<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Republic &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/republic/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 26 Jan 2023 07:02:13 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Republic &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഭരണഘടനയെ അട്ടിമറിക്കാന്&#x200d; ശ്രമിക്കുമ്പോള്&#x200d; കാവലാളാകണം: മന്ത്രി സജി ചെറിയാന്&#x200d;</title>
		<link>https://www.chandrikadaily.com/be-vigilant-when-trying-to-subvert-the-constitution-minister-saji-cherian.html</link>
					<comments>https://www.chandrikadaily.com/be-vigilant-when-trying-to-subvert-the-constitution-minister-saji-cherian.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 26 Jan 2023 07:02:13 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[minister]]></category>
		<category><![CDATA[Republic]]></category>
		<category><![CDATA[Saji Cherian]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=234558</guid>

					<description><![CDATA[ഭരണഘടനാ അവഹേളനം നടത്തിയതിനെ തുടര്&#x200d;ന്ന് രാജിവെച്ച മന്ത്രി വീണ്ടും മന്ത്രി സ്ഥാനം ഏറ്റെടുത്ത ശേഷമാണ് ഭരണഘടനാ മൂല്യങ്ങള്&#x200d; ഉയര്&#x200d;ത്തി കാട്ടി റിപ്പബ്ലിക് ദിന സന്ദേശം നല്&#x200d;കിയത്.]]></description>
										<content:encoded><![CDATA[<p>ഭരണഘടനാ മൂല്യങ്ങള്&#x200d; ഉയര്&#x200d;ത്തിക്കാട്ടി മന്ത്രി സജി ചെറിയാന്&#x200d;. ആലപ്പുഴ റിക്രീയേഷന്&#x200d; മൈതാനത്ത് ദേശീയ പതാക ഉയര്&#x200d;ത്തിയ ശേഷം റിപ്പബ്ലിക് ദിന സന്ദേശം നല്&#x200d;കുയായിരുന്നു മന്ത്രി. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്&#x200d; കാത്തുസൂക്ഷിക്കണമെന്നും ഭരണഘടനയെ അട്ടിമറിക്കാന്&#x200d; ശ്രമം നടക്കുമ്പോള്&#x200d; കാവലാളായി മാറണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.</p>
<p>ഭരണഘടനാ അവഹേളനം നടത്തിയതിനെ തുടര്&#x200d;ന്ന് രാജിവെച്ച മന്ത്രി വീണ്ടും മന്ത്രി സ്ഥാനം ഏറ്റെടുത്ത ശേഷമാണ് ഭരണഘടനാ മൂല്യങ്ങള്&#x200d; ഉയര്&#x200d;ത്തി കാട്ടി റിപ്പബ്ലിക് ദിന സന്ദേശം നല്&#x200d;കിയത്. പത്തനംതിട്ട മല്ലപ്പള്ളിയില്&#x200d; സി.പി.എം പരിപാടിയില്&#x200d; പ്രസംഗിക്കുമ്പോഴായിരുന്നു മന്ത്രി വിവാദ പരമായ പരാമര്&#x200d;ശം നടത്തിയത്.</p>
<p>മനോഹര ഭരണഘടനയാണ് ഇന്ത്യയുടേത് എന്ന് നാം പറയാറുണ്ട്. എന്നാല്&#x200d;, ഈ രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കാന്&#x200d; പറ്റുന്ന ഭരണഘടനയാണ് ഇവിടെയുള്ളത്. ബ്രിട്ടീഷുകാരന്&#x200d; പറഞ്ഞ് തയ്യാറാക്കിക്കൊടുത്ത ഭരണഘടന ഇന്ത്യക്കാരന്&#x200d; എഴുതിവെച്ചു. അത് ഈ രാജ്യത്ത് 75 വര്&#x200d;ഷമായി നടപ്പാക്കുന്നു. ഈ രാജ്യത്ത് ഏറ്റവും അധികം കൊള്ളയടിക്കാന്&#x200d; പറ്റിയ ഭരണഘടനയാണിത്. അതിന്റെ മുക്കിലും മൂലയിലും മതേതരത്വം, ജനാധിപത്യം, കുന്തം, കുടചക്രം എന്നൊക്കെ എഴുതി വെച്ചിട്ടുണ്ട്.&#8217; എന്നിങ്ങനെയായിരുന്നു സജി ചെറിയാന്റെ വിവാദ പരാമര്&#x200d;ശം.</p>
<p>ഭരണഘടനയെ അവഹേളിക്കുന്ന പ്രസംഗം സജി ചെറിയാന്&#x200d; നടത്തിയില്ലെന്നും മറിച്ച് വിമര്&#x200d;ശിക്കുക മാത്രമാണ് ചെയ്തതെന്നും ചൂണ്ടിക്കാട്ടി പൊലീസ് കോടതിയില്&#x200d; റിപ്പോര്&#x200d;ട്ട് സമര്&#x200d;പ്പിച്ചു. തുടര്&#x200d;ന്ന് ജനുവരി നാലിന് സജി ചെറിയാന്&#x200d; വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു.</p>
<p>ഇന്ന് നല്&#x200d;കിയ റിപ്പബ്ലിക് ദിന സന്ദേശത്തില്&#x200d; ഭരണ ഘടനാ മൂല്യങ്ങളെക്കുറച്ചായിരുന്നു സംസാരിച്ചത്. ചെറിയ ഇടവേളകളിലൊഴികെ ഇന്ത്യയില്&#x200d; ജനാധിപത്യം നിലനിര്&#x200d;ത്താന്&#x200d; സാധിച്ചു. നമ്മുടെ അയല്&#x200d;രാജ്യങ്ങളില്&#x200d; പലപ്പോഴും ജനാധിപത്യം അട്ടിമറിക്കപ്പെട്ടു. ജനാധിപത്യത്തെ കൈയൊഴിഞ്ഞ് പട്ടാള ഭരണത്തിനുള്ള മുറവിളികളും ഉയര്&#x200d;ന്നു. എന്തെല്ലാം പോരായ്മകള്&#x200d; എതെല്ലാം തരത്തില്&#x200d; ഉണ്ടായിട്ടും ജനാധിപത്യം അത്യന്തികമായി ക്രൂശിക്കപ്പെടരുതെന്ന് ഭരണഘടനാ ശില്&#x200d;പികള്&#x200d; നിഷ്‌കര്&#x200d;ഷിച്ചു.</p>
<p>ആ നിഷ്‌കര്&#x200d;ഷ ഭരണഘടനയില്&#x200d; പ്രതിഫലിക്കുകയും ചെയ്തു. എന്നാല്&#x200d;, ഇന്ന് ഭരണഘടന അട്ടിമറിക്കാന്&#x200d; നടക്കുന്ന സാഹചര്യത്തില്&#x200d; ഭരണഘടനയുടെ കാവലാളായി നാമോരോരുത്തരും മാറേണ്ടതുണ്ട്. പരമാധികാര സോഷ്യലിസ്റ്റ് മതേതര ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതക്കുമായി നിലയുറപ്പിക്കണമെന്ന് റിപ്പബ്ലിക് ദിനത്തില്&#x200d; പ്രതിജ്ഞ ചെയ്യാമെന്നും മന്ത്രി സജി ചെറിയാന്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/be-vigilant-when-trying-to-subvert-the-constitution-minister-saji-cherian.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രൗഢം, പ്രാജ്വലം: റിപ്പബ്ലിക് ദിന ആഘോഷങ്ങള്&#x200d;ക്ക് തുടക്കം കുറിച്ചു</title>
		<link>https://www.chandrikadaily.com/republic-day-celebrations-have-begun.html</link>
					<comments>https://www.chandrikadaily.com/republic-day-celebrations-have-begun.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 26 Jan 2023 06:29:09 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[celibration]]></category>
		<category><![CDATA[day]]></category>
		<category><![CDATA[Delhi]]></category>
		<category><![CDATA[Republic]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=234555</guid>

					<description><![CDATA[സംസ്ഥാനങ്ങളുടേയും വിവിധ മന്ത്രാലയങ്ങളുടേയും നിശ്ചലദൃശ്യങ്ങളും പരേഡില്&#x200d; ഭാഗമാകും.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: രാജ്യം പ്രൗഢഗംഭീരമായ ചടങ്ങുകളോടെ റിപ്പബ്ലിക് ദിന ആഘോഷങ്ങള്&#x200d;ക്ക് തുടക്കം കുറിച്ചു. ദേശീയ യുദ്ധസ്മാരകത്തില്&#x200d; പ്രധാനമന്ത്രി നരേന്ദ്രമോദി പുഷ്പചക്രം അര്&#x200d;പ്പിച്ചതോടെയാണ് ചടങ്ങുകള്&#x200d;ക്ക് തുടക്കമായത്. കര്&#x200d;ത്തവ്യപഥില്&#x200d; രാഷ്ട്രപതി ദ്രൗപദി മുര്&#x200d;മു ദേശീയ പതാക ഉയര്&#x200d;ത്തി. 21 ഗണ്&#x200d; സല്യൂട്ട് സ്വീകരിച്ചു.</p>
<p>തുടര്&#x200d;ന്ന് പ്രൗഢ ഗംഭീരമായ റിപ്പബ്ലിക് ദിന പരേഡ് ആരംഭിച്ചു. കര, നാവിക, വ്യോമ സേനകളും വിവിധ അര്&#x200d;ധസൈനിക വിഭാഗവും എന്&#x200d;എസ്എസ്, എന്&#x200d;സിസി വിഭാഗങ്ങളും കര്&#x200d;ത്തവ്യപഥിലൂടെയുള്ള പരേഡില്&#x200d; അണിനിരന്നു.</p>
<p>ഈജിപ്ത് പ്രസിഡന്റ് അബ്ദുല്&#x200d; ഫത്താഹ് അല്&#x200d; സിസിയാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷത്തിലെ മുഖ്യാതിഥി. പുതിയ ഇന്ത്യ, സ്ത്രീ ശാക്തീകരണം എന്നീ വിഷയങ്ങള്&#x200d; മുന്&#x200d;നിര്&#x200d;ത്തിയാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷം.</p>
<p>സംസ്ഥാനങ്ങളുടേയും വിവിധ മന്ത്രാലയങ്ങളുടേയും നിശ്ചലദൃശ്യങ്ങളും പരേഡില്&#x200d; ഭാഗമാകും. കേരളത്തിന്റെ ഫ്‌ലോട്ടാണ് ഇത്തവണ പരേഡില്&#x200d; അണിനിരക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/republic-day-celebrations-have-begun.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാജ്യത്തെ പൗരന്മാര്&#x200d;ക്ക് റിപ്പബ്ലിക് ദിനാശംസകള്&#x200d; നേര്&#x200d;ന്ന് പ്രധാനമന്ത്രി</title>
		<link>https://www.chandrikadaily.com/prime-minister-wished-the-citizens-of-the-country-on-republic-day.html</link>
					<comments>https://www.chandrikadaily.com/prime-minister-wished-the-citizens-of-the-country-on-republic-day.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 26 Jan 2023 04:53:42 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[day]]></category>
		<category><![CDATA[prime minister]]></category>
		<category><![CDATA[Republic]]></category>
		<category><![CDATA[wishes]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=234540</guid>

					<description><![CDATA[ഇത്തവണ റിപ്പബ്ലിക് ദിനാഘോഷ പരിപാടിയില്&#x200d; ഈജിപ്ത് പ്രസിഡന്റ് അബ്ദുല്&#x200d; ഫത്താ അല്&#x200d; സിസിയാണ് മുഖ്യാതിഥി.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: രാജ്യത്തെ ജനങ്ങള്&#x200d;ക്ക് റിപ്പബ്ലിക് ദിനാശംസകള്&#x200d; നേര്&#x200d;ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വര്&#x200d;ഷത്തിലെ റിപ്പബ്ലിക് ദിനം ഏറെ വിശേഷപ്പെട്ടത്. സ്വാതന്ത്ര്യസമര സേനാനികളുടെ സ്വപ്‌നങ്ങള്&#x200d; യാഥാര്&#x200d;ത്ഥ്യമാക്കാന്&#x200d; ഒന്നിച്ച് മുന്നേറാം. പ്രധാനമന്ത്രി ട്വീറ്റില്&#x200d; കുറിച്ചു.</p>
<p>വര്&#x200d;ണാഭമായ ചടങ്ങുകളോടെ രാജ്യം ഇന്ന് 74ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. ന്യൂഡല്&#x200d;ഹിയില്&#x200d; ദേശീയ യുദ്ധസ്മാരകത്തില്&#x200d; പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പചക്രം അര്&#x200d;പ്പിക്കുന്നതോടെ ചടങ്ങുകള്&#x200d;ക്ക് തുടക്കമാകും. ഇത്തവണ റിപ്പബ്ലിക് ദിനാഘോഷ പരിപാടിയില്&#x200d; ഈജിപ്ത് പ്രസിഡന്റ് അബ്ദുല്&#x200d; ഫത്താ അല്&#x200d; സിസിയാണ് മുഖ്യാതിഥി.</p>
<p>കര, നാവിക, വ്യോമ സേനകളും വിവിധ അര്&#x200d;ധസൈനിക വിഭാഗവും എന്&#x200d;എസ്എസ്, എന്&#x200d;സിസി വിഭാഗങ്ങളും കര്&#x200d;ത്തവ്യപഥിലൂടെയുള്ള പരേഡില്&#x200d; അണിനിരക്കും. പുതിയ ഇന്ത്യ, സ്ത്രീ ശാക്തീകരണം എന്നീ വിഷയങ്ങള്&#x200d; മുന്&#x200d;നിര്&#x200d;ത്തിയാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷം. ഈജിപ്ത് സായുധ സേനയും ബാന്&#x200d;ഡ് സംഘവും ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡിന്റെ ഭാഗമാകും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/prime-minister-wished-the-citizens-of-the-country-on-republic-day.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;അപകീര്&#x200d;ത്തിപ്പെടുത്തുന്ന റിപ്പോര്&#x200d;ട്ടുകള്&#x200d;&#8217; ; റിപ്പബ്ലിക്ക് ടിവി അംഗങ്ങള്&#x200d;ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്</title>
		<link>https://www.chandrikadaily.com/case-against-republic-tv-editorial-team.html</link>
					<comments>https://www.chandrikadaily.com/case-against-republic-tv-editorial-team.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Sat, 24 Oct 2020 09:52:01 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Republic]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=163903</guid>

					<description><![CDATA[മുംബൈ പൊലീസിനെ അപകീര്&#x200d;ത്തിപ്പെടുത്തുകയും സേനയിലെ അംഗങ്ങള്&#x200d;ക്കിടയില്&#x200d; അസംതൃപ്തി സൃഷ്ടിക്കുന്നതുമായ റിപ്പോര്&#x200d;ട്ടുകള്&#x200d; പ്രക്ഷേപണം ചെയ്തുവെന്നുമുള്ള പരാതിയിലാണ് കേസ്]]></description>
										<content:encoded><![CDATA[<p>മുംബൈ: പൊലീസിനെ അപകീര്&#x200d;ത്തിപ്പെടുത്തിയെന്ന പരാതിയില്&#x200d; റിപ്പബ്ലിക് ടിവി എഡിറ്റോറിയല്&#x200d; അംഗങ്ങള്&#x200d;ക്കെതിരേ മുംബൈ പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്&#x200d; ചെയ്തത്. മുംബൈ പൊലീസിനെ അപകീര്&#x200d;ത്തിപ്പെടുത്തുകയും സേനയിലെ അംഗങ്ങള്&#x200d;ക്കിടയില്&#x200d; അസംതൃപ്തി സൃഷ്ടിക്കുന്നതുമായ റിപ്പോര്&#x200d;ട്ടുകള്&#x200d; പ്രക്ഷേപണം ചെയ്തുവെന്നുമുള്ള പരാതിയിലാണ് കേസ്.</p>
<p>സ്‌പെഷ്യല്&#x200d; ബ്രാഞ്ച് സബ് ഇന്&#x200d;സ്‌പെക്ടര്&#x200d; ശശികാന്ത് പവാറിന്റെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. പൊലീസ് ആക്റ്റ് സെക്ഷന്&#x200d; 3 (1), ഐപിസി സെക്ഷന്&#x200d; 500 അടക്കമുള്ളവ പ്രകാരമാണ് കേസ്. റിപ്പബ്ലിക്ക് ടിവി സംപ്രേക്ഷണം ചെയ്ത പ്രസ്താവനകളും എഫ്‌ഐആറില്&#x200d; ഉള്&#x200d;പ്പെടുത്തിയിട്ടുണ്ട്.</p>
<p>ഡെപ്യൂട്ടി ന്യൂസ് എഡിറ്റര്&#x200d; സാഗരിക മിത്ര, ആങ്കറും അസോസിയേറ്റ് എഡിറ്ററുമായ ശിവാനി ഗുപ്ത, ഡെപ്യൂട്ടി എഡിറ്റര്&#x200d; ഷവാന്&#x200d; സെന്&#x200d;, എക്‌സിക്യൂട്ടീവ് എഡിറ്റര്&#x200d; നിരഞ്ജന്&#x200d; നാരായണസ്വാമി, ന്യൂസ് റൂം ചുമതലയുള്ള എഡിറ്റോറിയല്&#x200d; ജിവനക്കാര്&#x200d; എന്നിവരാണ് കേസിലെ പ്രതികള്&#x200d;.</p>
<p>മുംബൈയില്&#x200d; പൊലീസ് ഉദ്യോഗസ്ഥര്&#x200d; കമ്മീഷണര്&#x200d;ക്കെതിരെ കലാപത്തിന്റെ വക്കിലാണെന്നാണ റിപ്പോര്&#x200d;ട്ടാണ് കേസിനാധാരം. ഉദ്യോഗസ്ഥര്&#x200d; പൊലീസ് തലവന്റെ ഉത്തരവുകള്&#x200d; അവഗണിക്കുകയാണെന്നും റിപ്പബ്ലിക് ടിവി റിപ്പോര്&#x200d;ട്ട് ചെയ്തിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/case-against-republic-tv-editorial-team.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>റിപ്പബ്ലിക് ടിവി പണം നല്&#x200d;കിയിരുന്നു;  മജിസ്‌ട്രേറ്റിന് മുന്നില്&#x200d; നാലുപേര്&#x200d; മൊഴി നല്&#x200d;കി</title>
		<link>https://www.chandrikadaily.com/republic-tv-magistrate-statement-news.html</link>
					<comments>https://www.chandrikadaily.com/republic-tv-magistrate-statement-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 16 Oct 2020 06:17:04 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Republic]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=161924</guid>

					<description><![CDATA[റിപ്പബ്ലിക് ടിവി മൂന്നുപേര്&#x200d;ക്ക് പണം നല്&#x200d;കിയെന്ന് സാക്ഷികള്&#x200d; വ്യക്തമാക്കി. ബോക്‌സ് സിനിമക്കെതിരേയും ഒരാള്&#x200d; മൊഴി നല്&#x200d;കി. അതേസമയം, സംഭവത്തിന്റെ കൂടുതല്&#x200d; വിശദാംശങ്ങള്&#x200d; പുറത്തുവിടാനാവില്ലെന്ന് മുംബൈ പൊലീസ് കമ്മീഷ്ണര്&#x200d; പരാംബിര്&#x200d; സിംഗ് വ്യക്തമാക്കി. റിപ്പബ്ലിക് ടിവി, ഫക്ത് മറാത്തി, ബോക്‌സ് സിനിമ എന്നിവര്&#x200d;ക്കെതിരെയാണ് നിലവില്&#x200d; അന്വേഷണം നടക്കുന്നത്.]]></description>
										<content:encoded><![CDATA[<p>മുംബൈ: രണ്ടു ചാനലുകള്&#x200d; തങ്ങള്&#x200d;ക്ക് പണം നല്&#x200d;കിയിരുന്നെന്ന് മജിസ്‌ട്രേറ്റിന് മുന്നില്&#x200d; നാല് പേര്&#x200d; മൊഴി നല്&#x200d;കിയെന്ന് മുംബൈ സിറ്റി പൊലീസ് കമ്മീഷ്ണര്&#x200d;. ബാര്&#x200d;ക്ക് റേറ്റിങ്ങുമായി ബന്ധപ്പെട്ട കേസിലായിരുന്നു മൊഴി. റിപ്പബ്ലിക് ഞങ്ങള്&#x200d;ക്ക് നേരിട്ട് പണം നല്&#x200d;കിയെന്ന് സാക്ഷികള്&#x200d; മജിസ്‌ട്രേറ്റിനോട് വ്യക്തമാക്കുകയായിരുന്നു.</p>
<p>റിപ്പബ്ലിക് ടിവി മൂന്നുപേര്&#x200d;ക്ക് പണം നല്&#x200d;കിയെന്ന് സാക്ഷികള്&#x200d; വ്യക്തമാക്കി. ബോക്‌സ് സിനിമക്കെതിരേയും ഒരാള്&#x200d; മൊഴി നല്&#x200d;കി. അതേസമയം, സംഭവത്തിന്റെ കൂടുതല്&#x200d; വിശദാംശങ്ങള്&#x200d; പുറത്തുവിടാനാവില്ലെന്ന് മുംബൈ പൊലീസ് കമ്മീഷ്ണര്&#x200d; പരാംബിര്&#x200d; സിംഗ് വ്യക്തമാക്കി. റിപ്പബ്ലിക് ടിവി, ഫക്ത് മറാത്തി, ബോക്‌സ് സിനിമ എന്നിവര്&#x200d;ക്കെതിരെയാണ് നിലവില്&#x200d; അന്വേഷണം നടക്കുന്നത്.</p>
<p>നേരത്തെ, ബാര്&#x200d;ക്ക് റേറ്റിങ്ങുമായി ബന്ധപ്പെട്ട വിവാദ വിഷയത്തില്&#x200d; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നല്&#x200d;കിയ റിപ്പബ്ലിക് ടിവിയുടെ ഹര്&#x200d;ജി സുപ്രീം കോടതി സ്വീകരിച്ചിരുന്നില്ല. അന്വേഷണം നേരിടുന്ന മറ്റേതു പൗരനെയും പോലെ ചാനല്&#x200d; ബോംബെ ഹൈക്കോടതിയെ സമീപിക്കണമെന്നും സുപ്രീം കോടതി പറഞ്ഞു.</p>
<p>ഉയര്&#x200d;ന്ന പരസ്യ നിരക്ക് ലഭിക്കാനായി റേറ്റിങ്ങില്&#x200d; കൃത്രിമം കാണിച്ചുവെന്നാരോപിച്ച് മുംബൈ പോലീസ് മൂന്ന് ചാനലുകള്&#x200d;ക്കെതിരേ അന്വേഷണം നടത്തുന്നുണ്ട്. അതിലൊന്നാണ് റിപ്പബ്ലിക് ടിവി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/republic-tv-magistrate-statement-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വ്യാജ റേറ്റിങ് വിവാദത്തില്&#x200d; അര്&#x200d;ണബ് ഗോസ്വാമി; അറസ്റ്റിലാകുമെന്ന് സൂചന- അക്കൗണ്ടുകള്&#x200d; മരവിപ്പിക്കും</title>
		<link>https://www.chandrikadaily.com/arnab-goswami-to-be-arrested-republic-tvs-bank-accounts-to-be-seized-mumbai-police-commissioner.html</link>
					<comments>https://www.chandrikadaily.com/arnab-goswami-to-be-arrested-republic-tvs-bank-accounts-to-be-seized-mumbai-police-commissioner.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Thu, 08 Oct 2020 12:24:35 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[arnab goswami]]></category>
		<category><![CDATA[Republic]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=159886</guid>

					<description><![CDATA[മുംബൈ പൊലീസ് കമ്മിഷണറുടെ പ്രസ്താവനയ്‌ക്കെതിരെ അപകീര്&#x200d;ത്തി കേസ് ഫയല്&#x200d; ചെയ്യുമെന്ന് അര്&#x200d;ണബ് ഗോസ്വാമി വ്യക്തമാക്കി.]]></description>
										<content:encoded><![CDATA[<p>മുംബൈ: റിപ്പബ്ലിക് ടിവി ഉള്&#x200d;പ്പെടെയുള്ള ചില ചാനലുകള്&#x200d; വ്യാജ ടിആര്&#x200d;പി റേറ്റിങ് സൃഷ്ടിക്കുന്നതായി മുംബൈ പൊലീസിന്റെ വെളിപ്പെടുത്തല്&#x200d;. റിപ്പബ്ലിക് ടിവി മേധാവി അര്&#x200d;ണബ് ഗോസ്വാമി അറസ്റ്റിലാകുമെന്നും സൂചനയുണ്ട്. സംഭവത്തില്&#x200d; രണ്ട് മറാത്താ ചാനല്&#x200d; മേധാവികളെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.</p>
<p>മുംബൈ പൊലീസ് കമ്മിഷണര്&#x200d; പരംബിര്&#x200d; സിങാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. റിപ്പബ്ലിക് അടക്കം മൂന്നു ചാനലുകളുടെ അക്കൗണ്ടുകളെ കുറിച്ച് അന്വേഷിക്കുന്നുണ്ട്. മരവിപ്പിക്കുമെന്നും റിപ്പോര്&#x200d;ട്ടുണ്ട്.</p>
<p>ഫക്ത് മറാത്തി, ബോക്‌സ് സിനിമ എന്നീ ചാനലുകളുടെ ഉടമസ്ഥരാണ് അറസ്റ്റിലായിട്ടുള്ളത്. റിപ്പബ്ലിക് ടിവിയുടെ ഡയറക്ടര്&#x200d;മാരും പ്രൊമോട്ടര്&#x200d;മാരും ടിആര്&#x200d;പി റാക്കറ്റില്&#x200d; ഉള്&#x200d;പ്പെട്ടതായാണ് കരുതുന്നത്. ഇവര്&#x200d;ക്കെതിരെ അന്വേഷണമുണ്ടാകും- സിങ് മാധ്യമങ്ങളോട് പറഞ്ഞു.</p>
<p>റിപ്പബ്ലിക് ടിവി, റിപ്പബ്ലിക് ഭാരത് ചാനലുകളുടെ പ്രൊമോട്ടറായ അര്&#x200d;ണബ് ഗോസ്വാമി അറസ്റ്റിലാകുമെന്ന സൂചനയാണ് കമ്മിഷണര്&#x200d; നല്&#x200d;കിയത്. ഹിന്ദി ചാനലുകളില്&#x200d; ആജ് തകിനെ പിന്തള്ളി ടിആര്&#x200d;പി റേറ്റിങില്&#x200d; ഒന്നാമതെത്തിയെന്ന് ഈയിടെ റിപ്പബ്ലിക് ഭാരത് അവകാശപ്പെട്ടിരുന്നു.</p>
<p>അതിനിടെ, മുംബൈ പൊലീസ് കമ്മിഷണറുടെ പ്രസ്താവനയ്‌ക്കെതിരെ അപകീര്&#x200d;ത്തി കേസ് ഫയല്&#x200d; ചെയ്യുമെന്ന് അര്&#x200d;ണബ് ഗോസ്വാമി വ്യക്തമാക്കി. തന്റെ ചാനലിന് എതിരെയുള്ളത് തെറ്റായ ആരോപണമാണ് എന്നും രാജ്യത്തെ ജനങ്ങള്&#x200d;ക്ക് സത്യമറിയാമെന്നും ഗോസ്വാമി വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/arnab-goswami-to-be-arrested-republic-tvs-bank-accounts-to-be-seized-mumbai-police-commissioner.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>റിപ്പബ്ലിക് ടി.വിയുടെ വനിതാറിപ്പോര്&#x200d;ട്ടര്&#x200d;ക്ക് മര്&#x200d;ദ്ദനമേറ്റ സംഭവം; രാഹുല്&#x200d; ഈശ്വറെ കടന്നാക്രമിച്ച് അര്&#x200d;ണബ്</title>
		<link>https://www.chandrikadaily.com/arnab-goswamy-against-rahul-eswar-on-shabarimala-media-attack-news.html</link>
					<comments>https://www.chandrikadaily.com/arnab-goswamy-against-rahul-eswar-on-shabarimala-media-attack-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 17 Oct 2018 11:02:42 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[pinarayi vijayan]]></category>
		<category><![CDATA[rahul eswar]]></category>
		<category><![CDATA[Republic]]></category>
		<category><![CDATA[shabaraimala]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=107263</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: റിപ്പബ്ലിക് ടി.വിയുടെ വനിതാറിപ്പോര്&#x200d;ട്ടര്&#x200d;ക്ക് മര്&#x200d;ദ്ദനമേറ്റ സംഭവത്തില്&#x200d; രാഹുല്&#x200d; ഈശ്വറെ കടന്നാക്രമിച്ച് അര്&#x200d;ണബ് ഗോസ്വാമി. റിപ്പബ്ലിക് ടി.വിയുടെ ചര്&#x200d;ച്ചയിലാണ് മറുപടി പറയാന്&#x200d; കഴിയാത്ത നിലക്ക് രാഹുലിനെ അര്&#x200d;ണബ് ആക്രമിച്ചത്. വനിതാ മാധ്യമപ്രവര്&#x200d;ത്തകയെ ആക്രമിച്ച സംഭവത്തില്&#x200d; രാഹുല്&#x200d; ഈശ്വറിന് ഉത്തരവാദിത്തമുണ്ടെന്ന് അര്&#x200d;ണബ് പറഞ്ഞു. അര്&#x200d;ണബ് രാഹുലിന്റെ കടന്നാക്രമിക്കുന്ന വീഡിയോ ഇതിനോടകം സാമൂഹ്യമാധ്യമങ്ങളില്&#x200d; വൈറലായിക്കൊണ്ടിരിക്കുകയാണ്. രാവിലെ മുതല്&#x200d; നിലക്കലില്&#x200d; തുടങ്ങിയ സമരത്തില്&#x200d; നേരിയ സംഘര്&#x200d;ഷമുണ്ടായിരുന്നു. സ്ത്രീകളെ തടയുന്നതിനോടനുബന്ധിച്ച് വനിതാമാധ്യമപ്രവര്&#x200d;ത്തകരുടെ നേരേയും ആക്രമണം നടക്കുകയായിരുന്നു. കൂട്ടത്തില്&#x200d; റിപ്പബ്ലിക് ടിവിയുടെ റിപ്പോര്&#x200d;ട്ടറായ പൂജ [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: റിപ്പബ്ലിക് ടി.വിയുടെ വനിതാറിപ്പോര്&#x200d;ട്ടര്&#x200d;ക്ക് മര്&#x200d;ദ്ദനമേറ്റ സംഭവത്തില്&#x200d; രാഹുല്&#x200d; ഈശ്വറെ കടന്നാക്രമിച്ച് അര്&#x200d;ണബ് ഗോസ്വാമി. റിപ്പബ്ലിക് ടി.വിയുടെ ചര്&#x200d;ച്ചയിലാണ് മറുപടി പറയാന്&#x200d; കഴിയാത്ത നിലക്ക് രാഹുലിനെ അര്&#x200d;ണബ് ആക്രമിച്ചത്. വനിതാ മാധ്യമപ്രവര്&#x200d;ത്തകയെ ആക്രമിച്ച സംഭവത്തില്&#x200d; രാഹുല്&#x200d; ഈശ്വറിന് ഉത്തരവാദിത്തമുണ്ടെന്ന് അര്&#x200d;ണബ് പറഞ്ഞു. അര്&#x200d;ണബ് രാഹുലിന്റെ കടന്നാക്രമിക്കുന്ന വീഡിയോ ഇതിനോടകം സാമൂഹ്യമാധ്യമങ്ങളില്&#x200d; വൈറലായിക്കൊണ്ടിരിക്കുകയാണ്.</p>
<p>രാവിലെ മുതല്&#x200d; നിലക്കലില്&#x200d; തുടങ്ങിയ സമരത്തില്&#x200d; നേരിയ സംഘര്&#x200d;ഷമുണ്ടായിരുന്നു. സ്ത്രീകളെ തടയുന്നതിനോടനുബന്ധിച്ച് വനിതാമാധ്യമപ്രവര്&#x200d;ത്തകരുടെ നേരേയും ആക്രമണം നടക്കുകയായിരുന്നു. കൂട്ടത്തില്&#x200d; റിപ്പബ്ലിക് ടിവിയുടെ റിപ്പോര്&#x200d;ട്ടറായ പൂജ പ്രസന്നക്ക് മര്&#x200d;ദ്ദനമേറ്റിരുന്നു. ഈ സംഭവത്തില്&#x200d; രാഹുല്&#x200d; ഈശ്വറിന്റെ പ്രതികരണമുണ്ടായപ്പോഴാണ് അര്&#x200d;ണബ് തട്ടിക്കയറിയത്.</p>
<p>സംഭവത്തില്&#x200d; രാഹുല്&#x200d; ഈശ്വറിന് ഉത്തരവാദിത്തമുണ്ടെന്ന് അര്&#x200d;ണബ് തുറന്നടിക്കുകയായിരുന്നു. തന്ത്രി കുടുംബത്തിലെ അംഗമെന്ന നിലയില്&#x200d; അതിന് മറുപടി നല്&#x200d;കേണ്ടത് രാഹുല്&#x200d; ഈശ്വറാണ്. നിങ്ങള്&#x200d; സംഘര്&#x200d;ഷം ഉണ്ടാകില്ലെന്ന് ഉറപ്പ് നല്&#x200d;കിയത് കൊണ്ടാണ് നിലക്കലിലേക്ക് റിപ്പോര്&#x200d;ട്ടറെ അയച്ചതെന്നും ആക്രമണത്തില്&#x200d; രാഹുല്&#x200d; ഈശ്വര്&#x200d; ഉത്തരവാദിത്തം കാണിക്കണമെന്നും അര്&#x200d;ണബ് പറഞ്ഞു. സംഭവത്തില്&#x200d; ദു:ഖിതനാണെന്നും മാപ്പു പറയുകയാണെന്നും രാഹുല്&#x200d; ഈശ്വര്&#x200d; പ്രതികരിച്ചു. എന്നാല്&#x200d; മാപ്പും ഖേദവും സ്വീകരിക്കാന്&#x200d; കഴിയില്ലെന്ന് ആക്രോശിക്കുകയായിരുന്നു അര്&#x200d;ണബ്. രാഹുല്&#x200d; അടക്കമുള്ളവരാണ് ഇപ്പോള്&#x200d; കേരളത്തില്&#x200d; നടക്കുന്ന പ്രശ്‌നങ്ങള്&#x200d;ക്ക് കാരണമെന്നും അര്&#x200d;ണബ് പറഞ്ഞു.</p>
<p><iframe loading="lazy" style="border: none; overflow: hidden;" src="https://www.facebook.com/plugins/video.php?href=https%3A%2F%2Fwww.facebook.com%2FRepublicWorld%2Fvideos%2F313330132800711%2F&amp;show_text=0&amp;width=560" width="560" height="315" frameborder="0" scrolling="no" allowfullscreen="allowfullscreen"></iframe></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/arnab-goswamy-against-rahul-eswar-on-shabarimala-media-attack-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്ത്യന്&#x200d; ഭരണഘടന തന്നെയാണ് ഏറ്റവും വലിയ പൊതുനയമെന്ന് ജസ്റ്റിസ് ചെലമേശ്വര്&#x200d;</title>
		<link>https://www.chandrikadaily.com/constitution-is-the-greatest-public-policy-justice-chelameswar.html</link>
					<comments>https://www.chandrikadaily.com/constitution-is-the-greatest-public-policy-justice-chelameswar.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 20 Jan 2018 14:39:37 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#Constitution]]></category>
		<category><![CDATA[chief justice]]></category>
		<category><![CDATA[justice chelameshwar]]></category>
		<category><![CDATA[public apology]]></category>
		<category><![CDATA[Republic]]></category>
		<category><![CDATA[supreme court issue]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=65969</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: ഇന്ത്യയെ സംബന്ധിച്ചിടത്തോളം അതിന്റെ ഭരണഘടന തന്നെയാണ് ഏറ്റവും വലിയ പൊതുനയമെന്ന് മുതിര്&#x200d;ന്ന സുപ്രീംകോടതി ജഡ്ജി ജസ്തി ചെലമേശ്വര്&#x200d;. രാജ്യത്തിന്റെ നയം സംബന്ധിച്ച ഏറ്റവും വലിയ ഔദ്യോഗിക രേഖയാണ് ഭരണഘടന. ആയിരക്കണക്കിന് സ്വാതന്ത്ര്യ സമര സേനാനികള്&#x200d; സ്വജീവന്&#x200d; ബലികഴിച്ച് നേടിയെടുതുത്താണത്. യുവാക്കള്&#x200d; അതിന്റെ മൂല്യം ഉള്&#x200d;കൊള്ളണം. നിയമ നിര്&#x200d;മാണ സഭകളും നീതിന്യായ കേന്ദ്രങ്ങളും നിലനില്&#x200d;ക്കുന്നത് ഭരണഘടനയുടെ അടിത്തറയിലാണ്. ഭരണഘടനയാണ് നമ്മെ നയിക്കേണ്ടത്. നമ്മള്&#x200d; ഭരണഘടനയെ അല്ല നയിക്കേണ്ടതെന്നും ജസ്റ്റിസ് ചെലമേശ്വര്&#x200d; പറഞ്ഞു. ഡല്&#x200d;ഹിയിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ഇന്ത്യയെ സംബന്ധിച്ചിടത്തോളം അതിന്റെ ഭരണഘടന തന്നെയാണ് ഏറ്റവും വലിയ പൊതുനയമെന്ന് മുതിര്&#x200d;ന്ന സുപ്രീംകോടതി ജഡ്ജി ജസ്തി ചെലമേശ്വര്&#x200d;. രാജ്യത്തിന്റെ നയം സംബന്ധിച്ച ഏറ്റവും വലിയ ഔദ്യോഗിക രേഖയാണ് ഭരണഘടന. ആയിരക്കണക്കിന് സ്വാതന്ത്ര്യ സമര സേനാനികള്&#x200d; സ്വജീവന്&#x200d; ബലികഴിച്ച് നേടിയെടുതുത്താണത്. യുവാക്കള്&#x200d; അതിന്റെ മൂല്യം ഉള്&#x200d;കൊള്ളണം. നിയമ നിര്&#x200d;മാണ സഭകളും നീതിന്യായ കേന്ദ്രങ്ങളും നിലനില്&#x200d;ക്കുന്നത് ഭരണഘടനയുടെ അടിത്തറയിലാണ്. ഭരണഘടനയാണ് നമ്മെ നയിക്കേണ്ടത്. നമ്മള്&#x200d; ഭരണഘടനയെ അല്ല നയിക്കേണ്ടതെന്നും ജസ്റ്റിസ് ചെലമേശ്വര്&#x200d; പറഞ്ഞു. ഡല്&#x200d;ഹിയിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്&#x200d; നടന്ന ചടങ്ങില്&#x200d; സംസാരിക്കുകയായിരുന്നു അദ്ദേഹം.<br />
സുപ്രീംകോടതിയിലെ നാല് മുതിര്&#x200d;ന്ന ജഡ്ജിമാര്&#x200d; ചീഫ് ജസ്റ്റിസിനെതിരെ പരസ്യ വിമര്&#x200d;ശനവുമായി രംഗത്തെത്തിയ ശേഷം ജസ്റ്റിസ് ചെലമേശ്വര്&#x200d; പങ്കെടുക്കുന്ന ആദ്യ പൊതുവേദിയായിരുന്നു ഇത്. ചടങ്ങില്&#x200d; പങ്കെടുത്ത മുന്&#x200d; സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എം.എന്&#x200d; വെങ്കടാചലയ്യ ജസ്റ്റിസ് ചെലമേശ്വറിന്റെ വാനോളം പുകഴ്ത്തുകയും ചെയ്തു. കോടിതിയിലെ സന്യാസിയാണ് ജസ്റ്റിസ് ചെലമേശ്വര്&#x200d;. നീതി, സത്യം, ദയാവായ്പ് എന്നിവ ആത്മാവില്&#x200d; അടങ്ങിയിട്ടുള്ളതാണ് അദ്ദേഹത്തിന്റെ വ്യക്തിത്വം. അദ്ദേഹത്തിന്റെ വ്യക്തിത്വത്തിലെ ബഹുമുഖങ്ങളെ വിലയിരുത്തല്&#x200d; അസാധ്യമാണെന്നും ജസ്റ്റിസ് വെങ്കടാചലയ്യ കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/constitution-is-the-greatest-public-policy-justice-chelameswar.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തരൂരിനെ വെറുതെ വിടുക &#8211; അര്‍ണാബിനോടും റിപ്പബ്ലിക് ടി.വിയോടും ഹൈക്കോടതി</title>
		<link>https://www.chandrikadaily.com/delhi-sc-asks-arnab-to-respect-tharoors-rights.html</link>
					<comments>https://www.chandrikadaily.com/delhi-sc-asks-arnab-to-respect-tharoors-rights.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Fri, 04 Aug 2017 10:21:09 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[arnab goswami]]></category>
		<category><![CDATA[Channel]]></category>
		<category><![CDATA[media]]></category>
		<category><![CDATA[Republic]]></category>
		<category><![CDATA[Shashi Tharoor]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=38765</guid>

					<description><![CDATA[Sന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണം സംബന്ധിച്ച് തെറ്റായ റിപ്പോര്‍ട്ടുകള്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിക്കുകയും ശശി തരൂരിനെ തുടര്‍ച്ചയായി ശല്യപ്പെടുത്തുകയും ചെയ്യുന്ന റിപ്പബ്ലിക് ടി.വിക്കും അര്‍ണാബ് ഗോസ്വാമിക്കുമെതിരെ ഡല്‍ഹി ഹൈക്കോടതി. നിശ്ശബ്ദനായിരിക്കാനുള്ള തരൂരിന്റെ അവകാശം മാനിക്കണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് മന്‍മോഹന്‍ റിപ്പബ്ലിക്കിന് നോട്ടീസയച്ചു. തന്നെ അപകീര്‍ത്തിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്യുന്നുവെന്ന് കാണിച്ച് അര്‍ണാബിനും ചാനലിനുമെതിരെ തരൂര്‍ നല്‍കിയ പരാതിയിലാണ് ഹൈക്കോടതിയുടെ നടപടി. &#8216;നിങ്ങള്‍ (ചാനലും അര്‍ണാബും) നിശ്ശബ്ദനായിരിക്കാനുള്ള തരൂരിന്റെ അവകാശം മാനിക്കണം&#8217; &#8211; എന്നായിരുന്നു കോടതിയുടെ നിര്‍ദേശം. #HC says ArnabGoswami and [&#8230;]]]></description>
										<content:encoded><![CDATA[<p>Sന്യൂഡല്&#x200d;ഹി: സുനന്ദ പുഷ്‌കറിന്റെ മരണം സംബന്ധിച്ച് തെറ്റായ റിപ്പോര്&#x200d;ട്ടുകള്&#x200d; തുടര്&#x200d;ച്ചയായി പ്രസിദ്ധീകരിക്കുകയും ശശി തരൂരിനെ തുടര്&#x200d;ച്ചയായി ശല്യപ്പെടുത്തുകയും ചെയ്യുന്ന റിപ്പബ്ലിക് ടി.വിക്കും അര്&#x200d;ണാബ് ഗോസ്വാമിക്കുമെതിരെ ഡല്&#x200d;ഹി ഹൈക്കോടതി. നിശ്ശബ്ദനായിരിക്കാനുള്ള തരൂരിന്റെ അവകാശം മാനിക്കണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് മന്&#x200d;മോഹന്&#x200d; റിപ്പബ്ലിക്കിന് നോട്ടീസയച്ചു. തന്നെ അപകീര്&#x200d;ത്തിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്യുന്നുവെന്ന് കാണിച്ച് അര്&#x200d;ണാബിനും ചാനലിനുമെതിരെ തരൂര്&#x200d; നല്&#x200d;കിയ പരാതിയിലാണ് ഹൈക്കോടതിയുടെ നടപടി.</p>
<p>&#8216;നിങ്ങള്&#x200d; (ചാനലും അര്&#x200d;ണാബും) നിശ്ശബ്ദനായിരിക്കാനുള്ള തരൂരിന്റെ അവകാശം മാനിക്കണം&#8217; &#8211; എന്നായിരുന്നു കോടതിയുടെ നിര്&#x200d;ദേശം.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en"><a href="https://twitter.com/hashtag/HC?src=hash">#HC</a> says ArnabGoswami and the channel have to respect Tharoor&#8217;s right to silence on the issue &#8211; PTI</p>
<p>— Live Law (@LiveLawIndia) <a href="https://twitter.com/LiveLawIndia/status/893350657520013312">August 4, 2017</a></p></blockquote>
<p><script async src="//platform.twitter.com/widgets.js" charset="utf-8"></script></p>
<p>സുനന്ദ പുഷ്‌കറിന്റെ മരണം കൊലപാതകമാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ലാത്തതിനാല്&#x200d; &#8216;സുനന്ദയുടെ കൊലപാതകം&#8217; എന്ന് ഉപയോഗിക്കുന്നതില്&#x200d; നിന്ന് ചാനലിനെ തടണമെന്ന് തരൂരിനു വേണ്ടി ഹാജരായ മുതിര്&#x200d;ന്ന അഭിഭാഷകന്&#x200d; സല്&#x200d;മാന്&#x200d; ഖുര്&#x200d;ഷിദ് വാദിച്ചു. എന്നാല്&#x200d;, പൊലീസ് റിപ്പോര്&#x200d;ട്ടുകളും മറ്റ് തെളിവുകളും ഉദ്ധരിക്കുക മാത്രമാണ് ചാനല്&#x200d; ചെയ്തതെന്ന് അര്&#x200d;ണാബിനും റിപ്പബ്ലിക്കിനും വേണ്ടി ഹാജരായ അഡ്വ. സന്ദീപ് സേഥി പറഞ്ഞു. ഓഗസ്റ്റ് 16-ന് കേസില്&#x200d; തുടര്&#x200d;ന്ന് വാദം കേള്&#x200d;ക്കും.</p>
<p>സുനന്ദ പുഷ്‌കറിന്റെ അസ്വാഭാവിക മരണത്തില്&#x200d; ശശി തരൂരിന് പങ്കുണ്ടെന്ന് റിപ്പബ്ലിക് ടി.വി പലതവണ ആരോപിച്ചിരുന്നു. ഇതേതുടര്&#x200d;ന്നാണ് ചാനലിനും അര്&#x200d;ണാബ് ഗോസ്വാമിക്കുമെതിരെ രണ്ട് കോടി നഷ്ടപരിഹാരം നല്&#x200d;കണമെന്നാവശ്യപ്പെട്ട് തരൂര്&#x200d; കോടതിയെ സമീപിച്ചത്.</p>
<p>ശശി തരൂരിനെതിരെ ശക്തമായ ആക്രമണമാണ് ചാനലിലൂടെയും അല്ലാതെയും റിപ്പബ്ലിക് ടി.വി നടത്തുന്നത്. ചാനലുമായി സഹകരിക്കില്ലെന്ന് തരൂര്&#x200d; വ്യക്തമാക്കിയിരുന്നു. &#8216;പോലീസിനോടും കോടതികളുമായും നിയമവിധേയമായ അധികൃതരുമായും സഹകരിക്കുക എന്നതാണ് എന്റെ ചുമതല. ഒരു ബനാന റിപ്പബ്ലിക് ചാനലിന്റെ &#8216;വിച്ച് ഹണ്ടി&#8217;നോടല്ല&#8217; &#8211; എന്ന് തരൂര്&#x200d; ട്വിറ്ററില്&#x200d; കുറിച്ചു.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">My duty is to co-operate with the police, courts, legally-constituted authorities. Not w/ a witch-hunt by a &#8220;banana republic&#8221; channel. <a href="https://t.co/nScgkNaBzl">https://t.co/nScgkNaBzl</a></p>
<p>— Shashi Tharoor (@ShashiTharoor) <a href="https://twitter.com/ShashiTharoor/status/893367889830395904">August 4, 2017</a></p></blockquote>
<p><script async src="//platform.twitter.com/widgets.js" charset="utf-8"></script></p>
<p>ഡല്&#x200d;ഹിയില്&#x200d; തരൂരിന്റെ നേതൃത്വത്തിലുള്ള പ്രൊഫഷണല്&#x200d; കോണ്&#x200d;ഗ്രസിന്റെ പത്രസമ്മേളനം റിപ്പബ്ലിക് ടി.വി റിപ്പോര്&#x200d;ട്ടര്&#x200d;മാര്&#x200d; ബഹളം വെച്ചതിനെ തുടര്&#x200d;ന്ന് തടസ്സപ്പെട്ടു. തുടര്&#x200d;ന്ന് വേദിക്കു പുറത്തും റിപ്പോര്&#x200d;ട്ടര്&#x200d;മാര്&#x200d; തരൂരിനെ വളഞ്ഞിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/delhi-sc-asks-arnab-to-respect-tharoors-rights.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
