<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>relatives &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/relatives/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 04 Dec 2024 03:21:51 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>relatives &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഭാര്യവീട്ടിലെത്തിയ യുവാവിനെ ബന്ധുക്കൾ മർദ്ദിച്ചുവെന്ന് ആരോപണം; കുഴഞ്ഞുവീണ യുവാവ് മരിച്ചു</title>
		<link>https://www.chandrikadaily.com/it-is-alleged-that-the-young-man-who-came-to-his-wifes-house-was-beaten-up-by-his-relatives-the-young-man-died-after-collapsing.html</link>
					<comments>https://www.chandrikadaily.com/it-is-alleged-that-the-young-man-who-came-to-his-wifes-house-was-beaten-up-by-his-relatives-the-young-man-died-after-collapsing.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 04 Dec 2024 03:21:51 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ALAPPUZHA]]></category>
		<category><![CDATA[relatives]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=320292</guid>

					<description><![CDATA[5 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ]]></description>
										<content:encoded><![CDATA[<p>ആലപ്പുഴയിൽ ഭാര്യവീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മർദനമേറ്റ് മരിച്ചു. ആറാട്ടുപുഴ പെരുമ്പള്ളി പുത്തൻപറമ്പിൽ നടരാജന്റെ മകൻ വിഷ്ണുവാണ്‌(34) മരിച്ചത്. ഭാര്യ വീട്ടിലെത്തിയ വിഷ്ണുവിനെ ബന്ധുക്കൾ മർദിക്കുകയായിരുന്നു. തുടർന്ന് കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. മർദിച്ചു കൊന്നതെന്ന് വിഷ്ണുവിന്റെ ബന്ധുക്കൾ ആരോപിച്ചു.</p>
<p>സംഭവത്തിൽ തൃക്കുന്നപ്പുഴ പോലീസ് അന്വേഷണം ആരംഭിച്ചു. 5 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നലെയായിരുന്നു സംഭവം നടന്നത്. ഒന്നര വർഷമായി ഭര്യ വിഷ്ണുവുമായി പിണങ്ങിക്കഴിയുകയായിരുന്നു.</p>
<p>ഇവർക്ക് നാല് വയുള്ള കുട്ടിയുണ്ട്. ഈ കുട്ടിയെ ഭാര്യയുടെ വീട്ടിൽ ഏൽപ്പിക്കുന്നതിനായാണ് വിഷ്ണു എത്തിയത്. ഇതിനിടെയാണ് ഭാര്യയുടെ ബന്ധുക്കൾ വിഷ്ണുവുമായി തർക്കം ഉണ്ടാവുകയും അര മണിക്കൂറോളം ക്രൂരമായി മർദിച്ചു.</p>
<p>മർദത്തിനൊടുവിൽ വിഷ്ണു കുഴഞ്ഞുവീണു. പിന്നാലെ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഒന്നര വർഷത്തിന് ശേഷമാണ് വിഷ്ണു ഭാര്യയെ കാണാനായെത്തിയത്. ഇതിനിടെയാണ് ദാരുണമായ സംഭവം ഉണ്ടായത്. സംഭവത്തിൽ വിഷ്ണുവിന്റെ കുടുംബം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. നിലവിൽ അസ്വഭാവിക മരണത്തിന് തൃക്കുന്നപ്പുഴ പോലീസ് കേസെടുത്തിട്ടുണ്ട്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/it-is-alleged-that-the-young-man-who-came-to-his-wifes-house-was-beaten-up-by-his-relatives-the-young-man-died-after-collapsing.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സഹറ പോയതറിയാതെ പിതാവ് ഉംറ ചെയ്യാന്&#x200d; സൗദിയില്&#x200d;, ഷുഹൈബിനെ തേടിയെത്തിയത് ഹൃദയം നുറുങ്ങുന്ന വാര്&#x200d;ത്ത</title>
		<link>https://www.chandrikadaily.com/kozhikode-train-fire-accident.html</link>
					<comments>https://www.chandrikadaily.com/kozhikode-train-fire-accident.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 03 Apr 2023 15:43:13 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[death]]></category>
		<category><![CDATA[fire]]></category>
		<category><![CDATA[kozhikode]]></category>
		<category><![CDATA[relatives]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=246117</guid>

					<description><![CDATA[കുഞ്ഞു സഹറയുടെയും റഹ്മത്തിന്റെയും അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടല്&#x200d; മാറാതെ കുടുംബാംഗങ്ങളും നാട്ടുകാരും. എലത്തൂരില്&#x200d; റെയില്&#x200d; പാളത്തില്&#x200d; മരിച്ച നിലയില്&#x200d; കണ്ടെത്തിയ സഹറയുടെ പിതാവ് ചാലിയം സ്വദേശി ഷുഹൈബ്. അപകടം നടക്കുന്ന സമയത്ത് ഉംറ ചെയ്യാനായി സൗദി അറേബ്യയിലായിരുന്നു ഷുഹൈബ്. സഹറ പോയത് ഷുഹൈബ് അറിഞ്ഞിരുന്നില്ല. വിവരമറിഞ്ഞ് മദീനയില്&#x200d; നിന്ന് ഷുഹൈബ് ഇന്ന് നാട്ടിലെത്തിയിട്ടുണ്ട്. ചേതനയറ്റ സഹറ കണ്ട് തകര്&#x200d;ന്ന അവസ്ഥയിലായിരുന്നു പിതാവ്. ഷുഹൈബ് ജസീല ദമ്പതികളുടെ മകളാണ് രണ്ടു വയസുകാരി സഹറ. ജസീലയുടെ സഹോദരിയായ കണ്ണൂര്&#x200d; മട്ടന്നൂര്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>കുഞ്ഞു സഹറയുടെയും റഹ്മത്തിന്റെയും അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടല്&#x200d; മാറാതെ കുടുംബാംഗങ്ങളും നാട്ടുകാരും. എലത്തൂരില്&#x200d; റെയില്&#x200d; പാളത്തില്&#x200d; മരിച്ച നിലയില്&#x200d; കണ്ടെത്തിയ സഹറയുടെ പിതാവ് ചാലിയം സ്വദേശി ഷുഹൈബ്. അപകടം നടക്കുന്ന സമയത്ത് ഉംറ ചെയ്യാനായി സൗദി അറേബ്യയിലായിരുന്നു ഷുഹൈബ്. സഹറ പോയത് ഷുഹൈബ് അറിഞ്ഞിരുന്നില്ല. വിവരമറിഞ്ഞ് മദീനയില്&#x200d; നിന്ന് ഷുഹൈബ് ഇന്ന് നാട്ടിലെത്തിയിട്ടുണ്ട്. ചേതനയറ്റ സഹറ കണ്ട് തകര്&#x200d;ന്ന അവസ്ഥയിലായിരുന്നു പിതാവ്.</p>
<p>ഷുഹൈബ് ജസീല ദമ്പതികളുടെ മകളാണ് രണ്ടു വയസുകാരി സഹറ. ജസീലയുടെ സഹോദരിയായ കണ്ണൂര്&#x200d; മട്ടന്നൂര്&#x200d; പാലോട്ടുപള്ളി ബദ് രിയ മന്&#x200d;സിലില്&#x200d; റഹ്മത്തിന്റെ കൂടെയുള്ള ട്രെയിന്&#x200d; യാത്രയിലാണ് സഹറയ്ക്ക് ജീവന്&#x200d; നഷ്ടമായത്. റഹ്മത്തും അപകടത്തില്&#x200d; മരിച്ചിരുന്നു. ആലപ്പുഴ കണ്ണൂര്&#x200d; എക്‌സിക്ക്യൂട്ടീവ് ട്രെയിനിലുണ്ടായ തീവെപ്പില്&#x200d; നിന്ന് രക്ഷപ്പെടാന്&#x200d; പുറത്തേക്ക് ചാടിയ മൂന്ന് പേരെയാണ് ട്രാക്കില്&#x200d; മരിച്ച നിലയില്&#x200d; ഇന്ന് കണ്ടെത്തിയത്. ട്രാക്കില്&#x200d; തലയിടിച്ച് വീണ നിലയിലായിരുന്നു മൂവരും.</p>
<p>മട്ടന്നൂര്&#x200d; സ്വദേശി റഹ്മത്ത്, ഇവരുടെ സഹോദരി പുത്രി രണ്ട് വയസുകാരി സഹറ എന്നിവര്&#x200d;ക്കൊപ്പം മട്ടന്നൂര്&#x200d; സ്വദേശി നൗഫിക്ക് എന്നയാളും മരിച്ചിരുന്നു. ട്രെയിന്&#x200d; വേഗത കുറക്കുന്നതിന് മുമ്പ് പുറത്തേക്ക് ചാടിയതാണ് മരണത്തിന് കാരണമായതെന്നാണ് പൊലീസ് കരുതുന്നത്. റെയില്&#x200d;വേ ട്രാക്കിലാണ് മയ്യിത്തുകള്&#x200d; കണ്ടെത്തിയത്. രണ്ട് വയസുകാരി സഹറയുടെ ഉമ്മ കോഴിക്കോട്ട് പഠിക്കുകയാണ്. ഇവിടെ നിന്ന് കുഞ്ഞുമായി കണ്ണൂരിലേക്ക് മടങ്ങുകയായിരുന്നു റഹ്മത്ത്. മരിച്ച നൗഫീഖ് മലപ്പുറം ആക്കോട് നിന്ന് നോമ്പ് തുറ കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്നു. കോഴിക്കോട് നിന്നാണ് ഇയാള്&#x200d; ട്രെയിന്&#x200d; കയറിയത്. മൂന്നുപേരുടെയും മൃതദേഹങ്ങള്&#x200d; എലത്തൂര്&#x200d; കോരപ്പുഴ പാലത്തിന് സമീപമുള്ള റെയില്&#x200d;വേ പാളത്തിലാണ് ഇന്ന് പുലര്&#x200d;ച്ചെ കണ്ടെത്തിയത്..</p>
<p>അതേസമയം, മരിച്ച മട്ടന്നൂര്&#x200d; സ്വദേശി റഹ്മത്തിന്റയും കോടോളിപ്രം സ്വദേശി നൗഫീഖിന്റെയും മയ്യിത്തുകള്&#x200d; ഖബറടക്കി. റഹ്മത്തിന്റെ മയ്യിത്ത് പാലോട്ട് പള്ളി ഖബര്&#x200d;സ്ഥാനിലും നൗഫിഖിന്റെ മയ്യിത്ത് എടയന്നൂര്&#x200d; ജുമാ മസ്ജിദ് ഖബര്&#x200d;സ്ഥാനിലും ആണ് ഖബറടക്കിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kozhikode-train-fire-accident.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തൃശൂരില്&#x200d; സ്വത്തിനു വേണ്ടി വയോധികയെ ക്രൂര പീഡനത്തിനിരയാക്കി; സഹോദരഭാര്യയും മകളും പിടിയില്&#x200d;</title>
		<link>https://www.chandrikadaily.com/2brutality-old-women-thrissur121.html</link>
					<comments>https://www.chandrikadaily.com/2brutality-old-women-thrissur121.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 13 Jan 2023 09:47:27 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[Health]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Women]]></category>
		<category><![CDATA[brutality]]></category>
		<category><![CDATA[old women]]></category>
		<category><![CDATA[relatives]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=232431</guid>

					<description><![CDATA[ചാഴൂര്&#x200d; സ്വദേശിയായ വയോധികയെ സഹോദരന്റെ ഭാര്യയും മകളും ചേര്&#x200d;ന്ന് തൊഴുത്തില്&#x200d; ചങ്ങലക്കിട്ട് ഉപദ്രവിച്ചു]]></description>
										<content:encoded><![CDATA[<p>തൃശൂരില്&#x200d; വയോധികയ്ക്ക് നേരെ ക്രൂരപീഡനം. ചാഴൂര്&#x200d; സ്വദേശിയായ വയോധികയെ സഹോദരന്റെ ഭാര്യയും മകളും ചേര്&#x200d;ന്ന് തൊഴുത്തില്&#x200d; ചങ്ങലക്കിട്ട് ഉപദ്രവിച്ചു. അമ്മിണി (75)ക്കാണ് ബന്ധുക്കളില്&#x200d; നിന്നും ക്രൂരമര്&#x200d;ദനത്തിന് ഇരയാകേണ്ടി വന്നത്. സ്വത്ത് തട്ടിയെടുക്കുന്നതിന് വേണ്ടിയാണ് മര്&#x200d;ദിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ഇവരുടെ സഹോദരന്റെ ഭാര്യ ഭവാനി , മകള്&#x200d; കിന എന്നിവരെ അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളവും ഭക്ഷണവും ചോദിച്ചപ്പോഴാണ് ക്രൂര മര്&#x200d;ദനമെന്നും പൊലീസ് വ്യക്തമാക്കി. ഭക്ഷണം ചോദിച്ചപ്പോഴൊക്കെ വടികൊണ്ട് അടിക്കുകയായിരുന്നു. മഞ്ഞും വെയിലുമേറ്റാണ് അമ്മിണി കിടന്നിരുന്നത്. അവിവാഹിതയാണ്. കഴിഞ്ഞ ഒരു മാസമായി ഭക്ഷണം നല്&#x200d;കാതെ മര്&#x200d;ദിക്കുകയായിരുന്നു. ചങ്ങലക്കിട്ടതിനാല്&#x200d; കാല്&#x200d;വിരലുകള്&#x200d; പഴുത്ത നിലയിലാണ്. വായില്&#x200d; വടിയും തുണിയും തിരുകുകയായിരുന്നു. വയര്&#x200d; ഒട്ടിയ നിലയിലാണ്. സ്ഥലം വിടാനൊരുങ്ങിയപ്പോഴാണ് കയറുകൊണ്ടും ചങ്ങലക്കുമിടുകയായിരുന്നു. വീട്ടിലാരെങ്കിലും വന്നാല്&#x200d; പറഞ്ഞുവിടുമായിരുന്നു. അയല്&#x200d;വീട്ടുകാര്&#x200d; പൊലീസിനെ അറിയിക്കുകയായിരുന്നു. കരച്ചില്&#x200d; മറ്റുള്ളവര്&#x200d; കേട്ടിരുന്നു. തൊഴുത്തിലാണ ്കിടന്നിരുന്നത്. ദാഹിച്ച് വലഞ്ഞ അമ്മിണി പൊലീസിനോട് വെള്ളം ചോദിച്ചു. അന്തിക്കാട് സി.ഐ പി.കെ ദാസ്,എസ്.ഐമാരായ എന്&#x200d;.സി ഹരീഷ്, കെ.പി പ്രദീപ്, ഒ.ജെ.രാജി എന്നിവരുടെ നേതൃത്വത്തിലാണ് മോചിപ്പിച്ചത്.<br />
അമ്മിണിയുടെ പേരിലുള്ള 10 സെന്റ് പുരയിടം ഇവരുടെ പേരില്&#x200d; മാറ്റിയെഴുതെണമെന്ന് ആവശ്യപ്പെട്ടായിരുന്നു മര്&#x200d;ദനം. ഇതിന് വേണ്ടി വീടിന് പുറകിലുള്ള മേല്&#x200d;ക്കൂര തകര്&#x200d;ന്ന തൊഴുത്തില്&#x200d; ചങ്ങലക്കിട്ട് ക്രൂരമര്&#x200d;ദനത്തിന് ഇരയാക്കിയെന്നാണ് പൊലീസ് കണ്ടെത്തല്&#x200d;. അവശനിലയിലായ ഇവരെ അന്തിക്കാട് പൊലീസ് എത്തി മോചിപ്പിച്ചു.</p>
<p><img loading="lazy" class="alignnone size-full wp-image-232437" src="https://www.chandrikadaily.com/wp-content/uploads/2023/01/hyfdf.jpg" alt="" width="600" height="400" srcset="https://www.chandrikadaily.com/wp-content/uploads/2023/01/hyfdf.jpg 600w, https://www.chandrikadaily.com/wp-content/uploads/2023/01/hyfdf-300x200.jpg 300w" sizes="(max-width: 600px) 100vw, 600px" /></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/2brutality-old-women-thrissur121.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മലയാളം അറിയാത്ത മലയാളി മത്യാസ് ഏബ്രഹാം ബന്ധുക്കളെ തിരയുന്നു</title>
		<link>https://www.chandrikadaily.com/mathias-abraham-a-malayali-who-does-not-know-malayalam-is-looking-for-relatives.html</link>
					<comments>https://www.chandrikadaily.com/mathias-abraham-a-malayali-who-does-not-know-malayalam-is-looking-for-relatives.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 26 Dec 2022 17:07:27 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[looking]]></category>
		<category><![CDATA[malayali]]></category>
		<category><![CDATA[relatives]]></category>
		<category><![CDATA[wanted]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=228932</guid>

					<description><![CDATA[അവസാനമായി പാളയത്ത് വന്നത് 1985ലാണ്.]]></description>
										<content:encoded><![CDATA[<p>മലയാളം അറിയാത്ത മലയാളി മത്യാസ് ഏബ്രഹാം ബന്ധുക്കളെ തിരയുന്നു. എത്യോപ്യന്&#x200d; തലസ്ഥാനമായ അഡിസ് അബാബയിലെ നേറ്റിവിറ്റി സ്‌കൂളിലെ ഇംഗ്ലീഷ് അദ്ധ്യാപകനാണ് മത്യാസ് ഏബ്രഹാം. തിരുവനന്തപുരത്ത് പാളയത്താണ് ഇദേഹം ജനിച്ചത്. ആറ് മാസം പ്രായമുളളപ്പോള്&#x200d; അച്ഛനും അമ്മയ്ക്കും ഒപ്പം എത്യോപ്യയില്&#x200d; എത്തി. പഠനം എത്യോപ്യയിലും ഇംഗ്ലണ്ടിലും. പണ്ട് ഇടയ്ക്ക് കേരളത്തില്&#x200d; വരുമായിരുന്നു. അവസാനമായി പാളയത്ത് വന്നത് 1985ലാണ്.</p>
<p>ബന്ധുക്കളെ തിരയാന്&#x200d; ലഭ്യമായ ഒരു വിവരവും കൈയിലില്ല. ആകെയുള്ളത് ഒരു സഹോദരി മാത്രമാണ്. വിവാഹം കഴിക്കാത്ത ഇദേഹത്തിന് മറ്റ് ബന്ധുക്കളായി ആരുമില്ല. അച്ഛന്&#x200d; കോട്ടയംകാരന്&#x200d; കല്ലുങ്കല്&#x200d; എബ്രഹാം ജോര്&#x200d;ജ് ആണ്. അമ്മ തിരുവനന്തപുരം സ്വദേശി എലിസബത്ത് (രമണി). കെ.പി. വര്&#x200d;ഗീസ് ആയിരുന്നു അമ്മയുടെ അച്ഛന്&#x200d;. ഡോ. കല്ലുങ്കല്&#x200d; എബ്രഹാം ജോസഫ് ആയിരുന്നു അച്ഛന്റെ അച്ഛന്&#x200d;. മെഡിക്കല്&#x200d; ഡോക്ടര്&#x200d; ആയിരുന്നു.</p>
<p>പ്രൊഫഷണല്&#x200d; കോണ്&#x200d;ഗ്രസ് നേതാവ് ഡോ. എസ് .എസ് ലാല്&#x200d; ആണ് വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്. പാളയത്ത് വെസ്റ്റ് എന്&#x200d;ഡ് ടെയ്‌ലേഴ്‌സിന് പിന്നിലായിരുന്നു തിരുവനന്തപുരത്തെ വീടെന്നും ആരെങ്കിലും അന്വേഷിക്കുകയാണെങ്കില്&#x200d; കൈമാറാനുള്ള ഇമെയിലും തനിക്ക് തന്നിട്ടുണ്ടെന്ന് ഡോ. ലാല്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mathias-abraham-a-malayali-who-does-not-know-malayalam-is-looking-for-relatives.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
