<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>report &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/report/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 21 Feb 2025 06:44:01 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>report &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കൊയിലാണ്ടിയില്&#x200d; ആന ഇടഞ്ഞ സംഭവം; അന്തിമ റിപ്പോര്&#x200d;ട്ട് സമര്&#x200d;പ്പിച്ചു</title>
		<link>https://www.chandrikadaily.com/the-final-report-has-been-submitted-on-the-incident-of-the-elephant-in-koilandi.html</link>
					<comments>https://www.chandrikadaily.com/the-final-report-has-been-submitted-on-the-incident-of-the-elephant-in-koilandi.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 21 Feb 2025 06:44:01 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Elephant attack]]></category>
		<category><![CDATA[koyilandy]]></category>
		<category><![CDATA[report]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=330927</guid>

					<description><![CDATA[തുടര്&#x200d;ച്ചയായ വെടിക്കെട്ടും ഇടചങ്ങല ഇല്ലാതിരുന്നതുമാണ് ആനയിടഞ്ഞതിന് കാരണമെന്ന് റിപ്പോര്&#x200d;ട്ടില്&#x200d; ]]></description>
										<content:encoded><![CDATA[<p>കോഴിക്കോട് കൊയിലാണ്ടിയില്&#x200d; ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞ സംഭവത്തില്&#x200d; സോഷ്യല്&#x200d; ഫോറസ്ട്രി കണ്&#x200d;സര്&#x200d;വേറ്റര്&#x200d; അന്തിമ റിപ്പോര്&#x200d;ട്ട് സമര്&#x200d;പ്പിച്ചു. തുടര്&#x200d;ച്ചയായ വെടിക്കെട്ടും ഇടചങ്ങല ഇല്ലാതിരുന്നതുമാണ് ആനയിടഞ്ഞതിന് കാരണമെന്ന് റിപ്പോര്&#x200d;ട്ടില്&#x200d; പറഞ്ഞു.</p>
<p>ഗുരുവായൂര്&#x200d; പീതാംബരനെന്ന ആനയെ മദപ്പാടിനോട് അടുത്ത സമയത്താണ് എഴുന്നെള്ളിപ്പിച്ചതെന്നും റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു. ആനയുടെ രാസ, രക്ത പരിശോധന ഫലത്തില്&#x200d; ടെസ്റ്റോസ്റ്റിറോണ്&#x200d; ഹോര്&#x200d;മോണിന്റെ അളവ് കൂടുതലായി കണ്ടെത്തിയിരുന്നു.</p>
<p>ഇക്കഴിഞ്ഞ ഫെബ്രുവരി 13നായിരുന്നു കൊയിലാണ്ടി മണക്കുളങ്ങര ഭഗവതീ ക്ഷേത്തില്&#x200d; ആനയിടഞ്ഞ് അപകടമുണ്ടായത്. അപകടത്തില്&#x200d; മൂന്ന് ര്&#x200d;േ കൊല്ലപ്പെടുയും നിരവധി പേര്&#x200d;ക്ക് പരിക്കേല്&#x200d;ക്കുകയും ചെയ്തിരുന്നു. ഗുരുവായൂര്&#x200d; ദേവസ്വത്തിന് കീഴിലുളള പീതാംബരന്&#x200d;, ഗോകുല്&#x200d; എന്നീ ആനകളാണ് ഇടഞ്ഞത്. വരവിന് മുന്നോടിയായി കതിന പൊട്ടിച്ചതോടെ വിരണ്ട പീതാംബരന്&#x200d; ഗോകുലിനെ കുത്തുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-final-report-has-been-submitted-on-the-incident-of-the-elephant-in-koilandi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഒരു സിഗരറ്റ് കവരുന്നത് ആയുസിന്റെ 20 മിനിറ്റ്: റിപ്പോര്&#x200d;ട്ട് പുറത്ത്</title>
		<link>https://www.chandrikadaily.com/a-cigarette-takes-20-minutes-of-your-life-report-released.html</link>
					<comments>https://www.chandrikadaily.com/a-cigarette-takes-20-minutes-of-your-life-report-released.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 30 Dec 2024 16:12:02 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[cigarette]]></category>
		<category><![CDATA[Life]]></category>
		<category><![CDATA[report]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=324067</guid>

					<description><![CDATA[ലണ്ടൻ യൂനിവേഴ്സിറ്റി കോളജ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം പുരുഷന്മാരുടെ ആയുസിൽ ശരാശരി 17 മിനിറ്റും സ്ത്രീകളുടേത് 22 മിനിറ്റുമാണ് ഒരു സിഗരറ്റ് കവരുന്നത്.]]></description>
										<content:encoded><![CDATA[<p>പുകവലിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന് അറിയാത്തവരില്ല. അർബുദം ഉൾപ്പെടെ ഗുരുതര ശ്വാസകോശ രോഗങ്ങൾക്കും പുകവലി കാരണമാകാറുണ്ട്. എന്നാൽ ഒരു സിഗരറ്റ് വലിക്കുന്നത് ഒരാളുടെ ആയുസിൽ ശരാശരി 20 മിനിറ്റ് വീതം കുറക്കുമെന്ന പഠന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.</p>
<p>ലണ്ടൻ യൂനിവേഴ്സിറ്റി കോളജ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം പുരുഷന്മാരുടെ ആയുസിൽ ശരാശരി 17 മിനിറ്റും സ്ത്രീകളുടേത് 22 മിനിറ്റുമാണ് ഒരു സിഗരറ്റ് കവരുന്നത്.</p>
<p>നേരത്തെ ഒരു സിഗരറ്റ് വലിക്കുമ്പോൾ ആയുസിന്റെ 11 മിനിറ്റ് നഷ്ടപ്പെടുമെന്നായിരുന്നു കണക്കാക്കിയിരുന്നത്. എന്നാൽ കൂടുതൽ വിശാലമായ പഠനത്തിലാണ് ഒരു സിഗരറ്റ് ശരാശരി 20 മിനിറ്റ് കൊല്ലുന്നുവെന്ന് കണ്ടെത്തിയത്. യു.കെയുടെ ആരോഗ്യ, സാമൂഹ്യസുരക്ഷാ വകുപ്പാണ് പഠനത്തിന് നേതൃത്വം നൽകിയത്. പുകവലി ഉപേക്ഷിക്കുന്നവർക്ക് കൂടുതൽ ആരോഗ്യകരമായ ജീവിതം നയിക്കാനാകുന്നുവെന്നും പഠന റിപ്പോർട്ടിൽ പറയുന്നു.</p>
<p>പുതുവർഷത്തിൽ പുകവലി ഉപേക്ഷിക്കുന്നവർക്ക് ആ&#x200d;യുസിൽ എത്രദിവസം കൂട്ടാനാകുമെന്ന കണക്കും റിപ്പോർട്ടിൽ പറയുന്നുണ്ട്. ദിവസം 10 സിഗരറ്റ് വലിക്കുന്ന ഒരാൾ ജനുവരി ഒന്നിന് ഇത് നിർത്തിയാൽ എട്ടാം തീയതിയോടെ ഇയാൾക്ക് ആയുസിൽ ഒരു ദിവസം കൂടുതൽ കിട്ടുന്നു. ഫെബ്രവരി 20ഓടെ ഒരാഴ്ച കൂടുതൽ കിട്ടും. ആഗസ്റ്റ് അഞ്ചോടെ ഇത് ഒരു മാസമാകും. വർഷാവസാനത്തോടെ ജീവിതത്തിൽ പുതുതായി 50 ദിനങ്ങൾ അധികമായി കിട്ടുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.</p>
<p>മധ്യവയസ്കർ മുതൽ മുകളിലേക്കുള്ളവരെയാണ് പുകവലി കൂടുതലായും ബാധിക്കുന്നത്. സ്ഥിരമായി പുകവലിക്കുന്ന അറുപതുകാരന്റെ ആരോഗ്യം പുകലിക്കാത്ത എഴുപതികാരന്റേതിനു തുല്യമായിരിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഏതു പ്രായക്കാർക്കും പുകവലി നിർത്തുന്നതിലൂടെ ആരോഗ്യത്തിന് ഗുണകരമായ ഫലം ഉണ്ടാകുന്നു. ആരോഗ്യകരമായ ജീവിതത്തിന് പുകവലി പൂർണമായും ഉപേക്ഷിക്കണമെന്നും അകാല വാർധക്യവും മരണവും ഒഴിവാക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-cigarette-takes-20-minutes-of-your-life-report-released.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന്? നടി രഞ്ജിനിയുടെ ഹർജി ഹൈക്കോടതി തള്ളി</title>
		<link>https://www.chandrikadaily.com/a-spectacular-visual-feast-is-being-prepared-in-the-sky-the-world-is-waiting-for-the-supermoon-today-2.html</link>
					<comments>https://www.chandrikadaily.com/a-spectacular-visual-feast-is-being-prepared-in-the-sky-the-world-is-waiting-for-the-supermoon-today-2.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 19 Aug 2024 07:47:52 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Hema committee]]></category>
		<category><![CDATA[report]]></category>
		<category><![CDATA[today]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=306659</guid>

					<description><![CDATA[ജസ്റ്റിസുമാരായ എ മുഹമ്മദ് മുഷ്താഖ്, എസ് മനു എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്&#x200d;ജിയില്&#x200d; വിധി പറഞ്ഞത്.]]></description>
										<content:encoded><![CDATA[<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ട് നടി രഞ്ജിനി നല്&#x200d;കിയ ഹർജി ഹൈക്കോടതി തള്ളി. സ്വകാര്യതയെ ബാധിക്കുന്നുവെങ്കില്&#x200d; സിംഗിള്&#x200d; ബെഞ്ചിനെ സമീപിക്കാമെന്ന് കോടതി വ്യക്തമാക്കി. സിംഗിള്&#x200d; ബെഞ്ചിനെ സമീപിക്കുമെന്ന് രഞ്ജിനിയുടെ അഭിഭാഷകന്&#x200d; വ്യക്തമാക്കി.</p>
<p>ജസ്റ്റിസുമാരായ എ മുഹമ്മദ് മുഷ്താഖ്, എസ് മനു എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്&#x200d;ജിയില്&#x200d; വിധി പറഞ്ഞത്. റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ നിർമ്മാതാവ് സജിമോന്&#x200d; പാറയിലും അപ്പീല്&#x200d; നല്&#x200d;കിയിട്ടുണ്ട്.</p>
</div>
</div>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">റിപ്പോര്&#x200d;ട്ട് പുറത്തുവിടാന്&#x200d; അനുമതി നല്&#x200d;കിയ സിംഗിള്&#x200d; ബെഞ്ച് വിധി റദ്ദാക്കണം. ഹേമ കമ്മിറ്റിക്ക് മുന്നില്&#x200d; താനും മൊഴി നല്&#x200d;കിയിട്ടുണ്ട്. മൊഴി പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും ഇക്കാര്യം പാലിക്കണമെന്നുമായിരുന്നു രഞ്ജിനിയുടെ ആവശ്യം. രഞ്ജിനിയുടെ വാദം നിലനില്&#x200d;ക്കുന്നതാണോ എന്നാണ് കോടതി പരിശോധിച്ചത്. രഞ്ജിനിയുടെ വാദം നിലനില്&#x200d;ക്കുന്നതല്ലെന്ന് സര്&#x200d;ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷക കോടതിയെ അറിയിച്ചിരുന്നു. തന്റെ മൊഴി പുറത്തുവരരുതെന്ന് രഞ്ജിനി ഹർജി പരിഗണിക്കവെ ഹൈക്കോടതിയില്&#x200d; പറഞ്ഞു. മൊഴി പുറത്തുവരരുതെന്നാണോ റിപ്പോര്&#x200d;ട്ട് പുറത്തുവരരുതെന്നാണോ ആവശ്യമെന്ന് കോടതി ചോദിച്ചു. ഇതിന് പിന്നാലെയാണ് ഹർജി തള്ളിയത്.</div>
</div>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങള്&#x200d; ഒഴിവാക്കി ഹേമ കമ്മിറ്റി റിപ്പോര്&#x200d;ട്ട് പുറത്തുവിടാം എന്നായിരുന്നു സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ഉത്തരവ്. ഈ ഉത്തരവ് ചോദ്യം ചെയ്ത് നടനും നിര്&#x200d;മാതാവുമായ സജിമോന്&#x200d; പാറയില്&#x200d; നല്&#x200d;കിയ ഹര്&#x200d;ജി ഹൈക്കോടതി സിംഗിള്&#x200d; ബെഞ്ച് നേരത്തെ തള്ളിയിരുന്നു. സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ഉത്തരവ് അനുസരിച്ച് റിപ്പോര്&#x200d;ട്ട് പുറത്തുവിടാം എന്നായിരുന്നു സിംഗിള്&#x200d; ബഞ്ചിന്റെ ഉത്തരവ്.</p>
</div>
</div>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">സിംഗിള്&#x200d; ബെഞ്ച് നിലപാടിന് പിന്നാലെ ആഗസ്റ്റ് പതിനേഴിന് രാവിലെ 11ന് റിപ്പോര്&#x200d;ട്ട് പുറത്തുവിടും എന്നായിരുന്നു സംസ്‌കാരിക വകുപ്പ് ഔദ്യോഗികമായി അറിയിച്ചിരുന്നത്. വ്യക്തിഗത വിവരങ്ങള്&#x200d; ഒഴിവാക്കി റിപ്പോര്&#x200d;ട്ടിലെ 233 പേജ് കൈമാറാനായിരുന്നു സാംസ്‌കാരിക വകുപ്പിന്റെ തീരുമാനം. എന്നാല്&#x200d; വെള്ളിയാഴ്ച രാത്രിയോടെ നടി രഞ്ജിനി തടസവാദവുമായി സര്&#x200d;ക്കാറിനെ സമീപിച്ചതോടെയാണ് റിപ്പോര്&#x200d;ട്ട് പുറത്ത് വിടുന്നതില്&#x200d; നിന്ന് സര്&#x200d;ക്കാര്&#x200d; പിന്നോട്ട് പോയത്. രഞ്ജിനിയുടെ ഹര്&#x200d;ജിയില്&#x200d; കോടതി തീര്&#x200d;പ്പ് കല്&#x200d;പ്പിക്കുന്നത് വരെ റിപ്പോര്&#x200d;ട്ട് പുറത്തുവിടില്ലെന്നാണ് സര്&#x200d;ക്കാരിന്റെ തീരുമാനം.</div>
<div></div>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">ഹേമ കമ്മിറ്റി റിപ്പോര്&#x200d;ട്ട് ആവശ്യപ്പെട്ട് റിപ്പോര്&#x200d;ട്ടര്&#x200d; ടി വി ശനിയാഴ്ച വിവരാവകാശ കമ്മീഷനെ സമീപിച്ചിരുന്നു. റിപ്പോര്&#x200d;ട്ടര്&#x200d; ടി വി പ്രിന്&#x200d;സിപ്പല്&#x200d; കറസ്പോണ്ടന്റ് ആര്&#x200d; റോഷിപാല്&#x200d; ആണ് വിവരാവകാശ കമ്മീഷന് പരാതി നല്&#x200d;കിയത്. നിയമ തടസ്സമില്ലാത്ത സാഹചര്യത്തില്&#x200d; റിപ്പോര്&#x200d;ട്ട് പുറത്ത് വിടണം എന്നാവശ്യപ്പെട്ടായിരുന്നു പരാതി.</div>
</div>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>2019 ഡിസംബര്&#x200d; 31നായിരുന്നു ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്&#x200d;ട്ട് സര്&#x200d;ക്കാരിന് കൈമാറിയത്. മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് നല്&#x200d;കിയ റിപ്പോര്&#x200d;ട്ടില്&#x200d; 300 പേജുകളാണുള്ളത്. ഡബ്ല്യുസിസി ഉള്&#x200d;പ്പെടെ പലവട്ടം ആവശ്യപ്പെട്ടിട്ടും റിപ്പോര്&#x200d;ട്ട് പുറത്തുവിടാന്&#x200d; സര്&#x200d;ക്കാര്&#x200d; തയ്യാറായിരുന്നില്ല. ഒടുവില്&#x200d; വിവരാവകാശ കമ്മീഷന്റെ ഇടപെടലിന് പിന്നാലെയാണ് റിപ്പോര്&#x200d;ട്ട് പുറത്തുവിടാന്&#x200d; സര്&#x200d;ക്കാര്&#x200d; തീരുമാനിച്ചത്.</p>
</div>
</div>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">2017 ജൂലൈയിലാണ് ഹേമ കമ്മിറ്റിയെ നിയമിച്ച് സംസ്ഥാന സര്&#x200d;ക്കാര്&#x200d; ഉത്തരവിറക്കിയത്. ജസ്റ്റിസ് കെ ഹേമ (റിട്ടയേര്&#x200d;ഡ്) അധ്യക്ഷയായി മുന്&#x200d; ബ്യൂറോക്രാറ്റ് കെ ബി വത്സലകുമാരിയും മുതിര്&#x200d;ന്ന നടി ശാരദയും അംഗങ്ങളായ മൂന്നംഗ കമ്മിറ്റിയാണ് സര്&#x200d;ക്കാര്&#x200d; രൂപീകരിച്ചത്. ചലച്ചിത്രമേഖലയില്&#x200d; സ്ത്രീകള്&#x200d; നേരിടുന്ന അനീതിയും അക്രമവും പരിശോധിക്കുന്നതിനും പരിഹാരങ്ങള്&#x200d; നിര്&#x200d;ദ്ദേശിക്കുന്നതിനുമാണ് കമ്മിറ്റിയെ നിയമിച്ചത്. സിനിമാ വ്യവസായത്തിന്റെ ആഭ്യന്തര പ്രവര്&#x200d;ത്തനങ്ങള്&#x200d; പരിശോധിക്കാന്&#x200d; ഇത്തരത്തിലുള്ള ഒരു കമ്മീഷന്&#x200d; രൂപീകരിക്കുന്നത് ഇന്ത്യയില്&#x200d; ആദ്യമായായിരുന്നു.</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-spectacular-visual-feast-is-being-prepared-in-the-sky-the-world-is-waiting-for-the-supermoon-today-2.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;സംസ്ഥാന കലോത്സവം വേണ്ട&#8217;; മത്സരങ്ങൾ ജില്ലാതലത്തിൽ അവസാനിപ്പിക്കണമെന്ന് ഖാദർ കമ്മിറ്റി റിപ്പോർട്ട്‌</title>
		<link>https://www.chandrikadaily.com/no-state-arts-festival-khader-committee-report-that-the-competitions-should-be-stopped-at-the-district-level.html</link>
					<comments>https://www.chandrikadaily.com/no-state-arts-festival-khader-committee-report-that-the-competitions-should-be-stopped-at-the-district-level.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 07 Aug 2024 05:53:03 +0000</pubDate>
				<category><![CDATA[Art]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Khader committee]]></category>
		<category><![CDATA[report]]></category>
		<category><![CDATA[State Arts Festival]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=305135</guid>

					<description><![CDATA[പ്രൈമറി തലത്തിലെ കുട്ടികളെ ഒരു യൂണിറ്റായും കൗമാര പ്രായത്തിലുള്ള സെക്കന്ററി കുട്ടികളെ മറ്റൊരു യൂണിറ്റായും പരിഗണിക്കണം.]]></description>
										<content:encoded><![CDATA[<p>കലോത്സവങ്ങള്&#x200d;ക്ക് നിയന്ത്രണം വേണമെന്ന് ഖാദര്&#x200d; കമ്മിറ്റി റിപ്പോര്&#x200d;ട്ടില്&#x200d; ശിപാര്&#x200d;ശ. സ്‌കൂള്&#x200d; കലോത്സവങ്ങള്&#x200d; ഘടനാപരമായ മാറ്റങ്ങള്&#x200d;ക്ക് വിധേയമാക്കണം. പ്രൈമറി തലത്തിലെ കുട്ടികളെ ഒരു യൂണിറ്റായും കൗമാര പ്രായത്തിലുള്ള സെക്കന്ററി കുട്ടികളെ മറ്റൊരു യൂണിറ്റായും പരിഗണിക്കണം. ഇതുവഴി സ്‌കൂള്&#x200d; കലോത്സവത്തിന്റെ ഇന്നുള്ള അനാരോഗ്യപരമായ വൈപുല്യം ഒഴിവാക്കാന്&#x200d; കഴിയുമെന്നും റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു.</p>
<p>ജില്ലാതലത്തോടെ മത്സരങ്ങള്&#x200d; പൂര്&#x200d;ണ്ണമായും അവസാനിപ്പിക്കണമെന്നും സംസ്ഥാനതലം സാംസ്‌കാരിക വിനിമയത്തിന് മാത്രമായി പരിമിതപ്പെടുത്തണമെന്നും നിലവില്&#x200d; കാണപ്പെടുന്ന അനാരോഗ്യകരമായ മത്സരങ്ങള്&#x200d; നിരുത്സാഹപ്പെടുത്തണമെന്നും റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു.</p>
<p>കലോത്സവത്തെ മത്സരമാക്കി മാറ്റുന്നത് ഗ്രേസ് മാര്&#x200d;ക്കിന്റെ സ്വാധീനത്താലാണ്. ഇതില്&#x200d; പങ്കെടുക്കുന്ന കുട്ടികള്&#x200d;ക്ക് തീര്&#x200d;ച്ചയായും പ്രോത്സാഹനം നല്&#x200d;കണം. അത് ഇന്ന് നല്&#x200d;കുന്ന രീതിയിലാണോ വേണ്ടത് എന്ന ഗൗരവമായ പുനരാലോചന അനിവാര്യമാണെന്നും റിപ്പോര്&#x200d;ട്ടില്&#x200d; നിര്&#x200d;ദേശിക്കുന്നു.</p>
<p>സ്‌കൂള്&#x200d; കലോത്സവം എല്ലാവര്&#x200d;ഷവും നിശ്ചിത ദിനങ്ങളില്&#x200d; നടത്താന്&#x200d; തീരുമാനിക്കുക. അത് ടൂറിസ്റ്റുകളുടെ യാത്ര ക്രമീകരിക്കാനും അതുവഴി വലിയതോതില്&#x200d; ടൂറിസ്റ്റുകളെ ആകര്&#x200d;ഷിക്കാനും ഇടയാക്കും. കേരളത്തിലെ ആഭ്യന്തര ടൂറിസത്തിന് ഉത്തേജനം നല്&#x200d;കുന്ന സാംസ്‌കാരിക വിനിമയ പരിപാടിയാക്കി ഇതിനെ വളര്&#x200d;ത്തിയെടുക്കാമെന്നും റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു.</p>
<p>സംസ്ഥാന ഉത്സവങ്ങള്&#x200d; നടക്കുന്ന സ്ഥലം രണ്ടുവര്&#x200d;ഷം മുമ്പേ പ്രഖ്യാപിച്ചാല്&#x200d; തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്&#x200d;ക്കും ജനപ്രതിനിധികള്&#x200d;ക്കും സംസ്ഥാന ഉത്സവങ്ങള്&#x200d;ക്ക് തയ്യാറെടുക്കാന്&#x200d; സാധിക്കും. പല സ്‌കൂളുകള്&#x200d;ക്കും ഇതിന്റെ ഭാഗമായി ഓഡിറ്റോറിയങ്ങളടക്കം നിര്&#x200d;മ്മിക്കാനും മറ്റുക്രമീകരണങ്ങള്&#x200d; വരുത്താനും കഴിയും. ഇതുവഴി ഓരോ വര്&#x200d;ഷവും താല്&#x200d;ക്കാലിക പന്തലുകള്&#x200d;ക്കായുള്ള ചെലവ് കുറയ്ക്കാന്&#x200d; കഴിയുമെന്നും നിര്&#x200d;ദേശിക്കുന്നു.</p>
<p>സംസ്ഥാനതല ഉത്സവങ്ങളുടെ സാമ്പത്തിക വിനിയോഗം അടക്കമുള്ള മുഴുവന്&#x200d; ഉത്തരവാദിത്തങ്ങളും അതത് റവന്യൂ ജില്ലാ ഓഫീസുകള്&#x200d;ക്ക് നല്&#x200d;കണം. കലോത്സവ നടത്തിപ്പിനായി രൂപീകരിക്കുന്ന വിവിധ കമ്മിറ്റികളുടെ ചുമതല അധ്യാപക സംഘടനകള്&#x200d;ക്ക് വീതിച്ചു നല്&#x200d;കുന്ന നിലവിലെ അവസ്ഥ മാറണമെന്നും ഖാദര്&#x200d; കമ്മിറ്റി ശുപാര്&#x200d;ശ ചെയ്യുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/no-state-arts-festival-khader-committee-report-that-the-competitions-should-be-stopped-at-the-district-level.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കൈക്ക് പകരം നാവിന് ശസ്ത്രക്രിയ; ഡോക്ടറുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് മെഡിക്കല്&#x200d; ബോര്&#x200d;ഡ് റിപ്പോര്&#x200d;ട്ട്</title>
		<link>https://www.chandrikadaily.com/hand-replacement-tongue-surgery-medical-board-report-that-there-was-a-failure-on-the-part-of-the-doctor.html</link>
					<comments>https://www.chandrikadaily.com/hand-replacement-tongue-surgery-medical-board-report-that-there-was-a-failure-on-the-part-of-the-doctor.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 02 Jun 2024 06:07:33 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kozhikode medical college]]></category>
		<category><![CDATA[MEDICAL NEGLIGENCE]]></category>
		<category><![CDATA[report]]></category>
		<category><![CDATA[surgery]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=299160</guid>

					<description><![CDATA[സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ ബന്ധുക്കള്&#x200d; നല്&#x200d;കിയ പരാതിയില്&#x200d; മെഡിക്കല്&#x200d; കോളേജ് അസിസ്റ്റന്റ് കമ്മിഷണർ കെ.ഇ. പ്രേമചന്ദ്രന്റെ നേതൃത്വത്തില്&#x200d; പോലീസ് അന്വേഷണം നടത്തിയിരുന്നു]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: ഗവ. മെഡിക്കല്&#x200d; കോളേജ് മാതൃശിശു സംരക്ഷണകേന്ദ്രത്തില്&#x200d; നാലുവയസ്സുകാരിക്ക് കൈവിരലിന് പകരം നാവില്&#x200d; ശസ്ത്രക്രിയ നടത്തിയ സംഭവത്തില്&#x200d; ശസ്ത്രക്രിയചെയ്ത അസോസിയേറ്റ് പ്രൊഫസർ ഡോ. ബിജോണ്&#x200d; ജോണ്&#x200d;സന്റെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് മെഡിക്കല്&#x200d; ബോർഡ് റിപ്പോർട്ട്.</p>
<p>സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ ബന്ധുക്കള്&#x200d; നല്&#x200d;കിയ പരാതിയില്&#x200d; മെഡിക്കല്&#x200d; കോളേജ് അസിസ്റ്റന്റ് കമ്മിഷണർ കെ.ഇ. പ്രേമചന്ദ്രന്റെ നേതൃത്വത്തില്&#x200d; പോലീസ് അന്വേഷണം നടത്തിയിരുന്നു. ശസ്ത്രക്രിയ നടത്തിയ ഡോക്ടറുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടെന്നായിരുന്നു അന്വേഷണസംഘത്തിന്റെ നിഗമനം. ഇത് ശരിവെക്കുന്ന തരത്തിലാണ് മെഡിക്കല്&#x200d; ബോർഡും റിപ്പോർട്ട് നല്&#x200d;കിയത്. ശനിയാഴ്ചയാണ് ജില്ലാമെഡിക്കല്&#x200d; ഓഫീസർ ഡോ. രാജേന്ദ്രൻ കണ്&#x200d;വീനാറായി ആറംഗ വിദഗ്ധ സമിതിയുടെ യോഗം ചേർന്നത്. പോലീസ് സർജനും യോഗത്തില്&#x200d; പെങ്കടുത്തു. യോഗത്തിന് ശേഷം തീരുമാനമടങ്ങിയ റിപ്പോർട്ട് ഡി.എം.ഒ. അസിസ്റ്റന്റ് കമ്മിഷണർക്ക് നല്&#x200d;കുകയായിരുന്നു. ഇനി കേസുമായി ബന്ധപ്പെട്ട് പോലീസ് കോടതിയില്&#x200d; കുറ്റപത്രം സമർപ്പിക്കും.</p>
<p>മേയ് 16-നാണ് കൈവിരലിന് ചികിത്സതേടിയെത്തിയ ചെറുവണ്ണൂർ മധുരബസാർ സ്വദേശികളുടെ മകള്&#x200d;ക്ക് കൈക്ക് ശസ്ത്രക്രിയ നടത്തുന്നതിന് പകരം നാവിന് കെട്ട് (ടങ്ങ് ടൈ) മാറ്റാനായി ശസ്ത്രക്രിയ ചെയ്തത്. സംഭവം വിവാദമായതോടെ ആരോഗ്യമന്ത്രി അടിയന്തര റിപ്പോർട്ട് തേടുകയും ഡോ. ബിജോണ്&#x200d; ജോണ്&#x200d;സണെ അന്നുതന്നെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. ഡോക്ടറുടെ ഭാഗത്ത് വീഴ്ചയുണ്ടായതായാണ് മെഡിക്കല്&#x200d; വിദ്യാഭ്യാസ ഡയറക്ടർ നിയോഗിച്ച വിദഗ്ധസമിതിയും റിപ്പോർട്ട് നല്&#x200d;കിയിരുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hand-replacement-tongue-surgery-medical-board-report-that-there-was-a-failure-on-the-part-of-the-doctor.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കെ.എം.സി.എല്ലിന്&#x200d;റെ മരുന്ന് സംഭരണ കേന്ദ്രങ്ങള്&#x200d; കത്തിയതെങ്ങനെ? റിപ്പോര്&#x200d;ട്ട് പൂഴ്ത്തി സര്&#x200d;ക്കാര്&#x200d;</title>
		<link>https://www.chandrikadaily.com/how-did-kmcls-drug-storage-centers-burn-the-government-filed-the-report.html</link>
					<comments>https://www.chandrikadaily.com/how-did-kmcls-drug-storage-centers-burn-the-government-filed-the-report.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 24 May 2024 05:16:39 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[centers burn]]></category>
		<category><![CDATA[drug storage]]></category>
		<category><![CDATA[KMCL's]]></category>
		<category><![CDATA[report]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=298513</guid>

					<description><![CDATA[മൂന്ന് ഗോഡൗണുകള്&#x200d; കത്തിയതിന്റെ കാരണവും ഇപ്പോഴും വ്യക്തമല്ല.]]></description>
										<content:encoded><![CDATA[<p>സംസ്ഥാനത്തെ 3 കെ.എം.സി.എല്&#x200d; മരുന്ന് സംഭരണ കേന്ദ്രങ്ങള്&#x200d; കത്തിനശിച്ചതില്&#x200d; അന്വേഷണ റിപ്പോര്&#x200d;ട്ട് പൂഴ്ത്തി സര്&#x200d;ക്കാര്&#x200d;. ഒരു വര്&#x200d;ഷം കഴിഞ്ഞിട്ടും അന്വേഷണം തുടരുന്നുവെന്നാണ് അധികൃതരുടെ മറുപടി. മൂന്ന് ഗോഡൗണുകള്&#x200d; കത്തിയതിന്റെ കാരണവും ഇപ്പോഴും വ്യക്തമല്ല.</p>
<p>കൊല്ലത്തെ കെ.എം.എസ്.സി.എല്&#x200d; ഗോഡൗണിന് തീപിടിച്ചത് മേയ് 17 ന്, മേയ് 23 ന് തുമ്പയിലെ ഗോഡൗണില്&#x200d; വന്&#x200d; അഗ്‌നിബാധ, അഗ്‌നിരക്ഷാ സേനാംഗത്തിന് ദാരുണാന്ത്യം, 27 ന് ആലപ്പുഴ ഗോഡൗണിലും തീപിടിത്തം. 3 വന്&#x200d; അപകടങ്ങള്&#x200d; ഉണ്ടായിട്ടും കാരണം ഇപ്പോഴും അജ്ഞാതം.</p>
<p>മൂന്നിടത്തും തീപിടിച്ചത് ബ്‌ളീച്ചിങ് പൗഡറിന്. വിതരണം ചെയ്ത കമ്പനികളോട് സ്റ്റോക്ക് തിരിച്ചെടുക്കാന്&#x200d; ആവശ്യപ്പെട്ടതല്ലാതെ കാരണമെന്തെന്ന് വ്യക്തമാക്കിയിട്ടില്ല. ഫയര്&#x200d;ഫോഴ്‌സ്, ഇലക്ട്രിക്കല്&#x200d; ഇന്&#x200d;സ്‌പെക്ടറേറ്റ്, ഡ്രഗ്‌സ് കണ്&#x200d;ട്രോള്&#x200d; തുടങ്ങിയ വിവിധ വിഭാഗങ്ങള്&#x200d; ചേര്&#x200d;ന്ന് അന്വേഷണം നടത്തുമെന്നായിരുന്നു ആരോഗ്യ മന്ത്രിയുടെ പ്രഖ്യാപനം.</p>
<p>ബ്ലീച്ചിങ് പൗഡറിന്റെ നിര്&#x200d;മാണത്തിലെ അപാകതയാണ് അപകടമുണ്ടാക്കിയതെന്ന് ആക്ഷേപം ഉയര്&#x200d;ന്നെങ്കിലും ബ്ലീച്ചിങ് പൗഡര്&#x200d; സുരക്ഷിതമെന്നായിരുന്നു ലാബ് പരിശോധനാ റിപ്പോര്&#x200d;ട്ട്. പിന്നാലെ വിതരണക്കമ്പനികളായ ബങ്കെബിഹാരി കെമിക്കല്&#x200d;സ്, പാര്&#x200d;ക്കിന്&#x200d;സ് എന്റര്&#x200d;പ്രൈസസ് എന്നിവയ്ക്ക് മുഴുവന്&#x200d; തുകയും കൈമാറി. കൊല്ലം സംഭരണ കേന്ദ്രത്തിലെ നഷ്ടം 7.48 കോടി, തിരുവനന്തപുരത്ത് 1.32 കോടിയുടേയും ആലപ്പുഴയില്&#x200d; 50 ലക്ഷത്തിന്റെ മരുന്നും ഉപകരണങ്ങളും കത്തിയമര്&#x200d;ന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/how-did-kmcls-drug-storage-centers-burn-the-government-filed-the-report.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹല്&#x200d;ദ്വാനി സംഘര്&#x200d;ഷം; വര്&#x200d;ഷങ്ങളായി തുടരുന്ന മുസ്ലിം വിരുദ്ധ പ്രചാരണങ്ങളുടെ ഫലമെന്ന് വസ്തുതാന്വേഷണ റിപ്പോര്&#x200d;ട്ട്</title>
		<link>https://www.chandrikadaily.com/haldwani-conflict-the-fact-finding-report-is-the-result-of-anti-muslim-campaigns-that-have-been-going-on-for-years.html</link>
					<comments>https://www.chandrikadaily.com/haldwani-conflict-the-fact-finding-report-is-the-result-of-anti-muslim-campaigns-that-have-been-going-on-for-years.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 17 Feb 2024 08:29:46 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[anti muslim]]></category>
		<category><![CDATA[campaigns]]></category>
		<category><![CDATA[fact-finding]]></category>
		<category><![CDATA[Haldwani conflict]]></category>
		<category><![CDATA[report]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=290650</guid>

					<description><![CDATA[ഫെബ്രുവരി 14ന് ഹല്&#x200d;ദ്വാനി സന്ദര്&#x200d;ശിച്ചതിന് ശേഷമാണ് സംഘം റിപ്പോര്&#x200d;ട്ട് തയാറാക്കിയത്.]]></description>
										<content:encoded><![CDATA[<p>ഉത്തരാഖണ്ഡിലെ ഹല്&#x200d;ദ്വാനിയില്&#x200d; 6 പേര്&#x200d; കൊല്ലപ്പെട്ട പൊലീസ് വെടിവെപ്പും സംഘര്&#x200d;ഷങ്ങളും പെട്ടെന്നുണ്ടായതല്ലെന്ന് വസ്തുതാന്വേഷണ കമ്മിറ്റി റിപ്പോര്&#x200d;ട്ട്. ഫെബ്രുവരി എട്ടിനാണ് ഹല്&#x200d;ദ്വാനിയില്&#x200d; കലാപം പൊട്ടി പുറപ്പെട്ടത്. അസോസിയേഷന്&#x200d; ഫോര്&#x200d; പ്രൊട്ടക്ട് സിവില്&#x200d; റൈറ്റ്സ്, കാരവാന്&#x200d;-ഇ-മൊഹബത്ത്, പൗരാവകാശ പ്രവര്&#x200d;ത്തകന്&#x200d; സാഹിദ് ഖാദ്രി എന്നിവരടങ്ങുന്നതാണ് കമ്മിറ്റി.</p>
<p>ഫെബ്രുവരി 14ന് ഹല്&#x200d;ദ്വാനി സന്ദര്&#x200d;ശിച്ചതിന് ശേഷമാണ് സംഘം റിപ്പോര്&#x200d;ട്ട് തയാറാക്കിയത്. വര്&#x200d;ഷങ്ങളായി തുടര്&#x200d;ന്ന് വരുന്ന ന്യൂനപക്ഷ വിരുദ്ധ പ്രചാരണങ്ങളുടെയും കുടിയൊഴിപ്പിക്കല്&#x200d; നടപടികളുടെയും തുടര്&#x200d;ച്ചയാണ് ഹല്&#x200d;ദ്വാനിയില്&#x200d; നടന്ന കലാപമെന്ന് റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു. ഔദ്യോഗിക കണക്ക് പ്രകാരം മരണ സംഖ്യ ആറാണെങ്കിലും യഥാര്&#x200d;ഥ കണക്ക് ഇതിനേക്കാള്&#x200d; കൂടാനിടയുണ്ടെന്നും അവര്&#x200d; കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>കഴിഞ്ഞ 2 വര്&#x200d;ഷങ്ങളായി ഉത്തരാഖണ്ഡില്&#x200d; സാമുദായിക പ്രശ്നങ്ങള്&#x200d; ക്രമാതീതമായി വര്&#x200d;ധിച്ചതാണ് മുസ്ലീംകളെ സാമ്പത്തികമായും സാമൂഹികമായും വേട്ടയാടുന്നതിനും അവരെ കുടിയൊഴിപ്പിക്കുന്നതിലേക്കും നയിച്ചതെന്ന് റിപ്പോര്&#x200d;ട്ടില്&#x200d; അടിവരയിട്ട് പറയുന്നു. സര്&#x200d;ക്കാര്&#x200d; ഭൂമി കയ്യേറി നിര്&#x200d;മിച്ചെന്നാരോപിച്ച് പള്ളികളും മദ്രസകളും പൊളിച്ച് നീക്കുകയായിരുന്നു. എന്നാല്&#x200d; അനധികൃതമായി നിര്&#x200d;മിച്ച ഹിന്ദുമത ആരാധനാലയങ്ങള്&#x200d;ക്കെതിരെ സര്&#x200d;ക്കര്&#x200d; മനഃപൂര്&#x200d;വ്വം മൗനം പാലിച്ചെന്നും റിപ്പോര്&#x200d;ട്ടില്&#x200d; പറഞ്ഞു.</p>
<p>വീടുകളും കടകളും ഒഴിപ്പിക്കുന്നതും കുടിയേറ്റക്കാരോട് സംസ്ഥാനം വിട്ട് പോകാന്&#x200d; ഭീഷണിപ്പെടുത്തുന്നതും ഇപ്പോഴും തുടരുകയാണ്. 3000ത്തോളം മുസ്ലീം ദര്&#x200d;ഗകള്&#x200d; നശിപ്പിച്ചത് സര്&#x200d;ക്കാരിന്റെ നേട്ടമായി പ്യഖ്യാപിച്ച ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്&#x200d; സിങ് ധാമി അക്രമത്തില്&#x200d; മനഃപൂര്&#x200d;വ്വം മൗനം പാലിച്ചെന്നും റിപ്പോര്&#x200d;ട്ടില്&#x200d; വിമര്&#x200d;ശനമുയര്&#x200d;ന്നു.</p>
<p>അതേസമയം അക്രമം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ ഹല്&#x200d;ദ്വാനിയില്&#x200d; ഏര്&#x200d;പ്പെടുത്തിയ കര്&#x200d;ഫ്യൂ താത്കാലികമായി പിന്&#x200d;വലിച്ച് പൊലീസ് ഉത്തരവിറക്കി. കോടതിയില്&#x200d; കേസ് നടന്നു കൊണ്ടിരിക്കെയാണ് പൊലീസ് അകമ്പടിയോടെ ഹല്&#x200d;ദ്വാനിയില്&#x200d; മദ്രസകളും പള്ളികളും പൊളിച്ച് മാറ്റാന്&#x200d; തുടങ്ങിയത്. ബുള്&#x200d;ഡോസറുകള്&#x200d; തടയാനെത്തിയ സ്ത്രീകളെ പൊലീസ് മര്&#x200d;ദിക്കുയും അവരുടെ സ്വത്തുക്കള്&#x200d; കണ്ടുകെട്ടുകയും ചെയ്തിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/haldwani-conflict-the-fact-finding-report-is-the-result-of-anti-muslim-campaigns-that-have-been-going-on-for-years.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അഴിമതിക്ക് കുടപിടിച്ച് കൃഷിമന്ത്രി; ആര്&#x200d; അശോകിനെതിരായ വിജിലന്&#x200d;സ് റിപ്പോര്&#x200d;ട്ട് അവഗണിച്ചു</title>
		<link>https://www.chandrikadaily.com/agriculture-minister-under-the-umbrella-of-corruption-vigilance-report-against-r-ashok-ignored.html</link>
					<comments>https://www.chandrikadaily.com/agriculture-minister-under-the-umbrella-of-corruption-vigilance-report-against-r-ashok-ignored.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 05 Dec 2023 04:38:38 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Agriculture Minister]]></category>
		<category><![CDATA[CORRUPTION]]></category>
		<category><![CDATA[report]]></category>
		<category><![CDATA[vigilance]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=284958</guid>

					<description><![CDATA[അഴിമതി ആരോപണം പ്രാഥമികമായി തെളിഞ്ഞ സാഹചര്യത്തില്&#x200d; കടുത്ത നടപടി എടുക്കണമെന്നാണ് വിജിലന്&#x200d;സ് റിപ്പോര്&#x200d;ട്ടില്&#x200d; ആവശ്യപ്പെടുന്നത്.]]></description>
										<content:encoded><![CDATA[<p>കേരഫെഡ് എം ഡി ആര്&#x200d; അശോകിന്റെ അഴിമതിക്ക് കുടപിടിച്ച് കൃഷിമന്ത്രി പി പ്രസാദ്. കെല്&#x200d;പാം എം ഡി ആയിരിക്കെ നടത്തിയ അഴിമതിയില്&#x200d; കടുത്ത നടപടിക്ക് വിജിലന്&#x200d;സ് ശുപാര്&#x200d;ശ ചെയ്തിട്ടും കൃഷി മന്ത്രി അത് അവഗണിക്കുകയും അശോകിനെ മാതൃവകുപ്പിലേക്ക് തിരിച്ചയയ്ക്കണമെന്ന കൃഷി സെക്രട്ടറിയുടെ കത്ത് പരിഗണിക്കുകയും ചെയ്തില്ല.</p>
<p>നടപടിക്ക് വിജിലന്&#x200d;സ് ശുപാര്&#x200d;ശ ചെയ്ത ശേഷവും മന്ത്രി ഇടപെട്ട് ആര്&#x200d; അശോകിന് കരാര്&#x200d; നീട്ടി നല്&#x200d;കിയതിന്റെ രേഖകള്&#x200d; ലഭിച്ചു.ആര്&#x200d; അശോക് വ്യവസായ വകുപ്പിന് കീഴിലുള്ള കെല്&#x200d;പാം എംഡിയായിരുന്നു. പന ഉല്&#x200d;പ്പന്നങ്ങള്&#x200d; ഉണ്ടാക്കുന്ന തൊഴിലാളികളുടെ ക്ഷേമ ബോര്&#x200d;ഡ് ആണ് കെല്&#x200d;പാം.</p>
<p>അവിടെ നിന്നാണ് അദ്ദേഹം കേരഫെഡ് എംഡിയായി ചുമതലയേല്&#x200d;ക്കുന്നത്. കെല്&#x200d;പാം എംഡിയായിരിക്കെ ആര്&#x200d; അശോകിനെതിരെ ഉയര്&#x200d;ന്ന അഴിമതി ആരോപണം അന്വേഷിച്ച് വിജിലന്&#x200d;സ് പ്രാഥമിക റിപ്പോര്&#x200d;ട്ട് സമര്&#x200d;പ്പിക്കുകയും അതിന്റെ അടിസ്ഥാനത്തില്&#x200d; നടപടിക്ക് ശുപാര്&#x200d;ശ ചെയ്തിട്ടുമുണ്ട്.</p>
<p>അഴിമതി ആരോപണം പ്രാഥമികമായി തെളിഞ്ഞ സാഹചര്യത്തില്&#x200d; കടുത്ത നടപടി എടുക്കണമെന്നാണ് വിജിലന്&#x200d;സ് റിപ്പോര്&#x200d;ട്ടില്&#x200d; ആവശ്യപ്പെടുന്നത്. വിജിലന്&#x200d;സ് റിപ്പോര്&#x200d;ട്ട് വ്യവസായ വകുപ്പാണ് കൃഷി വകുപ്പ് സെക്രട്ടറിയുടെ ശ്രദ്ധയില്&#x200d;പ്പെടുത്തുന്നത്. ഈ കത്തിന്റെ അടിസ്ഥാനത്തില്&#x200d; കൃഷി വകുപ്പ് സെക്രട്ടറി കൃഷി മന്ത്രിക്ക് കുറിപ്പ് അയയ്ക്കുകയും ചെയ്തിരുന്നു.</p>
<p>വിജിലന്&#x200d;സ് റിപ്പോര്&#x200d;ട്ടിന്റെ അടിസ്ഥാനത്തില്&#x200d; ആര്&#x200d; അശോകിനെ മാതൃവകുപ്പായ കെല്&#x200d;പ്പാമിലേക്ക് തിരിച്ചയക്കണമെന്നും പകരം മറ്റൊരാളെ ചുമതലയേല്&#x200d;പ്പിക്കണമെന്നുമാണ് കുറിപ്പില്&#x200d; പറയുന്നത്. എന്നാല്&#x200d; കേരഫെഡ് എംഡിയുടെ കരാര്&#x200d; നീട്ടികൊടുക്കുന്നതിനൊപ്പം വിജിലന്&#x200d;സ് റിപ്പോര്&#x200d;ട്ട് കൈമാറാന്&#x200d; ആവശ്യപ്പെടുകയുമാണ് കൃഷി മന്ത്രി ചെയ്തത്.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/agriculture-minister-under-the-umbrella-of-corruption-vigilance-report-against-r-ashok-ignored.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിലംപൊത്തി അധാനി: ലോക ധനികരുടെ പട്ടികയിൽ 30 നും പുറത്ത്</title>
		<link>https://www.chandrikadaily.com/out-of-the-30th-in-the-list-of-the-worlds-richest-people.html</link>
					<comments>https://www.chandrikadaily.com/out-of-the-30th-in-the-list-of-the-worlds-richest-people.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 25 Feb 2023 12:17:46 +0000</pubDate>
				<category><![CDATA[business]]></category>
		<category><![CDATA[Money]]></category>
		<category><![CDATA[News]]></category>
		<category><![CDATA[adani]]></category>
		<category><![CDATA[company]]></category>
		<category><![CDATA[report]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=239896</guid>

					<description><![CDATA[നിലവിൽ 33-ാം സ്ഥാനത്താണ് എത്തിനിൽക്കുന്നത്.]]></description>
										<content:encoded><![CDATA[<p>അദാനിയുടെ ഓഹരികൾ കൂപ്പുകുത്തിക്കൊണ്ടിരിക്കുമ്പോൾ ലോകത്തെ ഏറ്റവും വലിയ സമ്പന്നരുടെ 30 അംഗ പട്ടികയിൽ നിന്നും പുറത്തായി. ജനുവരി 24ന് ഗവേഷണ റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിന്റെ പിന്നാലെ അടിക്കടി ഗൗതം അദാനി സമ്പന്നരുടെ പട്ടികയിൽ നിന്ന് താഴേക്ക് നീങ്ങുകയാണ്. അമേരിക്കൻ ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗാണ് റിപ്പോർട്ട് പുറത്ത് വിട്ടത്. നഷ്ടമായത് 2022ൽ സമ്പാദിച്ചതിന്റെ ഇരട്ടിയാണെന്നാണ് വിലയിരുത്തൽ.</p>
<p>ശതകോടീശ്വരന്മാരുടെ പട്ടികയിൽ നിന്ന് ആദ്യ മുപ്പത് പേരുടെ ലിസ്റ്റിൽ നിന്ന് പുറത്തായ അദാനി നിലവിൽ 33-ാം സ്ഥാനത്താണ് എത്തിനിൽക്കുന്നത്. ഗൗതം അദാനിക്ക് ഈ വർഷം ആദ്യം മുതൽ ഇതുവരെ 81 ബില്യൺ ഡോളറിന്റെ സ്വത്താണ് നഷ്ടപ്പെട്ടിരിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/out-of-the-30th-in-the-list-of-the-worlds-richest-people.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വാളയാര്&#x200d; കേസ്; റിപ്പോര്&#x200d;ട്ട് സമര്&#x200d;പ്പിക്കാന്&#x200d; സിബിഐക്ക് കൂടുതല്&#x200d; സമയം വേണം</title>
		<link>https://www.chandrikadaily.com/the-walayar-case-cbi-needs-more-time-to-submit-report.html</link>
					<comments>https://www.chandrikadaily.com/the-walayar-case-cbi-needs-more-time-to-submit-report.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 20 Feb 2023 10:45:34 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cbi]]></category>
		<category><![CDATA[report]]></category>
		<category><![CDATA[walayar case]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=239028</guid>

					<description><![CDATA[പോലീസിന്റെ നിഗമനം ശരിവെയ്ക്കുന്ന രീതിയില്&#x200d; ആത്മഹത്യയാണെന്നായിരുന്നു സിബിഐയുടേയും കുറ്റപത്രം]]></description>
										<content:encoded><![CDATA[<p>വാളയാറില്&#x200d; സഹോദരിമാര്&#x200d; ദുരൂഹസാഹചര്യത്തില്&#x200d; മരണപ്പെട്ട കേസില്&#x200d; റിപ്പോര്&#x200d;ട്ട് സമര്&#x200d;പ്പിക്കാന്&#x200d; കൂടുതല്&#x200d; സമയം വേണമെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചു. കേസില്&#x200d; തുടരന്വേഷണം കാര്യക്ഷമമല്ലെന്നാരോപിച്ച് പെണ്&#x200d;കുട്ടികളുടെ അമ്മ കോടതിയില്&#x200d; ഹരജി സമര്&#x200d;പ്പിച്ചിരുന്നു. ഇത് അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കാനിരിക്കെയാണ് സിബിഐ കൂടുതല്&#x200d; സമയം ആവശ്യപ്പെട്ടത്. ഹരജി പരിഗണിക്കുന്നതിന് മുമ്പ് സിബിഐ റിപ്പോര്&#x200d;ട്ട് നല്&#x200d;കണമെന്നായിരുന്നു കോടതി നിര്&#x200d;ദ്ദേശിച്ചിരുന്നത്.</p>
<p>അന്വേഷണത്തില്&#x200d; കോടതിയുടെ മേല്&#x200d;നോട്ടം വേണമെന്നും കുട്ടികളുടെ അമ്മ ആവശ്യപ്പെടിരുന്നു. മക്കളുടെ മരണം കൊലപാതകമാണോ എന്ന കാര്യത്തിലും കേസിലെ പ്രതികളായ രണ്ട് പേരുടെ ദുരൂഹ മരണത്തെക്കുറിച്ചും പെണ്&#x200d;കുട്ടികളുടെ മരണത്തില്&#x200d; അശ്ലീലചിത്ര മാഫിയക്ക് പങ്കുണ്ടോ എന്നും അന്വേഷണം വേണമെന്നുമാണ് പെണ്&#x200d;കുട്ടികളുടെ അമ്മയുടെ ആവശ്യം.</p>
<p>2017 ജനുവരി 13നാണ് പതിമൂന്ന് വയസ്സുള്ള പെണ്&#x200d;കുട്ടിയെ വാളയാര്&#x200d; അട്ടപ്പള്ളത്തെ ഷെഡില്&#x200d; തൂങ്ങി മരിച്ച നിലയില്&#x200d; കണ്ടെത്തിയത്. മാര്&#x200d;ച്ച് നാലിന് ഒന്&#x200d;പത് വയസ്സുള്ള സഹോദരിയേയും സമാന നിലയില്&#x200d; കണ്ടെത്തിയിരുന്നു. ഓഗസ്റ്റ് 10ന് കേസ് പരിഗണിച്ച കോടതി തുടരന്വേഷണത്തിന് സിബിഐയോട് നിര്&#x200d;ദ്ദേശിക്കുകയായിരുന്നു. എന്നാല്&#x200d; പോലീസിന്റെ നിഗമനം ശരിവെയ്ക്കുന്ന രീതിയില്&#x200d; ആത്മഹത്യയാണെന്നായിരുന്നു സിബിഐയുടേയും കുറ്റപത്രം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-walayar-case-cbi-needs-more-time-to-submit-report.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
