<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>right to privacy &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/right-to-privacy/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 13 Jul 2019 16:22:52 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>right to privacy &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>8.70 കോടി പേരുടെ വ്യക്തിവിവരങ്ങള്&#x200d; ചോര്&#x200d;ന്നു; ഫെയ്‌സ്ബുക്കിന് 34,300 കോടി രൂപ പിഴ</title>
		<link>https://www.chandrikadaily.com/facebook-five-billion-ftc-fine-embarrassing-joke.html</link>
					<comments>https://www.chandrikadaily.com/facebook-five-billion-ftc-fine-embarrassing-joke.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 13 Jul 2019 16:19:22 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[CEO]]></category>
		<category><![CDATA[facebook]]></category>
		<category><![CDATA[Mark Zuckerberg]]></category>
		<category><![CDATA[right to privacy]]></category>
		<category><![CDATA[social media]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=133051</guid>

					<description><![CDATA[ഉപയോക്താക്കളുടെ വിവരങ്ങള്&#x200d; ചോര്&#x200d;ന്ന കേസില്&#x200d; ഫേസ്ബുക്കിന് അഞ്ച് ബില്യണ്&#x200d; ഡോളര്&#x200d; (34,300 കോടിയോളം രൂപ) പിഴ. ബ്രിട്ടീഷ് കമ്പനിയായ കേംബ്രിഡ്ജ് അനലിറ്റിക്കയുമായി 87 മില്യണ്&#x200d; ഉപയോക്താക്കളുടെ ഡേറ്റ അവരുടെ അനുവാദമില്ലാതെ പങ്കുവച്ച സംഭവത്തിലാണ് ഫെയ്‌സ്ബുക്കിന് കനത്ത പിഴ ചുമത്തിയത്. ഇതില്&#x200d; ഇന്ത്യയില്&#x200d; നിന്നുള്ള 5.64 ലക്ഷം പേരുടെ വിവരങ്ങളും ഉള്&#x200d;പ്പെടും. അമേരിക്കയില്&#x200d; നിന്നാണ് ഏറ്റവും കൂടുതല്&#x200d; പേരുടെവിവരങ്ങള്&#x200d; നഷ്ടമായത്. കേസ് ഒത്തു തീര്&#x200d;പ്പാക്കാന്&#x200d; യുഎസ് ഫെഡറല്&#x200d; ട്രേഡ് കമ്മീഷന്&#x200d; തയാറായതോടെയാണ് ഫെയ്‌സ്ബുക് പിഴ അടച്ചത്്. എന്നാല്&#x200d; പിഴ [&#8230;]]]></description>
										<content:encoded><![CDATA[
<p>ഉപയോക്താക്കളുടെ വിവരങ്ങള്&#x200d; ചോര്&#x200d;ന്ന കേസില്&#x200d; ഫേസ്ബുക്കിന് അഞ്ച് ബില്യണ്&#x200d; ഡോളര്&#x200d; (34,300 കോടിയോളം രൂപ) പിഴ. ബ്രിട്ടീഷ് കമ്പനിയായ കേംബ്രിഡ്ജ് അനലിറ്റിക്കയുമായി 87 മില്യണ്&#x200d; ഉപയോക്താക്കളുടെ ഡേറ്റ അവരുടെ അനുവാദമില്ലാതെ പങ്കുവച്ച സംഭവത്തിലാണ് ഫെയ്‌സ്ബുക്കിന് കനത്ത പിഴ ചുമത്തിയത്. ഇതില്&#x200d; ഇന്ത്യയില്&#x200d; നിന്നുള്ള 5.64 ലക്ഷം പേരുടെ വിവരങ്ങളും ഉള്&#x200d;പ്പെടും. അമേരിക്കയില്&#x200d; നിന്നാണ് ഏറ്റവും കൂടുതല്&#x200d; പേരുടെവിവരങ്ങള്&#x200d; നഷ്ടമായത്. കേസ് ഒത്തു തീര്&#x200d;പ്പാക്കാന്&#x200d; യുഎസ് ഫെഡറല്&#x200d; ട്രേഡ് കമ്മീഷന്&#x200d; തയാറായതോടെയാണ് ഫെയ്‌സ്ബുക് പിഴ അടച്ചത്്. എന്നാല്&#x200d; പിഴ അടച്ചകതിനെ സംബന്ധിച്ച് പ്രതികരിക്കാന്&#x200d; ഫെയ്‌സ്ബുക്ക് തയാറായില്ല. ഇത്തരം കേസില്&#x200d; ഒരു കമ്പനി അടയ്‌ക്കേണ്ടിവരുന്ന ഏറ്റവും വലിയ പിഴയാണിത്. </p>



<figure class="wp-block-embed-twitter wp-block-embed is-type-rich is-provider-twitter"><div class="wp-block-embed__wrapper">
<blockquote class="twitter-tweet" data-width="550" data-dnt="true"><p lang="en" dir="ltr">the fact that fb shares surged instead of sank on the FTC news is the story <a href="https://t.co/SztA1iAyOg">https://t.co/SztA1iAyOg</a> <a href="https://t.co/qDrzaR8J4Q">pic.twitter.com/qDrzaR8J4Q</a></p>&mdash; rat king (@MikeIsaac) <a href="https://twitter.com/MikeIsaac/status/1149784643731972097?ref_src=twsrc%5Etfw">July 12, 2019</a></blockquote><script async src="https://platform.twitter.com/widgets.js" charset="utf-8"></script>
</div></figure>



<figure class="wp-block-embed-twitter wp-block-embed is-type-rich is-provider-twitter"><div class="wp-block-embed__wrapper">
<blockquote class="twitter-tweet" data-width="550" data-dnt="true"><p lang="en" dir="ltr">The FTC just gave Facebook a Christmas present five months early.</p>&mdash; David Cicilline (@davidcicilline) <a href="https://twitter.com/davidcicilline/status/1149787082337992705?ref_src=twsrc%5Etfw">July 12, 2019</a></blockquote><script async src="https://platform.twitter.com/widgets.js" charset="utf-8"></script>
</div></figure>



<figure class="wp-block-embed-twitter wp-block-embed is-type-rich is-provider-twitter"><div class="wp-block-embed__wrapper">
<blockquote class="twitter-tweet" data-width="550" data-dnt="true"><p lang="en" dir="ltr">The FTC just voted to let Facebook off easy with a $5 billion settlement for compromising the data of tens of millions of Americans and allowing our elections to be improperly influenced.<a href="https://t.co/N11V0yqchO">https://t.co/N11V0yqchO</a></p>&mdash; Elizabeth Warren (@SenWarren) <a href="https://twitter.com/SenWarren/status/1149823880971935745?ref_src=twsrc%5Etfw">July 12, 2019</a></blockquote><script async src="https://platform.twitter.com/widgets.js" charset="utf-8"></script>
</div></figure>



<p>അതേസമയം കേസ് ഒത്തുതീര്&#x200d;പ്പായതോടെ  ഫെയ്‌സ്ബുക്കിന്റെ ഓഹരിമൂല്യം കുത്തനെ ഉയര്&#x200d;ന്നു. വമ്പന്&#x200d; പിഴ അടച്ച ദിവസവും ഫെയ്‌സ് ബുക് മേധാവി മാര്&#x200d;ക്ക് സുക്കര്&#x200d;ബര്&#x200d;ഗ് സന്തോഷത്തിലാണെന്ന ട്രോളാണ് സോഷ്യല്&#x200d; മീഡിയയില്&#x200d; ചര്&#x200d;ച്ചയായത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/facebook-five-billion-ftc-fine-embarrassing-joke.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;സ്വകാര്യതാ&#8217; വിധി ബീഫ് നിരോധനത്തിനും ബാധകം: സുപ്രീംകോടതി</title>
		<link>https://www.chandrikadaily.com/right-to-privacy-fundamental-right-supreme-court-maharashtra-beef-ban.html</link>
					<comments>https://www.chandrikadaily.com/right-to-privacy-fundamental-right-supreme-court-maharashtra-beef-ban.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 25 Aug 2017 15:35:57 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#RightToPrivacy]]></category>
		<category><![CDATA[beef ban]]></category>
		<category><![CDATA[BJP beef policy]]></category>
		<category><![CDATA[right to privacy]]></category>
		<category><![CDATA[supreme court]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=41757</guid>

					<description><![CDATA[ന്യൂഡല്‍ഹി: സ്വകാര്യത മൗലികാവകാശമാണെന്ന വിധി ബീഫ് നിരോധത്തെ ബാധിക്കുമെന്ന് സുപ്രീംകോടതി. മഹാരാഷ്ട്രയിലെ ബീഫ് നിരോധം ചോദ്യംചെയ്ത് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ സുപ്രധാനമായ പരാമര്‍ശം. സ്വകാര്യത മൗലികാവകാശമാണെന്ന് കഴിഞ്ഞദിവസം ചീഫ് ജസ്റ്റിസ് ജെ.എസ് ഖേഹാര്‍ അധ്യക്ഷനായ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് വിധിച്ചിരുന്നു. സ്വകാര്യതയില്‍ ഇഷ്ടപ്പെട്ട ഭക്ഷണം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും ഉള്‍പ്പെടുമെന്ന് വിധിയില്‍ പറയുന്നുണ്ട്. അതുകൊണ്ട് ബീഫ് നിരോധത്തിനും വിധി ബാധകമാകുമെന്ന് കോടതി വ്യക്തമാക്കി. സുപ്രീംകോടതി വിധി എങ്ങനെയാണ് ഈ കേസിനെ ബാധിക്കുകയെന്ന് ചില അഭിഭാഷകര്‍ കോടതിയോട് ആരാഞ്ഞിരുന്നു. [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: സ്വകാര്യത മൗലികാവകാശമാണെന്ന വിധി ബീഫ് നിരോധത്തെ ബാധിക്കുമെന്ന് സുപ്രീംകോടതി. മഹാരാഷ്ട്രയിലെ ബീഫ് നിരോധം ചോദ്യംചെയ്ത് നല്&#x200d;കിയ ഹര്&#x200d;ജി പരിഗണിക്കവെയാണ് കോടതിയുടെ സുപ്രധാനമായ പരാമര്&#x200d;ശം. സ്വകാര്യത മൗലികാവകാശമാണെന്ന് കഴിഞ്ഞദിവസം ചീഫ് ജസ്റ്റിസ് ജെ.എസ് ഖേഹാര്&#x200d; അധ്യക്ഷനായ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് വിധിച്ചിരുന്നു. സ്വകാര്യതയില്&#x200d; ഇഷ്ടപ്പെട്ട ഭക്ഷണം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും ഉള്&#x200d;പ്പെടുമെന്ന് വിധിയില്&#x200d; പറയുന്നുണ്ട്. അതുകൊണ്ട് ബീഫ് നിരോധത്തിനും വിധി ബാധകമാകുമെന്ന് കോടതി വ്യക്തമാക്കി. സുപ്രീംകോടതി വിധി എങ്ങനെയാണ് ഈ കേസിനെ ബാധിക്കുകയെന്ന് ചില അഭിഭാഷകര്&#x200d; കോടതിയോട് ആരാഞ്ഞിരുന്നു. അതിനു മറുപടിയായാണ് ജസ്റ്റിസുമാരായ എ.കെ സിക്രി, അശോക് ഭൂഷണ്&#x200d; എന്നിവരടങ്ങിയ ബെഞ്ച് നിര്&#x200d;ണായക പരാമര്&#x200d;ശം നടത്തിയത്. സ്വകാര്യത മൗലികാവകാശമാക്കിയ വിധി ബാധിക്കുമെന്നതിനാല്&#x200d; കൂടുതല്&#x200d; വിശകലനങ്ങള്&#x200d;ക്കായി സുപ്രീംകോടതി കേസ് രണ്ടാഴ്ചത്തേക്ക് മാറ്റിവെച്ചു.<br />
സ്വകാര്യതാ വിധി പൗരന്റെ ജീവിതത്തെ എത്തരത്തിലെല്ലാം ബാധിക്കും എന്ന ചര്&#x200d;ച്ചകള്&#x200d;ക്കിടെയാണ് കോടതി നിലപാട് വ്യക്തമാക്കിയത്. സ്വകാര്യത മൗലികാവകാശമായി വരുന്നതോടെ വ്യക്തിയുടെ ഭക്ഷണ സ്വാതന്ത്ര്യവും ഇതില്&#x200d; ഉള്&#x200d;പ്പെടും. രാജ്യവ്യാപകമായി ബീഫ് നിരോധനം നടപ്പാക്കാനുള്ള കേന്ദ്ര സര്&#x200d;ക്കാരിന്റെ നീക്കത്തിന് വിധി തിരിച്ചടിയാണ്. കശാപ്പിനായി കന്നുകാലികളെ വില്&#x200d;പ്പന നടത്തുന്നത് നിയന്ത്രിച്ചുകൊണ്ട് കേന്ദ്രം അടുത്തിടെ ഉത്തരവിട്ടിരുന്നു. സ്വകാര്യതാ വിധി ബീഫ് നിരോധനത്തിനും ബാധകമാണെന്ന് പരമോന്നത കോടതി വ്യക്തമാക്കിയതോടെ കേന്ദ്ര സര്&#x200d;ക്കാറിന് ഇതിനെതിരെ നിയമപരമായ നടപടികള്&#x200d; സ്വീകരിക്കാനാവില്ല.<br />
സമ്പൂര്&#x200d;ണ ബീഫ് നിരോധനം നിലനില്&#x200d;ക്കുന്ന മഹാരാഷ്ട്രയില്&#x200d; സംസ്ഥാനത്തിന് പുറത്തു നിന്നു കൊണ്ടുവരുന്ന മാംസം സൂക്ഷിക്കുന്നതിനും കഴിക്കുന്നതിനും തടസമില്ലെന്ന് 2016 മെയില്&#x200d; ബോംബെ ഹൈക്കോടതി വിധിച്ചിരുന്നു. ഈ വിധി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് മഹാരാഷ്ട്ര സര്&#x200d;ക്കാര്&#x200d; റിവ്യൂ ഹര്&#x200d;ജി സമര്&#x200d;പ്പിച്ചത്. പശു, കാള, എരുമ എന്നിവയെ കൊല്ലുന്നതും ഇറച്ചി വില്&#x200d;ക്കുന്നതും മഹാരാഷ്ട്രയില്&#x200d; അഞ്ചു വര്&#x200d;ഷം വരെ തടവു ലഭിക്കാവുന്ന, ജാമ്യമില്ലാ കുറ്റമാണ്. പിഴ ആയിരത്തില്&#x200d; നിന്ന് പതിനായിരമാക്കിയും ഉയര്&#x200d;ത്തിയിട്ടുണ്ട്. പശു, കാള, എരുമ ഇറച്ചിയാണ് മഹാരാഷ്ട്രയില്&#x200d; മാട്ടിറച്ചി (ബീഫ്) എന്നറിയപ്പെടുന്നത്. പോത്തിറച്ചിക്ക് നിരോധനമില്ലെങ്കിലും തദ്ദേശീയര്&#x200d;ക്ക് വലിയ പ്രിയമില്ല. മാട്ടിറച്ചി വിപണിയില്&#x200d; 25% മാത്രമാണു പോത്തിറച്ചി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/right-to-privacy-fundamental-right-supreme-court-maharashtra-beef-ban.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സ്വകാര്യതാവകാശം മഹാരാഷ്ട്രയിലെ ബീഫ് നിരോധനത്തെയും ബാധിക്കുമെന്ന് സുപ്രീംകോടതി നിരീക്ഷണം</title>
		<link>https://www.chandrikadaily.com/right-to-privacy-2.html</link>
					<comments>https://www.chandrikadaily.com/right-to-privacy-2.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 25 Aug 2017 09:34:14 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[right to privacy]]></category>
		<category><![CDATA[SC]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=41703</guid>

					<description><![CDATA[&#160; സ്വകാര്യതാ അവകാശം മൊലികാവകാശം തന്നെയാണെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം വിധി പുറപ്പെടുവിപ്പിച്ച് ഒരു ദിവസം കഴയവെ മഹാരാഷ്ട്രയിലെ ബീഫ് നിരോധനവും സ്വകാര്യതാവകാശത്തിന്റെ പരിധിയില്‍ പെടുമെന്ന് സുപ്രിംകോടതി നരീക്ഷിച്ചു. മഹാരാഷ്ട്ര സര്‍ക്കാര്‍ സമര്‍പ്പിച്ച് അപ്പീലിലാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. സംസ്ഥാനത്ത് നടപ്പിലാക്കിയ ബീഫ് നിരോധനത്തിനെതിരെ സ്വകാര്യാവകാശ സംരക്ഷമ വിധിയുടെ പാശ്ചാത്തലത്തിലാണ് ബോംബെ ഹൈക്കോടതിയുടെ വിധി പുറപ്പെടുവിപ്പിച്ചിരിക്കുന്നത്. ജസ്റ്റിസ് അര്‍ജന്‍ കുമാര്‍ സിക്രിയയുടെ ബെഞ്ചാണ് സ്വാകാര്യതാ അവകാശം ബീഫ് നിരോധമ നിയമത്തേയും ബാധിക്കുമെന്ന് നരീക്ഷിച്ചത്.]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>സ്വകാര്യതാ അവകാശം മൊലികാവകാശം തന്നെയാണെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം വിധി പുറപ്പെടുവിപ്പിച്ച് ഒരു ദിവസം കഴയവെ മഹാരാഷ്ട്രയിലെ ബീഫ് നിരോധനവും സ്വകാര്യതാവകാശത്തിന്റെ പരിധിയില്&#x200d; പെടുമെന്ന് സുപ്രിംകോടതി നരീക്ഷിച്ചു.</p>
<p>മഹാരാഷ്ട്ര സര്&#x200d;ക്കാര്&#x200d; സമര്&#x200d;പ്പിച്ച് അപ്പീലിലാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. സംസ്ഥാനത്ത് നടപ്പിലാക്കിയ ബീഫ് നിരോധനത്തിനെതിരെ സ്വകാര്യാവകാശ സംരക്ഷമ വിധിയുടെ പാശ്ചാത്തലത്തിലാണ് ബോംബെ ഹൈക്കോടതിയുടെ വിധി പുറപ്പെടുവിപ്പിച്ചിരിക്കുന്നത്.</p>
<p>ജസ്റ്റിസ് അര്&#x200d;ജന്&#x200d; കുമാര്&#x200d; സിക്രിയയുടെ ബെഞ്ചാണ് സ്വാകാര്യതാ അവകാശം ബീഫ് നിരോധമ നിയമത്തേയും ബാധിക്കുമെന്ന് നരീക്ഷിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/right-to-privacy-2.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സ്വകാര്യതയ്ക്കുള്ള അവകാശം  പരമമല്ലെന്ന് കേന്ദ്രം</title>
		<link>https://www.chandrikadaily.com/right-o-privacy.html</link>
					<comments>https://www.chandrikadaily.com/right-o-privacy.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 26 Jul 2017 18:22:59 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[right to privacy]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=37360</guid>

					<description><![CDATA[ന്യൂഡല്‍ഹി: സ്വകാര്യത മൗലികാവശമാണെങ്കിലും പരമമായ അവകാശമാണെന്ന് പറയാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. സ്വകാര്യതയ്ക്കുള്ള അവകാശം ജീവിക്കാനുള്ള അവകാശത്തോടെ അനുവര്‍ത്തിയായി വരുന്നതാണെന്നും എന്നാല്‍ അതിനു മുകളിലല്ലെന്നും കേന്ദ്രസര്‍ക്കാറിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ വ്യക്തമാക്കി. ആധാര്‍ വിഷയത്തില്‍ സ്വകാര്യത സംബന്ധിച്ച് രൂപീകരിക്കപ്പെട്ട ഒമ്പതംഗ ഭരണഘടനാ ബഞ്ചിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്. &#8216;സ്വകാര്യത സ്വാതന്ത്ര്യത്തിന്റെ ഇനത്തില്‍പ്പെട്ടതാണ്. അത് ജീവിതത്തിന്റെ അവകാശത്തിന് കീഴില്‍ വരുന്നതുമാണ്. ആധാര്‍ പാവപ്പെട്ടവന്റെ ജീവിതം, ഭക്ഷണം, പാര്‍പ്പിടം എന്നിവയെ സുരക്ഷിതമാക്കാനുള്ളതാണ്&#8217; &#8211; വേണുഗോപാല്‍ പറഞ്ഞു. ആധാര്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: സ്വകാര്യത മൗലികാവശമാണെങ്കിലും പരമമായ അവകാശമാണെന്ന് പറയാനാകില്ലെന്ന് കേന്ദ്രസര്&#x200d;ക്കാര്&#x200d; സുപ്രീംകോടതിയില്&#x200d;.<br />
സ്വകാര്യതയ്ക്കുള്ള അവകാശം ജീവിക്കാനുള്ള അവകാശത്തോടെ അനുവര്&#x200d;ത്തിയായി വരുന്നതാണെന്നും എന്നാല്&#x200d; അതിനു മുകളിലല്ലെന്നും കേന്ദ്രസര്&#x200d;ക്കാറിന് വേണ്ടി ഹാജരായ അറ്റോര്&#x200d;ണി ജനറല്&#x200d; കെ.കെ വേണുഗോപാല്&#x200d; വ്യക്തമാക്കി. ആധാര്&#x200d; വിഷയത്തില്&#x200d; സ്വകാര്യത സംബന്ധിച്ച് രൂപീകരിക്കപ്പെട്ട ഒമ്പതംഗ ഭരണഘടനാ ബഞ്ചിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്. &#8216;സ്വകാര്യത സ്വാതന്ത്ര്യത്തിന്റെ ഇനത്തില്&#x200d;പ്പെട്ടതാണ്. അത് ജീവിതത്തിന്റെ അവകാശത്തിന് കീഴില്&#x200d; വരുന്നതുമാണ്. ആധാര്&#x200d; പാവപ്പെട്ടവന്റെ ജീവിതം, ഭക്ഷണം, പാര്&#x200d;പ്പിടം എന്നിവയെ സുരക്ഷിതമാക്കാനുള്ളതാണ്&#8217; &#8211; വേണുഗോപാല്&#x200d; പറഞ്ഞു. ആധാര്&#x200d; പൗരന്റെ സ്വകാര്യതയെ ഹനിക്കുന്നില്ലെന്നും സര്&#x200d;ക്കാര്&#x200d; ആവര്&#x200d;ത്തിച്ചു.<br />
അതിനിടെ, സ്വകാര്യത മൗലികാവകാശമാക്കണമെന്ന് ആവശ്യപ്പെട്ട് നാലു സംസ്ഥാനങ്ങള്&#x200d; സുപ്രീംകോടതിയെ സമീപിച്ചു. തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ് അധികാരത്തിലിരിക്കുന്ന പശ്ചിമബംഗാള്&#x200d;, കോണ്&#x200d;ഗ്രസ് അധികാരത്തിലിരിക്കുന്ന പുതുച്ചേരി, കര്&#x200d;ണാടക, പഞ്ചാബ് സര്&#x200d;ക്കാറുകളാണ് കോടതിയെ സമീപിച്ചത്. സാങ്കേതിക പുരോഗതിയുടെ കൂടി വെളിച്ചത്തില്&#x200d; വേണം സ്വകാര്യതയ്ക്കു വേണ്ടിയുള്ള അവകാശത്തെ നിര്&#x200d;ണയിക്കാന്&#x200d; എന്നായിരുന്നു സംസ്ഥാനങ്ങള്&#x200d;ക്ക് വേണ്ടി ഹാജരായ മുതിര്&#x200d;ന്ന അഭിഭാഷകന്&#x200d; കപില്&#x200d; സിബലിന്റെ വാദം.<br />
നേരത്തെ, കേസിലെ വാദത്തിനിടെ സ്വകാര്യത പരമാവകാശമല്ലെന്നും പൗരനു മേല്&#x200d; യുക്തിസഹമായ നിയന്ത്രണങ്ങള്&#x200d; ചുമത്താന്&#x200d; ഭരണകൂടത്തിന് അധികാരമുണ്ടെന്നും സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/right-o-privacy.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
