<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>removed &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/removed/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 17 Oct 2024 17:09:57 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>removed &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>പി.പി ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കി</title>
		<link>https://www.chandrikadaily.com/11pp-divya-was-removed-from-the-post-of-zilla-panchayat-president.html</link>
					<comments>https://www.chandrikadaily.com/11pp-divya-was-removed-from-the-post-of-zilla-panchayat-president.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 17 Oct 2024 17:05:03 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[news]]></category>
		<category><![CDATA[pp divya]]></category>
		<category><![CDATA[removed]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=313862</guid>

					<description><![CDATA[തളിപ്പറമ്പിൽ നിന്നുള്ള ജില്ല പഞ്ചായത്തംഗമാണ് രത്നകുമാരി.]]></description>
										<content:encoded><![CDATA[<p>എഡിഎം നവീൻ ബാബുവിന്&#x200d;റെ മരണത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തതിന് പിന്നാലെ പി.പി. ദിവ്യയെ കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്&#x200d;റ് പദവിയിൽ നിന്ന് നീക്കി. സി.പി.എം ജില്ല സെക്രട്ടറിയറ്റിന്&#x200d;റേതാണ് തീരുമാനം. അഡ്വ. കെ.കെ. രത്‌നകുമാരിയെയാണ് പുതിയ ജില്ല പഞ്ചായത്ത് പ്രസിഡന്&#x200d;റായി തീരുമാനിച്ചത്. തളിപ്പറമ്പിൽ നിന്നുള്ള ജില്ല പഞ്ചായത്തംഗമാണ് രത്നകുമാരി.</p>
<p>&#8216;കണ്ണൂര്&#x200d; എഡിഎം ആയിരുന്ന നവീന്&#x200d;ബാബുവിന്റെ അപ്രതീക്ഷിതവും വേദനാജനകവുമായ വേര്&#x200d;പാടിനെ തുടര്&#x200d;ന്ന് കണ്ണൂര്&#x200d; ജില്ലാ സെക്രട്ടറിയേറ്റ് നേരത്തേ ചില പ്രതികരണങ്ങള്&#x200d; നടത്തിയിരുന്നു. അഴിമതിക്കെതിരായ സദുദ്ദേശ വിമര്&#x200d;ശനമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നടത്തിയതെങ്കിലും യാത്രയയപ്പ് യോഗത്തില്&#x200d; നടത്തിയ ചില പരാമര്&#x200d;ശങ്ങള്&#x200d; ഒഴിവാക്കേണ്ടതായിരുന്നു എന്ന നിലപാടാണ് അന്ന് പാര്&#x200d;ട്ടി സ്വീകരിച്ചത്.</p>
<p>അതോടൊപ്പം സമഗ്രമായ അന്വേഷണം നടത്തണമെന്ന് സര്&#x200d;ക്കാറിനോട് ആവശ്യപ്പെടുകയും ചെയ്തു. ഇപ്പോള്&#x200d; പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനാല്&#x200d; ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്നും പിപി. ദിവ്യ ഒഴിവാകണമെന്ന് ജില്ലാ സെക്രട്ടറിയേറ്റ് കണ്ടു&#8217;, എന്നാണ് പാര്&#x200d;ട്ടി പ്രതികരണം. പുതിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി അഡ്വ. കെ.കെ. രത്നകുമാരിയെ പരിഗണിക്കാന്&#x200d; സെക്രട്ടറിയേറ്റ് തീരുമാനിച്ചതായാണ് വിവരം.</p>
<p>നവീന്&#x200d; ബാബുവിന്റെ മരണത്തില്&#x200d; ദിവ്യയെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് പൊലീസ് കോടതിയില്&#x200d; റിപ്പോര്&#x200d;ട്ട് നല്&#x200d;കിയത്. പി പി ദിവ്യ അഴിമതിയാരോപണം ഉന്നയിച്ച് തൊട്ടടുത്ത ദിവസമായിരുന്നു നവീനെ ക്വാര്&#x200d;ട്ടേഴ്സില്&#x200d; തൂങ്ങി മരിച്ച നിലയില്&#x200d; കണ്ടെത്തിയത്. നവീന്&#x200d; ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലായിരുന്നു പി പി ദിവ്യ ആരോപണം ഉന്നയിച്ചത്. ചെങ്ങളായിലെ പെട്രോള്&#x200d; പമ്പിന് അനുമതി നല്&#x200d;കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ആരോപണം. ഇനി പോകുന്നിടത്ത് കണ്ണൂരിലേതുപോലെ പ്രവര്&#x200d;ത്തിക്കരുതെന്ന് ദിവ്യ പറഞ്ഞിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/11pp-divya-was-removed-from-the-post-of-zilla-panchayat-president.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിദ്വേഷ പ്രചാരണത്തിൽ കേസെടുത്ത് പൊലീസ്; പോസ്റ്റുകൾ നീക്കാമെന്ന് യുക്തിവാദി നേതാവ് ആരിഫ് ഹുസൈൻ ഹൈക്കോടതിയിൽ</title>
		<link>https://www.chandrikadaily.com/police-registered-case-in-hate-campaign-rationalist-leader-arif-hussain-in-the-high-court-that-the-posts-can-be-removed.html</link>
					<comments>https://www.chandrikadaily.com/police-registered-case-in-hate-campaign-rationalist-leader-arif-hussain-in-the-high-court-that-the-posts-can-be-removed.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 17 Oct 2024 16:46:28 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[high court]]></category>
		<category><![CDATA[Rationalist]]></category>
		<category><![CDATA[removed]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=313856</guid>

					<description><![CDATA[സമൂഹമാധ്യമങ്ങളിലൂടെ വിശ്വാസികളുടെ മതവികാരം വ്രണപ്പെടുത്തുന്നതായും വിദ്വേഷ പ്രചരണം നടത്തുന്നതായും കാണിച്ച് കോട്ടയം ഈരാറ്റുപേട്ട സ്വദേശി നിയാസ് നല്&#x200d;കിയ പരാതിയിലാണ് കേസ്.]]></description>
										<content:encoded><![CDATA[<p>സ്വതന്ത്ര ചിന്തകരെന്ന് അവകാശപ്പെടുന്ന എസ്സന്&#x200d;സ് ഗ്ലോബല്&#x200d; വിഭാഗം നേതാവ് ആരിഫ് ഹുസൈനെതിരെ വിദ്വേഷപ്രചരണത്തിന് കേസെടുത്ത് പൊലീസ്. ഈരാറ്റുപേട്ട പൊലീസാണ് കേസെടുത്തിരിക്കുന്നത്. കേസെടുത്തതിന് പിന്നാലെ പരാതിയില്&#x200d; ഉന്നയിക്കുന്ന തരത്തിലുള്ള പോസ്റ്റുകള്&#x200d; നീക്കം ചെയ്യാമെന്ന് ആരിഫ് ഹുസൈന്&#x200d; ഹൈക്കോടതിയെ അറിയിച്ചതായി മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യുന്നു.</p>
<p>സമൂഹമാധ്യമങ്ങളിലൂടെ വിശ്വാസികളുടെ മതവികാരം വ്രണപ്പെടുത്തുന്നതായും വിദ്വേഷ പ്രചരണം നടത്തുന്നതായും കാണിച്ച് കോട്ടയം ഈരാറ്റുപേട്ട സ്വദേശി നിയാസ് നല്&#x200d;കിയ പരാതിയിലാണ് കേസ്. കേസില്&#x200d; അന്വേഷണം പുരോഗമിക്കുന്നതായി ഈരാറ്റുപേട്ട പൊലീസ് ഹൈക്കോടതിയെ അറിയിച്ചതോടെയാണ് പോസ്റ്റുകള്&#x200d; നീക്കം ചെയ്യാന്&#x200d; തയ്യാറാണെന്ന് ആരിഫ് ഹുസൈന്&#x200d; കോടതിയെ അറിയിച്ചത്.</p>
<p>സമൂഹത്തില്&#x200d; സ്പര്&#x200d;ദ്ധയുണ്ടാക്കുന്ന തരത്തിലുള്ള പോസ്റ്റുകള്&#x200d; കോടതി ഇടപെട്ട് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരന്&#x200d; ഹൈക്കോടതിയില്&#x200d; ഹരജിയും സമര്&#x200d;പ്പിച്ചിരുന്നു. ഗൂഗിളിനെയും മെറ്റയെയും പ്രതിചേര്&#x200d;ത്തുകൊണ്ടായിരുന്നു ഹരജി. ഇക്കാര്യങ്ങള്&#x200d; പരിഗണിക്കുന്നതിനിടെയാണ് ആരിഫ് ഹുസൈന്&#x200d; പോസ്റ്റുകള്&#x200d; നീക്കം ചെയ്യാമെന്ന് കോടതിയെ അറിയിച്ചതെന്നാണ് റിപ്പോര്&#x200d;ട്ട്. ഇതോടെ കേസ് വീണ്ടും പരിഗണിക്കുന്നതിനായി നവംബര്&#x200d; നാലിലേക്ക് മാറ്റി.</p>
<p>സംഘപരിവാര്&#x200d; അനുകൂല നിലപാടെടുക്കുന്ന യുക്തിവാദികള്&#x200d; എന്ന ആരോപണം നേരിടുന്ന ഗ്രൂപ്പാണ് എസ്സന്&#x200d;സ് ഗ്ലോബല്&#x200d;. എസ്സന്&#x200d;സ് ഗ്ലോബല്&#x200d; കഴിഞ്ഞ ദിവസം കോഴിക്കോട് നടത്തിയ പരിപാടിയില്&#x200d; കടുത്ത മുസ്‌ലിം വിരുദ്ധവും സംഘപരിവാര്&#x200d; അനുകൂലവുമായ നിലപാടാണ് കൈകൊണ്ടത് എന്ന് ചൂണ്ടിക്കാട്ടി അധ്യാപകനും എഴുത്തുകാരനുമായ ഡോ. ആസാദ് മലയാറ്റില്&#x200d; പരിപാടിയില്&#x200d; നിന്ന് ഇറങ്ങിപ്പോന്നിരുന്നു.</p>
<p>അവതാരകയടക്കം പരിപാടിയില്&#x200d; പങ്കെടുത്തവരെല്ലാം മുസ്‌ലിം വിരുദ്ധത പ്രചരിപ്പിക്കുകയായിരുന്നു എന്നായിരുന്നു ഡോ. ആസാദിന്റെ ആരോപണം. ഈ പരിപാടിയില്&#x200d; പങ്കെടുത്ത വ്യക്തികൂടിയാണ് എക്‌സ് മുസ്‌ലിം എന്ന് സ്വയം വിശേഷിപ്പിക്കുന്ന ആരിഫ് ഹുസൈന്&#x200d; തെരുവത്ത്.</p>
<p>സി. രവിചന്ദ്രനാണ് ഈ ഗ്രൂപ്പിന്റെ നേതാവ്. കേസില്&#x200d; പ്രതിചേര്&#x200d;ക്കപ്പെട്ടിരിക്കുന്ന ആരിഫ് ഹുസൈന്&#x200d; നേരത്തെ ഹോമിയോ ഡോക്ടറായിരുന്നു. പിന്നീട് ഹോമിയോ ചികിത്സ അശാസ്ത്രീയമാണെന്ന് പ്രചരിപ്പിച്ചാണ് ഇയാള്&#x200d; എസ്സന്&#x200d;സ് ഗ്ലോബര്&#x200d; ഗ്രൂപ്പിന്റെ ഭാഗമാകുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/police-registered-case-in-hate-campaign-rationalist-leader-arif-hussain-in-the-high-court-that-the-posts-can-be-removed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബൂത്തിൽ സ്ത്രീകളുടെ ബുർഖ അഴിപ്പിച്ച് പരിശോധിച്ച ബിജെപി സ്ഥാനാർഥി മാധവി ലതയ്ക്കെതിരെ കേസ്</title>
		<link>https://www.chandrikadaily.com/1case-filed-against-bjp-candidate-madhavi-lata-for-removing-burqas-of-women-in-the-booth.html</link>
					<comments>https://www.chandrikadaily.com/1case-filed-against-bjp-candidate-madhavi-lata-for-removing-burqas-of-women-in-the-booth.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 14 May 2024 05:44:55 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BJP Candidate]]></category>
		<category><![CDATA[burqa]]></category>
		<category><![CDATA[Case]]></category>
		<category><![CDATA[removed]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=297583</guid>

					<description><![CDATA[ഹൈദരാബാദ് ലോക്‌സഭാ മണ്ഡലം ബിജെപി സ്ഥാനാർഥി മാധവി ലതക്കെതിരെ മാലക്പേട്ട് പൊലീസാണ് കേസെടുത്തത്.]]></description>
										<content:encoded><![CDATA[<p>നാലാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ഹൈദരാബാദിൽ പോളിങ് ബൂത്തിലെത്തി മുസ്‌ലിം സ്ത്രീകളുടെ ബുർഖ അഴിപ്പിച്ച് പരിശോധന നടത്തിയ വിവാദ ബിജെപി സ്ഥാനാർഥി മാധവി ലതയ്ക്കെതിരെ കേസ്. ഹൈദരാബാദ് ലോക്‌സഭാ മണ്ഡലം ബിജെപി സ്ഥാനാർഥി മാധവി ലതക്കെതിരെ മാലക്പേട്ട് പൊലീസാണ് കേസെടുത്തത്.പൊലീസുകാരെയും പോളിങ് ഉദ്യോ​ഗസ്ഥരേയും കാഴ്ചക്കാരാക്കിയായിരുന്നു ഇത്.</p>
<p>സംഭവത്തിൽ ഐപിസി 171 സി, 186, 505 (1) സി, ജനപ്രാതിനിധ്യ നിയമം 132 എന്നീ കുറ്റങ്ങൾ ചുമത്തിയാണ് മാധവിക്കെതിരെ കേസെടുത്തത്.അസംപൂരിൽ വോട്ട് ചെയ്യാൻ കാത്തുനിന്ന സ്ത്രീകളുടെ ഐഡി കാർഡുകൾ മാധവി ലത വാങ്ങിയ ശേഷം മുഖാവരണം മാറ്റാനും ഉയർത്താനും ആവശ്യപ്പെടുകയായിരുന്നു.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="en" dir="ltr">This is not &#39;visit&#39;. This is bullying the voters by the BJP candidate. Who gave her the authority. Is the Election Commission completely taken over by the BJP? <a href="https://twitter.com/SpokespersonECI?ref_src=twsrc%5Etfw">@SpokespersonECI</a> <a href="https://twitter.com/ECISVEEP?ref_src=twsrc%5Etfw">@ECISVEEP</a><a href="https://twitter.com/CEO_Telangana?ref_src=twsrc%5Etfw">@CEO_Telangana</a>  <a href="https://t.co/ix9GUCMv4K">pic.twitter.com/ix9GUCMv4K</a></p>
<p>&mdash; Mohammed Zubair (@zoo_bear) <a href="https://twitter.com/zoo_bear/status/1789901186289570027?ref_src=twsrc%5Etfw">May 13, 2024</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>മണ്ഡലത്തിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെയാണ് മാധവി പോളിങ് സ്റ്റേഷനുകളിലെത്തി അനധികൃത പരിശോധന നടത്തിയത്. സംഭവത്തിന്റെ വീഡിയോ വൈറലാവുകയും വിമർശനം ശക്തമാവുകയും ചെയ്‌തതോടെയാണ് പൊലീസ് കേസെടുത്തത്. വോട്ടിങ് നടപടികൾ തടസപ്പെടുത്തിയാണ് ഇവർ ബൂത്തിനകത്ത് കയറി ഭീഷണി മുഴക്കിയത്. വോട്ടർമാരുടെയെല്ലാം മുഖപരിശോധന നടത്തണമെന്നാണ് ഇവർ വീഡിയോയിൽ ആവശ്യപ്പെടുന്നത്.</p>
<p>മുഖാവരണം താഴ്ത്തിയിട്ടും ഇവർ അത് അം ഗീകരിക്കാൻ തയാറാവാതെ സംശയം പ്രകടിപ്പിക്കുന്നതും സ്ത്രീകളോട് കയർക്കുന്നതും വീഡിയോയിൽ കാണാം. പരിശോധനയ്ക്കിടെ റിട്ടേണിങ് ഓഫീസർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരോടും ഇവർ തട്ടിക്കയറി. ഹൈദരാബാദിൽ എഐഎംഐഎം അധ്യക്ഷനും സിറ്റിങ് എം.പിയുമായ അസദുദ്ദീൻ ഉവൈസിക്കെതിരെയാണ് മാധവി ലത മത്സരിക്കുന്നത്. സംഭവം വിവാദമായതോടെ ന്യായീകരണവുമായി ഇവർ രം ഗത്തെത്തിയിരുന്നു.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="en" dir="ltr"><a href="https://twitter.com/hashtag/WATCH?src=hash&amp;ref_src=twsrc%5Etfw">#WATCH</a> | On being asked about video where she is seen checking IDs of voters, Madhavi Latha says, &quot;I am a candidate. As per law candidate has the right to check the ID cards without the facemasks. I am not a man, I am a woman and with a lot of humbleness, I have only requested… <a href="https://t.co/5mxmhiBWL7">https://t.co/5mxmhiBWL7</a> <a href="https://t.co/Ni18lzxV2J">pic.twitter.com/Ni18lzxV2J</a></p>
<p>&mdash; ANI (@ANI) <a href="https://twitter.com/ANI/status/1789911345971724442?ref_src=twsrc%5Etfw">May 13, 2024</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>സ്ഥാനാർഥി എന്ന നിലയ്ക്ക് തനിക്ക് വോട്ടർമാരെ പരിശോധിക്കാൻ അധികാരമുണ്ടെന്നായിരുന്നു ഇവരുടെ വാദം. &#8216;ഞാനൊരു സ്ഥാനാർഥിയാണ്.നിയമപ്രകാരം ഐ.ഡി കാർഡുകൾ പരിശോധിക്കാൻ അവകാശമുണ്ട്. ഞാൻ ഒരു പുരുഷനല്ല, സ്ത്രീയാണ്. വളരെ വിനയത്തോടെ ഞാൻ അവരോട് അഭ്യർഥിക്കുക മാത്രമാണ് ചെയ്തത്.എന്നായിരുന്നു ഇവരുടെ ന്യായീകരണം.</p>
<p>ബിജെപി സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെ മാധവി നിരന്തരം മുസ്‌ലിം വിരുദ്ധ വിദ്വേഷ പ്രസംഗങ്ങളാണു പലയിടങ്ങളിലും നടത്തിയത്. ഇതിനിടെയാണ് രാമനവമി ഘോഷയാത്രയ്ക്കിടെ സിദ്ദിയാംബർ ബസാർ ജങ്ഷനിലെ മസ്‌ജിദിനു നേരെ ഇവർ വിവാദ അംഗവിക്ഷേപം നടത്തിയത്. യാത്ര നഗരത്തിലെ സിദ്ദിയാംബർ ബസാറിലെ മസ്ജിദിനു സമീപത്തെത്തിയപ്പോൾ പള്ളിക്കുനേരെ അമ്പെയ്യുന്ന പോലെ ആംഗ്യം കാണിക്കുകയായിരുന്നു മാധവി.</p>
<p>സംഭവം വലിയ വിവാദമായതോടെ വാർത്തകൾ നിഷേധിച്ച് മാധവി രംഗത്തെത്തി. താൻ അത്തരമൊരു അംഗവിക്ഷേപം നടത്തിയിട്ടില്ലെന്നും വീഡിയോ എഡിറ്റ് ചെയ്തു പ്രചരിപ്പിക്കുകയാണെന്നുമായിരുന്നു അവരുടെ വാദം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1case-filed-against-bjp-candidate-madhavi-lata-for-removing-burqas-of-women-in-the-booth.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിവാദത്തിനിടെ കൊവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദി ചിത്രം നീക്കി</title>
		<link>https://www.chandrikadaily.com/during-the-controversy-modis-picture-was-removed-from-the-kovid-vaccination-certificate.html</link>
					<comments>https://www.chandrikadaily.com/during-the-controversy-modis-picture-was-removed-from-the-kovid-vaccination-certificate.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 02 May 2024 05:50:03 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[images]]></category>
		<category><![CDATA[narendramdoi]]></category>
		<category><![CDATA[removed]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=296596</guid>

					<description><![CDATA[തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായാണ് ചിത്രം നീക്കം ചെയ്തത് എന്നാണ് വിശദീകരണം.]]></description>
										<content:encoded><![CDATA[<p>കൊവിഷീല്&#x200d;ഡ് വാക്‌സീന്&#x200d; വിവാദത്തിനിടെ കോവിഡ് വാക്‌സീന്&#x200d; സര്&#x200d;ട്ടിഫിക്കറ്റില്&#x200d; നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായാണ് ചിത്രം നീക്കം ചെയ്തത് എന്നാണ് വിശദീകരണം.</p>
<p>കൊവിഷീല്&#x200d;ഡ് വാക്‌സീനെടുത്ത അപൂര്&#x200d;വ്വം ചിലരില്&#x200d; രക്തം കട്ടപിടിക്കുകയും, പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറയ്ക്കുകയും ചെയ്യുന്ന ടിടിഎസ് എന്ന അവസ്ഥയുണ്ടാകാമെന്നാണ് ആസ്ട്രസെനെക കമ്പനി യു.കെയിലെ കോടതിയെ അറിയിച്ചിരുന്നു. ഇതിനെ തുടര്&#x200d;ന്നാണോ ഫോട്ടോ മാറ്റിയിതെന്നും പറയപ്പെടുന്നു.</p>
<p>ഇന്ത്യയില്&#x200d; കൊവിഷീല്&#x200d;ഡ് എന്ന പേരില്&#x200d; അവതരിപ്പിച്ച കൊവിഡ് വാക്‌സീന് ഗുരുതര പാര്&#x200d;ശ്വഫലമുള്ളതായി വാക്‌സിന്&#x200d; കമ്പനി ആസ്ട്രസെനെക കഴിഞ്ഞ ദിവസം സമ്മതിച്ചിരുന്നു. പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. കൊവിഷീല്&#x200d;ഡ് വാക്‌സീന്&#x200d; സ്വീകരിച്ച ശേഷം ഹൃദയാഘാതം വന്ന് മരിച്ചവരുടെ കുടുംബങ്ങള്&#x200d;ക്ക് കേന്ദ്രസര്&#x200d;ക്കാര്&#x200d; നഷ്ടപരിഹാരം നല്&#x200d;കണമെന്ന് കോണ്&#x200d;ഗ്രസ് ആവശ്യപ്പെട്ടു.</p>
<p>നേരത്തെ കൊവിഡ് സര്&#x200d;ട്ടിഫിക്കറ്റില്&#x200d; മോദി ചിത്രം നല്&#x200d;കുന്നതിനെതിരെ വലിയ പ്രതിഷേധവും വിമര്&#x200d;ശനവും ഉയര്&#x200d;ന്നിരുന്നുവെങ്കിലും കേന്ദ്ര സര്&#x200d;ക്കാര്&#x200d; തള്ളിക്കളയുകയായിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/during-the-controversy-modis-picture-was-removed-from-the-kovid-vaccination-certificate.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നരേന്ദ്ര മോദിയുടെ മുസ്‌ലിം വിരുദ്ധ വീഡിയോ ഇന്&#x200d;സ്റ്റഗ്രാമില്&#x200d; നിന്ന് നീക്കി</title>
		<link>https://www.chandrikadaily.com/narendra-modis-anti-muslim-video-removed-from-instagram.html</link>
					<comments>https://www.chandrikadaily.com/narendra-modis-anti-muslim-video-removed-from-instagram.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 02 May 2024 05:20:43 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[anti-Muslim video]]></category>
		<category><![CDATA[instagram]]></category>
		<category><![CDATA[narendra modi]]></category>
		<category><![CDATA[removed]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=296589</guid>

					<description><![CDATA[വീഡിയോ ഒഴിവാക്കിയത് ബി.ജെ.പി ആണോ ഇന്&#x200d;സ്റ്റഗ്രാം ആണോ എന്നതില്&#x200d; വ്യക്തതയില്ലെന്ന് ദേശീയ മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തു. ]]></description>
										<content:encoded><![CDATA[<p>നരേന്ദ്ര മോദിയുടെ മുസ്‌ലിം വിരുദ്ധ പരാമര്&#x200d;ശമടങ്ങുന്ന വീഡിയോ ഇന്&#x200d;സ്റ്റഗ്രാമില്&#x200d; നിന്ന് നീക്കി. പാര്&#x200d;ട്ടിയുടെ ഔദ്യോഗിക അക്കൗണ്ടില്&#x200d; അപ്‌ലോഡ് ചെയ്തിരുന്ന ആനിമേറ്റഡ് വീഡിയോയാണ് നീക്കം ചെയ്തത്. വീഡിയോ ഒഴിവാക്കിയത് ബി.ജെ.പി ആണോ ഇന്&#x200d;സ്റ്റഗ്രാം ആണോ എന്നതില്&#x200d; വ്യക്തതയില്ലെന്ന് ദേശീയ മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തു.</p>
<p>നരേന്ദ്ര മോദി മുസ്‌ലിം വിഭാഗത്തെ കുടിയേറ്റക്കാര്&#x200d; എന്ന് വിളിച്ചുകൊണ്ടുള്ള ബി.ജെ.പിയുടെ വീഡിയോക്കെതിരെ ഇന്&#x200d;സ്റ്റയ്ക്ക് നിരവധി പരാതികള്&#x200d; ലഭിച്ചിരുന്നു. ഏപ്രില്&#x200d; 30 ചൊവ്വാഴ്ചയാണ് ഈ വീഡിയോ ഇന്&#x200d;സ്റ്റഗ്രാമില്&#x200d; പോസ്റ്റ് ചെയ്തത്.രാജസ്ഥാനിലെ ബന്&#x200d;സ്വാരയില്&#x200d; നടത്തിയ പ്രസംഗത്തിലെ പരാമര്&#x200d;ശമാണ് ഇന്&#x200d;സ്റ്റഗ്രാമില്&#x200d; നിന്ന് നീക്കിയത്. കോണ്&#x200d;ഗ്രസ് അധികാരത്തിലെത്തിയാല്&#x200d; ആളുകളുടെ സ്വത്തുക്കളും ഭൂമിയുമെല്ലാം മുസ്‌ലിങ്ങള്&#x200d;ക്കിടയില്&#x200d; വിതരണം ചെയ്യുമെന്നായിരുന്നു മോദി പ്രസംഗിച്ചത്. മാത്രമല്ല അമ്മമാരുടേയും സഹോദരിമാരുടേയും താലിമാല പോലും വെറുതെ വിടില്ലെന്നും പറഞ്ഞിരുന്നു. മുസ്‌ലിം വിഭാഗക്കാരെ നുഴഞ്ഞുകയറ്റക്കാരെന്നും വിശേഷിപ്പിച്ചിരുന്നു.</p>
<p>രാജ്യത്തിന്റെ സമ്പത്തിനുമേല്&#x200d; കൂടുതല്&#x200d; അധികാരം മുസ്‌ലിങ്ങള്&#x200d;ക്കാണെന്ന് കോണ്&#x200d;ഗ്രസ് മുമ്പ് പറഞ്ഞിട്ടുണ്ടെന്നും വീണ്ടും അധികാരത്തില്&#x200d; വന്നാല്&#x200d; രാജ്യത്തിന്റെ സ്വത്ത് നുഴഞ്ഞുകയറി വന്ന മുസ്‌ലിങ്ങള്&#x200d;ക്ക് നല്&#x200d;കുമെന്നും അത് അവരുടെ പ്രകടനപത്രികയില്&#x200d; പറയുന്നുണ്ടെന്നുമായിരുന്നു രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് റാലിയില്&#x200d; മോദി പ്രസംഗിച്ചത്.</p>
<div>ഇതിനെത്തുടര്&#x200d;ന്ന് നിരവധി പരാതികള്&#x200d; ലഭിച്ചുവെന്നും പരാതിയില്&#x200d; പ്രധാനമന്ത്രി വിശിദീകരണം നല്&#x200d;കണമെന്നും കമ്മീഷന്&#x200d; പറഞ്ഞിരുന്നു. മോദിക്കെതിരെ നടപടിയെടുക്കാത്തതില്&#x200d; വലിയ വിമര്&#x200d;ശനം ഉയരുകയും ചെയ്തിരുന്നു.  പ്രതിപക്ഷ പാര്&#x200d;ട്ടികളെല്ലാം തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്&#x200d;കിയിരുന്നു. ആര് വിദ്വേഷ പ്രസംഗം നടത്തിയാലും കടുത്ത നടപടി വേണമെന്ന് സുപ്രീംകോടതി നേരത്തെ നിര്&#x200d;ദേശം നല്&#x200d;കിയിരുന്നു.</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/narendra-modis-anti-muslim-video-removed-from-instagram.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തെരഞ്ഞെടുപ്പിന് മുമ്പ് പൊതു ഇടങ്ങളിൽ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രങ്ങൾ നീക്കം ചെയ്യണം; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി</title>
		<link>https://www.chandrikadaily.com/pictures-of-the-prime-minister-should-be-removed-from-public-spaces-before-elections-complaint-to-election-commission.html</link>
					<comments>https://www.chandrikadaily.com/pictures-of-the-prime-minister-should-be-removed-from-public-spaces-before-elections-complaint-to-election-commission.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 17 Mar 2024 10:32:46 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[images]]></category>
		<category><![CDATA[narendra modi]]></category>
		<category><![CDATA[pictures]]></category>
		<category><![CDATA[removed]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=293046</guid>

					<description><![CDATA[പൂനെ ആസ്ഥാനമായി പ്രവര്&#x200d;ത്തിക്കുന്ന അഭിഭാഷകനും പരിസ്ഥിതി പ്രവര്&#x200d;ത്തകനുമായ വിശ്വംഭര്&#x200d; ചൗധരിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് വക്കീല്&#x200d; നോട്ടീസ് അയച്ചത്.]]></description>
										<content:encoded><![CDATA[<p>ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് രാജ്യത്തെ പൊതു ഇടങ്ങളില്&#x200d; നിന്ന് പ്രധാനമന്ത്രിയുടെ ചിത്രങ്ങള്&#x200d; നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് വക്കീല്&#x200d; നോട്ടീസ് ലഭിച്ചു. പൂനെ ആസ്ഥാനമായി പ്രവര്&#x200d;ത്തിക്കുന്ന അഭിഭാഷകനും പരിസ്ഥിതി പ്രവര്&#x200d;ത്തകനുമായ വിശ്വംഭര്&#x200d; ചൗധരിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് വക്കീല്&#x200d; നോട്ടീസ് അയച്ചത്.</p>
<p>സ്വതന്ത്രവും നീതിയുക്തവുമായ പ്രചാരണം ഉറപ്പാക്കാന്&#x200d; എല്ലാ പൊതുസ്ഥലങ്ങളിലും, സര്&#x200d;ക്കാര്&#x200d; നിയന്ത്രണത്തിലുള്ള സ്ഥലങ്ങളില്&#x200d; നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങള്&#x200d; നീക്കം ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.</p>
<p>ഓഫീസുകള്&#x200d;, വിമാനത്താവളങ്ങള്&#x200d;, വിമാനങ്ങള്&#x200d;, റെയില്&#x200d;വേ സ്റ്റേഷനുകള്&#x200d;, ട്രെയിനുകള്&#x200d;, മെട്രോകള്&#x200d;, ബസ് സ്റ്റോപ്പുകള്&#x200d; എന്നിവിടങ്ങളില്&#x200d; നിന്ന് പ്രധാനമന്ത്രി മോദിയുടെ ചിത്രങ്ങള്&#x200d; നീക്കം ചെയ്യാന്&#x200d; സര്&#x200d;ക്കാരിനോട് നിര്&#x200d;ദേശം നല്&#x200d;കണമെന്നും പരാതിയില്&#x200d; പറയുന്നു.</p>
<p>രാജ്യത്തെ ഭരണകക്ഷിയായ ബി.ജെ.പിയുടെ താരപ്രചാരകനാണ് പ്രധാനമന്ത്രി. അതിനാല്&#x200d; അദ്ദേഹത്തിന്റെ ചിത്രങ്ങള്&#x200d; നിര്&#x200d;ബന്ധമായും നീക്കം ചെയ്യണമെന്ന് പരാതിക്കാരന്&#x200d; അഭ്യര്&#x200d;ത്ഥിച്ചു. പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിമാരുടെയും ചിത്രങ്ങള്&#x200d; പൊതു ഇടങ്ങളില്&#x200d; സ്ഥാപിക്കുന്നത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pictures-of-the-prime-minister-should-be-removed-from-public-spaces-before-elections-complaint-to-election-commission.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കുടുംബത്തിന്റെ പ്രതിഷേധം; സിദ്ധാര്&#x200d;ത്ഥന്റെ വീടിന് മുന്നില്&#x200d; സ്ഥാപിച്ച സി.പി.എമ്മിന്റെ ബോര്&#x200d;ഡ് എടുത്തുമാറ്റി</title>
		<link>https://www.chandrikadaily.com/1the-familys-protests-cpms-board-put-up-in-front-of-siddharthans-house-removed.html</link>
					<comments>https://www.chandrikadaily.com/1the-familys-protests-cpms-board-put-up-in-front-of-siddharthans-house-removed.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 02 Mar 2024 06:20:14 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[board]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[family]]></category>
		<category><![CDATA[protest]]></category>
		<category><![CDATA[removed]]></category>
		<category><![CDATA[Siddharthan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=291909</guid>

					<description><![CDATA[സി.പി.എമ്മിന്റെയും ഡി.വൈ.എഫ്.ഐയുടെയും പേരിലായിരുന്നു ഫ്‌ളക്‌സ് ഉണ്ടായിരുന്നത്.]]></description>
										<content:encoded><![CDATA[<p>പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്&#x200d;ത്ഥി  സിദ്ധാര്&#x200d;ത്ഥന്റെ വീടിന് മുന്നില്&#x200d; സ്ഥാപിച്ച സി.പി.എമ്മിന്റെ ബോര്&#x200d;ഡ് എടുത്തുമാറ്റി . സിദ്ധാര്&#x200d;ത്ഥ് എസ്.എഫ്.ഐ പ്രവര്&#x200d;ത്തകനെന്ന് ചൂണ്ടിക്കാട്ടിയുള്ള ഫ്ളക്സ് സി.പി.എം പ്രാദേശിക നേതൃത്വമാണ് സ്ഥാപിച്ചത്. കൊലപാതകത്തില്&#x200d; ഉള്&#x200d;പ്പെട്ടിട്ടുള്ള മുഴുവന്&#x200d; ക്രിമിനലുകളെയും അറസ്റ്റ് ചെയ്യണമെന്നും ഫ്ളക്സില്&#x200d; പറഞ്ഞിരുന്നു.</p>
<p>സി.പി.എമ്മിന്റെയും ഡി.വൈ.എഫ്.ഐയുടെയും പേരിലായിരുന്നു ഫ്‌ളക്‌സ് ഉണ്ടായിരുന്നത്. &#8216;സിദ്ധാര്&#x200d;ത്ഥിന്റെ കൊലപാതകത്തില്&#x200d; ഉള്&#x200d;പ്പെട്ടിട്ടുള്ള മുഴുവന്&#x200d; ക്രിമിനലുകളെയും നിയമത്തിന് മുന്നില്&#x200d; കൊണ്ടുവരികയും കൃത്യമായ അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്യുക. നീതിക്കായി എന്നും കുടുംബത്തോടൊപ്പം&#8217;, എന്നാണ് ബോര്&#x200d;ഡിലെഴുതിയിരുന്നത്.</p>
<p>വയനാട് പൂക്കോട് വെറ്ററിനറി കോളേജിലെ രണ്ടാം വര്&#x200d;ഷ വെറ്ററിനറി സയന്&#x200d;സ് ബിരുദ വിദ്യാര്&#x200d;ത്ഥിയും തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയുമായ സിദ്ധാര്&#x200d;ത്ഥനെ ഫെബ്രുവരി 18-ന് ഉച്ചയ്ക്ക് ഒന്നരയോടെ ഹോസ്റ്റലിലെ ശുചിമുറിയില്&#x200d; തൂങ്ങിമരിച്ച നിലയില്&#x200d; കണ്ടെത്തുകയായിരുന്നു. ആത്മഹത്യ എന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്&#x200d; സിദ്ധാര്&#x200d;ഥ് ക്രൂരമായ മര്&#x200d;ദ്ദനത്തിന് ഇരയായിരുന്നുവെന്ന് പോസ്റ്റ്‌മോര്&#x200d;ട്ടം റിപ്പോര്&#x200d;ട്ടില്&#x200d; കണ്ടെത്തി.</p>
<p>കഴിഞ്ഞ വാലന്റൈന്&#x200d;സ് ദിനത്തില്&#x200d; കോളേജില്&#x200d; വിദ്യാര്&#x200d;ത്ഥികള്&#x200d; തമ്മില്&#x200d; ചില പ്രശ്‌നങ്ങള്&#x200d; ഉണ്ടായിരുന്നുവെന്നും സുഹൃത്തുക്കളും സീനിയേഴ്‌സും ചേര്&#x200d;ന്ന് സിദ്ധാര്&#x200d;ത്ഥനെ മര്&#x200d;ദ്ദിച്ച് കെട്ടിതൂക്കിയെന്നും ആരോപണം ഉയര്&#x200d;ന്നു. എസ്.എഫ്.ഐ പ്രവര്&#x200d;ത്തകരാണ് പ്രതികളെന്നും കുടുംബവും സുഹൃത്തുക്കളും ആരോപിച്ചു.</p>
<p>അതേസമയം, സിദ്ധാര്&#x200d;ത്ഥനെ കോളേജ് പരിസരത്ത് നാലിടത്ത് വെച്ച് സംഘം മര്&#x200d;ദ്ദിച്ചതായി ആന്റി റാഗിങ്ങ് കമ്മിറ്റിയുടെ റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു. കോളേജ് ഹോസ്റ്റലിന്റെ നടുമുറ്റം, കോളേജ് ഹോസ്റ്റല്&#x200d;, ഹോസ്റ്റലിന് സമീപത്തെ കുന്ന്, ഡോര്&#x200d;മെറ്ററിക്ക് അകത്ത് എന്നിവിടങ്ങളില്&#x200d; വെച്ചാണ് മര്&#x200d;ദ്ദനമുണ്ടായത്. ഹോസ്റ്റലില്&#x200d; കിടന്നുറങ്ങിയ വിദ്യാര്&#x200d;ത്ഥിയെ വിളിച്ച് മര്&#x200d;ദനം &#8216;ഡെമോ&#8217; പോലെ കാണിച്ചു കൊടുത്തെന്നും റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1the-familys-protests-cpms-board-put-up-in-front-of-siddharthans-house-removed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നവകേരള സദസിന്റെ പ്രചാരണ ബോര്&#x200d;ഡില്&#x200d; നിന്ന് മൂന്ന് മന്ത്രിമാരെ ഒഴിവാക്കി</title>
		<link>https://www.chandrikadaily.com/three-ministers-have-been-removed-from-the-campaign-board-of-the-new-kerala-sadas.html</link>
					<comments>https://www.chandrikadaily.com/three-ministers-have-been-removed-from-the-campaign-board-of-the-new-kerala-sadas.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 20 Nov 2023 04:40:45 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[campaign board]]></category>
		<category><![CDATA[removed]]></category>
		<category><![CDATA[Three ministers]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=283488</guid>

					<description><![CDATA[നൂറിലധികം ബോര്&#x200d;ഡുകളാണ് മന്ത്രിമാരുടെ ചിത്രം ഒഴിവാക്കി സംഘാടക സമിതി സ്ഥാപിച്ചത്.]]></description>
										<content:encoded><![CDATA[<p>സര്&#x200d;ക്കാരിന്റെ നവകേരള സദസിന്റെ പ്രചരണ ബോര്&#x200d;ഡില്&#x200d; നിന്നും 3 മന്ത്രിമാരെ ഒഴിവാക്കി പ്രചരണം. മന്ത്രിമാരായ ആന്റണി രാജുവും അഹമ്മദ് ദേവര്&#x200d;കോവിലും എ.കെ ശശീന്ദ്രനുമാണ് പ്രചരണ ബോര്&#x200d;ഡില്&#x200d; നിന്ന് പുറത്തായത്.</p>
<p>മന്ത്രിസഭാ പുനഃസംഘടനയിലൂടെ പുതിയതായി മന്ത്രിയാകേണ്ട കടന്നപ്പള്ളി രാമചന്ദ്രന്റെ മണ്ഡലത്തിലാണ് സംഭവം. ബോര്&#x200d;ഡ് അച്ചടിച്ചവര്&#x200d;ക്ക് പിഴവ് സംഭവിച്ചതാണെന്നാണ് സംഭവത്തില്&#x200d; എംഎല്&#x200d;എയുടെ ഓഫീസ് നല്&#x200d;കുന്ന വിശദീകരണം.</p>
<p>പുനഃസംഘടനയിലൂടെ മന്ത്രിസ്ഥാനം നഷ്ടപ്പെടുന്നവരെയാണ് ഒഴിവാക്കിയതെന്നും ആക്ഷേപമുയരുന്നുണ്ട്. നൂറിലധികം ബോര്&#x200d;ഡുകളാണ് മന്ത്രിമാരുടെ ചിത്രം ഒഴിവാക്കി സംഘാടക സമിതി സ്ഥാപിച്ചത്. കാസര്&#x200d;കോട് ജില്ലയിലെ പര്യടനം പൂര്&#x200d;ത്തിയാക്കി നവകേരള സദസ്സ് ഇന്ന് കണ്ണൂരിലെത്തി.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/three-ministers-have-been-removed-from-the-campaign-board-of-the-new-kerala-sadas.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഏഴു മാസം പ്രായമുള്ള കുഞ്ഞിന്റെ ശ്വാസകോശത്തില്&#x200d; എല്&#x200d;.ഇ.ഡി ബള്&#x200d;ബ്; വിജയകരമായി നീക്കം ചെയ്തു</title>
		<link>https://www.chandrikadaily.com/led-bulb-in-seven-month-old-babys-lungs-removed-successfully.html</link>
					<comments>https://www.chandrikadaily.com/led-bulb-in-seven-month-old-babys-lungs-removed-successfully.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 02 Oct 2023 04:28:21 +0000</pubDate>
				<category><![CDATA[Health]]></category>
		<category><![CDATA[hospital]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[LED BULB]]></category>
		<category><![CDATA[lungs]]></category>
		<category><![CDATA[removed]]></category>
		<category><![CDATA[seven month baby]]></category>
		<category><![CDATA[successfully]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=277273</guid>

					<description><![CDATA[നിലയ്ക്കാത്ത ചുമയും ശ്വാസ തടസവും അനുഭവപ്പെട്ടതിനെ തുടര്&#x200d;ന്നാണ് മാതാപിതാക്കള്&#x200d; കുഞ്ഞുമായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്&#x200d; എത്തിയത്.]]></description>
										<content:encoded><![CDATA[<p>പിഞ്ചുകുഞ്ഞിന്റെ ശ്വാസകോശത്തില്&#x200d; കുടുങ്ങിയ എല്&#x200d;ഇഡി ബള്&#x200d;ബ് നീക്കം ചെയ്തു. കോട്ടയം സ്വദേശിയായ, ഏഴുമാസം പ്രായമുള്ള കുഞ്ഞിന്റെ ശ്വാസകോശത്തില്&#x200d; നിന്നാണ് എല്&#x200d;ഇഡി ബള്&#x200d;ബ് വിജയകരമായി നീക്കം ചെയ്തത്.</p>
<p>നിലയ്ക്കാത്ത ചുമയും ശ്വാസ തടസവും അനുഭവപ്പെട്ടതിനെ തുടര്&#x200d;ന്നാണ് മാതാപിതാക്കള്&#x200d; കുഞ്ഞുമായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്&#x200d; എത്തിയത്. തുടര്&#x200d;ന്ന് നടത്തിയ പരിശോധനയില്&#x200d; ശ്വാസകോശത്തിന്റെ താഴ്ഭാഗത്തായി എന്തോ വസ്തു വീണ് കിടക്കുന്നത് ശ്രദ്ധയില്&#x200d;പ്പെട്ടു. തുടര്&#x200d;ന്ന് വിദഗ്ധ ചികില്&#x200d;സയ്ക്കായി എറണാകുളം അമൃത ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചു.</p>
<p>ഇവിടെ നടത്തിയ ബ്രോങ്കോസ്‌കോപി പരിശോധനയിലാണ് വലത്തേ ശ്വാസകോശത്തിനുള്ളില്&#x200d; ചുവന്ന നിറത്തിലുള്ള എല്&#x200d;ഇഡി ബള്&#x200d;ബ് കിടക്കുന്നത് കണ്ടെത്തിയത്. ഡോക്ടര്&#x200d;മാര്&#x200d; ശസ്ത്രക്രിയയിലൂടെ ഇത് നീക്കം ചെയ്യുകയായിരുന്നു. കളിപ്പാട്ടത്തിന്റെയുള്ളില്&#x200d; നിന്നും ബള്&#x200d;ബ് കുഞ്ഞിന്റെയുള്ളിലെത്തിയതാവാമെന്നാണ് ഡോക്ടര്&#x200d;മാരുടെ പ്രാഥമിക നിഗമനം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/led-bulb-in-seven-month-old-babys-lungs-removed-successfully.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലോണ്&#x200d; ആപ്പ് തട്ടിപ്പ്; ഈ വര്&#x200d;ഷം 1427 പരാതികള്&#x200d;, 72 ആപ്പുകള്&#x200d; നീക്കം ചെയ്യാനൊരുങ്ങി പൊലീസ്</title>
		<link>https://www.chandrikadaily.com/loan-app-fraud-this-year-1427-complaints-72-apps-are-ready-to-be-removed-by-the-police.html</link>
					<comments>https://www.chandrikadaily.com/loan-app-fraud-this-year-1427-complaints-72-apps-are-ready-to-be-removed-by-the-police.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 23 Sep 2023 09:21:05 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[loan app]]></category>
		<category><![CDATA[loan app fraud]]></category>
		<category><![CDATA[removed]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=275930</guid>

					<description><![CDATA[ദേശീയതലത്തില്&#x200d; രൂപീകരിച്ച പോര്&#x200d;ട്ടല്&#x200d; വഴിയാണ് ആപ്പ് സ്‌റ്റോര്&#x200d;, പ്ലേ സ്‌റ്റോര്&#x200d;, വെബ് സൈറ്റുകള്&#x200d; എന്നിവയ്‌ക്കെതിരെ നടപടി സ്വീകരിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>ലോണ്&#x200d; ആപ്പുകളിലൂടെയുള്ള തട്ടിപ്പിനെ തുടര്&#x200d;ന്ന് ഈ വര്&#x200d;ഷം പൊലീസിന്റെ സഹായം തേടിയെത്തിയത് 1427 പരാതിക്കാര്&#x200d;. സൈബര്&#x200d; ലോണ്&#x200d; തട്ടിപ്പുകളെക്കുറിച്ചു പരാതിപ്പെടാനുള്ള 1930 എന്ന നമ്പരിലാണ് ഇത്രയും പരാതികളെത്തിയത്.</p>
<p>2022ല്&#x200d; 1340 പരാതികളും 2021ല്&#x200d; 1400 പരാതികളുമാണ് ലഭിച്ചിട്ടുള്ളത്. പരാതികളില്&#x200d; പറഞ്ഞ ആപ്പുകളും ബാങ്ക് അക്കൗണ്ടുകളും ഫോണ്&#x200d; നമ്പറുകളും പരിശോധിച്ചു തുടര്&#x200d;നടപടികള്&#x200d; സ്വീകരിച്ചതായി പോലീസ് അറിയിച്ചു. ഇന്നലെ കൊച്ചിയില്&#x200d; ലോണ്&#x200d; ആപ്പ് തട്ടിപ്പിന് ഇരയായി ദമ്പതികള്&#x200d; കുട്ടികളെ കൊന്ന് സ്വയം ജീവനൊടുക്കിയ സംഭവത്തിനുശേഷം പൊലീസ് 72 ആപ്പുകള്&#x200d; നീക്കം ചെയ്യാന്&#x200d; നടപടി സ്വീകരിച്ചിരുന്നു.</p>
<p>പണം കൈമാറിയ ആപ്പുകളുടെ ബാങ്ക് അക്കൗണ്ടുകള്&#x200d; മരവിപ്പിക്കാന്&#x200d; നടപടിയെടുത്തു. ദേശീയതലത്തില്&#x200d; രൂപീകരിച്ച പോര്&#x200d;ട്ടല്&#x200d; വഴിയാണ് ആപ്പ് സ്‌റ്റോര്&#x200d;, പ്ലേ സ്‌റ്റോര്&#x200d;, വെബ് സൈറ്റുകള്&#x200d; എന്നിവയ്‌ക്കെതിരെ നടപടി സ്വീകരിക്കുന്നത്. സംസ്ഥാനതലത്തില്&#x200d; ലഭിക്കുന്ന പരാതികള്&#x200d; പരിശോധിച്ചു നടപടിക്കായി പോര്&#x200d;ട്ടലിലേക്ക് കൈമാറും.</p>
<p>നിരവധി ആളുകള്&#x200d; ലോണ്&#x200d; ആപ്പ് തട്ടിപ്പിനു ഇരയാവുന്നെങ്കിലും ആത്മഹത്യകള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തതോടെയാണു പരാതിക്കാരുടെ എണ്ണവും വര്&#x200d;ധിച്ചത്. ലോണ്&#x200d; ആപ്പ് കേസുകളില്&#x200d; ഇതുവരെ രണ്ട് എഫ്‌ഐആര്&#x200d; മാത്രമാണ് റജിസ്റ്റര്&#x200d; ചെയ്തിരിക്കുന്നതെന്ന് സൈബര്&#x200d; പൊലീസ് പറയുന്നു. എറണാകുളത്തും വയനാട്ടിലും.</p>
<p>കഴിഞ്ഞ ദിവസം ലോണ്&#x200d; ആപ്പ് തട്ടിപ്പുകള്&#x200d; അറിയിക്കാന്&#x200d; 9497980900 എന്ന നമ്പര്&#x200d; പൊലീസ് നല്&#x200d;കിയിരുന്നു. ഇതില്&#x200d; ലഭിച്ച 5 സംഭവങ്ങള്&#x200d; തുടര്&#x200d;നടപടികള്&#x200d;ക്കായി കൈമാറി. മറ്റുള്ള പ്രതികരണങ്ങള്&#x200d; പരിശോധിച്ചു വരുന്നതായും അധികൃതര്&#x200d; അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/loan-app-fraud-this-year-1427-complaints-72-apps-are-ready-to-be-removed-by-the-police.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
