<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>route map &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/route-map/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 19 Dec 2024 10:50:44 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>route map &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>എം.പോക്‌സ്; കണ്ണൂര്&#x200d; സ്വദേശിയായ രോഗിയുടെ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തുവിട്ടു</title>
		<link>https://www.chandrikadaily.com/m-pox-the-health-department-has-released-the-route-map-of-the-patient-from-kannur.html</link>
					<comments>https://www.chandrikadaily.com/m-pox-the-health-department-has-released-the-route-map-of-the-patient-from-kannur.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 19 Dec 2024 10:50:44 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[health department]]></category>
		<category><![CDATA[M-pox]]></category>
		<category><![CDATA[route map]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=322456</guid>

					<description><![CDATA[രോഗം സ്ഥിരീകരിച്ച രണ്ടുപേരുടെയും നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്&#x200d; അറിയിച്ചു]]></description>
										<content:encoded><![CDATA[<p>കണ്ണൂര്&#x200d; ഗവ.മെഡിക്കല്&#x200d; കോളജില്&#x200d; ചികിത്സയിലുള്ള ഒരാള്&#x200d;ക്കുകൂടി ഇന്നലെ എം.പോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്&#x200d; കണ്ണൂരില്&#x200d; ജാഗത്ര നിര്&#x200d;ദേശവുമായി ആരോഗ്യവകുപ്പ്. യു.എ.ഇയില്&#x200d; നിന്ന് ഡിസംബര്&#x200d; 13ന് കോഴിക്കോട് വിമാനത്താവളത്തില്&#x200d; ഇറങ്ങിയ കണ്ണൂര്&#x200d; സ്വദേശിയായ രോഗിയുടെ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തുവിട്ടു.</p>
<p>കോഴിക്കോട് വിമാനത്താവളത്തില്&#x200d; ഇറങ്ങിയ യുവാവ് ബന്ധുവിന്റെ കാറില്&#x200d; രാവിലെ വീട്ടിലെത്തി. ശേഷം വൈകീട്ടും പിറ്റേന്ന് രാവിലെയും ചൊക്ലിയിലെ ലാബില്&#x200d; പരിശോധനക്കെത്തി. 16ന് ഉച്ചക്ക് രണ്ടിന് തലശ്ശേരിയിലെ ആശുപത്രിയിലും വൈകീട്ട് ആറിന് പരിയാരം മെഡിക്കല്&#x200d; കോളജിലുമെത്തിയ രീതിയിലാണ് റൂട്ട് മാപ്പ്.</p>
<p>രണ്ട് എംപോക്‌സ് കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. നേരത്തെ യു.എ.ഇയില്&#x200d; നിന്നെത്തിയ വയനാട് സ്വദേശിയായ 26കാരനാണ് രോഗം സ്ഥിരീകരിച്ചിരുന്നു. എം പോക്‌സ് സ്ഥിരീകരിച്ച രണ്ടുപേരുടെയും നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്&#x200d; അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/m-pox-the-health-department-has-released-the-route-map-of-the-patient-from-kannur.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മലപ്പുറത്ത് നിപ ബാധിച്ച് മരിച്ച 24കാരന്റെ റൂട്ട് മാപ്പ് പുറത്തുവിട്ടു</title>
		<link>https://www.chandrikadaily.com/the-route-map-of-the-24-year-old-who-died-of-nipah-in-malappuram-has-been-released.html</link>
					<comments>https://www.chandrikadaily.com/the-route-map-of-the-24-year-old-who-died-of-nipah-in-malappuram-has-been-released.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 16 Sep 2024 15:27:29 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[malappuram]]></category>
		<category><![CDATA[news]]></category>
		<category><![CDATA[nipah]]></category>
		<category><![CDATA[route map]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=309602</guid>

					<description><![CDATA[ജില്ലയിൽ രോഗലക്ഷണങ്ങളുള്ള 10 പേരുടെ സാമ്പിളുകൾ പരിശോധനയ്ക്കയച്ചു]]></description>
										<content:encoded><![CDATA[<p>മലപ്പുറത്ത് നിപ ബാധിച്ച് മരിച്ച യുവാവിന്റെ റൂട്ട് മാപ്പ് പുറത്തിറക്കി. സെപ്റ്റംബർ നാലിനാണ് രോഗിക്ക് ലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്. ആറാം തീയതി ഫാസിൽ ക്ലിനിക്കിലേക്കാണ് വീട്ടിൽ നിന്ന് ആദ്യം എത്തിയത്. നിലമ്പൂർ പോലീസ് സ്റ്റേഷനിലേക്കും രോഗി എത്തിയിരുന്നു. നിലമ്പൂർ പോലീസ് സ്റ്റേഷൻ, വണ്ടൂർ നിംസ് ഹോസ്പിറ്റൽ, ജെ എം സി ക്ലിനിക് / ബാബു പാരമ്പര്യ വൈദ്യശാല, പെരിന്തൽമണ്ണ എംഇഎസ് ഹോസ്പിറ്റൽ എന്നിവിടങ്ങളാണ് സമ്പർക്കം ഉണ്ടായ സ്ഥലങ്ങൾ.</p>
<p>ജില്ലയിൽ രോഗലക്ഷണങ്ങളുള്ള 10 പേരുടെ സാമ്പിളുകൾ പരിശോധനയ്ക്കയച്ചു. മലപ്പുറത്ത് ആരോഗ്യവകുപ്പ് കൺട്രോൾ റൂം തുറന്ന് പ്രവർത്തിക്കുന്നുണ്ട്. മഞ്ചേരി മെഡിക്കൽ കോളജിൽ നിന്നാണ് രോഗലക്ഷണമുള്ളവരുടെ സാമ്പിൾ ശേഖരിച്ചത്. അതേസമയം മരണപ്പെട്ട 24 കാരന്റെ സംസ്‌കാര ചടങ്ങിൽ പങ്കെടുത്ത 15 സഹപാഠികൾ നിരീക്ഷണത്തിലാണ്. ജാഗ്രത നിർദേശം ഏർപ്പെടുത്തിയ ബംഗളൂരിൽ സാഹചര്യം വിലയിരുത്താൻ ആരോഗ്യ വകുപ്പിന്റെ യോഗം നടക്കും. ബംഗളൂരിൽ വിദ്യാർത്ഥിയായിരുന്ന യുവാവുമായി 151 പേരാണ് പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉള്ളത്.</p>
<p>വണ്ടൂർ പഞ്ചായത്തിലെ നടുവത്ത് സ്വദേശിയും ബെംഗുളുരുവിൽ വിദ്യാർത്ഥിയുമായ 24കാരൻ കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ വച്ച് മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ മരണമടഞ്ഞ യുവാവ് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നുവെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് മെഡിക്കൽ ഓഫീസർ നടത്തിയ ഡെത്ത് ഇൻവെസ്റ്റിഗേഷനിലാണ് നിപ വൈറസ് സംശയിച്ചത്. ഔദ്യോഗിക സ്ഥീരീകരണത്തിനായി സാമ്പിളുകൾ പൂനെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അയക്കുകയും ചെയ്തു. ഇതിലാണ് നിപ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-route-map-of-the-24-year-old-who-died-of-nipah-in-malappuram-has-been-released.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിപ ബാധിച്ച് മരിച്ച 14 കാരന്റെ പുതിയ റൂട്ട് മാപ്പ് പുറത്തിറക്കി; കേന്ദ്ര സംഘം ഇന്ന് മലപ്പുറത്ത് എത്തും</title>
		<link>https://www.chandrikadaily.com/new-route-map-released-for-14-year-old-who-died-of-nipah-the-central-team-will-reach-malappuram-today.html</link>
					<comments>https://www.chandrikadaily.com/new-route-map-released-for-14-year-old-who-died-of-nipah-the-central-team-will-reach-malappuram-today.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 22 Jul 2024 05:27:51 +0000</pubDate>
				<category><![CDATA[Health]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[malappuram]]></category>
		<category><![CDATA[news]]></category>
		<category><![CDATA[route map]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=303410</guid>

					<description><![CDATA[നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കേന്ദ്ര സംഘം ഇന്ന് മലപ്പുറത്ത് എത്തും. നാല് ഐ.സി.എം.ആർ ശാസ്ത്രജ്ഞരും രണ്ട് സാങ്കേതിക വിദഗ്ധരുമാണ് സംഘത്തിലുള്ളത്.]]></description>
										<content:encoded><![CDATA[<p>നിപ ബാധിച്ച് മരിച്ച 14 കാരന്റെ പുതിയ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തിറക്കി. നേരത്തെ പ്രാഥമിക റൂട്ട് മാപ്പ് തയാറാക്കിയിരുന്നെങ്കിലും രോഗിയുടെ മരണത്തെ തുടര്&#x200d;ന്ന് വിശദമായ റൂട്ട് മാപ്പ് പുറത്തിറക്കുകയായിരുന്നു.</p>
<p>റൂട്ട് മാപ്പില്&#x200d; പ്രതിപാദിച്ച സ്ഥലങ്ങളില്&#x200d; സന്ദര്&#x200d;ശിച്ചിട്ടുള്ളവര്&#x200d; എത്രയും വേഗം കണ്&#x200d;ട്രോള്&#x200d; റൂമില്&#x200d; വിളിച്ച് അറിയിക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്&#x200d;ദേശിച്ചു. മെഡിക്കല്&#x200d; കോളജ് ആശുപത്രിയില്&#x200d; ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെ 11.30ഓടെയാണ് മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ അഷ്മില്&#x200d; ഡാനിഷ് മരിച്ചത്. ആസ്‌ട്രേലിയയില്&#x200d; നിന്ന് മോണോ ക്ലോണല്&#x200d; ആന്റിബോഡി എത്തിക്കാനിരിക്കെയാണ് മരണം.</p>
<p><strong>പുതിയ റൂട്ട് മാപ്പ്:</strong></p>
<p>ജൂലൈ 11 രാവിലെ 6.50 ന് ചെമ്പ്രശ്ശേരി ബസ് സ്റ്റോപ്പില്&#x200d; നിന്നും സി.പി.ബി എന്ന സ്വകാര്യ ബസില്&#x200d; കയറി. 7.18 നും 8.30 നും ഇടയില്&#x200d; പാണ്ടിക്കാട് ബ്രൈറ്റ് ട്യൂഷന്&#x200d; സെന്റര്&#x200d;.<br />
ജൂലൈ 12 രാവിലം 7.50 ന് വീട്ടില്&#x200d; നിന്നും ഓട്ടോയില്&#x200d; ഡോ.വിജയന്&#x200d; ക്ലിനിക് (8 മുതല്&#x200d; 8.30 വരെ), തിരിച്ച് ഒട്ടോയില്&#x200d; വീട്ടിലേക്ക്<br />
ജൂലൈ 13 രാവിലെ പി.കെ.എം ഹോസ്പ്പിറ്റല്&#x200d;: കുട്ടികളുടെ ഒ.പി (7.50 am-8.30), കാഷ്വാലിറ്റി (8.30-8.45), നിരീക്ഷണ മുറി (8.45-9.50), കുട്ടികളുടെ ഒ.പി (9.50-10.15), കാന്റീന്&#x200d; (10.15-10.30)<br />
ജൂലൈ 14 വീട്ടില്&#x200d;</p>
<p>ജൂലൈ 15 രാവിലെ ഓട്ടോയില്&#x200d; പി.കെ.എം ഹോസ്പിറ്റിലേക്ക്. കാഷ്വാലിറ്റി (7.15 -7.50), ആശുപത്രി മുറി (7.50 &#8211; 6.20), ആംബുലന്&#x200d;സ് (6.20 pm), മൗലാന ഹോസ്പിറ്റല്&#x200d; കാഷ്വാലിറ്റി (6.50 pm -8.10 pm), എം.ആര്&#x200d;.ഐ മുറി (8.10 pm -8.50 pm), എമര്&#x200d;ജന്&#x200d;സി വിഭാഗം (8.50 pm- 9.15 pm), പീഡിയാട്രിക് ഐ.സി.യു ( 9.15 pm മുതല്&#x200d; ജൂലൈ 17 വൈകുന്നേരം 7.30 വരെ), ജൂലൈ 17 എം.ആര്&#x200d;.ഐ മുറി (7.37 pm -8.20 pm), പീഡിയാട്രിക് ഐ.സിയു (8.20 pm മുതല്&#x200d;- ജൂലൈ 19 വൈകുന്നേരം 5.30 വരെ)<br />
ജൂലൈ 19 വൈകുന്നേരം 5.30 ആംബുലന്&#x200d;സില്&#x200d; മിംസ് ഹോസ്പിറ്റല്&#x200d; , കോഴിക്കോട്.</p>
<p><strong>കേന്ദ്ര സംഘം ഇന്ന് മലപ്പുറത്ത്</strong></p>
<p>കോഴിക്കോട്: നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തില്&#x200d; കേന്ദ്ര സംഘം ഇന്ന് മലപ്പുറത്ത് എത്തും. നാല് ഐ.സി.എം.ആര്&#x200d; ശാസ്ത്രജ്ഞരും രണ്ട് സാങ്കേതിക വിദഗ്ധരുമാണ് സംഘത്തിലുള്ളത്. നിപ ബാധിച്ച് മരിച്ച 14കാരന് രോഗം ബാധിച്ചതിന്റെ ഉറവിടം കണ്ടെത്തുന്നതിനുള്ള നടപടികള്&#x200d; തുടരും. പുണെ വൈറോളജി ഇന്&#x200d;സ്റ്റിറ്റ്യൂട്ടിന്റെ മെഡിക്കല്&#x200d; ലാബ് ഇന്ന് കോഴിക്കോട് മെഡിക്കല്&#x200d; കോളജില്&#x200d; എത്തിക്കും.</p>
<p>നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കേന്ദ്ര സംഘം ഇന്ന് മലപ്പുറത്ത് എത്തും. നാല് ഐ.സി.എം.ആർ ശാസ്ത്രജ്ഞരും രണ്ട് സാങ്കേതിക വിദഗ്ധരുമാണ് സംഘത്തിലുള്ളത്. നിപ ബാധിച്ച് മരിച്ച 14കാരന് രോഗം ബാധിച്ചതിന്&#x200d;റെ ഉറവിടം കണ്ടെത്തുന്നതിനുള്ള നടപടികൾ തുടരും. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്&#x200d;റെ മെഡിക്കൽ ലാബ് ഇന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിക്കും.</p>
<p>വൈറസിന്&#x200d;റെ ഉറവിടം തേടിയുള്ള പരിശോധനകൾ ആരോഗ്യ വകുപ്പ് ഇന്നും തുടരും. ഞായറാഴ്ച പ്രത്യേക സംഘം കുട്ടി പോയ ഇടങ്ങളെല്ലാം പരിശോധിച്ചിരുന്നു. കൂട്ടുകാരിൽനിന്നും വീട്ടുകാരിൽനിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആരോഗ്യ വകുപ്പ് ഉറവിടം കണ്ടെത്താനായി ശ്രമിക്കുന്നത്. നിപ സ്ഥിരീകരിച്ച സമയത്ത് കുട്ടി അബോധാവസ്ഥയിലായതിനാൽ എന്തെല്ലാം പഴങ്ങളാണ് പുറത്തുനിന്ന് കഴിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ല. നാട്ടിലെ മരത്തിൽനിന്ന് കുട്ടി അമ്പഴങ്ങ കഴിച്ചതായി മന്ത്രി സ്ഥിരീകരിച്ചിട്ടുണ്ട്. ഈ പ്രദേശത്തിന്&#x200d;റെ രണ്ട് കിലോമീറ്റർ പരിധിയിൽ വവ്വാലുകൾ വരാറുണ്ടെന്നാണ് സൂചന.</p>
<p>അതേസമയം, നിപ ബാധിച്ച് മരിച്ച 14 വയസുകാരന്&#x200d;റെ മൃതദേഹം ആരോഗ്യവകുപ്പിന്റെ പ്രോട്ടോകോൾ പാലിച്ച് ഞായറാഴ്ച വൈകീട്ട് 7.30ഓടെ ഒടോമ്പറ്റ പഴയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/new-route-map-released-for-14-year-old-who-died-of-nipah-the-central-team-will-reach-malappuram-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
