<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>rishiraj singh &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/rishiraj-singh/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 18 Nov 2020 14:35:51 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>rishiraj singh &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>വ്യാജ വാര്&#x200d;ത്ത പ്രചരിപ്പിച്ചാല്&#x200d; സുരേന്ദ്രനെതിരെ നടപടി: ഋഷിരാജ് സിങ്</title>
		<link>https://www.chandrikadaily.com/rishiraj-singh-against-k-surendran-on-swapna.html</link>
					<comments>https://www.chandrikadaily.com/rishiraj-singh-against-k-surendran-on-swapna.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Wed, 18 Nov 2020 14:35:51 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[k surendran]]></category>
		<category><![CDATA[rishiraj singh]]></category>
		<category><![CDATA[swapna suresh]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=168174</guid>

					<description><![CDATA[സ്വപ്‌നയുടെ അമ്മ, മക്കള്&#x200d;, സഹോദരന്&#x200d;, ഭര്&#x200d;ത്താവ് എന്നിവര്&#x200d;ക്കു മാത്രമാണ് സന്ദര്&#x200d;ശനത്തിന് അനുമതി നല്&#x200d;കിയതെന്ന് ഋഷിരാജ് സിങ് വ്യക്തമാക്കി.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: സ്വര്&#x200d;ണക്കടത്തുകേസ് പ്രതി സ്വപ്‌നയെ ജയിലില്&#x200d; സന്ദര്&#x200d;ശിക്കാന്&#x200d; നൂറുകണക്കിന് ആളുകള്&#x200d; എത്തിയെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്&#x200d; കെ.സുരേന്ദ്രന്റെ പ്രസ്താവനയ്‌ക്കെതിരെ ജയില്&#x200d; ഡിജിപി ഋഷിരാജ് സിങ്. വ്യാജ വാര്&#x200d;ത്തകള്&#x200d; പ്രചരിപ്പിക്കുന്നത് നിര്&#x200d;ത്തിയില്ലെങ്കില്&#x200d; സുരേന്ദ്രനെതിരെ ജയില്&#x200d; വകുപ്പ് നിയമ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പു നല്&#x200d;കി.</p>
<p>സ്വര്&#x200d;ണക്കടത്തുകേസ് പ്രതി സ്വപ്‌നയെ ജയിലില്&#x200d; സന്ദര്&#x200d;ശിക്കാന്&#x200d; നൂറുകണക്കിന് ആളുകള്&#x200d; എത്തിയെന്നും ആദ്യദിനം 15 പേരാണ് എത്തിയതെന്നുമാണ് വാര്&#x200d;ത്താസമ്മേളനത്തില്&#x200d; കെ.സുരേന്ദ്രന്&#x200d; ആരോപിച്ചിരുന്നത്. സന്ദര്&#x200d;ശകരില്&#x200d; മുഖ്യമന്ത്രി പിണറായി വിജയന്റെയും ധനമന്ത്രി തോമസ് ഐസക്കിന്റെയും ആളുകള്&#x200d; ഉണ്ടെന്നും കോഫെപോസെ പ്രതികളെ സന്ദര്&#x200d;ശിക്കാന്&#x200d; കസ്റ്റംസിന്റെ അനുമതി വേണമെന്നിരിക്കെ ജയിലിലെ ചട്ടങ്ങള്&#x200d; ലംഘിച്ചാണ് സന്ദര്&#x200d;ശനമെന്നും സുരേന്ദ്രന്&#x200d; പറഞ്ഞിരുന്നു.</p>
<p>ആരോപണങ്ങള്&#x200d;ക്കിടെ, സ്വപ്‌നയുടെ അമ്മ, മക്കള്&#x200d;, സഹോദരന്&#x200d;, ഭര്&#x200d;ത്താവ് എന്നിവര്&#x200d;ക്കു മാത്രമാണ് സന്ദര്&#x200d;ശനത്തിന് അനുമതി നല്&#x200d;കിയതെന്ന് ഋഷിരാജ് സിങ് വ്യക്തമാക്കി. ജയില്&#x200d; ഉദ്യോഗസ്ഥരുടേയും കസ്റ്റംസ് ഉദ്യോഗസ്ഥരുടേയും സാന്നിധ്യത്തിലായിരുന്നു സന്ദര്&#x200d;ശനം. സന്ദര്&#x200d;ശന അപേക്ഷ കസ്റ്റംസ് ഉദ്യോഗസ്ഥരെ അറിയിച്ച് അവരുടെകൂടെ സമ്മതത്തിലും സാന്നിധ്യത്തിലും ബുധനാഴ്ച മൂന്നു മണിക്കാണ് സന്ദര്&#x200d;ശനം നടന്നിട്ടുള്ളത്. ഈ വിവരങ്ങള്&#x200d; ജയിലിലെ റജിസ്റ്ററും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചാല്&#x200d; മനസിലാകുമെന്നും അദ്ദേഹം വ്യക്തമാക്കി.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rishiraj-singh-against-k-surendran-on-swapna.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സുരക്ഷാഭീഷണി; റിപ്പോര്&#x200d;ട്ട് തള്ളി ഋഷിരാജ്‌സിങ്; അലനേയും താഹയേയും മാറ്റില്ല</title>
		<link>https://www.chandrikadaily.com/rishiraj-singh-reject-report-alan-thaha-news.html</link>
					<comments>https://www.chandrikadaily.com/rishiraj-singh-reject-report-alan-thaha-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 07 Nov 2019 10:23:32 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[alan]]></category>
		<category><![CDATA[rishiraj singh]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=143936</guid>

					<description><![CDATA[കോഴിക്കോട് പന്തീരാങ്കാവില്&#x200d; മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത വിദ്യാര്&#x200d;ത്ഥികളായ അലനെയും താഹയെയും കോഴിക്കോട് ജയിലില്&#x200d; നിന്നും മാറ്റണമെന്ന സൂപ്രണ്ടിന്റെ റിപ്പോര്&#x200d;ട്ട് ഡിജിപി ഋഷിരാജ് സിംഗ് തള്ളി. സുരക്ഷാപ്രശ്‌നങ്ങളില്ലെന്നും കോഴിക്കോട് ജയിലില്&#x200d; തുടര്&#x200d;ന്നാല്&#x200d; മതിയെന്നും നിര്&#x200d;ദേശിച്ചു. ഇരുവരെയും വിയ്യൂര്&#x200d; ഹൈടെക് ജയിലിലേക്ക് മാറ്റമെന്നായിരുന്നു സൂപ്രണ്ടിന്റെ കത്ത്. ഇരുവരുടേയും ജാമ്യാപേക്ഷ ഇന്നലെ കോടതി തള്ളിയിരുന്നു. ജീവനക്കാരുടെ കുറവും സുരക്ഷാ പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടിയാണ് ജയില്&#x200d; മാറ്റം ആവശ്യപ്പെട്ട് കോഴിക്കോട് ജില്ലാ ജയില്&#x200d; സൂപ്രണ്ട് കത്ത് നല്&#x200d;കിയത്. ഇരുവരെയും കൂടുതല്&#x200d; ചോദ്യം [&#8230;]]]></description>
										<content:encoded><![CDATA[
<p>കോഴിക്കോട് പന്തീരാങ്കാവില്&#x200d; മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത വിദ്യാര്&#x200d;ത്ഥികളായ അലനെയും താഹയെയും കോഴിക്കോട് ജയിലില്&#x200d; നിന്നും മാറ്റണമെന്ന സൂപ്രണ്ടിന്റെ റിപ്പോര്&#x200d;ട്ട് ഡിജിപി ഋഷിരാജ് സിംഗ് തള്ളി. സുരക്ഷാപ്രശ്‌നങ്ങളില്ലെന്നും കോഴിക്കോട് ജയിലില്&#x200d; തുടര്&#x200d;ന്നാല്&#x200d; മതിയെന്നും നിര്&#x200d;ദേശിച്ചു. ഇരുവരെയും വിയ്യൂര്&#x200d; ഹൈടെക് ജയിലിലേക്ക് മാറ്റമെന്നായിരുന്നു സൂപ്രണ്ടിന്റെ കത്ത്. ഇരുവരുടേയും ജാമ്യാപേക്ഷ ഇന്നലെ കോടതി തള്ളിയിരുന്നു. </p>



<p>ജീവനക്കാരുടെ കുറവും സുരക്ഷാ പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടിയാണ് ജയില്&#x200d; മാറ്റം ആവശ്യപ്പെട്ട് കോഴിക്കോട് ജില്ലാ ജയില്&#x200d; സൂപ്രണ്ട് കത്ത് നല്&#x200d;കിയത്. ഇരുവരെയും കൂടുതല്&#x200d; ചോദ്യം ചെയ്യുന്നതിനാല്&#x200d; കസ്റ്റഡിയില്&#x200d; വാങ്ങാനൊരുങ്ങുകയാണ് പോലീസ്. പിടിയിലാകുമ്പോള്&#x200d; ഇവര്&#x200d;ക്കൊപ്പമുണ്ടായിരുന്ന മൂന്നാമന് വേണ്ടിയുള്ള അന്വേഷണം പോലീസ് തുടരുകയാണ്. കോഴിക്കോട് സ്വദേശിയാണെന്നാണ് പോലീസ്</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rishiraj-singh-reject-report-alan-thaha-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാജ്കുമാറിന്റെ കസ്റ്റഡി മരണം ; ജയില്&#x200d; ജീവനക്കാര്&#x200d;ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു</title>
		<link>https://www.chandrikadaily.com/jail-investigation-on-rajkumar-custody-death.html</link>
					<comments>https://www.chandrikadaily.com/jail-investigation-on-rajkumar-custody-death.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Mon, 01 Jul 2019 15:40:06 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Custody death]]></category>
		<category><![CDATA[rajkumar]]></category>
		<category><![CDATA[rishiraj singh]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=131666</guid>

					<description><![CDATA[റിമാന്&#x200d;ഡിലായിരുന്ന രാജ്കുമാര്&#x200d; കസ്റ്റഡിയില്&#x200d; കൊല്ലപ്പെട്ട സംഭവത്തില്&#x200d; പീരുമേട് ജയില്&#x200d; ജീവനക്കാര്&#x200d;ക്കെതിരെ അന്വേഷണത്തിന് ജയില്&#x200d; ഡി.ജി.പി ഋഷിരാജ് സിങ് ഉത്തരവിട്ടു. ജയില്&#x200d; ഡി.ഐ.ജി സാം തങ്കയ്യനാണ് അന്വേഷണം നടത്തുക. രാജ്കുമാറിന് പോലീസ് കസ്റ്റഡിയില്&#x200d; കടുത്ത മര്&#x200d;ദനമേറ്റതായി പോസ്റ്റ് മോര്&#x200d;ട്ടം റിപ്പോര്&#x200d;ട്ടില്&#x200d; സൂചനകളുള്ള സാഹചര്യത്തിലാണ് ജയിലിലെ സംഭവങ്ങള്&#x200d; അന്വേഷിക്കാന്&#x200d; ഡി.ജി.പി ഉത്തരവിടുന്നത്. നാലു ദിവസത്തിനുള്ളില്&#x200d; അന്വേഷണം നടത്തി റിപ്പോര്&#x200d;ട്ട് നല്&#x200d;കാനാണ് നിര്&#x200d;ദേശം. ജയിലില്&#x200d; ആരോഗ്യനില വഷളായ രാജ്കുമാറിനെ അധികൃതര്&#x200d; വേണ്ടത്ര ശ്രദ്ധിച്ചില്ലെന്നും നെഞ്ചുവേദന കൊണ്ട് പുളഞ്ഞ അദ്ദേഹത്തെ മണിക്കൂറുകള്&#x200d;ക്ക് ശേഷമാണ് [&#8230;]]]></description>
										<content:encoded><![CDATA[
<p>റിമാന്&#x200d;ഡിലായിരുന്ന രാജ്കുമാര്&#x200d; കസ്റ്റഡിയില്&#x200d; കൊല്ലപ്പെട്ട സംഭവത്തില്&#x200d; പീരുമേട് ജയില്&#x200d; ജീവനക്കാര്&#x200d;ക്കെതിരെ അന്വേഷണത്തിന് ജയില്&#x200d; ഡി.ജി.പി ഋഷിരാജ് സിങ് ഉത്തരവിട്ടു. ജയില്&#x200d; ഡി.ഐ.ജി സാം തങ്കയ്യനാണ് അന്വേഷണം നടത്തുക. </p>



<p>രാജ്കുമാറിന് പോലീസ് കസ്റ്റഡിയില്&#x200d; കടുത്ത മര്&#x200d;ദനമേറ്റതായി പോസ്റ്റ് മോര്&#x200d;ട്ടം റിപ്പോര്&#x200d;ട്ടില്&#x200d; സൂചനകളുള്ള സാഹചര്യത്തിലാണ് ജയിലിലെ സംഭവങ്ങള്&#x200d; അന്വേഷിക്കാന്&#x200d; ഡി.ജി.പി ഉത്തരവിടുന്നത്. നാലു ദിവസത്തിനുള്ളില്&#x200d; അന്വേഷണം നടത്തി റിപ്പോര്&#x200d;ട്ട് നല്&#x200d;കാനാണ് നിര്&#x200d;ദേശം. </p>



<p>ജയിലില്&#x200d; ആരോഗ്യനില വഷളായ രാജ്കുമാറിനെ അധികൃതര്&#x200d; വേണ്ടത്ര ശ്രദ്ധിച്ചില്ലെന്നും നെഞ്ചുവേദന കൊണ്ട് പുളഞ്ഞ അദ്ദേഹത്തെ മണിക്കൂറുകള്&#x200d;ക്ക് ശേഷമാണ് ആശുപത്രിയിലെത്തിച്ചതെന്നും വെളിപ്പെടുത്തലുകള്&#x200d; പുറത്തു വന്നിട്ടുണ്ട്. ഈ സാഹചര്യത്തില്&#x200d; കൂടിയാണ് ജയില്&#x200d; ഡി.ജി.പി അന്വേഷണം പ്രഖ്യാപിച്ചത്‌</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/jail-investigation-on-rajkumar-custody-death.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഋഷിരാജ് സിങ് അയ്യപ്പജ്യോതി തെളിയിച്ചെന്ന വ്യാജപ്രചരണവുമായി സംഘപരിവാര്&#x200d;</title>
		<link>https://www.chandrikadaily.com/ayyappa-jyothi-fake-news-rishiraj-singh-compliant-in-cyber-cell.html</link>
					<comments>https://www.chandrikadaily.com/ayyappa-jyothi-fake-news-rishiraj-singh-compliant-in-cyber-cell.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Thu, 27 Dec 2018 10:07:51 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[rishiraj singh]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=114785</guid>

					<description><![CDATA[തിരുവനന്തപുരം: അയ്യപ്പ കര്&#x200d;മ്മ സമിതി ബുധനാഴ്ച നടത്തിയ അയപ്പജ്യോതിയില്&#x200d; എക്‌സൈസ് കമ്മീഷണര്&#x200d; ഋഷിരാജ് സിംഗ് പങ്കെടുത്തുവെന്ന വ്യാജപ്രചരണവുമായി സംഘപരിവാര്&#x200d; കേന്ദ്രങ്ങള്&#x200d;. സോഷ്യല്&#x200d;മീഡിയയില്&#x200d; നടക്കുന്ന വ്യാജ പ്രചാരണത്തിനെതിരെ ഋഷിരാജ് സിംഗ് സൈബര്&#x200d; സെല്ലില്&#x200d; പരാതി നല്&#x200d;കി. വ്യാജ പ്രചാരണം നടത്തിയവരെ അറസ്റ്റ് ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഋഷിരാജ് സിംഗുമായി രൂപ സാദൃശ്യമുള്ള ഒരാളുടെ ഫോട്ടോ ഉപയോഗിച്ചാണ് വ്യജ പ്രചാരണം നടക്കുന്നത്. സംഘപരിവാര്&#x200d; ബന്ധമുള്ള ഫെയ്‌സ്ബുക്ക് പേജുകളിലും ഗ്രൂപ്പുകളിലുമാണ് ഈ ഫോട്ടോ വ്യാപകമായി പ്രചരിക്കുന്നത്. ബുധനാഴ്ച വൈകീട്ടായിരുന്നു സംഘപരിവാര്&#x200d; സംഘടനകളുടെ [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: അയ്യപ്പ കര്&#x200d;മ്മ സമിതി ബുധനാഴ്ച നടത്തിയ അയപ്പജ്യോതിയില്&#x200d; എക്‌സൈസ് കമ്മീഷണര്&#x200d; ഋഷിരാജ് സിംഗ് പങ്കെടുത്തുവെന്ന വ്യാജപ്രചരണവുമായി സംഘപരിവാര്&#x200d; കേന്ദ്രങ്ങള്&#x200d;. സോഷ്യല്&#x200d;മീഡിയയില്&#x200d; നടക്കുന്ന വ്യാജ പ്രചാരണത്തിനെതിരെ ഋഷിരാജ് സിംഗ് സൈബര്&#x200d; സെല്ലില്&#x200d; പരാതി നല്&#x200d;കി. വ്യാജ പ്രചാരണം നടത്തിയവരെ അറസ്റ്റ് ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.</p>
<p>ഋഷിരാജ് സിംഗുമായി രൂപ സാദൃശ്യമുള്ള ഒരാളുടെ ഫോട്ടോ ഉപയോഗിച്ചാണ് വ്യജ പ്രചാരണം നടക്കുന്നത്. സംഘപരിവാര്&#x200d; ബന്ധമുള്ള ഫെയ്‌സ്ബുക്ക് പേജുകളിലും ഗ്രൂപ്പുകളിലുമാണ് ഈ ഫോട്ടോ വ്യാപകമായി പ്രചരിക്കുന്നത്. ബുധനാഴ്ച വൈകീട്ടായിരുന്നു സംഘപരിവാര്&#x200d; സംഘടനകളുടെ നേതൃത്വത്തില്&#x200d; അയ്യപ്പജ്യോതി സംഘടിപ്പിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ayyappa-jyothi-fake-news-rishiraj-singh-compliant-in-cyber-cell.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നഗരങ്ങളിലെ വീടുകളില്&#x200d; കഞ്ചാവ് ചെടികള്&#x200d; വളര്&#x200d;ത്തുന്നു: ഋഷിരാജ് സിങ്ങ്</title>
		<link>https://www.chandrikadaily.com/ganja-plants-in-kerala-city-houses.html</link>
					<comments>https://www.chandrikadaily.com/ganja-plants-in-kerala-city-houses.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 26 Feb 2018 11:38:41 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ganja]]></category>
		<category><![CDATA[KERALA POLICE]]></category>
		<category><![CDATA[rishiraj singh]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=71981</guid>

					<description><![CDATA[കൊച്ചി: ലഹരി ഉപയോഗത്തിനുള്ള കഞ്ചാവ് ചെടികള്&#x200d; പ്രധാന സിറ്റികളില്&#x200d; വീടുകളില്&#x200d; പോലും വളര്&#x200d;ത്തുകയാണെന്ന് എക്‌സൈസ് കമ്മീഷണര്&#x200d; ഋഷിരാജ് സിങ്ങ് വാര്&#x200d;ത്താസമ്മേളനത്തില്&#x200d; പറഞ്ഞു. അനധികൃത ലഹരി ഉപയോഗം വര്&#x200d;ദ്ധിച്ചുവരുന്നു. 2536 കഞ്ചാവ് ചെടികള്&#x200d; വെട്ടി നശിപ്പിച്ചു കേസെടുത്തു. ഇടുക്കി കാടുകളില്&#x200d; മാത്രമാണ് കഞ്ചാവ് കൃഷി എന്ന ധാരണ തിരുത്തണം. തിരുവനന്തപുരം, കൊച്ചി, തൃശൂര്&#x200d;, കാസള്&#x200d;ഗോഡ്, പാലക്കാട് എന്നിവിടങ്ങളിലെ നഗരപ്രദേശങ്ങളില്&#x200d; വീട്ടുവളപ്പില്&#x200d; വളര്&#x200d;ത്തിവന്നിരുന്ന ചെടികളാണ് നശിപ്പിച്ചത്. 2014 കിലോഗ്രാം കഞ്ചാവും പിടികൂടി. 23 കോടി ജനങ്ങളുള്ള ഉത്തര്&#x200d;പ്രദേശിനേക്കാള്&#x200d; എത്രയോ അധികം [&#8230;]]]></description>
										<content:encoded><![CDATA[<p>കൊച്ചി: ലഹരി ഉപയോഗത്തിനുള്ള കഞ്ചാവ് ചെടികള്&#x200d; പ്രധാന സിറ്റികളില്&#x200d; വീടുകളില്&#x200d; പോലും വളര്&#x200d;ത്തുകയാണെന്ന് എക്‌സൈസ് കമ്മീഷണര്&#x200d; ഋഷിരാജ് സിങ്ങ് വാര്&#x200d;ത്താസമ്മേളനത്തില്&#x200d; പറഞ്ഞു. അനധികൃത ലഹരി ഉപയോഗം വര്&#x200d;ദ്ധിച്ചുവരുന്നു. 2536 കഞ്ചാവ് ചെടികള്&#x200d; വെട്ടി നശിപ്പിച്ചു കേസെടുത്തു. ഇടുക്കി കാടുകളില്&#x200d; മാത്രമാണ് കഞ്ചാവ് കൃഷി എന്ന ധാരണ തിരുത്തണം. തിരുവനന്തപുരം, കൊച്ചി, തൃശൂര്&#x200d;, കാസള്&#x200d;ഗോഡ്, പാലക്കാട് എന്നിവിടങ്ങളിലെ നഗരപ്രദേശങ്ങളില്&#x200d; വീട്ടുവളപ്പില്&#x200d; വളര്&#x200d;ത്തിവന്നിരുന്ന ചെടികളാണ് നശിപ്പിച്ചത്. 2014 കിലോഗ്രാം കഞ്ചാവും പിടികൂടി.</p>
<p>23 കോടി ജനങ്ങളുള്ള ഉത്തര്&#x200d;പ്രദേശിനേക്കാള്&#x200d; എത്രയോ അധികം ലഹരി വേട്ടകേസുകളാണ് മൂന്നേകാല്&#x200d; കോടി ജനങ്ങളുള്ള കേരളത്തില്&#x200d; പിടികൂടപ്പെടുന്നത്. അവിടങ്ങളില്&#x200d; കേരളത്തിലേതിനേക്കാള്&#x200d; അനധികൃത ലഹരി വ്യാപാരം നടക്കുന്നുണ്ടാകാം. പല കാരണങ്ങളില്&#x200d; അവ പിടിക്കപ്പെടുന്നില്ല. കേരളത്തില്&#x200d; കഴിഞ്ഞ ഒന്നര വര്&#x200d;ഷത്തിനകം 2,33,645 റെയ്ഡ് നടത്തി. 43,868 പേരെ അറസ്റ്റ് ചെയ്തു. അബ്കാരി കേസുകള്&#x200d; 39,000, മയക്കുമരുന്ന് കേസുകള്&#x200d; 8508, പാന്&#x200d;പരാഗ് കേസുകള്&#x200d; 1,19,744 കേസുകളും രജിസ്റ്റര്&#x200d; ചെയ്തു.9500 ലിറ്റര്&#x200d; സ്പിരിറ്റും, 6800 ലിറ്റര്&#x200d; ചാരായവും, 2500 ലിറ്റര്&#x200d; വ്യാജ മദ്യവും, 18000 ലിറ്റര്&#x200d; അന്യസംസ്ഥാന മദ്യവും, 27000 ലിറ്റര്&#x200d; കള്ളും പിടികൂടി.</p>
<p>മയക്കുമരുന്നായി ഉപയോഗിക്കുന്ന 30,000 ലിറ്റര്&#x200d; അരിഷ്ടവും, 9567 ലിറ്റര്&#x200d; ബിയറും, 35000 ലിറ്റര്&#x200d; കോടയും പിടിച്ചു. ഹെറോയിന്&#x200d; 518 ഗ്രാമും, ബ്രൗണ്&#x200d;ഷുഗര്&#x200d; 300 ഗ്രാമും കൊക്കെയിന്&#x200d; 11 ഗ്രാമും, ചരസ് 450 ഗ്രാമും, ഒപ്പിയം 4818 ഗ്രാമും, മാജിക് മഷ്‌റൂം 79 ഗ്രാമും പിടിച്ചെടുത്തു.മെഡിക്കല്&#x200d; ഷോപ്പുകള്&#x200d; വഴി മയക്കുമരുന്ന് ഉല്&#x200d;പന്നങ്ങള്&#x200d; അനധികൃതമായി വില്&#x200d;ക്കുന്നുണ്ട്. 38,295 ടാബ്‌ലറ്റുകളും 143 ആംപ്യൂളുകളും ഇക്കാലയളവില്&#x200d; പിടികൂടി. താന്&#x200d; ചാര്&#x200d;ജ് എടുത്ത 2016 ജൂണ്&#x200d; മുതല്&#x200d; 2018 ജനുവരി വരെയുള്ള കാലയളവില്&#x200d; നടത്തിയ റെയ്ഡുകളുടെ കണക്കാണ് എക്‌സൈസ് കമ്മീഷണര്&#x200d; വിവരിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ganja-plants-in-kerala-city-houses.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിജിലന്‍സ് മേധാവി: പകരക്കാരനില്ലാതെ സര്‍ക്കാര്‍ പരുങ്ങലില്‍</title>
		<link>https://www.chandrikadaily.com/jacob-thomas-who-will-be-the-next-vigilance-director.html</link>
					<comments>https://www.chandrikadaily.com/jacob-thomas-who-will-be-the-next-vigilance-director.html#respond</comments>
		
		<dc:creator><![CDATA[Web Desk]]></dc:creator>
		<pubDate>Wed, 19 Oct 2016 15:15:38 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[jacob thomas]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[loknath behra]]></category>
		<category><![CDATA[n shankar reddy]]></category>
		<category><![CDATA[pinarayi]]></category>
		<category><![CDATA[rishiraj singh]]></category>
		<category><![CDATA[tp senkumar]]></category>
		<category><![CDATA[vigilance director]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=3643</guid>

					<description><![CDATA[തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ പദവിയില്‍ നിന്നും ഒഴിയുന്നതായി ഡിജിപി ജേക്കബ് തോമസ് കത്തു നല്‍കിയ സാഹചര്യത്തില്‍ പകരക്കാരന്‍ ആരാവുമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ പരുങ്ങലിലെന്ന് റിപ്പോര്‍ട്ട്. സ്ഥാനമൊഴിയുന്ന തീരുമാനത്തില്‍ ജേക്കബ് തോമസ് ഉറച്ചുനില്‍ക്കുകയാണെങ്കില്‍ പകരക്കാരനെ കണ്ടെത്തല്‍ സര്‍ക്കാരിനു വെല്ലുവിളിയാകുമെന്നാണ് നിരീക്ഷണം. ഡിജിപി റാങ്കിലുള്ളവരെ മാത്രമേ വിജിലന്‍സ് ഡയറക്ടര്‍ പദവിയില്‍ നിയമിക്കാവൂ എന്നാണു നിലവിലെ ചട്ടം. അങ്ങനെ വരുമ്പോള്‍ ജേക്കബ് തോമസിനു പകരം നിയമിക്കാവുന്ന പേരുകള്‍ നാലെണ്ണം മാത്രമേയുള്ളു. അതില്‍ ഒന്നു ടി.പി സെന്‍കുമാര്‍ ആണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: വിജിലന്&#x200d;സ് ഡയറക്ടര്&#x200d; പദവിയില്&#x200d; നിന്നും ഒഴിയുന്നതായി ഡിജിപി ജേക്കബ് തോമസ് കത്തു നല്&#x200d;കിയ സാഹചര്യത്തില്&#x200d; പകരക്കാരന്&#x200d; ആരാവുമെന്ന കാര്യത്തില്&#x200d; സര്&#x200d;ക്കാര്&#x200d; പരുങ്ങലിലെന്ന് റിപ്പോര്&#x200d;ട്ട്.</p>
<p>സ്ഥാനമൊഴിയുന്ന തീരുമാനത്തില്&#x200d; ജേക്കബ് തോമസ് ഉറച്ചുനില്&#x200d;ക്കുകയാണെങ്കില്&#x200d; പകരക്കാരനെ കണ്ടെത്തല്&#x200d; സര്&#x200d;ക്കാരിനു വെല്ലുവിളിയാകുമെന്നാണ് നിരീക്ഷണം.</p>
<p>ഡിജിപി റാങ്കിലുള്ളവരെ മാത്രമേ വിജിലന്&#x200d;സ് ഡയറക്ടര്&#x200d; പദവിയില്&#x200d; നിയമിക്കാവൂ എന്നാണു നിലവിലെ ചട്ടം. അങ്ങനെ വരുമ്പോള്&#x200d; ജേക്കബ് തോമസിനു പകരം നിയമിക്കാവുന്ന പേരുകള്&#x200d; നാലെണ്ണം മാത്രമേയുള്ളു.</p>
<p>അതില്&#x200d; ഒന്നു ടി.പി സെന്&#x200d;കുമാര്&#x200d; ആണ്. എല്&#x200d;ഡിഎഫ് സര്&#x200d;ക്കാര്&#x200d; അധികാരത്തില്&#x200d; വന്ന ഉടനെ സംസ്ഥാന പൊലീസ് മേധാവി പദവിയില്&#x200d;നിന്നു മാറ്റിയ സെന്&#x200d;കുമാറിനെ വിജിലന്&#x200d;സ് മേധാവി പദത്തിലേക്ക് എത്തുന്നത് പിണറായി സര്&#x200d;്ക്കാറിന് വന്&#x200d; തിരിച്ചടിയാവും.</p>
<p>രണ്ടാമത്തെ ആണ്&#x200d; എല്&#x200d;ഡിഎഫ് സര്&#x200d;ക്കാര്&#x200d; വിജിലന്&#x200d;സ് ഡയറക്ടര്&#x200d; പദവിയില്&#x200d;നിന്നു മാറ്റിയ എന്&#x200d;.ശങ്കര്&#x200d; റെഡ്ഡിയാണ്. സെന്&#x200d;കുമാറിനെ പോലെ തന്നെ ശങ്കര്&#x200d; റെഡ്ഡിയും ഭരണനേതൃത്വത്തിനും സിപിഎം നേതൃത്വത്തിനും അനഭിമതരാണ്.</p>
<p>പിന്നെയുള്ളത് നിലവിലെ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയാവും. എന്നാല്&#x200d; ജിഷ കേസടക്കം വിവാദ കേസുകള്&#x200d; നിലവില്&#x200d; അന്യേഷിക്കുന് ലോക്‌നാഥ് ബെഹ്‌റയെ പൊലീസ് മേധാവി സ്ഥാനത്തുനിന്നു മാറ്റാന്&#x200d; മുഖ്യമന്ത്രി പിണറായി വിജയന്&#x200d; തയാറാവില്ലെന്നാണ് സൂചന.</p>
<p>പിന്നീട് ബാക്കിയുള്ള ഏക ആശ്രയം ഡിജിപി റാങ്കിലുള്ള എക്‌സൈസ് കമ്മിഷണര്&#x200d; ഋഷിരാജ് സിങാവും. എന്നാല്&#x200d; കര്&#x200d;ക്കശക്കാരനായ ഋഷിരാജ് സിങിന്റെ നിലപാടുകളില്&#x200d; വിജിലന്&#x200d;സില്&#x200d; എങ്ങനെയാകുമെന്നതില്&#x200d; ഭരണനേതൃത്വത്തിന് ആശങ്കയുണ്ട്.</p>
<p>അതേസമയം എല്ലാത്തിനും ഒരു പോംവഴിയായി തല്&#x200d;ക്കാലം ജേക്കബ് തോമസിനെ അനുനയിപ്പിച്ചു നിര്&#x200d;ത്താനും സാധ്യത കാണുന്നു. അതിനാല്&#x200d;ത്തന്നെ വിജിലന്&#x200d;സ് ഡയറക്ടറുടെ സ്ഥാനം ഒഴിയാന്&#x200d; ആവശ്യപ്പെട്ടു ജേക്കബ് തോമസ് നല്&#x200d;കി കത്ത് നിലവില്&#x200d; സര്&#x200d;ക്കാര്&#x200d; പരിഗണിച്ചിട്ടില്ലെന്നാണ് വിവരം.<br />
ജേക്കബ് തോമസിനെ തന്നെ നിലനിര്&#x200d;ത്തുന്നതിനായി പരസ്യപ്രസ്താവനയോ ഇടപെടലോ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടാവാനും സാധ്യതയുണ്ട്.</p>
<p>പ്രതിപക്ഷത്തിന്റെ തത്ത വിവാദവും വിജിലന്&#x200d;സ് ഡയറക്ടറുടെ കത്ത് വിഷയവും കൂടി പിണറായി സര്&#x200d;ക്കാര്&#x200d; ആകെ പരുങ്ങലിലായാണ് പ്രതിപക്ഷത്തിന്റെ നിഗമനം. എന്നാല്&#x200d; വിജിലന്&#x200d;സ് ഡയറക്ടറായി ജേക്കബ് തോമസിനെ നിലനിര്&#x200d;ത്തുകയാണെങ്കില്&#x200d;, നിലവിലെ ആരോപണ വിഷയങ്ങളില്&#x200d; മേധാവിയുടെ വാശിക്കു വഴങ്ങാന്&#x200d; പിണറായി തയാറാകുമോ എന്നുള്ള ചോദ്യവും ഉയരുന്നുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/jacob-thomas-who-will-be-the-next-vigilance-director.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
