ പ്രയാസമില്ല. പ്രധാനമായും പാശ്ചാത്യശക്തികള്&#x200d;! അതുകൊണ്ട് തന്നെ പരിഹാര പദ്ധതി തയാറാക്കാനും ഇതിനുള്ള സാഹചര്യം ഒഴിവാക്കാനും പാശ്ചാത്യര്&#x200d;ക്ക് ഉത്തരവാദിത്തമുണ്ട്. 2017ന്റെ അവസാനത്തില്&#x200d; മുന്&#x200d; വര്&#x200d;ഷത്തേക്കാള്&#x200d; 50 ശതമാനം അധികമാണ് സംഖ്യ. ഏഴ് കോടിയോളം വരുന്നു. ബ്രിട്ടീഷ് ജനസംഖ്യയേക്കാള്&#x200d; കൂടുതല്&#x200d;!! ഈ നൂറ്റാണ്ട് അഭിമുഖീകരിക്കുന്ന സങ്കീര്&#x200d;ണ്ണ പ്രശ്‌നം അഭയാര്&#x200d;ത്ഥികള്&#x200d;. ഇവയൊന്നും സ്വയം ഉണ്ടായതല്ല; മറിച്ച് പാശ്ചാത്യശക്തികളുടെ യുദ്ധകൊതിയും വെട്ടിപ്പിടിക്കല്&#x200d; തന്ത്രവും ആയുധ കച്ചവടവും സൃഷ്ടിച്ച ഭയാനകതയുടെ ദുരന്ത സംഭവങ്ങളാണ്.<br />
അഭയാര്&#x200d;ത്ഥികളേയും അനധികൃത കുടിയേറ്റക്കാരേയും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാതെ ഉഴലുകയാണ് യൂറോപ്പും അമേരിക്കയും. &#8216;വിതച്ചതേ കൊയ്യൂ&#8217; ഇത്രയധികം അഭയാര്&#x200d;ത്ഥികള്&#x200d; മധ്യപൗരസ്ത്യ ദേശത്ത് നിന്നും വടക്കന്&#x200d; ആഫ്രിക്കന്&#x200d; രാജ്യങ്ങളില്&#x200d; നിന്നും ഒഴുകുന്നത് പാശ്ചാത്യനാടുകള്&#x200d; ഇവിടങ്ങളില്&#x200d; നടത്തുന്ന ആക്രമണം മൂലമാണെന്ന് യു.എന്&#x200d;. റിപ്പോര്&#x200d;ട്ടില്&#x200d; വ്യക്തമാക്കുന്നുണ്ട്. അമേരിക്കയും ബ്രിട്ടനും ഫ്രാന്&#x200d;സും റഷ്യയും ഉള്&#x200d;പ്പെടെ വന്&#x200d;ശക്തികള്&#x200d; വര്&#x200d;ഷങ്ങളായി ഇവിടങ്ങളില്&#x200d; തീമഴ വര്&#x200d;ഷിക്കുകയാണല്ലോ. സിറിയ, യമന്&#x200d; എന്നിവിടങ്ങളില്&#x200d; നിന്നാണ് അടുത്ത കാലത്തായി വന്&#x200d;തോതില്&#x200d; അഭയാര്&#x200d;ത്ഥി പ്രവാഹം യൂറോപ്പിന് ഭീഷണിയായത്. ഇറാഖ്, ലിബിയ, അഫ്ഗാനിസ്താന്&#x200d; എന്നിവിടങ്ങളില്&#x200d; നിന്ന് നേരത്തെയുണ്ട്. സിറിയയിലെ ആഭ്യന്തര യുദ്ധത്തില്&#x200d; രാജ്യത്തെ ജനസംഖ്യയില്&#x200d; ഭൂരിപക്ഷവും അഭയാര്&#x200d;ത്ഥികളായി. അമേരിക്കക്ക് പുറമെ റഷ്യയും പ്രധാന അക്രമണ ശക്തികളാണ്. സിറിയ, യമന്&#x200d; എന്നിവിടങ്ങളില്&#x200d; നിന്നുള്ള അഭയാര്&#x200d;ത്ഥി പ്രവാഹം ഇപ്പോഴും തുടരുകയുമാണ്. 2017ല്&#x200d; പത്തുലക്ഷം പേര്&#x200d; യൂറോപ്പിലെത്തി. ഈ വര്&#x200d;ഷം ഒരു ലക്ഷമെങ്കിലും എത്തുമെന്നാണ് യു.എന്&#x200d;. അഭയാര്&#x200d;ത്ഥി കാര്യങ്ങള്&#x200d;ക്കുള്ള ഏജന്&#x200d;സിയുടെ നിഗമനം, അഭയാര്&#x200d;ത്ഥികളില്&#x200d; എഴുപത് ശതമാനവും പത്ത് രാജ്യങ്ങളില്&#x200d; നിന്നാണത്രെ.<br />
അഭയാര്&#x200d;ത്ഥികളില്&#x200d; 2.5 കോടി 18 വയസ്സിന് താഴെയുള്ള കുട്ടികളാണെന്ന് വസ്തുത നടുക്കമുളവാക്കുന്നതാണ്. രണ്ടാംലോക മഹായുദ്ധത്തെ തുടര്&#x200d;ന്നുണ്ടായ അഭയാര്&#x200d;ത്ഥി പ്രവാഹത്തിന്റെ പതിന്മടങ്ങാണ് ഇപ്പോഴത്തെ സംഖ്യ. അഭയാര്&#x200d;ത്ഥികളുടെ എണ്ണത്തില്&#x200d; വന്&#x200d;വര്&#x200d;ദ്ധനവിന് കാരണം പ്രധാനമായും സിറിയ, മ്യാന്&#x200d;മര്&#x200d; എന്നീ രാജ്യങ്ങള്&#x200d; ആണ്. സിറിയയില്&#x200d; 5.5 മില്യണ്&#x200d; ആണ്. ഏഴ് വര്&#x200d;ഷത്തിന്നകം നാലു ലക്ഷം മരണം. അഭയാര്&#x200d;ത്ഥികളില്&#x200d; 2.9 മില്യണ്&#x200d; തുര്&#x200d;ക്കി സ്വീകരിച്ചു. ലബനാനിലും ജോര്&#x200d;ദ്ദാനിലുമുള്ള ക്യാമ്പുകളില്&#x200d; 6.60 മില്യണ്&#x200d;, ഇറാഖില്&#x200d; തന്നെ അഭയാര്&#x200d;ത്ഥി സംഖ്യ 2.40 മില്യണ്&#x200d;. ഈജിപ്തില്&#x200d; 1.22,000. സിറിയയിലെ ഫലസ്തീന്&#x200d; ക്യാമ്പില്&#x200d; 4.60 ലക്ഷം. സൗത്ത് സുഡാനിലെ അഭയാര്&#x200d;ത്ഥി സംഖ്യ 7.37 ലക്ഷം. പാക്കിസ്താനില്&#x200d; 1.6 ലക്ഷം അഫ്ഗാന്&#x200d; അഭയാര്&#x200d;ത്ഥികള്&#x200d;. ബംഗ്ലാദേശില്&#x200d; ഏഴ് ലക്ഷം മ്യാന്&#x200d;മര്&#x200d; അഭയാര്&#x200d;ത്ഥികള്&#x200d;.<br />
അഭയാര്&#x200d;ത്ഥികളേയും അനധികൃത കുടിയേറ്റക്കാരെയും വേര്&#x200d;തിരിച്ച് കാണാനാണ് യൂറോപ്പിന്റെ നീക്കം. അമേരിക്ക ആകട്ടെ ഇരുവിഭാഗത്തെയും തടയുന്നു. അമേരിക്കയിലെത്തുന്ന കുടിയേറ്റക്കാരിലെ അമ്മമാരില്&#x200d; നിന്ന് കുട്ടികളെ വേര്&#x200d;തിരിച്ച് പാര്&#x200d;പ്പിക്കുന്ന തീരുമാനം വന്&#x200d; പ്രതിഷേധത്തിന് കാരണമായി. അമേരിക്കന്&#x200d; തെരുവീഥികളില്&#x200d; അമര്&#x200d;ഷം കത്തിപടരുകയാണ്. യൂറോപ്യന്&#x200d; യൂണിയന്റെ അടവ് മറ്റൊരു രീതിയില്&#x200d;. ചൈനയുടെ വന്&#x200d; മതിലിന് സമാനം, യൂറോപ്യന്&#x200d; അതിര്&#x200d;ത്തിയില്&#x200d; അഭയാര്&#x200d;ത്ഥികളെ തടഞ്ഞു നിര്&#x200d;ത്താനാണ് അവരുടെ തീരുമാനം. &#8216;അതിര്&#x200d;ത്തി കോട്ട&#8217; പോലെ സംരക്ഷിക്കുക എന്ന യൂറോപ്യന്&#x200d; യൂണിയന്&#x200d; തന്ത്രം എത്രമാത്രം വിജയിക്കുമെന്ന് പ്രവചിക്കാനാവില്ല. യൂറോപ്പിലേക്കുള്ള വരവ് ലിബിയ, തുര്&#x200d;ക്കി മൊറോക്കോ എന്നീ രാജ്യങ്ങള്&#x200d; വഴിയാണെന്നതിനാല്&#x200d; അവിടങ്ങളില്&#x200d; തന്നെ കൂടുതല്&#x200d; അഭയാര്&#x200d;ത്ഥിക്യാമ്പ് തുറക്കാനാണ് തീരുമാനം. ഇതിന് പുറമെ, അല്&#x200d;ബേനിയ, തൂനീഷ്യ എന്നിവിടങ്ങളിലും ക്യാമ്പ് സ്ഥാപിക്കാനും ഇവയ്ക്ക് ആവശ്യമായി വരുന്ന ഫണ്ട് യൂറോപ്യന്&#x200d; യൂണിയന്&#x200d; അനുവദിക്കാനുമാണ് കഴിഞ്ഞ ആഴ്ചയില്&#x200d; ബ്രസ്സല്&#x200d;സില്&#x200d; യൂണിയന്&#x200d; ഉച്ചകോടി തീരുമാനം. നിലവിലെ അഭയാര്&#x200d;ത്ഥികളെ യൂണിയനിലെ 28 അംഗ രാഷ്ട്രങ്ങളും പങ്കു വെക്കുമത്രെ. ഇറ്റലിക്കാര്&#x200d; ക്ഷുഭിതരാണ്. ആറ് ലക്ഷം അഭയാര്&#x200d;ത്ഥികള്&#x200d; ക്യാമ്പില്&#x200d; പാര്&#x200d;ക്കുന്നുണ്ട്. ഇവരെ പുറത്താക്കുമെന്നാണ് ഇറ്റാലിയന്&#x200d; സര്&#x200d;ക്കാറിന്റെ ഭീഷണി. യൂണിയന്റെ നിലപാടില്&#x200d; പ്രതിഷേധിച്ച് ജര്&#x200d;മ്മന്&#x200d; മന്ത്രിസഭയിലെ വലതുപക്ഷ തീവ്ര നിലപാടുള്ള ആഭ്യന്തരമന്ത്രി രാജി ഭീഷണി മുഴക്കിയത് ആഞ്ചല മെക്കല്&#x200d; സര്&#x200d;ക്കാറിന് ഭീഷണിയായി. ഇറ്റലിയിലേക്കുള്ള മധ്യധരണ്യാഴി വഴിയുള്ള അഭയാര്&#x200d;ത്ഥി ബോട്ട് മുങ്ങി കഴിഞ്ഞ ആഴ്ചയില്&#x200d; നൂറ് പേരാണ് മരിച്ചത്. 2014ന് ശേഷം ഇങ്ങനെ ജീവന്&#x200d; നഷ്ടപ്പെട്ടത് 17,000.<br />
പുതിയ അഭയാര്&#x200d;ത്ഥി പ്രവാഹത്തിന്നിടയില്&#x200d; ഫലസ്തീന്&#x200d; ക്യാമ്പുകള്&#x200d; വിസ്മരിക്കപ്പെടുന്നുണ്ട്. ബംഗ്ലാദേശില്&#x200d; മ്യാന്&#x200d;മര്&#x200d; അഭയാര്&#x200d;ത്ഥി ക്യാമ്പിലെത്തിയ യു.എന്&#x200d;. സെക്രട്ടറി ജനറല്&#x200d; അന്റോണിയോ ഗുട്ടറസ് അവരുടെ പ്രയാസം കണ്ട്, നൊമ്പരപ്പെടുകയാണ്. &#8216;സങ്കല്&#x200d;പ്പിക്കാനാവാത്ത പീഡനമാണ് മ്യാന്&#x200d;മര്&#x200d; സഹോദരര്&#x200d; അനുഭവിച്ചതെന്നാ&#8217;ണ് ഗുട്ടറസിന്റെ പ്രസ്താവന. മനുഷ്യത്വത്തിനും മനുഷ്യാവകാശങ്ങള്&#x200d;ക്കും നേരെയുള്ള കടന്നുകയറ്റമാണ് മ്യാന്&#x200d;മറില്&#x200d; നടന്നത്. ഇതിനെതിരെ ലോക മനസ്സാക്ഷി ഉണരണമെന്നാണ് യു.എന്&#x200d;. സെക്രട്ടറി ജനറല്&#x200d; ആവശ്യപ്പെടുന്നത്. അഭയാര്&#x200d;ത്ഥികളുടെ വിഷമാവസ്ഥ നേരിട്ടറിയാന്&#x200d; ഗുട്ടറസ് എങ്കിലും എത്തിയല്ലോ. തുര്&#x200d;ക്കി പ്രസിഡന്റ് ഉറുദുഗാന്റെ പ്രതിനിധിയായി അദ്ദേഹത്തിന്റെ സഹധര്&#x200d;മ്മിണി കഴിഞ്ഞ മാസം എത്തിയിരുന്നു. തുര്&#x200d;ക്കിയും മറ്റ് അറബ് രാഷ്ട്രങ്ങളും സഹായവുമായി രംഗത്തുള്ളത് ആശ്വാസകരമാണ്. അഭയാര്&#x200d;ത്ഥിപ്രവാഹം അവസാനമില്ലാതെ തുടരുന്നത് ഭയാനകമാണ്. സ്വന്തം നാടുകളില്&#x200d; മെച്ചപ്പെട്ട ജീവിതം നയിച്ചവരെ ആട്ടിയോടിച്ചവരെ തടയുകയാണ് ആവശ്യം. റഷ്യ ഉള്&#x200d;പ്പെടെ പാശ്ചാത്യശക്തികള്&#x200d; മധ്യപൗരസ്ത്യ ദേശത്തും വടക്കന്&#x200d; ആഫ്രിക്കയിലും നടത്തുന്ന ആക്രമണങ്ങള്&#x200d; അവസാനിപ്പിക്കുവാന്&#x200d; തയാറാകുകയാണെങ്കില്&#x200d; മാത്രമെ അഭയാര്&#x200d;ത്ഥി പ്രവാഹം അവസാനിക്കുകയുള്ളു. അഭയാര്&#x200d;ത്ഥികള്&#x200d;ക്ക് സ്വന്തം രാജ്യത്തേക്ക് തിരിച്ചുപോകാനുള്ള അന്തരീക്ഷം സൃഷ്ടിക്കുകയാണ് അടിയന്തിരമായി യു.എന്&#x200d;. ചെയ്യേണ്ടത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/refugee-crisis-in-europe.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇറ്റലി തള്ളിയ അഭയാര്&#x200d;ത്ഥികള്&#x200d;  സ്പാനിഷ് തുറമുഖത്തെത്തി</title>
		<link>https://www.chandrikadaily.com/italy-refugees.html</link>
					<comments>https://www.chandrikadaily.com/italy-refugees.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 17 Jun 2018 16:35:19 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[Italy]]></category>
		<category><![CDATA[refugees]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=90315</guid>

					<description><![CDATA[&#160; മാഡ്രിഡ്: ഇറ്റലിയും മാള്&#x200d;ട്ടയും പ്രവേശനം നിഷേധിച്ചതിനെ തുടര്&#x200d;ന്ന് കടലില്&#x200d; കുടുങ്ങിയ 630 അഭയാര്&#x200d;ത്ഥികളും സ്‌പെയിനിലെ വലന്&#x200d;സിയ തുറമുഖത്തെത്തി. അഭയാര്&#x200d;ത്ഥികള്&#x200d;ക്ക് സൗജന്യ ചികിത്സയും ഭക്ഷണവും നല്&#x200d;കുമെന്ന് സ്പാനിഷ് ഭരണകൂടം അറിയിച്ചു. ഡോക്ടേഴ്‌സ് വിത്തൗട്ട് ബോര്&#x200d;ഡേഴ്‌സിനു കീഴില്&#x200d; പ്രവര്&#x200d;ത്തിക്കുന്ന ദ അക്വാറിയസ് കപ്പല്&#x200d; ഞായറാഴ്ച പുലര്&#x200d;ച്ചയോടെയാണ് തുറമുഖത്തെത്തിയത്. ഒരു മാനുഷിക ദുരന്തം ഒഴിവാക്കാന്&#x200d; സഹായിക്കുകയും മനുഷ്യാവകാശ ബാധ്യതകള്&#x200d; ഏറ്റെടുത്ത് അഭയാര്&#x200d;ത്ഥികള്&#x200d;ക്ക് തുറമുഖം തുറന്നുകൊടുക്കേണ്ടതും സ്‌പെയിനിന്റെ ചുമതലയാണെന്ന് പ്രധാനമന്ത്രി പെട്രോ സാന്&#x200d;ചെസ് പറഞ്ഞു. വലന്&#x200d;സിയ തുറമുഖത്ത് ഇറങ്ങിയ അഭയാര്&#x200d;ത്ഥികളെ സഹായിക്കാനും [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>മാഡ്രിഡ്: ഇറ്റലിയും മാള്&#x200d;ട്ടയും പ്രവേശനം നിഷേധിച്ചതിനെ തുടര്&#x200d;ന്ന് കടലില്&#x200d; കുടുങ്ങിയ 630 അഭയാര്&#x200d;ത്ഥികളും സ്‌പെയിനിലെ വലന്&#x200d;സിയ തുറമുഖത്തെത്തി. അഭയാര്&#x200d;ത്ഥികള്&#x200d;ക്ക് സൗജന്യ ചികിത്സയും ഭക്ഷണവും നല്&#x200d;കുമെന്ന് സ്പാനിഷ് ഭരണകൂടം അറിയിച്ചു. ഡോക്ടേഴ്‌സ് വിത്തൗട്ട് ബോര്&#x200d;ഡേഴ്‌സിനു കീഴില്&#x200d; പ്രവര്&#x200d;ത്തിക്കുന്ന ദ അക്വാറിയസ് കപ്പല്&#x200d; ഞായറാഴ്ച പുലര്&#x200d;ച്ചയോടെയാണ് തുറമുഖത്തെത്തിയത്.<br />
ഒരു മാനുഷിക ദുരന്തം ഒഴിവാക്കാന്&#x200d; സഹായിക്കുകയും മനുഷ്യാവകാശ ബാധ്യതകള്&#x200d; ഏറ്റെടുത്ത് അഭയാര്&#x200d;ത്ഥികള്&#x200d;ക്ക് തുറമുഖം തുറന്നുകൊടുക്കേണ്ടതും സ്‌പെയിനിന്റെ ചുമതലയാണെന്ന് പ്രധാനമന്ത്രി പെട്രോ സാന്&#x200d;ചെസ് പറഞ്ഞു. വലന്&#x200d;സിയ തുറമുഖത്ത് ഇറങ്ങിയ അഭയാര്&#x200d;ത്ഥികളെ സഹായിക്കാനും പരിചരിക്കാനും ആരോഗ്യ പ്രവര്&#x200d;ത്തകരും ദ്വിഭാഷികളും ഉണ്ടായിരുന്നു. അഭയാര്&#x200d;ത്ഥികളെ സ്വീകരിക്കാന്&#x200d; 1000 റെഡ്‌ക്രോസ് പ്രവര്&#x200d;ത്തകരും എത്തിയിരുന്നു.<br />
മെഡിറ്ററേനിയന്&#x200d; കടലില്&#x200d;നിന്ന് രക്ഷപ്പെടുത്തിയ അഭയാര്&#x200d;ത്ഥികളെ കയറ്റിയ കപ്പലിന് തുറമുഖം തുറന്നുകൊടുക്കാന്&#x200d; ഇറ്റലി തയാറായിരുന്നില്ല. ബോട്ടുകളിലെത്തിയ അഭയാര്&#x200d;ത്ഥികള്&#x200d; 20 മണിക്കൂറോളം കടലില്&#x200d; കുടുങ്ങിക്കിടന്ന ശേഷമാണ് അക്വാറിയസ് കപ്പല്&#x200d; സഹായ ഹസ്തവുമായെത്തിയത്. ദിവസങ്ങളോളം കടലില്&#x200d; കഴിഞ്ഞ അഭയാര്&#x200d;ത്ഥികളുടെ ആരോഗ്യസ്ഥിതി വളരെ മോശമായിരുന്നുവെന്ന് സന്നദ്ധ സംഘടനകള്&#x200d; അറിയിച്ചു. വലന്&#x200d;സിയ തുറമുഖത്തെത്തിയ അഭയാര്&#x200d;ത്ഥികള്&#x200d; 26 രാജ്യങ്ങളില്&#x200d;നിന്നുള്ളവരാണ്. സുഡാന്&#x200d;, നൈജീരിയ അഭയാര്&#x200d;ത്ഥികളാണ് ഏറ്റവും കൂടുതല്&#x200d;.<br />
അഫ്ഗാനിസ്താന്&#x200d;, പാകിസ്താന്&#x200d;, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്&#x200d;നിന്നുള്ളവരും അഭയാര്&#x200d;ത്ഥി സംഘത്തിലുണ്ട്. 13 വയസിന് താഴെയുള്ള 11 കുട്ടികളും ഏഴ് ഗര്&#x200d;ഭിണികളും ഇവരോടൊപ്പമുണ്ടെന്ന് രക്ഷാപ്രവര്&#x200d;ത്തകര്&#x200d; അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/italy-refugees.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇറ്റലി പ്രവേശനം നിഷേധിച്ചു;  അഭയാര്&#x200d;ത്ഥി കപ്പല്&#x200d; കടലില്&#x200d; കുടുങ്ങി</title>
		<link>https://www.chandrikadaily.com/italy-shuts-ports-aquarius-ship-carrying-600-refugees.html</link>
					<comments>https://www.chandrikadaily.com/italy-shuts-ports-aquarius-ship-carrying-600-refugees.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Mon, 11 Jun 2018 15:23:23 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[refugees]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=89534</guid>

					<description><![CDATA[റോം: മെഡിറ്ററേനിയന്&#x200d; കടലില്&#x200d; കുടുങ്ങിയ 629 അഭയാര്&#x200d;ത്ഥികളുമായി വന്ന കപ്പലിന് ഇറ്റാലിയന്&#x200d; ഭരണകൂടം പ്രവേശനം നിഷേധിച്ചു. ഡോക്ടേഴ്‌സ് വിത്തൗട്ട് ബോര്&#x200d;ഡേഴ്‌സ്(എം.എസ്.എഫ്) എന്ന അന്താരാഷ്ട്ര മെഡിക്കല്&#x200d; സന്നദ്ധ സംഘടനയുടെ എംവി അക്വാറിയസ് കപ്പലാണ് ഇറ്റാലിയന്&#x200d; തുറമുഖങ്ങളോട് അടുക്കാന്&#x200d; സാധിക്കാതെ കടലില്&#x200d; കുടുങ്ങിക്കിടക്കുന്നത്. ഒരുതരത്തിലും മനുഷ്യക്കടത്ത് അനുവദിക്കേണ്ടെന്നാണ് ഇറ്റലിയുടെ തീരുമാനമെന്ന് വലതുപക്ഷ ലീഗ് പാര്&#x200d;ട്ടി നേതാവും പുതിയ ആഭ്യന്തര മന്ത്രിയുമായ മറ്റിയോ സാല്&#x200d;വിനി വ്യക്തമാക്കി. ഇറ്റലിയില്&#x200d;നിന്ന് 35 നോട്ടിക്കല്&#x200d; മൈലും മാള്&#x200d;ട്ടയില്&#x200d;നിന്ന് 27 നോട്ടിക്കല്&#x200d; മൈലും അകലെയാണ് അഭയാര്&#x200d;ത്ഥികളുമായി ഇപ്പോള്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>റോം: മെഡിറ്ററേനിയന്&#x200d; കടലില്&#x200d; കുടുങ്ങിയ 629 അഭയാര്&#x200d;ത്ഥികളുമായി വന്ന കപ്പലിന് ഇറ്റാലിയന്&#x200d; ഭരണകൂടം പ്രവേശനം നിഷേധിച്ചു. ഡോക്ടേഴ്‌സ് വിത്തൗട്ട് ബോര്&#x200d;ഡേഴ്‌സ്(എം.എസ്.എഫ്) എന്ന അന്താരാഷ്ട്ര മെഡിക്കല്&#x200d; സന്നദ്ധ സംഘടനയുടെ എംവി അക്വാറിയസ് കപ്പലാണ് ഇറ്റാലിയന്&#x200d; തുറമുഖങ്ങളോട് അടുക്കാന്&#x200d; സാധിക്കാതെ കടലില്&#x200d; കുടുങ്ങിക്കിടക്കുന്നത്. ഒരുതരത്തിലും മനുഷ്യക്കടത്ത് അനുവദിക്കേണ്ടെന്നാണ് ഇറ്റലിയുടെ തീരുമാനമെന്ന് വലതുപക്ഷ ലീഗ് പാര്&#x200d;ട്ടി നേതാവും പുതിയ ആഭ്യന്തര മന്ത്രിയുമായ മറ്റിയോ സാല്&#x200d;വിനി വ്യക്തമാക്കി.<br />
ഇറ്റലിയില്&#x200d;നിന്ന് 35 നോട്ടിക്കല്&#x200d; മൈലും മാള്&#x200d;ട്ടയില്&#x200d;നിന്ന് 27 നോട്ടിക്കല്&#x200d; മൈലും അകലെയാണ് അഭയാര്&#x200d;ത്ഥികളുമായി ഇപ്പോള്&#x200d; കപ്പലുള്ളത്. അഭയാര്&#x200d;ത്ഥികളെ മാള്&#x200d;ട്ടയില്&#x200d; ഇറക്കാനാണ് ഇറ്റലിയുടെ നിര്&#x200d;ദേശം. രക്ഷാപ്രവര്&#x200d;ത്തനങ്ങളുമായി തങ്ങള്&#x200d;ക്ക് ഒരു ബന്ധവുമില്ലെന്നും കപ്പലിന് പ്രവേശനം നല്&#x200d;കാന്&#x200d; സാധ്യമല്ലെന്നും യൂറോപ്യന്&#x200d; യൂണിയന്&#x200d; അംഗമായ മാള്&#x200d;ട്ട വ്യക്തമാക്കിയിട്ടുണ്ട്. കപ്പലിലെ അഭയാര്&#x200d;ത്ഥികള്&#x200d;ക്കിടയില്&#x200d; 123 കുട്ടികളും ഏഴ് ഗര്&#x200d;ഭിണികളുമുണ്ടെന്ന് എം.എസ്.എഫ് പറയുന്നു. എംവി അക്വാറിയസിന് പ്രവേശനം നല്&#x200d;കാന്&#x200d; യു.എന്&#x200d; അഭയാര്&#x200d;ത്ഥി ഏജന്&#x200d;സി ഇറ്റാലിയന്&#x200d; അധികാരികളോട് ആവശ്യപ്പെട്ടു. പ്രതിസന്ധിക്ക് എത്രയും വേഗം പരിഹാരം കാണുന്നതിന് അടിയന്തരമായി ഇടപെടണമെന്ന് ഇറ്റലിയിലെ രാഷ്ട്രീയ നേതാക്കളോടും ഏജന്&#x200d;സി അഭ്യര്&#x200d;ത്ഥിച്ചു. മനുഷ്യരുടെ ജീവന്&#x200d; വെച്ച് രാഷ്ട്രീയം കളിക്കരുതെന്ന് ഇറ്റാലിയന്&#x200d; ഭരണകൂടത്തെ വിമര്&#x200d;ശിച്ചുകൊണ്ട് എം.എസ്.എഫ് പറഞ്ഞു. കപ്പലിലുള്ള മനുഷ്യരുടെ സുരക്ഷക്കും ക്ഷേമത്തിനുമാണ് പ്രഥമ പരിഗണന നല്&#x200d;കേണ്ടതെന്ന് സംഘടന വ്യക്തമാക്കി. അഭയാര്&#x200d;ത്ഥികളോട് വിട്ടുവീഴ്ച വേണ്ടെന്നാണ് തീവ്ര വലതുപക്ഷ പാര്&#x200d;ട്ടികളായ ലീഗ് പാര്&#x200d;ട്ടിയും ഫൈവ് സ്റ്റാര്&#x200d; മൂവ്‌മെന്റും ചേര്&#x200d;ന്നുണ്ടാക്കിയ പുതിയ ഇറ്റാലിയന്&#x200d; ഭരണകൂടത്തിന്റെ തീരുമാനം. യുദ്ധങ്ങളും പട്ടിണിയും പിടിമുറുക്കിയ ആഫ്രിക്കന്&#x200d;, പശ്ചിമേഷ്യന്&#x200d; രാജ്യങ്ങളില്&#x200d;നിന്ന് ലക്ഷക്കണക്കിന് അഭയാര്&#x200d;ത്ഥികളാണ് യൂറോപ്പില്&#x200d; എത്തിയിരിക്കുന്നത്. ലിബിയ, ടുനീഷ്യ, ഇറാഖ്, സിറിയ, അഫ്ഗാനിസ്താന്&#x200d;, ഈജിപ്ത്, യമന്&#x200d; തുടങ്ങിയ രാജ്യങ്ങളില്&#x200d;നിന്നാണ് അഭയാര്&#x200d;ത്ഥി പ്രവാഹം ഏറെയും. കഴിഞ്ഞ വര്&#x200d;ഷം മാത്രം രണ്ടു ലക്ഷത്തോളം പേര്&#x200d; കടല്&#x200d; കടന്ന് യൂറോപ്പിലെത്തി. ബോട്ടുകളില്&#x200d; പ്രക്ഷുബ്ധമായ കടല്&#x200d; മുറിച്ചുകടക്കാനുള്ള ശ്രമത്തിനിടെ 3116 പേര്&#x200d; മരണപ്പെട്ടു. ഈമാസം തുനീഷ്യന്&#x200d; തീരത്തിന് സമീപം അഭയാര്&#x200d;ത്ഥി ബോട്ട് മുങ്ങി 112 പേര്&#x200d; മരിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/italy-shuts-ports-aquarius-ship-carrying-600-refugees.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>റോഹിന്&#x200d;ഗ്യന്&#x200d; മുസ്‌ലിംകള്&#x200d; രാജ്യസുരക്ഷക്ക് ഭീഷണി, നാടുകടത്തണമെന്ന വാദവുമായി വീണ്ടും ആര്&#x200d;.എസ്.എസ്</title>
		<link>https://www.chandrikadaily.com/rohingyas-a-security-threat-deport-them-rss.html</link>
					<comments>https://www.chandrikadaily.com/rohingyas-a-security-threat-deport-them-rss.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 18 Mar 2018 06:56:50 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[BJP-RSS]]></category>
		<category><![CDATA[India]]></category>
		<category><![CDATA[jammu kashmir]]></category>
		<category><![CDATA[refugee]]></category>
		<category><![CDATA[refugees]]></category>
		<category><![CDATA[Rohingya]]></category>
		<category><![CDATA[Rohingya muslim]]></category>
		<category><![CDATA[RSS]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=75468</guid>

					<description><![CDATA[ജമ്മു: ബുദ്ധ തീവ്രവാദികളുടെ അക്രമങ്ങളില്&#x200d; നിന്നും രക്ഷപ്പെട്ട് ഇന്ത്യയില്&#x200d; അഭയം തേടിയ റോഹിന്&#x200d;ഗ്യന്&#x200d; മുസ്‌ലിംകള്&#x200d; രാജ്യസുരക്ഷക്ക് ഭീഷണിയാണെന്നും അതിനാല്&#x200d; അവരെ നാടുകടത്തണമെന്നും ആര്&#x200d;.എസ്.എസ്. റോഹിന്&#x200d;ഗ്യകളെ അഭയാര്&#x200d;ത്ഥികളായി പരിഗണിക്കരുതെന്നും അവര്&#x200d; ഇന്ത്യയിലേക്ക് നിയമ വിരുദ്ധമായി കുടിയേറിയ വിദേശികളാണെന്നും ആര്&#x200d;.എസ്.എസ് പ്രാന്ത് സംഘ്ചാലക് സുച്ചയ്ത് സിങ് ആരോപിച്ചു. റോഹിന്&#x200d;ഗ്യകളുടെ മറവില്&#x200d; നിരവധി ബംഗ്ലാദേശികള്&#x200d; ഇന്ത്യയിലേക്ക് കടക്കുന്നുണ്ട്. അതിനാല്&#x200d; റോഹിന്&#x200d;ഗ്യകളെ പൂര്&#x200d;ണമായും കണ്ടെത്തി തിരിച്ചയക്കാന്&#x200d; കേന്ദ്ര സര്&#x200d;ക്കാര്&#x200d; തയ്യാറാവണം. അല്ലെങ്കില്&#x200d; അത് രാജ്യസുരക്ഷയെ ബാധിക്കും. റോഹിന്&#x200d;ഗ്യകളുടെ സാന്നിധ്യം ജമ്മുകശ്മീരിനെ കൂടുതല്&#x200d; അപകടത്തിലാക്കുമെന്നും [&#8230;]]]></description>
										<content:encoded><![CDATA[<p>ജമ്മു: ബുദ്ധ തീവ്രവാദികളുടെ അക്രമങ്ങളില്&#x200d; നിന്നും രക്ഷപ്പെട്ട് ഇന്ത്യയില്&#x200d; അഭയം തേടിയ റോഹിന്&#x200d;ഗ്യന്&#x200d; മുസ്‌ലിംകള്&#x200d; രാജ്യസുരക്ഷക്ക് ഭീഷണിയാണെന്നും അതിനാല്&#x200d; അവരെ നാടുകടത്തണമെന്നും ആര്&#x200d;.എസ്.എസ്. റോഹിന്&#x200d;ഗ്യകളെ അഭയാര്&#x200d;ത്ഥികളായി പരിഗണിക്കരുതെന്നും അവര്&#x200d; ഇന്ത്യയിലേക്ക് നിയമ വിരുദ്ധമായി കുടിയേറിയ വിദേശികളാണെന്നും ആര്&#x200d;.എസ്.എസ് പ്രാന്ത് സംഘ്ചാലക് സുച്ചയ്ത് സിങ് ആരോപിച്ചു.</p>
<p>റോഹിന്&#x200d;ഗ്യകളുടെ മറവില്&#x200d; നിരവധി ബംഗ്ലാദേശികള്&#x200d; ഇന്ത്യയിലേക്ക് കടക്കുന്നുണ്ട്. അതിനാല്&#x200d; റോഹിന്&#x200d;ഗ്യകളെ പൂര്&#x200d;ണമായും കണ്ടെത്തി തിരിച്ചയക്കാന്&#x200d; കേന്ദ്ര സര്&#x200d;ക്കാര്&#x200d; തയ്യാറാവണം. അല്ലെങ്കില്&#x200d; അത് രാജ്യസുരക്ഷയെ ബാധിക്കും. റോഹിന്&#x200d;ഗ്യകളുടെ സാന്നിധ്യം ജമ്മുകശ്മീരിനെ കൂടുതല്&#x200d; അപകടത്തിലാക്കുമെന്നും മുന്&#x200d; സൈനിക ഓഫീസര്&#x200d; കൂടിയായ ഇയാള്&#x200d; പറഞ്ഞു. റോഹിന്&#x200d;ഗ്യകളെ കശ്മീരില്&#x200d; പുനരധിവസിപ്പിക്കാനുള്ള നീക്കം ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കും. സംസ്ഥാനത്തെ സംഘര്&#x200d;ഷാവസ്ഥക്ക് കാരണം യു.പി.എ സര്&#x200d;ക്കാരിന്റെ കശ്മീര്&#x200d; നയങ്ങളാണെന്നും സിങ് കുറ്റപ്പെടുത്തി. അതേസമയം റോഹിന്&#x200d;ഗ്യന്&#x200d; മുസ്്‌ലിംകളെ രാജ്യത്ത് നിന്നും നാടു കടത്തുന്ന കാര്യത്തില്&#x200d; സുപ്രീംകോടതി ഇടപെടരുതെന്ന് കേന്ദ്ര സര്&#x200d;ക്കാര്&#x200d;.</p>
<p>കോടതിയുടെ ഇടപെടല്&#x200d; രാജ്യ താല്&#x200d;പര്യത്തിന് വിരുദ്ധമാകുമെന്നും കേന്ദ്രം സുപ്രീംകോടതിയില്&#x200d; നല്&#x200d;കിയ സത്യവാങ്മൂലം ചൂണ്ടിക്കാട്ടുന്നു. അയല്&#x200d;രാജ്യങ്ങളില്&#x200d; നിന്നുള്ള നുഴഞ്ഞുകയറ്റം രാജ്യം നേരിടുന്ന വലിയ പ്രശ്‌നമാണെന്നും ഇത് രാജ്യത്ത് ആയിരക്കണക്കിന് പൗരന്&#x200d;മാരുടെ ജീവനും സുരക്ഷക്കും ഭീഷണിയാവുന്ന ഭീകരവാദം വ്യാപിക്കാന്&#x200d; പ്രധാന കാരണമാണെന്നും കേന്ദ്രം അറിയിച്ചു. രാജ്യത്തിന്റെ അതിര്&#x200d;ത്തി, നിയമമനുസരിച്ച് സംരക്ഷിക്കുന്നത് അത്യാവശ്യമാണ്. ഇക്കാരണത്താല്&#x200d; കോടതി ഈ വിഷയത്തില്&#x200d; കേന്ദ്ര, സംസ്ഥാന സര്&#x200d;ക്കാറുകള്&#x200d;ക്ക് നിര്&#x200d;ദേശം നല്&#x200d;കരുതെന്നും കേന്ദ്രം സത്യവാങ്മൂലത്തില്&#x200d; ആവശ്യപ്പെട്ടു. അഭയാര്&#x200d;ത്ഥി സംരക്ഷണം സംബന്ധിച്ച യു.എന്&#x200d; കണ്&#x200d;വന്&#x200d;ഷനില്&#x200d; ഇന്ത്യ അംഗമല്ലെന്നും, റോഹിംഗ്യന്&#x200d; അഭയാര്&#x200d;ത്ഥികളെ നാടുകടത്തുന്നതിനെ കോടതി തടയരുതെന്നും കേന്ദ്രം ആവശ്യപ്പെട്ടു.</p>
<p>റോഹിംഗ്യന്&#x200d; അഭയാര്&#x200d;ത്ഥികള്&#x200d;ക്കെതിരെ ബി.എസ്.എഫ് മുളക് പൊടിയും, സ്റ്റെന്&#x200d; ഗ്രനേഡുകളും ഉപയോഗിച്ചുവെന്ന ആരോപണം കേന്ദ്രം തള്ളി. പാര്&#x200d;ലമെന്റ് നിയമം പാസാക്കാത്തതിനാല്&#x200d; റോഹിംഗ്യന്&#x200d; അഭയാര്&#x200d;ത്ഥികള്&#x200d;ക്ക് ഐ.ഡി കാര്&#x200d;ഡ് നല്&#x200d;കാനാവില്ലെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.<br />
ലങ്കന്&#x200d; അഭയാര്&#x200d;ത്ഥികളെയും റോഹിംഗ്യകളെയും ഒരു പോലെ കാണാനാവില്ലെന്നു പറഞ്ഞ കേന്ദ്ര സര്&#x200d;ക്കാര്&#x200d; ശ്രീലങ്കന്&#x200d; അഭയാര്&#x200d;ത്ഥികളെ ഇന്ത്യ സ്വീകരിച്ചത് 1964ലെ ഇന്തോ-സിലോണ്&#x200d; കരാര്&#x200d; പ്രകാരമാണെന്നും സത്യവാങ്മൂലത്തില്&#x200d; ചൂണ്ടിക്കാട്ടി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rohingyas-a-security-threat-deport-them-rss.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സിറിയയില്&#x200d; കൂട്ടപാലായനം</title>
		<link>https://www.chandrikadaily.com/collective-flow-in-syriya.html</link>
					<comments>https://www.chandrikadaily.com/collective-flow-in-syriya.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 16 Mar 2018 15:12:56 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[Flow]]></category>
		<category><![CDATA[refugees]]></category>
		<category><![CDATA[Syriya]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=75179</guid>

					<description><![CDATA[&#160; ദമസ്‌കസ്: ആക്രമണവും കൂട്ടപാലായനവും രൂക്ഷമായ സിറിയയില്&#x200d; ജനജീവിതം ദുസ്സഹമായി. യുദ്ധവും ആക്രമണവും രക്തചൊരിച്ചിലും കണ്ടു മനം മടുത്ത ജനത എല്ലാം ഉപേക്ഷിച്ച് നാട് വിടുന്നു. ഇത്രയും നാള്&#x200d; കൂട്ടിവച്ച സമ്പാദ്യങ്ങള്&#x200d; എല്ലാം ഉപേക്ഷിച്ചാണ് ലക്ഷ്യമില്ലാതെ ഒരു സമൂഹം യാത്ര ചെയ്യുന്നത്. സിറിയയില്&#x200d; നിന്ന് രാജ്യത്തിന്റെ അതിരുകള്&#x200d; കടന്നു പോകുന്നവരുടെ എണ്ണം പെരുകുകയാണ്. രാജ്യത്ത് മരണം വിളിപ്പാടകലെയെന്ന് തിരിച്ചറിഞ്ഞതോടെയാണ് ജനതയുടെ കൂട്ടപാലായനം. അര ലക്ഷം പേര്&#x200d; പാലായനം നടത്തിയെന്നാണ് പുറത്തു വരുന്ന നിഗമനം. കഴിഞ്ഞ ദിവസം രാജ്യത്തിന്റെ [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>ദമസ്‌കസ്: ആക്രമണവും കൂട്ടപാലായനവും രൂക്ഷമായ സിറിയയില്&#x200d; ജനജീവിതം ദുസ്സഹമായി. യുദ്ധവും ആക്രമണവും രക്തചൊരിച്ചിലും കണ്ടു മനം മടുത്ത ജനത എല്ലാം ഉപേക്ഷിച്ച് നാട് വിടുന്നു. ഇത്രയും നാള്&#x200d; കൂട്ടിവച്ച സമ്പാദ്യങ്ങള്&#x200d; എല്ലാം ഉപേക്ഷിച്ചാണ് ലക്ഷ്യമില്ലാതെ ഒരു സമൂഹം യാത്ര ചെയ്യുന്നത്. സിറിയയില്&#x200d; നിന്ന് രാജ്യത്തിന്റെ അതിരുകള്&#x200d; കടന്നു പോകുന്നവരുടെ എണ്ണം പെരുകുകയാണ്. രാജ്യത്ത് മരണം വിളിപ്പാടകലെയെന്ന് തിരിച്ചറിഞ്ഞതോടെയാണ് ജനതയുടെ കൂട്ടപാലായനം. അര ലക്ഷം പേര്&#x200d; പാലായനം നടത്തിയെന്നാണ് പുറത്തു വരുന്ന നിഗമനം.<br />
കഴിഞ്ഞ ദിവസം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്&#x200d; ഒട്ടേറെ ആക്രമണങ്ങളാണ് നടന്നതെന്ന് സന്നദ്ധ സംഘടനകള്&#x200d; വ്യക്തമാക്കി. ഗൂതയില്&#x200d; വ്യോമാക്രമണത്തില്&#x200d; 42 പേരാണ് കൊല്ലപ്പെട്ടത്. ഇന്നലെ റഷ്യന്&#x200d; പോര്&#x200d;വിമാനങ്ങളാണ് ആക്രമണം അഴിച്ചു വിട്ടത്. സിറിയയിലെ രണ്ട് പ്രവിശ്യകളില്&#x200d; നടന്ന ആക്രമണത്തിലാണ് ഇത്രയും പേര്&#x200d; കൊല്ലപ്പെട്ടത്. ഗൂതയ്ക്ക് സമീപത്തായിരുന്നു വ്യോമാക്രമണം. 100 പേര്&#x200d;ക്ക് പരിക്ക് പറ്റി. പോരാട്ടം രൂക്ഷമായതോടെ ഈ പ്രദേശത്തു നിന്നും ഒഴിഞ്ഞു പോയവരുടെ എണ്ണം 20,000 ആയി. പോരാട്ടം രൂക്ഷമായതോടെ ഈ പ്രദേശത്തു നിന്നും ഒഴിഞ്ഞു പോയവരുടെ എണ്ണം 20,000 ആയി. ഗൂതയ്ക്ക് പിന്നാലെ അഫ്രിനിലും പോരാട്ടം നടക്കുകയാണ്. തുര്&#x200d;ക്കിയാണ് ഈ മേഖലയില്&#x200d; ആക്രമണം നടത്തുന്നത്. തുര്&#x200d;ക്കി സൈന്യം ഇന്നലെ നടത്തിയ ആക്രമണത്തില്&#x200d; 18 പേര്&#x200d; കൊല്ലപ്പെട്ടു. അഫ്രിനിലെ വടക്കന്&#x200d; നഗരങ്ങള്&#x200d; കേന്ദ്രീകരിച്ചായിരുന്നു ആക്രമണം. 30,000 പേരാണ് ഈ പ്രദേശത്തു നിന്ന് ഒഴിഞ്ഞു പോയത്. കഴിഞ്ഞ ഏഴ് വര്&#x200d;ഷമായി തുടരുന്ന പോരാട്ടത്തില്&#x200d; 12 മില്യണ്&#x200d; ജനങ്ങള്&#x200d;ക്ക് അവരുടെ വീടുകള്&#x200d; നഷ്ടമായി. നാല് ലക്ഷം പേര്&#x200d; പോരാട്ടത്തിലും യുദ്ധത്തിലും കൊല്ലപ്പെട്ടതായാണ് കണക്കുകള്&#x200d; സൂചിപ്പിക്കുന്നത്. 2011 മാര്&#x200d;ച്ച് മുതലാണ് ബാഷര്&#x200d; അല്&#x200d; അസാദ് സര്&#x200d;ക്കാരിനെതിരെ വിമതര്&#x200d; പോരാട്ടം തുടങ്ങിയത്. കിഴക്കന്&#x200d; ഗൂതയില്&#x200d; ആക്രമണത്തില്&#x200d; ഒട്ടേറെ പേര്&#x200d; കൊല്ലപ്പെട്ടതായി സിറിയന്&#x200d; ഒബ്‌സര്&#x200d;വേറ്ററി ഫോര്&#x200d; ഹ്യൂമന്&#x200d; റൈറ്റ്‌സ് ആണ് വ്യക്തമാക്കിയത്. ആഹാരവും വെള്ളവും കിട്ടാതെ പലരും വലയുകയാണെന്നും ഒട്ടേറെ പേര്&#x200d; നാട് വിട്ട് പോയതായും സംഘടന വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/collective-flow-in-syriya.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അഭയാര്&#x200d;ത്ഥി ബോട്ട് മുങ്ങി 100 പേരെ കാണാതായി</title>
		<link>https://www.chandrikadaily.com/100-people-missing-in-latest-refugee-shipwreck-off-libya.html</link>
					<comments>https://www.chandrikadaily.com/100-people-missing-in-latest-refugee-shipwreck-off-libya.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 10 Jan 2018 17:22:39 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[libya]]></category>
		<category><![CDATA[refugees]]></category>
		<category><![CDATA[world]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=64359</guid>

					<description><![CDATA[&#160; ട്രിപ്പോളി: ലിബിയക്കു സമീപം മെഡിറ്ററേനിയന്&#x200d; കടലില്&#x200d; അഭയാര്&#x200d;ത്ഥി ബോട്ട് മുങ്ങി നൂറോളം പേരെ കാണാതായി. 279 പേരെ ലിബിയന്&#x200d; തീരദേശ സേന രക്ഷപ്പെടുത്തി. അഭയാര്&#x200d;ത്ഥികള്&#x200d; കയറിയ ബോട്ടുകളിലൊന്നാണ് മുങ്ങിയത്. ബാക്കി ബോട്ടുകളിലുണ്ടായിരുന്നുവരെ സൈന്യം സുരക്ഷിതമായി കരക്കെത്തിച്ചു. രക്ഷപ്പെട്ടവരില്&#x200d; 17 കുട്ടികളും 19 സ്ത്രീകളും പെടും. കടല്&#x200d; കടന്ന് യൂറോപ്പിലേക്ക് കടക്കാന്&#x200d; ശ്രമിച്ച അഭയാര്&#x200d;ത്ഥികളാണ് അപകടത്തില്&#x200d; പെട്ടത്. 2017ല്&#x200d; മാത്രം 3100റിലേറെ അഭയാര്&#x200d;ത്ഥികള്&#x200d; മെഡിറ്ററേനിയന്&#x200d; കടലില്&#x200d; മുങ്ങിമരിച്ചിട്ടുണ്ടന്നാണ് യു.എന്&#x200d; മൈഗ്രേഷന്&#x200d; ഏജന്&#x200d;സി റിപ്പോര്&#x200d;ട്ട്. 2011ലെ പ്രക്ഷോഭത്തില്&#x200d; കേണല്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>ട്രിപ്പോളി: ലിബിയക്കു സമീപം മെഡിറ്ററേനിയന്&#x200d; കടലില്&#x200d; അഭയാര്&#x200d;ത്ഥി ബോട്ട് മുങ്ങി നൂറോളം പേരെ കാണാതായി. 279 പേരെ ലിബിയന്&#x200d; തീരദേശ സേന രക്ഷപ്പെടുത്തി. അഭയാര്&#x200d;ത്ഥികള്&#x200d; കയറിയ ബോട്ടുകളിലൊന്നാണ് മുങ്ങിയത്. ബാക്കി ബോട്ടുകളിലുണ്ടായിരുന്നുവരെ സൈന്യം സുരക്ഷിതമായി കരക്കെത്തിച്ചു. രക്ഷപ്പെട്ടവരില്&#x200d; 17 കുട്ടികളും 19 സ്ത്രീകളും പെടും.</p>
<p>കടല്&#x200d; കടന്ന് യൂറോപ്പിലേക്ക് കടക്കാന്&#x200d; ശ്രമിച്ച അഭയാര്&#x200d;ത്ഥികളാണ് അപകടത്തില്&#x200d; പെട്ടത്. 2017ല്&#x200d; മാത്രം 3100റിലേറെ അഭയാര്&#x200d;ത്ഥികള്&#x200d; മെഡിറ്ററേനിയന്&#x200d; കടലില്&#x200d; മുങ്ങിമരിച്ചിട്ടുണ്ടന്നാണ് യു.എന്&#x200d; മൈഗ്രേഷന്&#x200d; ഏജന്&#x200d;സി റിപ്പോര്&#x200d;ട്ട്.</p>
<p>2011ലെ പ്രക്ഷോഭത്തില്&#x200d; കേണല്&#x200d; മുഅമ്മര്&#x200d; ഖദ്ദാഫി അധികാരഭ്രഷ്ടനാവുകയും കൊല്ലപ്പെടുകയും ചെയ്ത ശേഷം ലിബിയ അരാജകത്വത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്&#x200d; യുദ്ധത്തിലും ദാരിദ്ര്യത്തിലും നരകിക്കുന്ന ആയിരങ്ങള്&#x200d; ലിബിയ വഴിയാണ് യൂറോപ്പിലേക്ക് കടക്കാന്&#x200d; ശ്രമിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/100-people-missing-in-latest-refugee-shipwreck-off-libya.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
