<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>rss kerala &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/rss-kerala/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 24 Mar 2019 06:02:25 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>rss kerala &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ആര്&#x200d;എസ്എസ് നേതാവിന്റെ വീടിനു സമീപത്തെ ബോംബ്‌സ്‌ഫോടനം; പൊലീസ് റെയ്ഡില്&#x200d; വന്&#x200d; ആയുധ ശേഖരം കണ്ടെത്തി</title>
		<link>https://www.chandrikadaily.com/bomb-blast-near-rss-house-kannur.html</link>
					<comments>https://www.chandrikadaily.com/bomb-blast-near-rss-house-kannur.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 24 Mar 2019 06:00:02 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[bomb blast]]></category>
		<category><![CDATA[kannur violence]]></category>
		<category><![CDATA[rss attack]]></category>
		<category><![CDATA[rss kerala]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=122119</guid>

					<description><![CDATA[തളിപ്പറമ്പ്: നടുവിലില്&#x200d; ആര്&#x200d;എസ്എസ് നേതാവിന്റെ വീടിന് സമീപം ബോംബ് സ്‌ഫോടനം. സ്‌ഫോടനത്തില്&#x200d; രണ്ട് വിദ്യാര്&#x200d;ത്ഥികള്&#x200d;ക്ക് ഗുരുതര പരിക്കേറ്റു. പൊലീസ് റെയ്ഡില്&#x200d; വന്&#x200d; ആയുധ ശേഖരവും കണ്ടെത്തി. ആര്&#x200d;എസ്എസ് നടുവില്&#x200d; മണ്ഡലം കാര്യവാഹക് മുതിരമല ഷിബുവിന്റെ വീടിനോട് ചേര്&#x200d;ന്നാണ് സ്‌ഫോടനമുണ്ടായത്. ബോംബ് സ്‌ഫോടനത്തില്&#x200d; ഷിബുവിന്റെ മകനും നടുവില്&#x200d; എല്&#x200d;പി സ്‌കൂള്&#x200d; രണ്ടാം ക്ലാസ് വിദ്യാര്&#x200d;ത്ഥിയുമായ ഗോകുല്&#x200d;(ഏഴ്), അയല്&#x200d;വാസിയും നടുവില്&#x200d; ടൗണില്&#x200d; ടെയ്‌ലറിംഗ് നടത്തുന്ന ശിവകുമാറിന്റെ മകന്&#x200d; ഏഴാം ക്ലാസ് വിദ്യാര്&#x200d;ത്ഥി കജില്&#x200d; (12)എന്നിവര്&#x200d;ക്കാണ് പരിക്കേറ്റത്. ഇവര്&#x200d; കണ്ണൂര്&#x200d; കൊയിലി [&#8230;]]]></description>
										<content:encoded><![CDATA[
<p>തളിപ്പറമ്പ്: നടുവിലില്&#x200d;  ആര്&#x200d;എസ്എസ്  നേതാവിന്റെ വീടിന് സമീപം ബോംബ് സ്‌ഫോടനം. സ്‌ഫോടനത്തില്&#x200d; രണ്ട് വിദ്യാര്&#x200d;ത്ഥികള്&#x200d;ക്ക് ഗുരുതര പരിക്കേറ്റു. പൊലീസ് റെയ്ഡില്&#x200d; വന്&#x200d; ആയുധ ശേഖരവും കണ്ടെത്തി. ആര്&#x200d;എസ്എസ് നടുവില്&#x200d; മണ്ഡലം കാര്യവാഹക് മുതിരമല ഷിബുവിന്റെ വീടിനോട് ചേര്&#x200d;ന്നാണ് സ്‌ഫോടനമുണ്ടായത്.  ബോംബ് സ്‌ഫോടനത്തില്&#x200d; ഷിബുവിന്റെ മകനും നടുവില്&#x200d; എല്&#x200d;പി സ്‌കൂള്&#x200d; രണ്ടാം ക്ലാസ് വിദ്യാര്&#x200d;ത്ഥിയുമായ ഗോകുല്&#x200d;(ഏഴ്), അയല്&#x200d;വാസിയും നടുവില്&#x200d; ടൗണില്&#x200d;  ടെയ്‌ലറിംഗ്  നടത്തുന്ന ശിവകുമാറിന്റെ മകന്&#x200d; ഏഴാം ക്ലാസ് വിദ്യാര്&#x200d;ത്ഥി കജില്&#x200d; (12)എന്നിവര്&#x200d;ക്കാണ് പരിക്കേറ്റത്. ഇവര്&#x200d; കണ്ണൂര്&#x200d; കൊയിലി ആസ്പത്രിയില്&#x200d; വിദഗ്ധ ചികില്&#x200d;സയിലാണ്. <br> </p>



<p>ഇന്നലെ ഉച്ചയോടെയാണ് നാടിനെ നടുക്കിയ സംഭവം. ഷിബുവിന്റെ ആട്ടുകുളത്തെ  വീടിന്റെ സമീപം സൂക്ഷിച്ച സ്റ്റീല്&#x200d; ബോംബ് കുട്ടികള്&#x200d; കളിക്കുന്നതിനിടെ പൊട്ടിയാണ് അപകടം. ബോംബ് സ്‌ഫോടനത്തെ തുടര്&#x200d;ന്ന് സ്ഥലത്ത് പൊലീസും ബോംബ് സ്‌ക്വാഡും നടത്തിയ പരിശോധനയില്&#x200d;  വന്&#x200d; ആയുധ ശേഖരം കണ്ടെത്തി. വടിവാളും പ്രത്യേക  മഴുവുമടങ്ങുന്ന ആയുധങ്ങളാണ് കണ്ടെത്തിയത്. ഇവ ക്വട്ടേഷന്&#x200d; സംഘങ്ങള്&#x200d; ഉപയോഗിക്കുന്നതിന് സമാനമായവയാണ്. തെരഞ്ഞെടുപ്പ് കാലത്ത് അക്രമം നടത്താനായി സൂക്ഷിച്ച ബോംബുകളാണ് പൊട്ടിയതെന്നും ആരോപണമുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bomb-blast-near-rss-house-kannur.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിലപാട് കടുപ്പിച്ച് ആര്&#x200d;.എസ്.എസ്; ബി.ജെ.പി പ്രസിഡണ്ട് പ്രഖ്യാപനം അനന്തമായി നീളുന്നു</title>
		<link>https://www.chandrikadaily.com/kummanam-issue-kerala-bjp-in-struggle-remains-headless-as-rss-plays-hardball.html</link>
					<comments>https://www.chandrikadaily.com/kummanam-issue-kerala-bjp-in-struggle-remains-headless-as-rss-plays-hardball.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 24 Jun 2018 11:21:22 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[bjp kerala]]></category>
		<category><![CDATA[governer]]></category>
		<category><![CDATA[kummanam rajashekharan]]></category>
		<category><![CDATA[rss kerala]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=91434</guid>

					<description><![CDATA[കോഴിക്കോട്: ആര്&#x200d;.എസ്.എസ് നേതൃത്വം കടുത്ത നിലപാട് തുടരുന്നതോടെ ബി.ജെ.പി സംസ്ഥാന പ്രസിഡണ്ടിനെ തെരഞ്ഞെടുക്കാനുള്ള നീക്കം അനന്തമായി നീളുന്നു. കുമ്മനം രാജശേഖരനെ സ്ഥാനത്തുനിന്ന് മാറ്റിയതിന്റെ പേരില്&#x200d; ആര്&#x200d;.എസ്.എസിനുള്ള രോഷം ആളിക്കത്തുന്നതാണ് പ്രതിസന്ധി തുടരാന്&#x200d; കാരണം. കുമ്മനത്തെ മാറ്റിയത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് മറുപടി നല്&#x200d;കിയിട്ട് മതി പുതിയ പ്രസിഡണ്ടിനെ പ്രഖ്യാപിക്കുന്നത് എന്ന നിലപാടില്&#x200d; ഉറച്ചുനില്&#x200d;ക്കുകയാണ് ആര്&#x200d;.എസ്.എസ് നേതൃത്വം. ആര്&#x200d;.എസ്.എസിനെ പിണക്കി എന്തെങ്കിലും ചെയ്യാന്&#x200d; ബി.ജെ.പി ദേശീയ നേതൃത്വം ആഗ്രഹിക്കുന്നുമില്ല. കെ. സുരേന്ദ്രന്&#x200d;, എം.ടി രമേശ്, എ.എന്&#x200d; രാധാകൃഷ്ണന്&#x200d; എന്നിവരാണ് [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: ആര്&#x200d;.എസ്.എസ് നേതൃത്വം കടുത്ത നിലപാട് തുടരുന്നതോടെ ബി.ജെ.പി സംസ്ഥാന പ്രസിഡണ്ടിനെ തെരഞ്ഞെടുക്കാനുള്ള നീക്കം അനന്തമായി നീളുന്നു. കുമ്മനം രാജശേഖരനെ സ്ഥാനത്തുനിന്ന് മാറ്റിയതിന്റെ പേരില്&#x200d; ആര്&#x200d;.എസ്.എസിനുള്ള രോഷം ആളിക്കത്തുന്നതാണ് പ്രതിസന്ധി തുടരാന്&#x200d; കാരണം. കുമ്മനത്തെ മാറ്റിയത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് മറുപടി നല്&#x200d;കിയിട്ട് മതി പുതിയ പ്രസിഡണ്ടിനെ പ്രഖ്യാപിക്കുന്നത് എന്ന നിലപാടില്&#x200d; ഉറച്ചുനില്&#x200d;ക്കുകയാണ് ആര്&#x200d;.എസ്.എസ് നേതൃത്വം. ആര്&#x200d;.എസ്.എസിനെ പിണക്കി എന്തെങ്കിലും ചെയ്യാന്&#x200d; ബി.ജെ.പി ദേശീയ നേതൃത്വം ആഗ്രഹിക്കുന്നുമില്ല.</p>
<p>കെ. സുരേന്ദ്രന്&#x200d;, എം.ടി രമേശ്, എ.എന്&#x200d; രാധാകൃഷ്ണന്&#x200d; എന്നിവരാണ് പ്രഥമ പരിഗണനയില്&#x200d; ഉണ്ടായിരുന്നത്. വി. മുരളീധരന്&#x200d; പക്ഷമാണ് സുരേന്ദ്രനുവേണ്ടി വാദിച്ചിരുന്നത്. പി.കെ കൃഷ്ണദാസ് പക്ഷം എം.ടി രമേശിനുവേണ്ടി കരുക്കള്&#x200d; നീക്കിയിരുന്നു. രമേശന് പകരം ഇതേ ഗ്രൂപ്പിലെ എ.എന്&#x200d; രാധാകൃഷ്ണന്റെ പേരും ചര്&#x200d;ച്ചയായിരുന്നു.</p>
<p>സുരേന്ദ്രന്റെ കാര്യത്തില്&#x200d; ആര്&#x200d;.എസ്.എസിന് വലിയ താല്&#x200d;പര്യമില്ലെന്നാണ് സൂചന. ആര്&#x200d;.എസ്.എസ് നേതൃത്വത്തിന്റെ അംഗീകാരം തേടി സ്ഥാനമോഹികള്&#x200d; ഓടുന്നുണ്ടെങ്കിലും നേതൃത്വം മനസ്സ് തുറക്കുന്നില്ല. സംസ്ഥാന ഘടകത്തെ അറിയിക്കാതെയാണ് കുമ്മനത്തെ മിസോറാം ഗവര്&#x200d;ണര്&#x200d; പദവിയിലേക്ക് മാറ്റിയത്. ചെങ്ങന്നൂര്&#x200d; ഉപതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുണ്ടായ നടപടി തികച്ചും അപ്രതീക്ഷിതമായിരുന്നു. ബി.ജെ.പി സംസ്ഥാന ഘടകത്തെയും ആര്&#x200d;.എസ്.എസിനെയും ഒരുപോലെ ഞെട്ടിച്ച തീരുമാനമായിരുന്നു അത്.<br />
ബി.ജെ.പി സംസ്ഥാനഘടകത്തിലെ ചേരിപ്പോര് ദേശീയ നേതൃത്വത്തിന് തലവേദനയായതിനെ തുടര്&#x200d;ന്നാണ് ആര്&#x200d;.എസ്.എസുകാരനായ കുമ്മനത്തെ പ്രസിഡണ്ടാക്കി പ്രശ്‌നപരിഹാരത്തിന് തുനിഞ്ഞത്. ആര്&#x200d;.എസ്.എസിന്റെ ശക്തമായ സമ്മര്&#x200d;ദം ഇതിന് പിന്നിലുണ്ടായിരുന്നു. എന്നാല്&#x200d; സംഘടനയെ ഫലപ്രദമായി മുന്നോട്ട് കൊണ്ടുപോകാന്&#x200d; കുമ്മനത്തിനായില്ലെന്ന വിലയിരുത്തലിലാണ് ദേശീയ നേതൃത്വം.</p>
<p>കേരളത്തിന്റെ ചുമതലയുള്ള സംഘടനാ സെക്രട്ടറി ബി.എല്&#x200d; സന്തോഷിന്റെ റിപ്പോര്&#x200d;ട്ടാണ് കുമ്മനത്തിന് തിരിച്ചടിയായത്. സന്തോഷിനെ ദേശീയ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റണമെന്ന്്് ആര്&#x200d;.എസ്.എസ് വാദിക്കുന്നുണ്ട്്്. തങ്ങളെ വിവരം അറിയിച്ചില്ല എന്നതാണ് ആര്&#x200d;.എസ്.എസ് നേതൃത്വത്തെ പ്രകോപിപ്പിച്ചത്. കുമ്മനത്തെപ്പോലെ കറകളഞ്ഞ ആര്&#x200d;എസ്എസുകാരനെ നീക്കിയത് നീതീകരിക്കാനാകില്ലെന്ന നിലപാടില്&#x200d; ആര്&#x200d;.എസ്.എസ് ഉറച്ചുനില്&#x200d;ക്കുകയാണ്. ദേശീയതലത്തില്&#x200d; നിന്ന് ആരെയെങ്കിലും കൊണ്ടുവരുന്നതില്&#x200d; പാര്&#x200d;ട്ടിക്ക് താല്&#x200d;പര്യമില്ല. ഇവിടെ സമവായം ഉണ്ടാക്കാന്&#x200d; സാധിച്ചിട്ടുമില്ല. ദേശീയ സംഘടനാ സെക്രട്ടറി ബി.എല്&#x200d; സന്തോഷ് കെ. സുരേന്ദ്രനുവേണ്ടി വാദിച്ചിരുന്നുവെങ്കിലും പുതിയ സാഹചര്യത്തില്&#x200d; ദേശീയ നേതൃത്വം അത് അംഗീകരിക്കാനിടയില്ല.</p>
<p>ബിജെപിക്ക് സംസ്ഥാനത്ത് നാഥനില്ലാതായിട്ട് ഒരുമാസമാകാറായി. പ്രസിഡണ്ടിന്റെ ചുമതല ആരെയും ഏല്&#x200d;പ്പിച്ചിട്ടുമില്ല. അതിനാല്&#x200d; സംസ്ഥാന സമിതി യോഗം വിളിച്ചുചേര്&#x200d;ക്കാന്&#x200d; കഴിയുന്നില്ല. നേതാക്കള്&#x200d; പലതട്ടിലായതോടെ സംഘടനാ സംവിധാനത്തിന്റെ പ്രവര്&#x200d;ത്തനവും നിലച്ചമട്ടാണ്. ജുലൈ ആദ്യം കേരളത്തിലെത്തുന്ന അമിത്ഷാ ആര്&#x200d;.എസ്.എസ് നേതൃത്വവുമായി ചര്&#x200d;ച്ച നടത്തും. ദേശീയ ജനറല്&#x200d; സെക്രട്ടറി മുരളീധര റാവു ഉള്&#x200d;പ്പെടെയുള്ള നേതാക്കളും എത്തുന്നുണ്ട്്്. ലോക്്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രാഥമിക ആലോചനകള്&#x200d; തുടങ്ങുന്ന വേളയില്&#x200d; പാര്&#x200d;്ട്ടിക്ക് നാഥനില്ലാതാവുന്നത് ദേശീയ നേതൃത്വം ഗൗരവത്തോടെയാണ് കാണുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kummanam-issue-kerala-bjp-in-struggle-remains-headless-as-rss-plays-hardball.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹര്&#x200d;ത്താല്&#x200d; ആഹ്വാനം: പിടിയിലായ ആര്&#x200d;.എസ്.എസ് പ്രവര്&#x200d;ത്തകര്&#x200d; ഇവരാണ്</title>
		<link>https://www.chandrikadaily.com/fake-hartal-five-people-including-the-master-brain-were-police-custody.html</link>
					<comments>https://www.chandrikadaily.com/fake-hartal-five-people-including-the-master-brain-were-police-custody.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 21 Apr 2018 10:58:18 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[BJP-RSS]]></category>
		<category><![CDATA[fake harthal]]></category>
		<category><![CDATA[rss kerala]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=81504</guid>

					<description><![CDATA[തിരുവനന്തപുരം: കഠ്‌വ സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് സമൂഹമാധ്യമങ്ങളിലൂടെ കഴിഞ്ഞ തിങ്കളാഴ്ച ഹര്&#x200d;ത്താലിന് ആഹ്വാനം ചെയ്ത സംഭവത്തില്&#x200d; മുഖ്യസൂത്രധാരനടക്കം അഞ്ചു പേരടക്കം പൊലീസ് പിടിയിലായി. കൊല്ലം, തെന്മല സ്വദേശി അമര്&#x200d;നാഥ് ബൈജുവാണ് അപ്രഖ്യാപിത ഹര്&#x200d;ത്താലിന്റെ സൂത്രധാരന്&#x200d;. ഇയാളടക്കം അഞ്ചുപേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. തിരുവനന്തപുരം കുന്നപ്പുഴ സ്വദേശി എം.ജെ.സിറിള്&#x200d;, നെല്ലിവള സ്വദേശി സുധീഷ്, അഖില്&#x200d;, നെയ്യാറ്റിന്&#x200d;കര സ്വദേശി ഗോകുല്&#x200d; ശേഖര്&#x200d; എന്നിവരെയാണ് പോലീസ് അറസ്റ്റ് ചയ്തത്. 20നും 25നും ഇടയില്&#x200d; പ്രായമുള്ളവരാണ് അറസ്റ്റിലായ പ്രതികള്&#x200d;. വോയിസ് ഓഫ് യൂത്ത് [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: കഠ്‌വ സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് സമൂഹമാധ്യമങ്ങളിലൂടെ കഴിഞ്ഞ തിങ്കളാഴ്ച ഹര്&#x200d;ത്താലിന് ആഹ്വാനം ചെയ്ത സംഭവത്തില്&#x200d; മുഖ്യസൂത്രധാരനടക്കം അഞ്ചു പേരടക്കം പൊലീസ് പിടിയിലായി.<br />
കൊല്ലം, തെന്മല സ്വദേശി അമര്&#x200d;നാഥ് ബൈജുവാണ് അപ്രഖ്യാപിത ഹര്&#x200d;ത്താലിന്റെ സൂത്രധാരന്&#x200d;. ഇയാളടക്കം അഞ്ചുപേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. തിരുവനന്തപുരം കുന്നപ്പുഴ സ്വദേശി എം.ജെ.സിറിള്&#x200d;, നെല്ലിവള സ്വദേശി സുധീഷ്, അഖില്&#x200d;, നെയ്യാറ്റിന്&#x200d;കര സ്വദേശി ഗോകുല്&#x200d; ശേഖര്&#x200d; എന്നിവരെയാണ് പോലീസ് അറസ്റ്റ് ചയ്തത്. 20നും 25നും ഇടയില്&#x200d; പ്രായമുള്ളവരാണ് അറസ്റ്റിലായ പ്രതികള്&#x200d;.</p>
<p>വോയിസ് ഓഫ് യൂത്ത് എന്ന പേരിലുള്ള വാട്‌സാപ്പ് ഗ്രൂപ്പ് വഴി പ്രാദേശികമായ ഗ്രൂപ്പുകളുണ്ടാക്കാന്&#x200d; മുഖ്യ സൂത്രധാരന്മാരായി പ്രവര്&#x200d;ത്തിച്ചു എന്നാണ് പൊലീസ് പറയുന്നത്. ഇവര്&#x200d;ക്ക് വര്&#x200d;ഗീയ കലാപം ഉണ്ടാക്കാന്&#x200d; പദ്ധതികളുണ്ടായിരുന്നോ എന്നത് സംബന്ധിച്ച് ചോദ്യം ചെയ്യല്&#x200d; തുടരുകയാണ്. പ്രതികളെല്ലാം കൊല്ലം,തിരുവനന്തപുരം സ്വദേശികളാണ്. തിരുവനന്തപുരത്തു നിന്നാണ് ഇവരെ പിടികൂടിയത്.</p>
<p>ഹര്&#x200d;ത്താലിനിടെ ആക്രമത്തിന് ആഹ്വാനം ചെയ്ത് തീവ്രസ്വഭാവമുള്ള സന്ദേശങ്ങളാണ് ഇവര്&#x200d; പ്രചരിപ്പിച്ചിരുന്നത്. വിവിധ ജില്ലകള്&#x200d; കേന്ദ്രീകരിച്ച വോയിസ് ഓഫ് ട്രൂത്ത് എന്ന പേരില്&#x200d; വാട്‌സ്ആപ്പ് ഗ്രൂപ്പുകളുണ്ടാക്കിയാണ് ഹര്&#x200d;ത്താലിന് ആഹ്വാനം ചെയ്തത്. പ്രദേശിക തലത്തില്&#x200d; നൂറു കണക്കിന് സബ് ഗ്രൂപ്പുകളാണ് ഇവരുടെ നേതൃത്വത്തില്&#x200d; ജില്ലകളില്&#x200d; ഉണ്ടാക്കിയിട്ടുള്ളത്. മഞ്ചേരി പോലീസ് സ്‌റ്റേഷനിലാണ് ഇവര്&#x200d; ഇപ്പോള്&#x200d; ഉള്ളത്. മലപ്പുറം എസ്.പി.ദേബേഷ് കുമാര്&#x200d; ബെഹ്‌റയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ കണ്ടെത്തിയത്.<br />
രണ്ടു ലക്ഷം വാട്‌സ്ആപ്പ് സന്ദേശങ്ങള്&#x200d; പരിശോധിച്ച ശേഷമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.</p>
<p>നേരത്തെ വോയ്‌സ് ഓഫ് ട്രൂത്ത് വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിന്&#x200d; കൂട്ടായി സ്വദേശിയായ പത്താം ക്ലാസ് വിദ്യാര്&#x200d;ത്ഥിയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പ്രായപൂര്&#x200d;ത്തിയാകാത്തതിനാല്&#x200d; ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നില്ല. അതേസമയം ഇയാളുടെ മൊബൈല്&#x200d; ഫോണ്&#x200d; പിടിച്ചെടുത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/fake-hartal-five-people-including-the-master-brain-were-police-custody.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ന്യൂനപക്ഷങ്ങളെ ആക്രമിക്കുകയാണ് സംഘപരിവാര്&#x200d;: മുഖ്യമന്ത്രി പിണറായി വിജയന്&#x200d;</title>
		<link>https://www.chandrikadaily.com/rss-attacks-minorities-said-pinarayi-vijayn.html</link>
					<comments>https://www.chandrikadaily.com/rss-attacks-minorities-said-pinarayi-vijayn.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 26 Dec 2017 07:06:55 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[pinarayi vijayan]]></category>
		<category><![CDATA[rss kerala]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=61312</guid>

					<description><![CDATA[&#160; തൃശൂര്&#x200d; : ന്യൂനപക്ഷങ്ങളെ ആക്രമിക്കുകയും ചുട്ടുകൊല്ലലിനെ പിന്തുണയ്ക്കുകയുമാണ് സംഘപരിവാര്&#x200d; ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്&#x200d;. സി.പി.ഐ.എം തൃശൂര്&#x200d; ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംഘപരിവാര്&#x200d; ചുട്ടുകൊല്ലലിനെ പിന്തുണയ്ക്കുകയാണ്. ഇവര്&#x200d; ന്യൂനപക്ഷങ്ങളെ ആക്രമിക്കുകയാണ്. കേരളത്തിലെ സഹകരണ മേഖലയെ ചിലര്&#x200d; തകര്&#x200d;ക്കാന്&#x200d; ഇത്തരക്കാരില്&#x200d; നിന്നും ശ്രമമുണ്ടായി എന്നാല്&#x200d; കേരളം അത് ചെറുത്തുനിന്നു മുഖ്യമന്ത്രി പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>തൃശൂര്&#x200d; : ന്യൂനപക്ഷങ്ങളെ ആക്രമിക്കുകയും ചുട്ടുകൊല്ലലിനെ പിന്തുണയ്ക്കുകയുമാണ് സംഘപരിവാര്&#x200d; ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്&#x200d;. സി.പി.ഐ.എം തൃശൂര്&#x200d; ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.</p>
<p>സംഘപരിവാര്&#x200d; ചുട്ടുകൊല്ലലിനെ പിന്തുണയ്ക്കുകയാണ്. ഇവര്&#x200d; ന്യൂനപക്ഷങ്ങളെ ആക്രമിക്കുകയാണ്. കേരളത്തിലെ സഹകരണ മേഖലയെ ചിലര്&#x200d; തകര്&#x200d;ക്കാന്&#x200d; ഇത്തരക്കാരില്&#x200d; നിന്നും ശ്രമമുണ്ടായി എന്നാല്&#x200d; കേരളം അത് ചെറുത്തുനിന്നു മുഖ്യമന്ത്രി പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rss-attacks-minorities-said-pinarayi-vijayn.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആക്രമണത്തിന് പിന്നില്‍ അമിത് ഷാ; ആര്‍.എസ്.എസിനെതിരെ കടുത്ത ആരോപണങ്ങളുമായി കൊടിയേരി</title>
		<link>https://www.chandrikadaily.com/kodiyeri-aganist-rss-in-bjp-kerala-agenda.html</link>
					<comments>https://www.chandrikadaily.com/kodiyeri-aganist-rss-in-bjp-kerala-agenda.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 04 Aug 2017 10:20:19 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[bjp-cpm clash]]></category>
		<category><![CDATA[kodiyeri balakrishnan]]></category>
		<category><![CDATA[RSS agenda]]></category>
		<category><![CDATA[rss kerala]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=38764</guid>

					<description><![CDATA[തിരുവനന്തപുരം: സംസ്ഥാനത്തെ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ആര്‍.എസ്.എസ് എന്ന് സി.പി.എം സംസ്ഥാന ജനറല്‍ സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍. കേന്ദ്ര സര്‍ക്കാറിന്റെ പരാജയം മറച്ചു പിടിക്കാന്‍ കേരളത്തിനെതിരെ ബിജെപി കേന്ദ്ര നേതൃത്വം പ്രചരണം നടത്തുകയാണെന്ന് കൊടിയേരി പറഞ്ഞു. ഇതിന്റെ ഭാഗമായാണ് കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റിലിയുടെ കേരളാ സന്ദര്‍ശനമെന്നും കൊടിയേരി പരിഹസിച്ചു. സംസ്ഥാനത്തെ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ആര്‍.എസ്.എസ് ആണ്. തിരുവനന്തപുരത്ത് പാര്‍ട്ടിക്ക് കൗണ്‍സിലര്‍ക്കും നേതാക്കള്‍ക്കുമെതിരെ ആക്രമം നടന്നു. കേരളത്തില്‍ ആക്രമങ്ങള്‍ക്ക് തുടക്കം കുറിച്ചത് ആര്‍.എസ്.എസ് ആണ്. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: സംസ്ഥാനത്തെ ആക്രമണങ്ങള്&#x200d;ക്ക് പിന്നില്&#x200d; ആര്&#x200d;.എസ്.എസ് എന്ന് സി.പി.എം സംസ്ഥാന ജനറല്&#x200d; സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്&#x200d;. കേന്ദ്ര സര്&#x200d;ക്കാറിന്റെ പരാജയം മറച്ചു പിടിക്കാന്&#x200d; കേരളത്തിനെതിരെ ബിജെപി കേന്ദ്ര നേതൃത്വം പ്രചരണം നടത്തുകയാണെന്ന് കൊടിയേരി പറഞ്ഞു. ഇതിന്റെ ഭാഗമായാണ് കേന്ദ്ര മന്ത്രി അരുണ്&#x200d; ജെയ്റ്റിലിയുടെ കേരളാ സന്ദര്&#x200d;ശനമെന്നും കൊടിയേരി പരിഹസിച്ചു.</p>
<p>സംസ്ഥാനത്തെ ആക്രമണങ്ങള്&#x200d;ക്ക് പിന്നില്&#x200d; ആര്&#x200d;.എസ്.എസ് ആണ്. തിരുവനന്തപുരത്ത് പാര്&#x200d;ട്ടിക്ക് കൗണ്&#x200d;സിലര്&#x200d;ക്കും നേതാക്കള്&#x200d;ക്കുമെതിരെ ആക്രമം നടന്നു. കേരളത്തില്&#x200d; ആക്രമങ്ങള്&#x200d;ക്ക് തുടക്കം കുറിച്ചത് ആര്&#x200d;.എസ്.എസ് ആണ്. ഇടതുപക്ഷ സര്&#x200d;ക്കാര്&#x200d; അധികാരത്തില്&#x200d; എത്തിയ ശേഷം മുഖ്യമന്ത്രിയുടെ മണ്ഡലത്തില്&#x200d; വിജയാഹ്ലാദത്തില്&#x200d; സി.പിഎം പ്രവര്&#x200d;ത്തകനെ കൊലപ്പെടുത്തി.<br />
സര്&#x200d;ക്കാര്&#x200d; അധികാരത്തില്&#x200d; എത്തിയ ശേഷം 13 പാര്&#x200d;ട്ടി പ്രവര്&#x200d;ത്തകരെയാണ് ആര്&#x200d;.എസ്.എസ് കൊലപ്പെടുത്തിയത്. 250ലേറെ പാര്&#x200d;ട്ടി പ്രവര്&#x200d;ത്തകര്&#x200d; ആര്&#x200d;.എസ്.എസ് ആക്രമത്താല്&#x200d; ആസ്പത്രിയിലാണ് കൊടിയേരി പറഞ്ഞു.</p>
<p>ദേശീയ തലത്തില്&#x200d; ബി.ജെ.പി കേരളത്തെ കുറിച്ച് ക്രുപ്രചരണം നടത്തുന്നു. ആക്രമിച്ച് വികലാംഗനാക്കുക കൊലപ്പെടുത്തുക എന്നതാണ് സംഘപരവാര്&#x200d; രീതി. അമിത് ഷാ കേരളത്തില്&#x200d; എത്തി ആക്രമത്തിന് നിര്&#x200d;ദേശം നല്&#x200d;കി. സംസ്ഥാനത്തെ ക്രമസമാധാനം തകര്&#x200d;ക്കാന്&#x200d; അവര്&#x200d; നേതൃത്വം നല്&#x200d;കുകയാണ്. ഇടതുപക്ഷ സര്&#x200d;ക്കാറിനെ അസ്ഥിരപ്പെടുത്തുകയാണ് ആര്&#x200d;.എസ്.എസിന്റെ ലക്ഷ്യം, കൊടിയേരി പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kodiyeri-aganist-rss-in-bjp-kerala-agenda.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന നിലപാട് തുടരും: ടി.നസിറുദ്ദീന്‍</title>
		<link>https://www.chandrikadaily.com/t-naseeruddin-harthal-kerala.html</link>
					<comments>https://www.chandrikadaily.com/t-naseeruddin-harthal-kerala.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 30 Jul 2017 17:31:00 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[BJP harthal]]></category>
		<category><![CDATA[harthal]]></category>
		<category><![CDATA[NASSIRUDDIN]]></category>
		<category><![CDATA[rss kerala]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=37975</guid>

					<description><![CDATA[കോഴിക്കോട്: ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന നിലപാട് തുടരുമെന്നും വ്യാപാരികള്‍ കടകളടക്കുന്നത് പണിമുടക്ക് മാത്രമായേ കാണാനാകൂ എന്നും വീണ്ടും വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റായി തെരഞ്ഞെടുത്ത ടി.നസിറുദ്ദീന്‍ പറഞ്ഞു. സര്‍ക്കാരിന് തത്വാധിഷ്ഠിത പിന്തുണയുമായി മുന്നോട്ട് പോകും. ജി.എസ്.ടി നിയമവുമായി ബന്ധപ്പെട്ട് ഒരു കൊല്ലം പിഴയുണ്ടാവില്ലെന്നും ദേശീയ പാത തിരക്കുള്ള ‘ഭാഗങ്ങളില്‍ 30 മീറ്ററും മറ്റിടങ്ങളില്‍ 45 മീറ്ററും മാത്രമേവീതികൂട്ടുകയുള്ളുവെന്നും സര്‍ക്കാരില്‍ നിന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ട്. സാധനങ്ങളുടെ വില നിര്‍ണയിക്കാനുള്ള അവകാശം വ്യാപാരികള്‍ക്ക് തന്നെ എന്ന് സ്ഥാപിക്കാനായി. കൊക്കകോളക്കെതിരെ നിലപാടെടുത്തപ്പോള്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: ഹര്&#x200d;ത്താലുമായി സഹകരിക്കില്ലെന്ന നിലപാട് തുടരുമെന്നും വ്യാപാരികള്&#x200d; കടകളടക്കുന്നത് പണിമുടക്ക് മാത്രമായേ കാണാനാകൂ എന്നും വീണ്ടും വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റായി തെരഞ്ഞെടുത്ത ടി.നസിറുദ്ദീന്&#x200d; പറഞ്ഞു. സര്&#x200d;ക്കാരിന് തത്വാധിഷ്ഠിത പിന്തുണയുമായി മുന്നോട്ട് പോകും. ജി.എസ്.ടി നിയമവുമായി ബന്ധപ്പെട്ട് ഒരു കൊല്ലം പിഴയുണ്ടാവില്ലെന്നും ദേശീയ പാത തിരക്കുള്ള ‘ഭാഗങ്ങളില്&#x200d; 30 മീറ്ററും മറ്റിടങ്ങളില്&#x200d; 45 മീറ്ററും മാത്രമേവീതികൂട്ടുകയുള്ളുവെന്നും സര്&#x200d;ക്കാരില്&#x200d; നിന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ട്.</p>
<p>സാധനങ്ങളുടെ വില നിര്&#x200d;ണയിക്കാനുള്ള അവകാശം വ്യാപാരികള്&#x200d;ക്ക് തന്നെ എന്ന് സ്ഥാപിക്കാനായി. കൊക്കകോളക്കെതിരെ നിലപാടെടുത്തപ്പോള്&#x200d; കളിയാക്കിയവര്&#x200d;ക്കൊപ്പമുള്ളവരാണ് എനിക്കെതിരെ രംഗത്ത് വന്നതെന്നും അദ്ദേഹം പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/t-naseeruddin-harthal-kerala.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പന്തളത്ത്  ആര്‍.എസ്.എസ് പ്രവര്‍ത്തകന് വെട്ടേറ്റു; തലസ്ഥാനത്ത് ആക്രമ സംഭവങ്ങള്‍ തുടരുന്നു</title>
		<link>https://www.chandrikadaily.com/rss-attack-ajith.html</link>
					<comments>https://www.chandrikadaily.com/rss-attack-ajith.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 30 Jul 2017 16:42:48 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[attack. ajith]]></category>
		<category><![CDATA[RSS]]></category>
		<category><![CDATA[rss kerala]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=37955</guid>

					<description><![CDATA[കൊല്ലം: സി.പി.എം-ആര്‍.എസ്.എസ് സംഘര്‍ഷം നിലനില്‍ക്കുന്ന പന്തളത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു. കടയ്ക്കാട് മേലൂട്ട് വീട്ടില്‍ അജിത്തി(38)നാണ് വെട്ടേറ്റത്. രാത്രി 8. 30 ഓടെ പന്തളം കടക്കാട് ജങ്ഷന് സമീപം വച്ച് ഒരു സംഘം അജിത്തിനെ വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. വെട്ടേറ്റ അജിത്തിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ആശാരി കണ്ണന്‍ എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം തിരുവനന്തപുരത്തെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേഷിന്റെ മൃതദേഹവും വഹിച്ചു കൊണ്ടുള്ള വിലാപയാത്രയ്ക്കിടെ തലസ്ഥാനത്ത് സംഘര്‍ഷമുണ്ടായി. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് പരിസരത് ഫൈന്‍ ആര്‍ട്‌സ് [&#8230;]]]></description>
										<content:encoded><![CDATA[<p>കൊല്ലം: സി.പി.എം-ആര്&#x200d;.എസ്.എസ് സംഘര്&#x200d;ഷം നിലനില്&#x200d;ക്കുന്ന പന്തളത്ത് ആര്&#x200d;എസ്എസ് പ്രവര്&#x200d;ത്തകന് വെട്ടേറ്റു. കടയ്ക്കാട് മേലൂട്ട് വീട്ടില്&#x200d; അജിത്തി(38)നാണ് വെട്ടേറ്റത്. രാത്രി 8. 30 ഓടെ പന്തളം കടക്കാട് ജങ്ഷന് സമീപം വച്ച് ഒരു സംഘം അജിത്തിനെ വെട്ടി പരിക്കേല്&#x200d;പ്പിക്കുകയായിരുന്നു. വെട്ടേറ്റ അജിത്തിനെ സ്വകാര്യ ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ആശാരി കണ്ണന്&#x200d; എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.</p>
<p>അതേസമയം തിരുവനന്തപുരത്തെ ആര്&#x200d;എസ്എസ് പ്രവര്&#x200d;ത്തകന്&#x200d; രാജേഷിന്റെ മൃതദേഹവും വഹിച്ചു കൊണ്ടുള്ള വിലാപയാത്രയ്ക്കിടെ തലസ്ഥാനത്ത് സംഘര്&#x200d;ഷമുണ്ടായി. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് പരിസരത് ഫൈന്&#x200d; ആര്&#x200d;ട്‌സ് കോളേജ് പരിസരത്തും കല്ലേറുണ്ടായി. തിരുവനന്തപുരത്തെ എന്&#x200d;ജിഒ യൂണിയന്&#x200d; സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെയും സ്റ്റുഡന്റ്‌സ് സെന്ററിനു നേരെയും കല്ലേറുണ്ടായി. പിഎംജി ജംഗ്ഷനില്&#x200d; കല്ലേറുണ്ടായി.</p>
<p>ബിജെപി പ്രവര്&#x200d;ത്തകര്&#x200d; നടത്തിയ കല്ലേറില്&#x200d; ഒരു പൊലീസുകാരന് പരിക്കേറ്റു. ആര്&#x200d;എസ്എസ് പ്രവര്&#x200d;ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട സംസ്ഥാനത്ത് അങ്ങിങ്ങ് സംഘര്&#x200d;ഷങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തിട്ടുണ്ട്. പത്താനാപുരത്ത് സിപിഐഎം നേതൃത്വത്തിലുളള ലൈബ്രറി ഹര്&#x200d;ത്താല്&#x200d; അനുകൂലികള്&#x200d; അടിച്ചു തകര്&#x200d;ത്തു. ഫല്&#x200d;്‌സുകളും തോരണങ്ങളും നശിപ്പിച്ചു. കണ്ണൂരിലും കൊല്ലത്തും വ്യപകമായ അക്രമ സംഭവങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തിട്ടുണ്ട്.</p>
<p>തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിന് മുന്നില്&#x200d; ഒരു സംഘമാളുകള്&#x200d; സ്‌കൂട്ടര്&#x200d; അഗ്‌നിക്കിരയാക്കി. പ്രവര്&#x200d;ത്തകന്റെ മൃതദേഹവുമായി വിലാപയാത്ര കടന്നുപോയതിന് പിന്നാലെയാണ് സംഘര്&#x200d;ഷമുണ്ടായത്. എന്&#x200d;ജിഒ യൂണിയന്&#x200d; ഓഫിസിന് നേരെയും സ്റ്റുഡന്റ് സെന്ററിന് നേരെയും കല്ലേറ് നടന്നു. ബിജെപി പ്രവര്&#x200d;ത്തകരുടെ കല്ലേറിനിടെ ഒരു പൊലീസുകാരന് പരുക്കേറ്റു.</p>
<p>തലസ്ഥാനത്തെ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്&#x200d; കുമ്മനം രാജശേഖരനുമായും കേരളത്തിലെ ആര്&#x200d;എസ്എസ് മേധാവിയുമായും മുഖ്യമന്ത്രി പിണറായി വിജയന്&#x200d; ചര്&#x200d;ച്ച നടത്തും. കൂടികാഴ്ചക്കു ശേഷം നേതാക്കള്&#x200d; പരസ്യ അഭിസംബോധന നടത്തും. ഗവര്&#x200d;ണറുമായുളള കൂടികാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rss-attack-ajith.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആര്‍.എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം; മംഗലാപുരം സ്വദേശികളായ രണ്ട് പേര്‍ പിടിയില്‍</title>
		<link>https://www.chandrikadaily.com/rssmerder-trandram.html</link>
					<comments>https://www.chandrikadaily.com/rssmerder-trandram.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 30 Jul 2017 15:32:25 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[merder]]></category>
		<category><![CDATA[RSS]]></category>
		<category><![CDATA[rss attack]]></category>
		<category><![CDATA[rss kerala]]></category>
		<category><![CDATA[trandram]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=37938</guid>

					<description><![CDATA[തിരുവനന്തപുരം: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ കൂടി കസ്റ്റഡിയില്‍. വിപിന്‍, മോനി എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇരുവരും മംഗലാപുരം സ്വദേശികളാണ്. കൊലപാതകവുമായി ബന്ധപ്പെട്ട് എട്ട് പേര്‍ പൊലീസ് പിടിയിലായിരുന്നു. കൊലപാതകത്തിന് പിന്നില്‍ പത്തംഗസംഘമാണെന്ന് പൊലീസ് പറഞ്ഞു. നേരത്തെ പിടിയിലായവരില്‍ നാല് പേര്‍ നേരിട്ട് പങ്കുള്ളവരാണെന്നും നാല് പേരും സഹായം നല്‍കിയവരുമാണ്. രാഷ്ട്രീയവ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. മണിക്കുട്ടന്‍, ബിജിത്ത്, പ്രമോദ്, ഐബി, ഗിരീഷ് അജിത്ത് എന്നിവരുള്‍പെടെയുള്ളവരാണ് പൊലീസ് [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ആര്&#x200d;എസ്എസ് പ്രവര്&#x200d;ത്തകന്&#x200d; രാജേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേര്&#x200d; കൂടി കസ്റ്റഡിയില്&#x200d;. വിപിന്&#x200d;, മോനി എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇരുവരും മംഗലാപുരം സ്വദേശികളാണ്. കൊലപാതകവുമായി ബന്ധപ്പെട്ട് എട്ട് പേര്&#x200d; പൊലീസ് പിടിയിലായിരുന്നു.</p>
<p>കൊലപാതകത്തിന് പിന്നില്&#x200d; പത്തംഗസംഘമാണെന്ന് പൊലീസ് പറഞ്ഞു. നേരത്തെ പിടിയിലായവരില്&#x200d; നാല് പേര്&#x200d; നേരിട്ട് പങ്കുള്ളവരാണെന്നും നാല് പേരും സഹായം നല്&#x200d;കിയവരുമാണ്. രാഷ്ട്രീയവ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം.</p>
<p>മണിക്കുട്ടന്&#x200d;, ബിജിത്ത്, പ്രമോദ്, ഐബി, ഗിരീഷ് അജിത്ത് എന്നിവരുള്&#x200d;പെടെയുള്ളവരാണ് പൊലീസ് പിടിയിലായത്. ഒളിവിലായിരുന്ന ഇവരെ കാട്ടാക്കട പുലിപ്പാറയില്&#x200d; നിന്ന് പിടികൂടുകയായിരുന്നു.</p>
<p>നേരത്തെ, തലസ്ഥാനത്ത് നടന്ന അക്രമ സംഭവങ്ങളുടേയും, ശ്രീകാര്യത്ത് ആര്&#x200d;.എസ്.എസ് നേതാവ് കൊല്ലപ്പെട്ട സംഭവത്തിന്റേയും പശ്ചാത്തലത്തില്&#x200d; സംസ്ഥാനത്തെ സ്ഥിതിഗതികള്&#x200d; വിലയിരുത്താനായി മുഖ്യമന്ത്രിയെയും ഡി.ജി.പിയെയും ഗവര്&#x200d;ണര്&#x200d; വിളിച്ചുവരുത്തിയിരുന്നു. തുടര്&#x200d;ന്ന് അക്രമ സംഭവങ്ങളില്&#x200d; രാഷ്ട്രീയ ഭേദമന്യേ കര്&#x200d;ശന നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്&#x200d; ഗവര്&#x200d;ണര്&#x200d;ക്ക് ഉറപ്പുനല്&#x200d;കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rssmerder-trandram.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഫസല്‍ വധം: ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കുറ്റസമ്മതമൊഴി കോടതിയില്‍ ഹാജരാക്കി</title>
		<link>https://www.chandrikadaily.com/subeesh-about-fasal-murder.html</link>
					<comments>https://www.chandrikadaily.com/subeesh-about-fasal-murder.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 09 Jun 2017 08:51:06 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[fasal murder]]></category>
		<category><![CDATA[rss attack]]></category>
		<category><![CDATA[rss in kerala]]></category>
		<category><![CDATA[rss kerala]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=31781</guid>

					<description><![CDATA[കൊച്ചി: തലശേരി ഫസല്‍ വധക്കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി വിധിപറയാന്‍ മാറ്റി. കൊല്ലപ്പെട്ട ഫസലിന്റെ സഹോദരന്‍ സത്താര്‍ നല്‍കിയ ഹര്‍ജിയാണ് എറണാകുളം സിബിഐ പ്രത്യേക കോടതി ഈമാസം 15 ലേക്ക് വിധിപറയാന്‍ മാറ്റിയത്. കോടതിയുടെ നിര്‍ദേശപ്രകാരം ആര്‍എസ്എസ് പ്രവര്‍ത്തകനായ സുബീഷിന്റെ കുറ്റസമ്മത മൊഴിയുടെ വീഡിയോ സിഡിയും ഓഡിയോ സിഡിയും ഹര്‍ജിക്കാരന്‍ അഭിഭാഷകന്‍ വഴി കോടതിയില്‍ ഹാജരാക്കി. താനും ആര്‍എസ്എസ് പ്രവര്‍ത്തകരായ മറ്റ് മൂന്ന് പേരും ചേര്‍ന്ന് ഫസലിനെ കൊലപ്പെടുത്തിയതായി സുബീഷ് പറയുന്നതായിട്ടാണ് സിഡിയിലുള്ളത് . ആര്‍എസ്എസിന്റെ കൊടിമരങ്ങളും [&#8230;]]]></description>
										<content:encoded><![CDATA[<p>കൊച്ചി: തലശേരി ഫസല്&#x200d; വധക്കേസില്&#x200d; തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്&#x200d;ജി വിധിപറയാന്&#x200d; മാറ്റി. കൊല്ലപ്പെട്ട ഫസലിന്റെ സഹോദരന്&#x200d; സത്താര്&#x200d; നല്&#x200d;കിയ ഹര്&#x200d;ജിയാണ് എറണാകുളം സിബിഐ പ്രത്യേക കോടതി ഈമാസം 15 ലേക്ക് വിധിപറയാന്&#x200d; മാറ്റിയത്. കോടതിയുടെ നിര്&#x200d;ദേശപ്രകാരം ആര്&#x200d;എസ്എസ് പ്രവര്&#x200d;ത്തകനായ സുബീഷിന്റെ കുറ്റസമ്മത മൊഴിയുടെ വീഡിയോ സിഡിയും ഓഡിയോ സിഡിയും ഹര്&#x200d;ജിക്കാരന്&#x200d; അഭിഭാഷകന്&#x200d; വഴി കോടതിയില്&#x200d; ഹാജരാക്കി. താനും ആര്&#x200d;എസ്എസ് പ്രവര്&#x200d;ത്തകരായ മറ്റ് മൂന്ന് പേരും ചേര്&#x200d;ന്ന് ഫസലിനെ കൊലപ്പെടുത്തിയതായി സുബീഷ് പറയുന്നതായിട്ടാണ് സിഡിയിലുള്ളത് . ആര്&#x200d;എസ്എസിന്റെ കൊടിമരങ്ങളും ബാനറുകളും നശിപ്പിച്ചതിലുള്ള വിരോധവും രാഷ്ട്രീയ വൈരാഗ്യവും മൂലം ഫസലിനെ ആക്രമികുകയായിരുന്നുവെന്നും കൊലചെയ്യാന്&#x200d; ഉദ്യേശ്യമില്ലായിരുന്നുവെന്നും സിഡിയിലുണ്ട്. എന്നാല്&#x200d; അക്രമത്തിന് ശേഷം ഫസല്&#x200d; കൊല്ലപ്പെടുകയായിരുന്നുവെന്നും മൊഴിയില്&#x200d; പറയുന്നു. അതേസമയം മൊഴി കെട്ടിച്ചമച്ചതാണെന്നും സിപിഎം പ്രവര്&#x200d;ത്തകര്&#x200d; തന്നെയാണ് കൊലക്ക് പിന്നിലെന്നും സിബിഐയും കോടതിയെ അറിയിച്ചു.</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/subeesh-about-fasal-murder.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
