<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>#RightToPrivacy &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/righttoprivacy/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 03 May 2025 05:55:48 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>#RightToPrivacy &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>വാക്സിൻ എടുത്തിട്ടും പേവിഷബാധ; ഏഴുവയസുകാരി ഗുരുതരാവസ്ഥയിൽ</title>
		<link>https://www.chandrikadaily.com/1rabies-infection-despite-vaccination-seven-year-old-girl-in-critical-condition.html</link>
					<comments>https://www.chandrikadaily.com/1rabies-infection-despite-vaccination-seven-year-old-girl-in-critical-condition.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 03 May 2025 05:54:25 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[#RightToPrivacy]]></category>
		<category><![CDATA[kollam]]></category>
		<category><![CDATA[rabbies]]></category>
		<category><![CDATA[street dog]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=339839</guid>

					<description><![CDATA[കൊല്ലം സ്വദേശിയായ പെൺകുട്ടി വീട്ടുമുറ്റത്തു കളിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു തെരുവുനായയുടെ കടിയേൽക്കുന്നത്]]></description>
										<content:encoded><![CDATA[<p>കൊല്ലം: വാക്സിൻ എടുത്തിട്ടും ഏഴു വയസുകാരിക്ക് പേവിഷബാധ. കൊല്ലം സ്വദേശിയായ കുട്ടി തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞമാസം എട്ടാം തീയതിയാണ് കുട്ടിയെ നായ കടിച്ചത്.വീടിന് മുന്നില്&#x200d; കളിച്ചുകൊണ്ടിരിക്കെയാണ് തെരുവ്നായ ആക്രമിച്ചത്. കൈയിലായിരുന്നു നായ കടിച്ചത്. അന്നുതന്നെ രണ്ട് ഡോസ് പ്രതിരോധ വാക്സിൻ എടുത്തിരുന്നു. ഇരുപതാം തീയതി പനി ഉണ്ടായപ്പോഴാണ് വീണ്ടും പരിശോധന നടത്തിയത്. ഈ പരിശോധനയിൽ കുട്ടിക്ക് പേ വിഷബാധ സ്വീകരിച്ചുകഴിഞ്ഞ വ്യാഴാഴ്ചയാണ് കുട്ടിയെ എസ്എടി ആശുപത്രിയിൽ കൊണ്ടുവന്നത്.</p>
<p>കുട്ടിയുടെ തലച്ചോറിലടക്കം വിഷബാധയേറ്റിരുന്നു. ആരോഗ്യനില ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. കൊല്ലം സ്വദേശിയായ പെൺകുട്ടി വീട്ടുമുറ്റത്തു കളിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു തെരുവുനായയുടെ കടിയേൽക്കുന്നത്. തൽക്ഷണം തന്നെ വീട്ടുകാർ കുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയും വാക്സിൻ അടക്കമുള്ള കാര്യങ്ങൾ എടുക്കുകയും ചെയ്തിരുന്നു.</p>
<p>വാക്‌സിനെടുക്കുന്നത് വരെ കുട്ടിക്ക് വലിയ പ്രശ്‌നമൊന്നുമുണ്ടായിരുന്നില്ലെന്നും പിന്നീട് പനിയുണ്ടായെന്നും തുടർന്ന് ഉറങ്ങാനാവാത്ത സാഹചര്യമുണ്ടായെന്നും കുടുംബം പറയുന്നു. പിന്നാലെ, പരിശോധന നടത്തിയപ്പോഴാണ് പേവിഷബാധയാണെന്ന് സ്ഥിരീകരിച്ചത്. തുടർന്ന് പേവിഷബാധയുടെ ലക്ഷണങ്ങൾ കാണുകയും നില ഗുരുതരമാവുകയുമായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1rabies-infection-despite-vaccination-seven-year-old-girl-in-critical-condition.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സ്വകാര്യത ചോരുമോയെന്ന ഭയം; ഫേസ്ബുക്കിനെതിരെ സഹസ്ഥാപകന്&#x200d; ക്രിസ് ഹ്യൂസ്</title>
		<link>https://www.chandrikadaily.com/mark-zuckerberg-strikes-back-at-critics-says-breakup-of-facebook-wouldnt-help.html</link>
					<comments>https://www.chandrikadaily.com/mark-zuckerberg-strikes-back-at-critics-says-breakup-of-facebook-wouldnt-help.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 13 May 2019 17:44:50 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#RightToPrivacy]]></category>
		<category><![CDATA[face book rating]]></category>
		<category><![CDATA[facebook]]></category>
		<category><![CDATA[Facebook fake Account]]></category>
		<category><![CDATA[Security fail]]></category>
		<category><![CDATA[Zuckerberg]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=127151</guid>

					<description><![CDATA[ഫേസ്ബുക്കിന്റെ പരിധിവിട്ട വളര്&#x200d;ച്ച ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കപ്പെടുമോയെന്ന ഭയം ഉടലെടുക്കുന്നുണ്ടെന്നുമുള്ള ആരോപണവുമായി ഫേസ്ബുക്ക് മുന്&#x200d; രഹസ്യവിഭാഗ മേധാവി ക്രിസ് ഹ്യൂസ്. മറ്റു സാമൂഹ്യ മാധ്യമങ്ങളും കച്ചവട വെബ്‌സൈറ്റുകളുമായി കമ്പനി കൂട്ടുപിടിക്കാതെ പ്രത്യേക കമ്പനികളായി നില്&#x200d;ക്കുന്നതാണ് നല്ലതെന്നും സമൂഹത്തിന്റെ സ്വകാര്യത കണക്കിലെടുത്ത് മറ്റു മേഖലയെ ഫേസ്ബുക്ക് പിരിച്ചുവിടണമെന്ന് സഹസ്ഥാപകന്&#x200d; കൂടിയായിരുന്ന ക്രിസ് ഹ്യൂസ് അഭിപ്രായപ്പെട്ടു. ന്യൂയോര്&#x200d;ക്ക് ടൈംസിലെഴുതിയ ലേഖനത്തില്&#x200d; ക്രിസ് ഹ്യൂസിന്റെ ആരോപണം. സാങ്കേതിക രംഗത്തെ വമ്പന്&#x200d; കമ്പനികള്&#x200d; സാമ്പത്തിക, സാമൂഹ്യക്രമത്തില്&#x200d; വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. ഇത്തരം ഭീമന്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[
<p>ഫേസ്ബുക്കിന്റെ പരിധിവിട്ട വളര്&#x200d;ച്ച ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കപ്പെടുമോയെന്ന ഭയം ഉടലെടുക്കുന്നുണ്ടെന്നുമുള്ള ആരോപണവുമായി ഫേസ്ബുക്ക് മുന്&#x200d; രഹസ്യവിഭാഗ മേധാവി ക്രിസ് ഹ്യൂസ്. </p>



<p>മറ്റു സാമൂഹ്യ മാധ്യമങ്ങളും കച്ചവട വെബ്‌സൈറ്റുകളുമായി കമ്പനി കൂട്ടുപിടിക്കാതെ പ്രത്യേക കമ്പനികളായി നില്&#x200d;ക്കുന്നതാണ് നല്ലതെന്നും സമൂഹത്തിന്റെ സ്വകാര്യത കണക്കിലെടുത്ത് മറ്റു മേഖലയെ ഫേസ്ബുക്ക് പിരിച്ചുവിടണമെന്ന് സഹസ്ഥാപകന്&#x200d; കൂടിയായിരുന്ന ക്രിസ് ഹ്യൂസ് അഭിപ്രായപ്പെട്ടു. ന്യൂയോര്&#x200d;ക്ക് ടൈംസിലെഴുതിയ ലേഖനത്തില്&#x200d; ക്രിസ് ഹ്യൂസിന്റെ ആരോപണം. </p>



<p>സാങ്കേതിക രംഗത്തെ വമ്പന്&#x200d; കമ്പനികള്&#x200d; സാമ്പത്തിക, സാമൂഹ്യക്രമത്തില്&#x200d; വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. ഇത്തരം ഭീമന്&#x200d; കമ്പനികള്&#x200d; ലാഭത്തിന് വേണ്ടി വ്യക്തികളുടെ സ്വകാര്യത ചോര്&#x200d;ത്തുകയും ചെറുകിട സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യാത്ത നിലപാട് എടുക്കും. സുക്കര്&#x200d;ബര്&#x200d;ഗിന്റെ അധികാരം കൈമാറ്റം ചെയ്യപ്പെടാതിരിക്കുന്നതിനാലും യുഎസ് പൗരനല്ലാത്തതിനാലും അദ്ദേഹത്തിന്റെ ഉദ്ദേശം എത്ര തന്നെ നല്ലതാണെങ്കിലും പൂര്&#x200d;ണമായി വിശ്വാസത്തിലെടുക്കാനാവില്ലെന്നും ഹ്യൂസ് ലേഖനത്തില്&#x200d; ആരോപിക്കുന്നു. <br>
അതിനിടെ ക്രിസ് ഹ്യൂസ് ഫെയ്‌സ്ബുക്കിനെതിരെ കേസ് നല്&#x200d;കിയതായ റിപ്പോര്&#x200d;ട്ടുകളും പുറത്തുവരുന്നുണ്ട്.</p>



<figure class="wp-block-image"><img loading="lazy" width="617" height="413" src="https://www.chandrikadaily.com/wp-content/uploads/2019/05/Markzuccc.png" alt="" class="wp-image-127154"/></figure>



<p>അതേസമയം ക്രിസ് ഹ്യുസിന്റെ ആരോപണങ്ങള്&#x200d; ഫേസ്ബുക്ക് തള്ളിക്കളഞ്ഞു. &#8216;വിശ്വാസ്യത ഒന്നു കൊണ്ടു മാത്രമാണ് കമ്പനി ഇത്രയും നാള്&#x200d; പിടിച്ചു നിന്നതെന്നും വന്&#x200d; വിജയം നേടി കുതിക്കുന്ന കമ്പനിക്ക് മാറ്റം വരുത്താന്&#x200d; പറയുന്നത് ശരിയല്ല&#8217;. പിരിച്ചുവിടല്&#x200d; ഫേസ്ബുക്കിന് ഗുണചെയ്യുന്നതല്ലെന്നും സ്ഥാപക മേധാവി മാര്&#x200d;ക്ക് സുക്കര്&#x200d;ബര്&#x200d;ഗ് പ്രതികരിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mark-zuckerberg-strikes-back-at-critics-says-breakup-of-facebook-wouldnt-help.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;സ്വകാര്യതാ&#8217; വിധി ബീഫ് നിരോധനത്തിനും ബാധകം: സുപ്രീംകോടതി</title>
		<link>https://www.chandrikadaily.com/right-to-privacy-fundamental-right-supreme-court-maharashtra-beef-ban.html</link>
					<comments>https://www.chandrikadaily.com/right-to-privacy-fundamental-right-supreme-court-maharashtra-beef-ban.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 25 Aug 2017 15:35:57 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#RightToPrivacy]]></category>
		<category><![CDATA[beef ban]]></category>
		<category><![CDATA[BJP beef policy]]></category>
		<category><![CDATA[right to privacy]]></category>
		<category><![CDATA[supreme court]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=41757</guid>

					<description><![CDATA[ന്യൂഡല്‍ഹി: സ്വകാര്യത മൗലികാവകാശമാണെന്ന വിധി ബീഫ് നിരോധത്തെ ബാധിക്കുമെന്ന് സുപ്രീംകോടതി. മഹാരാഷ്ട്രയിലെ ബീഫ് നിരോധം ചോദ്യംചെയ്ത് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ സുപ്രധാനമായ പരാമര്‍ശം. സ്വകാര്യത മൗലികാവകാശമാണെന്ന് കഴിഞ്ഞദിവസം ചീഫ് ജസ്റ്റിസ് ജെ.എസ് ഖേഹാര്‍ അധ്യക്ഷനായ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് വിധിച്ചിരുന്നു. സ്വകാര്യതയില്‍ ഇഷ്ടപ്പെട്ട ഭക്ഷണം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും ഉള്‍പ്പെടുമെന്ന് വിധിയില്‍ പറയുന്നുണ്ട്. അതുകൊണ്ട് ബീഫ് നിരോധത്തിനും വിധി ബാധകമാകുമെന്ന് കോടതി വ്യക്തമാക്കി. സുപ്രീംകോടതി വിധി എങ്ങനെയാണ് ഈ കേസിനെ ബാധിക്കുകയെന്ന് ചില അഭിഭാഷകര്‍ കോടതിയോട് ആരാഞ്ഞിരുന്നു. [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: സ്വകാര്യത മൗലികാവകാശമാണെന്ന വിധി ബീഫ് നിരോധത്തെ ബാധിക്കുമെന്ന് സുപ്രീംകോടതി. മഹാരാഷ്ട്രയിലെ ബീഫ് നിരോധം ചോദ്യംചെയ്ത് നല്&#x200d;കിയ ഹര്&#x200d;ജി പരിഗണിക്കവെയാണ് കോടതിയുടെ സുപ്രധാനമായ പരാമര്&#x200d;ശം. സ്വകാര്യത മൗലികാവകാശമാണെന്ന് കഴിഞ്ഞദിവസം ചീഫ് ജസ്റ്റിസ് ജെ.എസ് ഖേഹാര്&#x200d; അധ്യക്ഷനായ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് വിധിച്ചിരുന്നു. സ്വകാര്യതയില്&#x200d; ഇഷ്ടപ്പെട്ട ഭക്ഷണം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും ഉള്&#x200d;പ്പെടുമെന്ന് വിധിയില്&#x200d; പറയുന്നുണ്ട്. അതുകൊണ്ട് ബീഫ് നിരോധത്തിനും വിധി ബാധകമാകുമെന്ന് കോടതി വ്യക്തമാക്കി. സുപ്രീംകോടതി വിധി എങ്ങനെയാണ് ഈ കേസിനെ ബാധിക്കുകയെന്ന് ചില അഭിഭാഷകര്&#x200d; കോടതിയോട് ആരാഞ്ഞിരുന്നു. അതിനു മറുപടിയായാണ് ജസ്റ്റിസുമാരായ എ.കെ സിക്രി, അശോക് ഭൂഷണ്&#x200d; എന്നിവരടങ്ങിയ ബെഞ്ച് നിര്&#x200d;ണായക പരാമര്&#x200d;ശം നടത്തിയത്. സ്വകാര്യത മൗലികാവകാശമാക്കിയ വിധി ബാധിക്കുമെന്നതിനാല്&#x200d; കൂടുതല്&#x200d; വിശകലനങ്ങള്&#x200d;ക്കായി സുപ്രീംകോടതി കേസ് രണ്ടാഴ്ചത്തേക്ക് മാറ്റിവെച്ചു.<br />
സ്വകാര്യതാ വിധി പൗരന്റെ ജീവിതത്തെ എത്തരത്തിലെല്ലാം ബാധിക്കും എന്ന ചര്&#x200d;ച്ചകള്&#x200d;ക്കിടെയാണ് കോടതി നിലപാട് വ്യക്തമാക്കിയത്. സ്വകാര്യത മൗലികാവകാശമായി വരുന്നതോടെ വ്യക്തിയുടെ ഭക്ഷണ സ്വാതന്ത്ര്യവും ഇതില്&#x200d; ഉള്&#x200d;പ്പെടും. രാജ്യവ്യാപകമായി ബീഫ് നിരോധനം നടപ്പാക്കാനുള്ള കേന്ദ്ര സര്&#x200d;ക്കാരിന്റെ നീക്കത്തിന് വിധി തിരിച്ചടിയാണ്. കശാപ്പിനായി കന്നുകാലികളെ വില്&#x200d;പ്പന നടത്തുന്നത് നിയന്ത്രിച്ചുകൊണ്ട് കേന്ദ്രം അടുത്തിടെ ഉത്തരവിട്ടിരുന്നു. സ്വകാര്യതാ വിധി ബീഫ് നിരോധനത്തിനും ബാധകമാണെന്ന് പരമോന്നത കോടതി വ്യക്തമാക്കിയതോടെ കേന്ദ്ര സര്&#x200d;ക്കാറിന് ഇതിനെതിരെ നിയമപരമായ നടപടികള്&#x200d; സ്വീകരിക്കാനാവില്ല.<br />
സമ്പൂര്&#x200d;ണ ബീഫ് നിരോധനം നിലനില്&#x200d;ക്കുന്ന മഹാരാഷ്ട്രയില്&#x200d; സംസ്ഥാനത്തിന് പുറത്തു നിന്നു കൊണ്ടുവരുന്ന മാംസം സൂക്ഷിക്കുന്നതിനും കഴിക്കുന്നതിനും തടസമില്ലെന്ന് 2016 മെയില്&#x200d; ബോംബെ ഹൈക്കോടതി വിധിച്ചിരുന്നു. ഈ വിധി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് മഹാരാഷ്ട്ര സര്&#x200d;ക്കാര്&#x200d; റിവ്യൂ ഹര്&#x200d;ജി സമര്&#x200d;പ്പിച്ചത്. പശു, കാള, എരുമ എന്നിവയെ കൊല്ലുന്നതും ഇറച്ചി വില്&#x200d;ക്കുന്നതും മഹാരാഷ്ട്രയില്&#x200d; അഞ്ചു വര്&#x200d;ഷം വരെ തടവു ലഭിക്കാവുന്ന, ജാമ്യമില്ലാ കുറ്റമാണ്. പിഴ ആയിരത്തില്&#x200d; നിന്ന് പതിനായിരമാക്കിയും ഉയര്&#x200d;ത്തിയിട്ടുണ്ട്. പശു, കാള, എരുമ ഇറച്ചിയാണ് മഹാരാഷ്ട്രയില്&#x200d; മാട്ടിറച്ചി (ബീഫ്) എന്നറിയപ്പെടുന്നത്. പോത്തിറച്ചിക്ക് നിരോധനമില്ലെങ്കിലും തദ്ദേശീയര്&#x200d;ക്ക് വലിയ പ്രിയമില്ല. മാട്ടിറച്ചി വിപണിയില്&#x200d; 25% മാത്രമാണു പോത്തിറച്ചി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/right-to-privacy-fundamental-right-supreme-court-maharashtra-beef-ban.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആധാര്‍: കേന്ദ്രത്തിന് തിരിച്ചടി; സ്വകാര്യത മൗലികാവകാശമെന്ന് സുപ്രീംകോടതി</title>
		<link>https://www.chandrikadaily.com/supreme-court-verdict-on-right-to-privacy.html</link>
					<comments>https://www.chandrikadaily.com/supreme-court-verdict-on-right-to-privacy.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 24 Aug 2017 06:00:24 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#Constitution]]></category>
		<category><![CDATA[#RightToPrivacy]]></category>
		<category><![CDATA[AADHAR]]></category>
		<category><![CDATA[Fundamental Right]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=41527</guid>

					<description><![CDATA[ന്യൂഡല്‍ഹി: ജനങ്ങളുടെ സ്വകാര്യത മൗലികാവകാശമാണെന്ന് സുപ്രീംകോടതി. കേസ് പരിഗണിച്ച ഒമ്പതംഗ ഭരണഘടന ബെഞ്ച് ഒറ്റക്കെട്ടായാണ് വിധി പുറപ്പെടുവിച്ചത്. ആധാര്‍ ഉള്‍പ്പെടെ വിഷയങ്ങളില്‍ കേന്ദ്രത്തിന് തിരിച്ചടിയാണ് വിധി. ഭരണഘടനയുടെ 21-ന്റെ ഭാഗമായാണ് സ്വകാര്യത പൗരന്റെ അവകാശമാണെന്ന് സുപ്രീംകോടതി വിധിച്ചത്. സ്വകാര്യത ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്നും സ്വകാര്യതയെ ലംഘിക്കുന്ന നിയമനിര്‍മാണം നടത്താനാവില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. സാമൂഹിക ക്ഷേമപദ്ധതികള്‍ക്ക് ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കുന്നതു ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിച്ച മൂന്നംഗ ബഞ്ച് കേസ് വിശാല ബഞ്ചിനു വിട്ടിരുന്നു. സ്വകാര്യത മൗലികാവശമല്ലെന്ന് 1954 [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ജനങ്ങളുടെ സ്വകാര്യത മൗലികാവകാശമാണെന്ന് സുപ്രീംകോടതി. കേസ് പരിഗണിച്ച ഒമ്പതംഗ ഭരണഘടന ബെഞ്ച് ഒറ്റക്കെട്ടായാണ് വിധി പുറപ്പെടുവിച്ചത്. ആധാര്&#x200d; ഉള്&#x200d;പ്പെടെ വിഷയങ്ങളില്&#x200d; കേന്ദ്രത്തിന് തിരിച്ചടിയാണ് വിധി.</p>
<p>ഭരണഘടനയുടെ 21-ന്റെ ഭാഗമായാണ് സ്വകാര്യത പൗരന്റെ അവകാശമാണെന്ന് സുപ്രീംകോടതി വിധിച്ചത്.</p>
<p>സ്വകാര്യത ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്നും സ്വകാര്യതയെ ലംഘിക്കുന്ന നിയമനിര്&#x200d;മാണം നടത്താനാവില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. സാമൂഹിക ക്ഷേമപദ്ധതികള്&#x200d;ക്ക് ആധാര്&#x200d; നമ്പര്&#x200d; നിര്&#x200d;ബന്ധമാക്കുന്നതു ചോദ്യം ചെയ്തുള്ള ഹര്&#x200d;ജി പരിഗണിച്ച മൂന്നംഗ ബഞ്ച് കേസ് വിശാല ബഞ്ചിനു വിട്ടിരുന്നു.</p>
<p>സ്വകാര്യത മൗലികാവശമല്ലെന്ന് 1954 മാര്&#x200d;ച്ച് 15ന് എം.പി ശര്&#x200d;മ കേസില്&#x200d; എട്ടംഗ ബെഞ്ചും 1962 ഡിസംബര്&#x200d; 18ന് ഖടക് സിങ് കേസില്&#x200d; ആറംഗ ബെഞ്ചും വിധിച്ചിരുന്നു. എന്നാല്&#x200d; ഇന്നത്തെ വിധിയോടെ ഇവ അസാധുവായിരിക്കുകയാണ്.<br />
ചീഫ് ജസ്റ്റിസ് ജെ.എസ് കേഹാര്&#x200d;, ജഡ്ജിമാരായ ജസ്തി ചെലമേശ്വര്&#x200d;, എസ്.എ ബോബ്‌ഡെ, ആര്&#x200d;.കെ അഗര്&#x200d;വാള്&#x200d;, റോഹിന്റന്&#x200d; നരിമാന്&#x200d;, അഭയ് മനോഹര്&#x200d; സാപ്രെ, ഡി.വൈ ചന്ദ്രചൂഡ്, സഞ്ജയ് കിഷന്&#x200d; കൗള്&#x200d;, എസ്് അബ്ദുല്&#x200d; നസീര്&#x200d; എന്നിവരുമുള്&#x200d;പ്പെട്ട ബഞ്ചാണ് വിധി പ്രസ്താവം നടത്തിയത്.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">Hail the Supreme Court! <a href="https://twitter.com/hashtag/RightToPrivacy?src=hash">#RightToPrivacy</a> <a href="https://t.co/zQQWFDuR9J">https://t.co/zQQWFDuR9J</a></p>
<p>— Rajdeep Sardesai (@sardesairajdeep) <a href="https://twitter.com/sardesairajdeep/status/900591038208720896">August 24, 2017</a></p></blockquote>
<p><script async src="//platform.twitter.com/widgets.js" charset="utf-8"></script></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/supreme-court-verdict-on-right-to-privacy.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
