<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>rss-cpm attack &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/rss-cpm-attack/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 01 Sep 2020 03:14:04 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>rss-cpm attack &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>തേമ്പാംമൂട് കൊലപാതകം: സംസ്ഥാനത്ത് കോണ്&#x200d;ഗ്രസ് ഓഫീസുകള്&#x200d;ക്ക് നേരെ സിപിഎം ആക്രമണം</title>
		<link>https://www.chandrikadaily.com/cpm-attack-against-congress-office-news.html</link>
					<comments>https://www.chandrikadaily.com/cpm-attack-against-congress-office-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 01 Sep 2020 03:12:01 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[rss-cpm attack]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=149427</guid>

					<description><![CDATA[തിരുവനന്തപുരം: സംസ്ഥാനത്ത് കോണ്&#x200d;ഗ്രസ് ഓഫീസുകള്&#x200d;ക്ക് നേരെ സിപിഎം ആക്രമണം. തിരുവനന്തപുരത്ത് സി.പി.എം-കോണ്&#x200d;ഗ്രസ് സംഘര്&#x200d;ഷവുമുണ്ടായി. തേമ്പാംമൂട് കൊലപാതകത്തില്&#x200d; പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവര്&#x200d;ത്തകര്&#x200d; നടത്തിയ മാര്&#x200d;ച്ചാണ് സംഘര്&#x200d;ഷത്തിലേക്ക് നയിച്ചത്. വെഞ്ഞാറമൂട് ഉള്&#x200d;പ്പെടെ നിരവധി സ്ഥലങ്ങളില്&#x200d; കോണ്&#x200d;ഗ്രസ് ഓഫീസുകള്&#x200d;ക്ക് നേരെ ആക്രമണമുണ്ടായി. വെമ്പായം പഞ്ചായത്തില്&#x200d; ഇന്ന് യു.ഡി.എഫ് ഹര്&#x200d;ത്താല്&#x200d; പ്രഖ്യാപിച്ചു. കന്യാകുളങ്ങരയിലെ കോണ്&#x200d;ഗ്രസ് ഓഫീസ് ഇന്നലെ ഡി.വൈ.എഫ്.ഐ കല്ലെറിഞ്ഞു തകര്&#x200d;ത്തു. കൊല്ലപ്പെട്ട മിഥിലാജിന്റെ മൃതദേഹവുമായി പ്രവര്&#x200d;ത്തകര്&#x200d; വെമ്പായത്ത് എത്തിയതിന് പിന്നാലെയാണ് കോണ്&#x200d;ഗ്രസ് ഓഫീസിന് നേരെ ആക്രമണം നടന്നത്. അക്രമത്തില്&#x200d; പ്രതിഷേധിച്ച് ഇന്ന് [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: സംസ്ഥാനത്ത് കോണ്&#x200d;ഗ്രസ് ഓഫീസുകള്&#x200d;ക്ക് നേരെ സിപിഎം ആക്രമണം. തിരുവനന്തപുരത്ത് സി.പി.എം-കോണ്&#x200d;ഗ്രസ് സംഘര്&#x200d;ഷവുമുണ്ടായി. തേമ്പാംമൂട് കൊലപാതകത്തില്&#x200d; പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവര്&#x200d;ത്തകര്&#x200d; നടത്തിയ മാര്&#x200d;ച്ചാണ് സംഘര്&#x200d;ഷത്തിലേക്ക് നയിച്ചത്. വെഞ്ഞാറമൂട് ഉള്&#x200d;പ്പെടെ നിരവധി സ്ഥലങ്ങളില്&#x200d; കോണ്&#x200d;ഗ്രസ് ഓഫീസുകള്&#x200d;ക്ക് നേരെ ആക്രമണമുണ്ടായി. വെമ്പായം പഞ്ചായത്തില്&#x200d; ഇന്ന് യു.ഡി.എഫ് ഹര്&#x200d;ത്താല്&#x200d; പ്രഖ്യാപിച്ചു.</p>
<p>കന്യാകുളങ്ങരയിലെ കോണ്&#x200d;ഗ്രസ് ഓഫീസ് ഇന്നലെ ഡി.വൈ.എഫ്.ഐ കല്ലെറിഞ്ഞു തകര്&#x200d;ത്തു. കൊല്ലപ്പെട്ട മിഥിലാജിന്റെ മൃതദേഹവുമായി പ്രവര്&#x200d;ത്തകര്&#x200d; വെമ്പായത്ത് എത്തിയതിന് പിന്നാലെയാണ് കോണ്&#x200d;ഗ്രസ് ഓഫീസിന് നേരെ ആക്രമണം നടന്നത്. അക്രമത്തില്&#x200d; പ്രതിഷേധിച്ച് ഇന്ന് രാവിലെ ആറുമുതല്&#x200d; വൈകിട്ട് ആറുവരെ പഞ്ചായത്തില്&#x200d; യു.ഡി.എഫ് ഹര്&#x200d;ത്താല്&#x200d; പ്രഖ്യാപിച്ചിട്ടുണ്ട്. വെഞ്ഞാറമൂട് ഓഫീസ് ആക്രമിച്ച സംഘം ഓഫീസ് കത്തിക്കുകയും ചെയ്തു.</p>
<p>കാട്ടാക്കടയില്&#x200d; കോണ്&#x200d;ഗ്രസ് ഓഫീസിന് നേരെ കല്ലേറ് നടന്നു. ഇതില്&#x200d; പ്രതിഷേധിച്ച് പൂവച്ചല്&#x200d; മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്&#x200d; റോഡ് ഉപരോധിച്ചു. വട്ടിയൂര്&#x200d;ക്കാവിലും ഡി.വൈ.എഫ്.ഐ പ്രവര്&#x200d;ത്തകര്&#x200d; കോണ്&#x200d;ഗ്രസ് ഓഫീസ് ആക്രമിച്ചിരുന്നു</p>
<p>കോഴിക്കോട് നാദാപുരത്തും കോണ്&#x200d;ഗ്രസ് ഓഫീസിന് നേരെ ബോംബ് ആക്രമണമുണ്ടായി. കല്ലാച്ചി കോര്&#x200d;ട്ട് റോഡിലെ കെട്ടിടത്തിലെ മൂന്നാം നിലയിലെ ഓഫീസിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്&#x200d; കെട്ടിടത്തിന്റെ ജനലുകള്&#x200d;ക്ക് ഉള്&#x200d;പ്പെടെ കേടുപാടുകള്&#x200d; സംഭവിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cpm-attack-against-congress-office-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ക്രൂരതകള്&#x200d; ചെയ്തിട്ടും പശ്ചാത്തപിക്കാത്ത ഏക പാര്&#x200d;ട്ടി കണ്ണൂരിലെ സി.പി.എമ്മാണ്&#8217;; ഏകെ. ആന്റണി</title>
		<link>https://www.chandrikadaily.com/ak-antony-about-shuhaib-murder-cpm-news.html</link>
					<comments>https://www.chandrikadaily.com/ak-antony-about-shuhaib-murder-cpm-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 08 Apr 2018 10:00:54 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[AK ANTONY]]></category>
		<category><![CDATA[cpm terror]]></category>
		<category><![CDATA[rss-cpm attack]]></category>
		<category><![CDATA[shuhaib murder]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=79162</guid>

					<description><![CDATA[കണ്ണൂര്&#x200d;: യൂത്ത് കോണ്&#x200d;ഗ്രസ്സ് പ്രവര്&#x200d;ത്തകനായ ശുഹൈബിനെ കൊന്നവരെയല്ല കണ്ടെത്തേണ്ടത് കൊല്ലിച്ചവരെയും പിടികൂടണമെന്ന് മുതിര്&#x200d;ന്ന കോണ്&#x200d;ഗ്രസ് നേതാവ് ഏ.കെ ആന്റണി. ശുഹൈബിന്റെ കുടുംബത്തെ സന്ദര്&#x200d;ശിച്ചപ്പോഴാണ് ആന്റണി തന്റെ നിലപാട് വ്യക്തമാക്കിയത്. ശുഹൈബിന്റെ കൊലപാതകത്തില്&#x200d; ഉന്നതരായ സി.പി.എം നേതാക്കള്&#x200d;ക്ക് പങ്കുണ്ടെന്ന് ആന്റണി പറഞ്ഞു. നിലവില്&#x200d; സംസ്ഥാന പൊലീസ് നടത്തുന്ന അന്വേഷണം തൃപ്തികരമായി തോന്നുന്നില്ല. ക്രൂരതകള്&#x200d; ചെയ്തിട്ടും പശ്ചാത്തപിക്കാത്ത ഇന്ത്യയിലെ ഏക പാര്&#x200d;ട്ടി കണ്ണൂരിലെ സി.പി.എമ്മാണ്. വികാരാവേശത്തില്&#x200d; പലപ്പോഴും കൊലപാതകങ്ങള്&#x200d; ഉണ്ടാകാറുണ്ട്. എന്നാല്&#x200d;, ഈ കൊലപാതകത്തിന് പിന്നില്&#x200d; ഗൂഢാലോചനയുണ്ട്. ഉന്നതങ്ങളില്&#x200d; ഉള്&#x200d;പ്പെടെ [&#8230;]]]></description>
										<content:encoded><![CDATA[<p>കണ്ണൂര്&#x200d;: യൂത്ത് കോണ്&#x200d;ഗ്രസ്സ് പ്രവര്&#x200d;ത്തകനായ ശുഹൈബിനെ കൊന്നവരെയല്ല കണ്ടെത്തേണ്ടത് കൊല്ലിച്ചവരെയും പിടികൂടണമെന്ന് മുതിര്&#x200d;ന്ന കോണ്&#x200d;ഗ്രസ് നേതാവ് ഏ.കെ ആന്റണി. ശുഹൈബിന്റെ കുടുംബത്തെ സന്ദര്&#x200d;ശിച്ചപ്പോഴാണ് ആന്റണി തന്റെ നിലപാട് വ്യക്തമാക്കിയത്.</p>
<p>ശുഹൈബിന്റെ കൊലപാതകത്തില്&#x200d; ഉന്നതരായ സി.പി.എം നേതാക്കള്&#x200d;ക്ക് പങ്കുണ്ടെന്ന് ആന്റണി പറഞ്ഞു. നിലവില്&#x200d; സംസ്ഥാന പൊലീസ് നടത്തുന്ന അന്വേഷണം തൃപ്തികരമായി തോന്നുന്നില്ല. ക്രൂരതകള്&#x200d; ചെയ്തിട്ടും പശ്ചാത്തപിക്കാത്ത ഇന്ത്യയിലെ ഏക പാര്&#x200d;ട്ടി കണ്ണൂരിലെ സി.പി.എമ്മാണ്.</p>
<p>വികാരാവേശത്തില്&#x200d; പലപ്പോഴും കൊലപാതകങ്ങള്&#x200d; ഉണ്ടാകാറുണ്ട്. എന്നാല്&#x200d;, ഈ കൊലപാതകത്തിന് പിന്നില്&#x200d; ഗൂഢാലോചനയുണ്ട്. ഉന്നതങ്ങളില്&#x200d; ഉള്&#x200d;പ്പെടെ കരുതിക്കൂട്ടി ഗൂഢാലോചന നടത്തി നടത്തിയ ആക്രമണമാണിത്. കക്ഷിരാഷ്ട്രീയ ജാതി മത വികാരങ്ങള്&#x200d;ക്ക് അതീതമായി കേരള സമൂഹം ഒന്നടങ്കം അപലപിച്ചതാണ് ഈ കൊലപാതകമെന്നും ആന്റണി കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ak-antony-about-shuhaib-murder-cpm-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കണ്ണൂര്&#x200d; അശാന്തം; അക്രമങ്ങള്&#x200d; സമാധാനയോഗം കഴിഞ്ഞ് മണിക്കൂറുകള്&#x200d;ക്കകം</title>
		<link>https://www.chandrikadaily.com/again-political-attacks-in-kannur-district-news.html</link>
					<comments>https://www.chandrikadaily.com/again-political-attacks-in-kannur-district-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 28 Dec 2017 11:10:47 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[kannur cpm-rss]]></category>
		<category><![CDATA[KERALA POLICE]]></category>
		<category><![CDATA[political crime]]></category>
		<category><![CDATA[political murder]]></category>
		<category><![CDATA[rss-cpm attack]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=61690</guid>

					<description><![CDATA[എപി താജുദ്ദീന്&#x200d; കണ്ണൂര്&#x200d;: കണ്ണൂരില്&#x200d; സമാധാനയോഗതീരുമാനത്തിന് ഒരു രാത്രിയുടെ ആയുസ്സ് പോലുമില്ല. വൈകുന്നേരം കലക്‌ടേറ്റില്&#x200d; ചേര്&#x200d;ന്ന സമാധാനയോഗത്തില്&#x200d; സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജനും ബിജെപി ജില്ലാ പ്രസിഡണ്ട് കെ.രഞ്ജിത്തും ആര്&#x200d;എസ്എസിനെ പ്രതിനിധീകരിച്ചെത്തിയ വത്സന്&#x200d; തില്ലങ്കേരിയും ജില്ലയില്&#x200d; സമാധാനമുണ്ടാക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ ശ്രമങ്ങള്&#x200d;ക്ക് പൂര്&#x200d;ണ പിന്തുണ വാഗ്ദാനം ചെയ്ത് പിരിഞ്ഞതായിരുന്നു. എന്നാല്&#x200d; രാത്രി പുലര്&#x200d;ന്നത് അക്രമപരമ്പരകളോടെ. രാത്രി ഒമ്പതോടെ സിപിഎമ്മുകാര്&#x200d; പയ്യന്നൂര്&#x200d; കവ്വായിയില്&#x200d; മുസ്‌ലിം ലീഗുകാരെ അക്രമിക്കുകയും ബോംബെറിയുകയും ചെയ്തുകൊണ്ടാണ് സമാധാന ലംഘനം ഉദ്ഘാടനം ചെയ്തത്. പുലരും [&#8230;]]]></description>
										<content:encoded><![CDATA[<p><strong>എപി താജുദ്ദീന്&#x200d;</strong></p>
<p>കണ്ണൂര്&#x200d;: കണ്ണൂരില്&#x200d; സമാധാനയോഗതീരുമാനത്തിന് ഒരു രാത്രിയുടെ ആയുസ്സ് പോലുമില്ല. വൈകുന്നേരം കലക്‌ടേറ്റില്&#x200d; ചേര്&#x200d;ന്ന സമാധാനയോഗത്തില്&#x200d; സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജനും ബിജെപി ജില്ലാ പ്രസിഡണ്ട് കെ.രഞ്ജിത്തും ആര്&#x200d;എസ്എസിനെ പ്രതിനിധീകരിച്ചെത്തിയ വത്സന്&#x200d; തില്ലങ്കേരിയും ജില്ലയില്&#x200d; സമാധാനമുണ്ടാക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ ശ്രമങ്ങള്&#x200d;ക്ക് പൂര്&#x200d;ണ പിന്തുണ വാഗ്ദാനം ചെയ്ത് പിരിഞ്ഞതായിരുന്നു. എന്നാല്&#x200d; രാത്രി പുലര്&#x200d;ന്നത് അക്രമപരമ്പരകളോടെ.</p>
<p>രാത്രി ഒമ്പതോടെ സിപിഎമ്മുകാര്&#x200d; പയ്യന്നൂര്&#x200d; കവ്വായിയില്&#x200d; മുസ്‌ലിം ലീഗുകാരെ അക്രമിക്കുകയും ബോംബെറിയുകയും ചെയ്തുകൊണ്ടാണ് സമാധാന ലംഘനം ഉദ്ഘാടനം ചെയ്തത്. പുലരും വരെ അവര്&#x200d; 12 വാഹനങ്ങളും എട്ടു വീടുകളും മുസ്‌ലിം ലീഗ് ഓഫീസുകളും അവര്&#x200d; തകര്&#x200d;ത്തു. നിരവധി ലീഗ് പ്രവര്&#x200d;ത്തകെ മാരകമായി വെട്ടിപരിക്കേല്&#x200d;പിച്ചു. കൊടിമരം സ്ഥാപിച്ചതുമായി ബന്ധപ്പെട്ട പ്രശ്‌നമാണിവിടെ വന്&#x200d; ആക്രമമായി മാറിയത്.</p>
<p>സമാധാന യോഗത്തില്&#x200d; നല്&#x200d;കിയ ഉറപ്പ് വകവെക്കാതെ ബിജെപിയും പുലരും മുമ്പ് തന്നെ കളത്തിലിറങ്ങി. പാനൂര്&#x200d; കൂറ്റേരിയിലെ സിപിഎം പ്രവര്&#x200d;ത്തകന്&#x200d; കാട്ടിന്റവിട ചന്ദ്രനെയാണ് ബിജെപിയുടെ കഠാരക്കിരയായത്. മൊകേരി ക്ഷീരോല്&#x200d;പാദക സഹകരണ സംഘം ജീവനക്കാരനുമായ ചന്ദ്രന്&#x200d; പാല്&#x200d; വിതരണത്തിനിടെയായാണ് ആക്രമിക്കപ്പെട്ടത്. ഇരു കാലുകളും അറ്റുതൂങ്ങിയ നിലയില്&#x200d; പോലീസാണ് ചന്ദ്രനെ തലശ്ശേരി സഹകരണ ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചത്.</p>
<p>മട്ടന്നൂര്&#x200d;, പാനൂര്&#x200d;, കരിരൂര്&#x200d; പ്രദേശങ്ങളില്&#x200d; ഏതാനും ദിവസമായി നിലനില്&#x200d;ക്കുന്ന അക്രമങ്ങളെ തുടര്&#x200d;ന്നായിരുന്നു ജില്ലാ കലക്ടര്&#x200d; മിര്&#x200d; മുഹമ്മദലിയും ജില്ലാ പോലീസ് മേധാവി ജി ശിവവിക്രമും സമാധാനയോഗം വിളിച്ചിരുന്നത്. കണ്ണൂരില്&#x200d; സമാധാനം തകര്&#x200d;ന്നതായി ചൂണ്ടിക്കാട്ടി ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്&#x200d; ഗവര്&#x200d;ണറെ കണ്ട് നിവേദനവും നല്&#x200d;കിയിരുന്നു. എന്നാല്&#x200d; നേതാക്കള്&#x200d; ഒരു ഭാഗത്ത് സമാധാനം ആഹ്വാനം ചെയ്യുകയും മറുഭാഗത്ത് ആക്രമത്തിന് നേതൃത്വം നല്&#x200d;കുകയും ചെയ്യുന്ന കാഴ്ചയാണ് കണ്ണൂര്&#x200d; ജില്ലയില്&#x200d; കാണുന്നത്. കണ്ണൂര്&#x200d; ജില്ലയില്&#x200d; രാഷ്ട്രീയ ആക്രമങ്ങള്&#x200d; ഏറ്റവും കൂടുതല്&#x200d; നടക്കുന്നതും ഏറ്റവും കൂടുതല്&#x200d; പേര്&#x200d; കൊല്ലപ്പെട്ടതും ഡിസംബര്&#x200d; മാസത്തിലാണ്. ജീവനെടുത്തില്ലെങ്കിലും പതിവു പോലെ ഈ ഡിസംബറിലും സിപിഎമ്മും ബിജെപിയും ആക്രമങ്ങളുടെ ഉത്സവതിമിര്&#x200d;പ്പില്&#x200d; തന്നെയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/again-political-attacks-in-kannur-district-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രധാന ദിനപത്രങ്ങളുടെ ഡല്‍ഹി എഡിഷനില്‍ സംസ്ഥാനത്തിന്റെ &#8216;കേരളം നമ്പര്‍ വണ്‍&#8217; പത്രപ്പരസ്യം</title>
		<link>https://www.chandrikadaily.com/what-make-kerala-number-one-kerala-gov-adv-delhi-edition-news.html</link>
					<comments>https://www.chandrikadaily.com/what-make-kerala-number-one-kerala-gov-adv-delhi-edition-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 07 Aug 2017 08:04:47 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ldf_government]]></category>
		<category><![CDATA[pinarayi vijayan]]></category>
		<category><![CDATA[rss-cpm attack]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=39206</guid>

					<description><![CDATA[ന്യൂഡല്‍ഹി: ദേശീയ ചര്‍ച്ചയായ സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതക വിവാദത്തിന് പത്രപരസ്യത്തിലൂടെ മറുപടിയുമായി കേരള സര്‍ക്കാര്‍. രാഷ്ട്രീയ കൊലപാതകത്തിന്റെ പേരില്‍ സംഘപരിവാര്‍ സംഘടനകള്‍ കേരള സര്‍ക്കാറിനെ ദേശീയതലത്തില്‍ പ്രതിക്കൂട്ടിലാക്കാനും രാഷ്ട്രപതി ഭരണത്തിനും ശ്രമിക്കുന്നതിനിടെയാണ് സംസ്ഥാനത്തിന്റെ &#8216;കേരളം നമ്പര്‍ വണ്‍&#8217; പത്രപ്പരസ്യം. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തെ ഒന്നാമതാക്കുന്ന കാര്യങ്ങളെ ഉയര്‍ത്തി കാട്ടിയാണ് പത്രപരസ്യം നല്‍കിയിരിക്കുന്നത്. &#8216;വാട്ട് മൈക്ക് കേരള നമ്പര്‍ വണ്‍&#8217; എന്ന ചോദ്യത്തോടെ പ്രധാന ദിനപത്രങ്ങളുടെ ഡല്‍ഹി എഡിഷനിലാണ്  മുഴുവന്‍ പേജ് പരസ്യം പ്രത്യക്ഷപ്പെട്ടത്. കേരളത്തിലെ [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ദേശീയ ചര്&#x200d;ച്ചയായ സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതക വിവാദത്തിന് പത്രപരസ്യത്തിലൂടെ മറുപടിയുമായി കേരള സര്&#x200d;ക്കാര്&#x200d;. രാഷ്ട്രീയ കൊലപാതകത്തിന്റെ പേരില്&#x200d; സംഘപരിവാര്&#x200d; സംഘടനകള്&#x200d; കേരള സര്&#x200d;ക്കാറിനെ ദേശീയതലത്തില്&#x200d; പ്രതിക്കൂട്ടിലാക്കാനും രാഷ്ട്രപതി ഭരണത്തിനും ശ്രമിക്കുന്നതിനിടെയാണ് സംസ്ഥാനത്തിന്റെ &#8216;കേരളം നമ്പര്&#x200d; വണ്&#x200d;&#8217; പത്രപ്പരസ്യം.</p>
<p>രാജ്യത്തെ മറ്റു സംസ്ഥാനങ്ങളില്&#x200d; നിന്നും കേരളത്തെ ഒന്നാമതാക്കുന്ന കാര്യങ്ങളെ ഉയര്&#x200d;ത്തി കാട്ടിയാണ് പത്രപരസ്യം നല്&#x200d;കിയിരിക്കുന്നത്.<br />
&#8216;വാട്ട് മൈക്ക് കേരള നമ്പര്&#x200d; വണ്&#x200d;&#8217; എന്ന ചോദ്യത്തോടെ പ്രധാന ദിനപത്രങ്ങളുടെ ഡല്&#x200d;ഹി എഡിഷനിലാണ്  <a href="http://paper.hindustantimes.com/epaper/viewer.aspx">മുഴുവന്&#x200d; പേജ് പരസ്യം</a> പ്രത്യക്ഷപ്പെട്ടത്.</p>
<p><img loading="lazy" class="alignnone wp-image-39215 size-full" src="https://www.chandrikadaily.com/wp-content/uploads/2017/08/add.jpg" alt="add" width="1172" height="710" srcset="https://www.chandrikadaily.com/wp-content/uploads/2017/08/add.jpg 1172w, https://www.chandrikadaily.com/wp-content/uploads/2017/08/add-300x182.jpg 300w, https://www.chandrikadaily.com/wp-content/uploads/2017/08/add-768x465.jpg 768w, https://www.chandrikadaily.com/wp-content/uploads/2017/08/add-1024x620.jpg 1024w, https://www.chandrikadaily.com/wp-content/uploads/2017/08/add-696x422.jpg 696w, https://www.chandrikadaily.com/wp-content/uploads/2017/08/add-1068x647.jpg 1068w, https://www.chandrikadaily.com/wp-content/uploads/2017/08/add-693x420.jpg 693w" sizes="(max-width: 1172px) 100vw, 1172px" /></p>
<p>കേരളത്തിലെ മികവുകള്&#x200d; ഉയര്&#x200d;ത്തിക്കാട്ടുന്ന പരസ്യം സംസ്ഥാനം എത്തിച്ചേര്&#x200d;ന്ന അടിസ്ഥാന സൗകര്യങ്ങളേയും സാമൂഹിക അന്തരീക്ഷത്തേയും പ്രകീര്&#x200d;ത്തിക്കുന്നതാണ്. ക്രമസമാധാനം, മതസൗഹാര്&#x200d;ദ്ദം, വിദ്യാഭ്യാസം, ആരോഗ്യം, പാര്&#x200d;പ്പിട പദ്ധതി തുടങ്ങിയ മേഖലകളിലെ കേരളത്തിന്റെ നേട്ടങ്ങള്&#x200d; ചൂണ്ടിക്കാണിച്ചാണ് പരസ്യം.</p>
<p><img loading="lazy" class="alignnone wp-image-39218 size-full" src="https://www.chandrikadaily.com/wp-content/uploads/2017/08/dd.jpg" alt="dd" width="1163" height="515" srcset="https://www.chandrikadaily.com/wp-content/uploads/2017/08/dd.jpg 1163w, https://www.chandrikadaily.com/wp-content/uploads/2017/08/dd-300x133.jpg 300w, https://www.chandrikadaily.com/wp-content/uploads/2017/08/dd-768x340.jpg 768w, https://www.chandrikadaily.com/wp-content/uploads/2017/08/dd-1024x453.jpg 1024w, https://www.chandrikadaily.com/wp-content/uploads/2017/08/dd-696x308.jpg 696w, https://www.chandrikadaily.com/wp-content/uploads/2017/08/dd-1068x473.jpg 1068w, https://www.chandrikadaily.com/wp-content/uploads/2017/08/dd-948x420.jpg 948w" sizes="(max-width: 1163px) 100vw, 1163px" /></p>
<p>എ.ഡി.ബി റിപ്പോര്&#x200d;ട്ട് പ്രതിപാദിച്ച് രാജ്യ തലസ്ഥാനമായ ന്യൂഡല്&#x200d;ഹിയെ പോലും പിന്നിലാക്കി കേരളം വളരുന്ന കാര്യവും പരസ്യത്തിലുണ്ട്. അതോടൊപ്പം ജസ്റ്റിസ് കെ.ടി തോമസ്, പ്രമുഖ നടന്&#x200d; കമല്&#x200d; ഹാസന്&#x200d;, ആത്മീയ നേതാവ് ശ്രീം എം എന്നിവര്&#x200d; കേരളത്തെ സംബന്ധിച്ച് പറഞ്ഞ സവസ്തുതകളും പരസ്യത്തില്&#x200d; ഉള്&#x200d;പ്പെടുത്തിയിട്ടുണ്ട്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/what-make-kerala-number-one-kerala-gov-adv-delhi-edition-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8220;കടക്ക് പുറത്ത്&#8230;&#8221; വിചിത്ര നടപടിയില്‍ മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ</title>
		<link>https://www.chandrikadaily.com/pinarayi-reply-to-media-for-kadak-purath.html</link>
					<comments>https://www.chandrikadaily.com/pinarayi-reply-to-media-for-kadak-purath.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 31 Jul 2017 08:58:25 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[pinarayi vijayan]]></category>
		<category><![CDATA[rss-cpm attack]]></category>
		<category><![CDATA[tvm rss cpm]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=38058</guid>

					<description><![CDATA[തലസ്ഥാനത്തെ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ സാഹചര്യത്തില്‍ മസ്‌ക്കറ്റ് ഹോട്ടലില്‍ നടത്തിയ സമാധാന ചര്‍ച്ച റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ പുറത്താക്കിയ നടപടിക്ക് വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പിണറായിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക് പേജിലൂടെയാണ് മാധ്യമങ്ങളോട് &#8216;കടക്ക് പുറത്ത്&#8217; എന്ന ആക്രോഷത്തിന് മറുപടി എത്തിയത്. നേരത്തെ യോഗ ശേഷം മുഖ്യമന്ത്രിയോട് നിരവധി തവണ മാധ്യമപ്രവര്‍ത്തകര്‍ വിശദീകരണം തേടിയെങ്കിലും പിണറായി മിണ്ടിയിരുന്നില്ല. മാധ്യമപ്രവർത്തകരെ ചർച്ചക്ക് ക്ഷണിച്ചിരുന്നില്ലെന്നാണ് യോഗതീരുമാനങ്ങൾ വിശദീകരിക്കുന്ന ഫേസ്ബുക് പോസ്റ്റില്‍ പിണറായി വ്യക്തമാക്കുന്നത് &#8220;&#8230;&#8230;തിങ്കളാഴ്ച്ച മസ്ക്കറ്റ് ഹോട്ടലിൽ നടത്തിയ ചർച്ചയിലേക്ക് മാധ്യമ പ്രവർത്തകരെ [&#8230;]]]></description>
										<content:encoded><![CDATA[<p>തലസ്ഥാനത്തെ രാഷ്ട്രീയ സംഘര്&#x200d;ഷങ്ങളുടെ സാഹചര്യത്തില്&#x200d; മസ്‌ക്കറ്റ് ഹോട്ടലില്&#x200d; നടത്തിയ സമാധാന ചര്&#x200d;ച്ച റിപ്പോര്&#x200d;ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്&#x200d;ത്തകരെ പുറത്താക്കിയ നടപടിക്ക് വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്&#x200d;. പിണറായിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക് പേജിലൂടെയാണ് മാധ്യമങ്ങളോട് &#8216;കടക്ക് പുറത്ത്&#8217; എന്ന ആക്രോഷത്തിന് മറുപടി എത്തിയത്. നേരത്തെ യോഗ ശേഷം മുഖ്യമന്ത്രിയോട് നിരവധി തവണ മാധ്യമപ്രവര്&#x200d;ത്തകര്&#x200d; വിശദീകരണം തേടിയെങ്കിലും പിണറായി മിണ്ടിയിരുന്നില്ല.</p>
<p>മാധ്യമപ്രവർത്തകരെ ചർച്ചക്ക് ക്ഷണിച്ചിരുന്നില്ലെന്നാണ് യോഗതീരുമാനങ്ങൾ വിശദീകരിക്കുന്ന ഫേസ്ബുക് പോസ്റ്റില്&#x200d; പിണറായി വ്യക്തമാക്കുന്നത്</p>
<p>&#8220;&#8230;&#8230;തിങ്കളാഴ്ച്ച മസ്ക്കറ്റ് ഹോട്ടലിൽ നടത്തിയ ചർച്ചയിലേക്ക് മാധ്യമ പ്രവർത്തകരെ ക്ഷണിച്ചിരുന്നില്ല. യോഗത്തിന്റെ ആദ്യ ദൃശ്യങ്ങൾ എടുക്കാൻ പോലും ആർക്കും മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് അറിയിപ്പ് നൽകിയിരുന്നില്ല. മാധ്യമ പ്രവർത്തകരുടെ സാന്നിധ്യത്തിൽ ഇത്തരമൊരു ചർച്ച നടത്തുക അപ്രായോഗികമാണ്. രാഷ്ട്രീയ പാർട്ടി നേതാക്കളോടൊപ്പം അവിടെ എത്തുമ്പോൾ യോഗം നടക്കേണ്ട ഹാളിനകത്തായിരുന്നു മാധ്യമ പ്രവർത്തകർ. അതു കൊണ്ടാണ് അവരോട് പുറത്തു പോകാൻ പറഞ്ഞത്. അതല്ലാത്ത ഒരർത്ഥവും അതിനില്ല. യോഗത്തിനു ശേഷം മാധ്യമ പ്രവർത്തകരെ കണ്ട് ചർച്ചയുടെ വിശദാംശങ്ങൾ നൽകിയിട്ടുണ്ട്.&#8221; ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ മുഖ്യമന്ത്രി വ്യക്തമാക്കി.</p>
<p><strong>പോസ്റ്റിന്റെ പൂര്&#x200d;ണ രൂപം&#8230;</strong></p>
<p><iframe loading="lazy" style="border: none; overflow: hidden;" src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FPinarayiVijayan%2Fposts%2F1451635781594914&amp;width=500" width="500" height="345" frameborder="0" scrolling="no"></iframe></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pinarayi-reply-to-media-for-kadak-purath.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8221;കടക്ക് പുറത്ത്&#8221; മാധ്യമങ്ങളോട് സമനില തെറ്റി പിണറായി</title>
		<link>https://www.chandrikadaily.com/pinarayi-against-media-at-tvm.html</link>
					<comments>https://www.chandrikadaily.com/pinarayi-against-media-at-tvm.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 31 Jul 2017 04:48:14 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[pinarayi vijayan]]></category>
		<category><![CDATA[rss-cpm attack]]></category>
		<category><![CDATA[tvm rss cpm]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=38007</guid>

					<description><![CDATA[തിരുവനന്തപുരം: തലസ്ഥാനത്ത് സമാധാനം പുനസ്ഥാനപിക്കുന്നതിനായി വിളിച്ചുചേര്‍ത്ത പ്രത്യേക യോഗത്തില്‍ മാധ്യമങ്ങളോട് സമനില തെറ്റി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ ബി.ജെ.പി-സി.പി.എം സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ആര്‍.എസ്.എസ്-ബി.ജെ.പി നേതാക്കളുമായി നടക്കുന്ന ചര്‍ച്ചയ്ക്ക് എത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗ സ്ഥലത്ത് കണ്ട മാധ്യമങ്ങളോടാണ് സമനിലതെറ്റി പെരുമാറിയത്. യോഗ സ്ഥലത്തെ മാധ്യമ പ്രവര്‍ത്തകരോട് കടക്ക് പുറത്ത് എന്ന് ആക്രോഷിക്കുകയായിരുന്നു മുഖ്യമന്ത്രി. ചര്‍ച്ച നടക്കുന്ന തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിലെ കോണ്‍ഫറന്‍സ് മുറിയിലേക്ക് എത്തിയ മുഖ്യമന്ത്രി, അകത്തു ദൃശ്യങ്ങള്‍ പകര്‍ത്താന്‍ നില്‍ക്കുന്ന മാധ്യമപ്രവര്‍ത്തകരോട് അപ്രതീക്ഷിതമായി [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: തലസ്ഥാനത്ത് സമാധാനം പുനസ്ഥാനപിക്കുന്നതിനായി വിളിച്ചുചേര്&#x200d;ത്ത പ്രത്യേക യോഗത്തില്&#x200d; മാധ്യമങ്ങളോട് സമനില തെറ്റി മുഖ്യമന്ത്രി പിണറായി വിജയന്&#x200d;. സംസ്ഥാനത്തെ ബി.ജെ.പി-സി.പി.എം സംഘര്&#x200d;ഷങ്ങളുടെ പശ്ചാത്തലത്തില്&#x200d; ആര്&#x200d;.എസ്.എസ്-ബി.ജെ.പി നേതാക്കളുമായി നടക്കുന്ന ചര്&#x200d;ച്ചയ്ക്ക് എത്തിയ മുഖ്യമന്ത്രി പിണറായി വിജയന്&#x200d; യോഗ സ്ഥലത്ത് കണ്ട മാധ്യമങ്ങളോടാണ് സമനിലതെറ്റി പെരുമാറിയത്. യോഗ സ്ഥലത്തെ മാധ്യമ പ്രവര്&#x200d;ത്തകരോട് കടക്ക് പുറത്ത് എന്ന് ആക്രോഷിക്കുകയായിരുന്നു മുഖ്യമന്ത്രി.</p>
<p>ചര്&#x200d;ച്ച നടക്കുന്ന തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിലെ കോണ്&#x200d;ഫറന്&#x200d;സ് മുറിയിലേക്ക് എത്തിയ മുഖ്യമന്ത്രി, അകത്തു ദൃശ്യങ്ങള്&#x200d; പകര്&#x200d;ത്താന്&#x200d; നില്&#x200d;ക്കുന്ന മാധ്യമപ്രവര്&#x200d;ത്തകരോട് അപ്രതീക്ഷിതമായി രോഷം പ്രകടിപ്പിക്കുകയായിരുന്നു.</p>
<p>മുറിയില്&#x200d; മാധ്യമപ്രവര്&#x200d;ത്തകരെ കണ്ട പിണറായി മാധ്യമപ്രവര്&#x200d;ത്തകരോട് പുറത്തിറങ്ങാന്&#x200d; നിര്&#x200d;ദേശിക്കുകയായിരുന്നു. ഇവരെ ആരാണ് ഉള്ളിലേക്കു കടത്തിവിട്ടതെന്ന് മാസ്‌കറ്റ് ഹോട്ടലിന്റെ മാനേജരോടു മുഖ്യമന്ത്രി ദേഷ്യത്തോടെ ആരാഞ്ഞു. മുഖ്യമന്ത്രിയുടെ നിര്&#x200d;ദേശത്തെ തുടര്&#x200d;ന്ന് ഉടനെ മാധ്യമപ്രവര്&#x200d;ത്തകര്&#x200d; പുറത്തിറങ്ങിയപ്പോള്&#x200d; &#8216;കടക്കൂ പുറത്ത്&#8217; എന്നും പിണറായി ആക്രോശിക്കുകയായിരുന്നു.</p>
<p>സാധാരണ, സമാധാന ചര്&#x200d;ച്ചകളും മറ്റും ആരംഭിക്കുന്നതിനു മുന്നോടിയായി നേതാക്കള്&#x200d; ഒരുമിച്ച് ഇരിക്കുന്നതിന്റെ ദൃശ്യങ്ങള്&#x200d; പകര്&#x200d;ത്തിയ ശേഷം ചര്&#x200d;ച്ച ആരംഭിക്കുന്നതിന് തൊട്ടുമുന്&#x200d;പാണ് മാധ്യമങ്ങള്&#x200d; മുറിവിട്ട് ഇറങ്ങാറുള്ളത്. ഇങ്ങനെ ദൃശ്യങ്ങള്&#x200d; പകര്&#x200d;ത്താന്&#x200d; മാധ്യമങ്ങളെ അനുവദിക്കാറുണ്ട്. പിന്നീടു ചര്&#x200d;ച്ച തുടങ്ങുമ്പോള്&#x200d; അവരെ പുറത്തിറക്കുകയും ചെയ്യും. ഇവിടെ, മുറിയില്&#x200d; മാധ്യമപ്രവര്&#x200d;ത്തകര്&#x200d; ഉണ്ടെന്നറിഞ്ഞ മുഖ്യമന്ത്രി അസ്വസ്ഥനാവുകയായിരുന്നു. അതേസമയം, സമാധാന ചര്&#x200d;ച്ച പുരോഗമിക്കുകയാണ്.</p>
<p>ഇന്ന് രാവിലെ 10ന് മുഖ്യമന്ത്രിയുടെ ഓഫീസിലായിരുന്നു ചര്&#x200d;ച്ച. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്&#x200d;, ഒ രാജഗോപാല്&#x200d; എം.എല്&#x200d;.എ, ആര്&#x200d;.എസ്.എസ് നേതാവ് പി ഗോപാലന്&#x200d;കുട്ടി തുടങ്ങിയവര്&#x200d; ചര്&#x200d;ച്ചയില്&#x200d; പങ്കെടുത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pinarayi-against-media-at-tvm.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സംഘര്‍ഷം പടരാതിരിക്കാന്‍ സംയുക്തമായ നടപടിയെന്ന് മുഖ്യമന്ത്രി</title>
		<link>https://www.chandrikadaily.com/pinarayi-talks-rss-cpm-issue-at-tvm.html</link>
					<comments>https://www.chandrikadaily.com/pinarayi-talks-rss-cpm-issue-at-tvm.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 31 Jul 2017 04:27:39 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[bjp-cpm]]></category>
		<category><![CDATA[pinarayi vijayan]]></category>
		<category><![CDATA[rss-cpm attack]]></category>
		<category><![CDATA[tvm rss cpm]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=38003</guid>

					<description><![CDATA[തിരുവനന്തപുരം: സംഘര്‍ഷം പടരാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളുന്നതിന് സി.പി.എമ്മും ബി.ജെ.പിയും സംയുക്തമായി തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരാളുടെ ജീവനടുത്ത തലസ്ഥാനത്തെ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ചേര്‍ന്ന സമാധാന യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്തെ ബി.ജെ.പി-സി.പി.എം അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ആര്‍.എസ്.എസ്-ബി.ജെ.പി നേതാക്കളുമായി ആയിരുന്നു മുഖ്യമന്ത്രിയുടെ ചര്‍ച്ച. സംഘര്‍ഷം തടയുന്നതിന് ഇരു കൂട്ടരും അണികളെ ബോധവല്‍ക്കരിക്കാനായി നടപടികള്‍ സ്വീകരിക്കും. അക്രമ സംഭവങ്ങളില്‍നിന്നും ബന്ധപ്പെട്ട അണികളെ ഒഴിച്ചുനിര്‍ത്താനായി ഇരു കൂട്ടരും ജാഗ്രത പുലര്‍ത്തുമെന്നും പിണറായി പറഞ്ഞു. [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: സംഘര്&#x200d;ഷം പടരാതിരിക്കാന്&#x200d; ആവശ്യമായ നടപടികള്&#x200d; കൈക്കൊള്ളുന്നതിന് സി.പി.എമ്മും ബി.ജെ.പിയും സംയുക്തമായി തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്&#x200d;. ഒരാളുടെ ജീവനടുത്ത തലസ്ഥാനത്തെ രാഷ്ട്രീയ സംഘര്&#x200d;ഷങ്ങളുടെ പശ്ചാത്തലത്തില്&#x200d; ചേര്&#x200d;ന്ന സമാധാന യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.</p>
<p>സംസ്ഥാനത്തെ ബി.ജെ.പി-സി.പി.എം അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്&#x200d; ആര്&#x200d;.എസ്.എസ്-ബി.ജെ.പി നേതാക്കളുമായി ആയിരുന്നു മുഖ്യമന്ത്രിയുടെ ചര്&#x200d;ച്ച.</p>
<p>സംഘര്&#x200d;ഷം തടയുന്നതിന് ഇരു കൂട്ടരും അണികളെ ബോധവല്&#x200d;ക്കരിക്കാനായി നടപടികള്&#x200d; സ്വീകരിക്കും. അക്രമ സംഭവങ്ങളില്&#x200d;നിന്നും ബന്ധപ്പെട്ട അണികളെ ഒഴിച്ചുനിര്&#x200d;ത്താനായി ഇരു കൂട്ടരും ജാഗ്രത പുലര്&#x200d;ത്തുമെന്നും പിണറായി പറഞ്ഞു. തലസ്ഥാനത്ത് ഉണ്ടായ അനിഷ്ട സംഭവങ്ങളുമായി ബന്ധപ്പെട്ട് ആഗസ്ത് 6ന് വൈകിട്ട് മൂന്നു മണിക്ക് സര്&#x200d;വകക്ഷി യോഗം ചേരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.</p>
<p>ഇന്ന് രാവിലെ ചേര്&#x200d;ന്ന ചര്&#x200d;ച്ചയില്&#x200d; മുഖ്യമന്ത്രി പിണറായി വിജയനെ കൂടാതെ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്&#x200d;, ബിജെപി സംസ്ഥാന അധ്യക്ഷന്&#x200d; കുമ്മനം രാജശേഖരന്&#x200d;, ആര്&#x200d;എസ്എസ് പ്രാന്ത കാര്യവാഹക് ഗോപാലന്&#x200d;കുട്ടി മാസ്റ്റര്&#x200d;, ഒ. രാജഗോപാല്&#x200d; എംഎല്&#x200d;എ തുടങ്ങിയവര്&#x200d; പങ്കെടുത്തു.</p>
<p>ഗവര്&#x200d;ണര്&#x200d; പി സദാശിവത്തിന്റെ നിര്&#x200d;ദ്ദേശാനുസരണമാണ് മുഖ്യമന്ത്രിയുടെ സമാധാന ചര്&#x200d;ച്ച.<br />
അക്രമ സംഭവങ്ങളില്&#x200d; വിശദീകരണം തേടി ഗവര്&#x200d;ണര്&#x200d; അസാധാരണമായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെയും ഡി.ജി.പി ലോക്നാഥ് ബഹ്റയെയും രാജ്ഭവനിലേക്ക് വിളിച്ചുവരുത്തിയിരുന്നു. വിഷയത്തില്&#x200d; ഇവരോട് ഗവര്&#x200d;ണറോട് അസംതൃപ്തി അറിയിക്കുകയുമുണ്ടായി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pinarayi-talks-rss-cpm-issue-at-tvm.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സംഘര്‍ഷം തുടരുന്നു; ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു</title>
		<link>https://www.chandrikadaily.com/rss-cpm-attack.html</link>
					<comments>https://www.chandrikadaily.com/rss-cpm-attack.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 29 Jul 2017 16:40:33 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[rss-cpm attack]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=37849</guid>

					<description><![CDATA[തിരുവനന്തപുരത്ത് സിപിഐഎം-ബിജെപി സംഘര്‍ഷം തുടരുന്നു. ആര്‍എസ്എസ് കാര്യവാഹകിന് വെട്ടേറ്റു. ആര്‍എസ്എസ് കാര്യവാഹക് ഇടവക്കോട് രാജേഷിനാണ് വെട്ടേറ്റത്. രാജേഷിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രിയാണ് തിരുവനന്തപുരം നഗരത്തില്‍ സിപിഐഎം-ബിജെപി സംഘര്‍ഷം രൂക്ഷമായത്. സിപിഐഎം പ്രവര്‍ത്തകരുടെ വീടിന് നേരെ ആക്രമണമുണ്ടായി. പിന്നാലെ ബിജെപിയുടെ സംസ്ഥാന സമിതി ഓഫിസും ബിനീഷ് കോടിയേരിയുടെ വീടും ആക്രമിക്കപ്പെട്ടു. ബിജെപി ഓഫിസ് ആക്രമിച്ച സംഘത്തിലെ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ഐപി ബിനു ഉള്‍പ്പെടെ അഞ്ചു സിപിഐഎം പ്രവര്‍ത്തകരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ആക്രമണങ്ങളുമായി ബന്ധപ്പെട്ട് [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരത്ത് സിപിഐഎം-ബിജെപി സംഘര്&#x200d;ഷം തുടരുന്നു. ആര്&#x200d;എസ്എസ് കാര്യവാഹകിന് വെട്ടേറ്റു. ആര്&#x200d;എസ്എസ് കാര്യവാഹക് ഇടവക്കോട് രാജേഷിനാണ് വെട്ടേറ്റത്. രാജേഷിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചു.</p>
<p>വ്യാഴാഴ്ച രാത്രിയാണ് തിരുവനന്തപുരം നഗരത്തില്&#x200d; സിപിഐഎം-ബിജെപി സംഘര്&#x200d;ഷം രൂക്ഷമായത്. സിപിഐഎം പ്രവര്&#x200d;ത്തകരുടെ വീടിന് നേരെ ആക്രമണമുണ്ടായി. പിന്നാലെ ബിജെപിയുടെ സംസ്ഥാന സമിതി ഓഫിസും ബിനീഷ് കോടിയേരിയുടെ വീടും ആക്രമിക്കപ്പെട്ടു.</p>
<p>ബിജെപി ഓഫിസ് ആക്രമിച്ച സംഘത്തിലെ കോര്&#x200d;പ്പറേഷന്&#x200d; കൗണ്&#x200d;സിലര്&#x200d; ഐപി ബിനു ഉള്&#x200d;പ്പെടെ അഞ്ചു സിപിഐഎം പ്രവര്&#x200d;ത്തകരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ആക്രമണങ്ങളുമായി ബന്ധപ്പെട്ട് ആറു ബിജെപി പ്രവര്&#x200d;ത്തകരും അറസ്റ്റിലാണ്. കനത്ത സുരക്ഷയൊരുക്കിയിരിക്കുന്ന നഗരത്തില്&#x200d; നിരോധനാജ്ഞയും നിലവിലുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rss-cpm-attack.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തലശ്ശേരിയില്‍ സിപിഎം പ്രവര്‍ത്തകനു വെട്ടേറ്റു</title>
		<link>https://www.chandrikadaily.com/rss-cpm-attack-thalasheri-shrijan.html</link>
					<comments>https://www.chandrikadaily.com/rss-cpm-attack-thalasheri-shrijan.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 03 Jul 2017 11:36:51 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[rss-cpm attack]]></category>
		<category><![CDATA[shrijan]]></category>
		<category><![CDATA[thalasheri]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=34414</guid>

					<description><![CDATA[തലശ്ശേരി: തലശ്ശേരി നായനാര്‍ റോഡില്‍ സിപിഎം പ്രവര്‍ത്തകനു വെട്ടേറ്റു. എരഞ്ഞോളി സ്വദേശി ശ്രീജന്‍ ബാബുവിനാണ് വെട്ടേറ്റത്. തലയ്ക്കും കാലിനും പരുക്കേറ്റ ശ്രീജേഷിനെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചകഴിഞ്ഞ് രണ്ടരയോടെയായിരുന്നു ആക്രമണം. എരഞ്ഞോളി പഞ്ചായത്ത് പ്രസിഡന്റ് എകെ.രമ്യയുടെ ഭര്‍ത്താവാണ് ശ്രീജന്‍. അക്രമത്തിന് പിന്നില്‍ ആര്‍എസുഎസ്‌കാരാണ് എന്ന് സിപിഎം ആരോപിച്ചു.]]></description>
										<content:encoded><![CDATA[<p>തലശ്ശേരി: തലശ്ശേരി നായനാര്&#x200d; റോഡില്&#x200d; സിപിഎം പ്രവര്&#x200d;ത്തകനു വെട്ടേറ്റു. എരഞ്ഞോളി സ്വദേശി ശ്രീജന്&#x200d; ബാബുവിനാണ് വെട്ടേറ്റത്. തലയ്ക്കും കാലിനും പരുക്കേറ്റ ശ്രീജേഷിനെ തലശ്ശേരി സഹകരണ ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചു.</p>
<p>ഉച്ചകഴിഞ്ഞ് രണ്ടരയോടെയായിരുന്നു ആക്രമണം. എരഞ്ഞോളി പഞ്ചായത്ത് പ്രസിഡന്റ് എകെ.രമ്യയുടെ ഭര്&#x200d;ത്താവാണ് ശ്രീജന്&#x200d;. അക്രമത്തിന് പിന്നില്&#x200d; ആര്&#x200d;എസുഎസ്‌കാരാണ് എന്ന് സിപിഎം ആരോപിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rss-cpm-attack-thalasheri-shrijan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
