<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>rto &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/rto/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 07 Dec 2025 12:16:19 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>rto &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>യാത്രക്കിടെ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി ദുബൈ ആര്‍ടിഎ</title>
		<link>https://www.chandrikadaily.com/dubai-rta-with-guidelines-to-ensure-safety-of-children-while-travelling.html</link>
					<comments>https://www.chandrikadaily.com/dubai-rta-with-guidelines-to-ensure-safety-of-children-while-travelling.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sun, 07 Dec 2025 12:16:19 +0000</pubDate>
				<category><![CDATA[GULF]]></category>
		<category><![CDATA[World]]></category>
		<category><![CDATA[Gulf]]></category>
		<category><![CDATA[rto]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=367330</guid>

					<description><![CDATA[ഡ്രൈവിംഗ് സമയത്ത് കുട്ടികള്‍ക്ക് ഉയര്‍ന്ന സുരക്ഷ ഉറപ്പാക്കുന്നതിന് മാതാപിതാക്കള്‍ താഴെ പറയുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് ദുബൈ ആര്‍ടിഎ ആവശ്യപ്പെട്ടു. 1. കുട്ടികളുടെ സീറ്റ് കുട്ടിയുടെ പ്രായത്തിനും ഭാരത്തിനും അനുയോജ്യമാണെന്നും സീറ്റിനൊപ്പം നല്‍കിയിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി ഉപയോഗിക്കുന്നുണ്ടെന്നും ഉറപ്പാക്കുക. 2. സീറ്റ് അന്താരാഷ്ട്ര നിലവാരമുള്ളതാണെന്നും അംഗീകൃത സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്നും ഉറപ്പ് വരുത്തുക. 3. വാഹനത്തില്‍ ഘടിപ്പിക്കുന്ന സംവിധാനവും സീറ്റ് ബെല്‍റ്റും പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് വാ ങ്ങുന്നതിന് മുമ്പ് വാഹനത്തിലെ സീറ്റിന്റെ ഘടന പരിശോധിക്കുക. 4. ഘടിപ്പിക്കുമ്പോഴും ക്രമീകരിക്കുമ്പോഴും നിര്‍മ്മാതാവിന്റെ [&#8230;]]]></description>
										<content:encoded><![CDATA[<p>ഡ്രൈവിംഗ് സമയത്ത് കുട്ടികള്&#x200d;ക്ക് ഉയര്&#x200d;ന്ന സുരക്ഷ ഉറപ്പാക്കുന്നതിന് മാതാപിതാക്കള്&#x200d; താഴെ പറയുന്ന മാര്&#x200d;ഗ്ഗനിര്&#x200d;ദ്ദേശങ്ങള്&#x200d; പാലിക്കണമെന്ന് ദുബൈ ആര്&#x200d;ടിഎ ആവശ്യപ്പെട്ടു. </p>
<p>1. കുട്ടികളുടെ സീറ്റ് കുട്ടിയുടെ പ്രായത്തിനും ഭാരത്തിനും അനുയോജ്യമാണെന്നും സീറ്റിനൊപ്പം നല്&#x200d;കിയിരിക്കുന്ന നിര്&#x200d;ദ്ദേശങ്ങള്&#x200d;ക്കനുസൃതമായി ഉപയോഗിക്കുന്നുണ്ടെന്നും ഉറപ്പാക്കുക.</p>
<p>2. സീറ്റ് അന്താരാഷ്ട്ര നിലവാരമുള്ളതാണെന്നും അംഗീകൃത സുരക്ഷാ മാനദണ്ഡങ്ങള്&#x200d; പാലിക്കുന്നുണ്ടെന്നും ഉറപ്പ് വരുത്തുക.</p>
<p>3. വാഹനത്തില്&#x200d; ഘടിപ്പിക്കുന്ന സംവിധാനവും സീറ്റ് ബെല്&#x200d;റ്റും പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് വാ ങ്ങുന്നതിന് മുമ്പ് വാഹനത്തിലെ സീറ്റിന്റെ ഘടന പരിശോധിക്കുക.  </p>
<p>4. ഘടിപ്പിക്കുമ്പോഴും ക്രമീകരിക്കുമ്പോഴും നിര്&#x200d;മ്മാതാവിന്റെ നിര്&#x200d;ദ്ദേശങ്ങള്&#x200d; കര്&#x200d;ശനമായി പാലിക്കുക.</p>
<p>5. കുട്ടിയെ തുടര്&#x200d;ച്ചയായി 30 മിനിറ്റില്&#x200d; കൂടുതല്&#x200d; സീറ്റില്&#x200d; ഇരുത്തുന്നത് ഒഴിവാക്കുക.</p>
<p>6. സീറ്റിന്റെ മുഴുവന്&#x200d; ഭാഗങ്ങളും പതിവായി പരിശോധിക്കുകയും ഏതെങ്കിലും അപകടത്തിന് ശേഷം സീറ്റ് ഉപയോഗി ക്കാന്&#x200d; സുരക്ഷിതമാണെന്ന് ഉറപ്പാക്കുകയും ചെയ്യുക.</p>
<p>7. വാഹനത്തിന്റെ പിന്&#x200d;സീറ്റുകളില്&#x200d; സീറ്റ് സ്ഥാപിക്കുകയും വാഹനമോടിക്കുമ്പോള്&#x200d; കുട്ടിയെ പിടിക്കാതിരിക്കുകയും ചെയ്യുക.</p>
<p>8. കുട്ടിക്ക് ഭക്ഷണം നല്&#x200d;കുക, വീട്ടില്&#x200d; ഉറങ്ങുക തുടങ്ങിയ ആവശ്യങ്ങള്&#x200d;ക്കായി സീറ്റ് ഉപയോഗിക്കുന്നത് ഒഴിവാക്കുക.</p>
<p>9 കുട്ടിയുടെ ശരീരത്തില്&#x200d; സീറ്റ് ബെല്&#x200d;റ്റുകള്&#x200d; സുരക്ഷിതമാണെന്ന് ഉറപ്പാക്കാന്&#x200d; കട്ടിയുള്ള വസ്ത്രങ്ങള്&#x200d; നീക്കം ചെയ്യുക.</p>
<p>10. എപ്പോഴെങ്കിലും അപകടമുണ്ടായാല്&#x200d; സീറ്റിന്റെ ആന്തരിക ഘടനയുടെ സമഗ്രത ഉറപ്പാക്കുന്നതിനായി സീറ്റ് മാറ്റി സ്ഥാപിക്കുക. </p>
<p>11. അംഗീകൃത മെഡിക്കല്&#x200d; ശുപാര്&#x200d;ശകള്&#x200d;ക്കനുസൃതമായി വൈകല്യമുള്ള കുട്ടികള്&#x200d;ക്ക് പ്രത്യേക സീറ്റുകള്&#x200d; നല്&#x200d;കണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dubai-rta-with-guidelines-to-ensure-safety-of-children-while-travelling.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഈദുല്‍ ഇത്തിഹാദ് ദിനത്തില്‍ ജന്മദിനം; 500 കുഞ്ഞുങ്ങള്‍ക്ക് ഉപഹാരവുമായി ദുബൈ ആര്‍ടിഎ</title>
		<link>https://www.chandrikadaily.com/birthday-on-eid-ul-ittihad-dubai-rta-with-gifts-for-500-children.html</link>
					<comments>https://www.chandrikadaily.com/birthday-on-eid-ul-ittihad-dubai-rta-with-gifts-for-500-children.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sun, 07 Dec 2025 11:37:07 +0000</pubDate>
				<category><![CDATA[GULF]]></category>
		<category><![CDATA[World]]></category>
		<category><![CDATA[Gulf]]></category>
		<category><![CDATA[rto]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=367318</guid>

					<description><![CDATA[ദുബൈയിലെ 26 ആശുപത്രികളിലായി പിറന്ന 500 നവജാതശിശുക്കള്‍ക്കാണ്' ആദ്യ യാത്രയില്‍ സുരക്ഷ' എന്ന സന്ദേശവുമായി ഗതാഗതവിഭാഗം സുരക്ഷാ സീറ്റുകള്‍ നല്‍കിയത്. ]]></description>
										<content:encoded><![CDATA[<p>ദുബൈ: ഡിസംബര്&#x200d; ഒന്നുമുതല്&#x200d; അഞ്ചുവരെയുള്ള കാലയളവില്&#x200d; പിറവിയെടുത്ത കുഞ്ഞുങ്ങള്&#x200d;ക്ക് ആദ്യയാത്രക്കായി ദുബൈ റോഡ്സ് ആന്റ് ട്രാന്&#x200d;സ്പോര്&#x200d;ട്ട് അതോറിറ്റി (ആര്&#x200d;ടിഎ) കാര്&#x200d; സുരക്ഷാ സീറ്റുകള്&#x200d; സമ്മാനിച്ചു. ദുബൈയിലെ 26 ആശുപത്രികളിലായി പിറന്ന 500 നവജാതശിശുക്കള്&#x200d;ക്കാണ്&#8217; ആദ്യ യാത്രയില്&#x200d; സുരക്ഷ&#8217; എന്ന സന്ദേശവുമായി ഗതാഗതവിഭാഗം സുരക്ഷാ സീറ്റുകള്&#x200d; നല്&#x200d;കിയത്. </p>
<p>കുഞ്ഞുങ്ങളുടെ ജീവിതത്തിലെ ആദ്യ നിമിഷങ്ങള്&#x200d; മുതല്&#x200d; റോഡ് സുരക്ഷാ തത്വങ്ങള്&#x200d; തുന്നിച്ചേര്&#x200d;ക്കുന്നതിനുള്ള ആര്&#x200d;ടിഎയുടെ പ്രതിബദ്ധതയാണ് ഇതിലൂടെ പ്രതിഫലിക്കുന്നത്. ദുബൈ പോലീസ് ജനറല്&#x200d; ആസ്ഥാനം, ദുബൈ ഹെല്&#x200d;ത്ത് അതോറിറ്റി, യുണൈറ്റഡ് നേഷന്&#x200d;സ് ചില്&#x200d;ഡ്രന്&#x200d;സ് ഫണ്ട് (യുണിസെഫ്) എന്നിവയുമായി സഹകരിച്ച് സമൂഹത്തിനുള്ളില്&#x200d; ഗതാഗത സുരക്ഷാ സംസ്‌കാരം പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. </p>
<p>&#8216;ദുബൈയുടെ ഗതാഗത സുരക്ഷ കൈവരിക്കുന്നതിനും തടസ്സമില്ലാത്തതും സുസ്ഥിരവുമായ യാത്രക്ക് ആര്&#x200d;ടിഎയുടെ ആഗോള മുന്&#x200d;നിരയില്&#x200d; എന്ന ആശയത്തെ പിന്തുണയ്ക്കുന്നതിനും സഹായിക്കുന്നതിനും ഇത്തരം ഗുണപര മായ സംരംഭങ്ങള്&#x200d; തുടരേണ്ടത് അത്യാവശ്യമാണെന്ന് ആര്&#x200d;ടിഎ ട്രാഫിക് ഡയറക്ടര്&#x200d; അഹമ്മദ് അല്&#x200d;ഖുസൈമി പറഞ്ഞു. &#8216;സുരക്ഷയില്&#x200d; ആദ്യ യാത്ര&#8217; സംരംഭം ദബൈ സര്&#x200d;ക്കാരും സ്വകാര്യ മേഖലയും അന്താരാഷ്ട്ര സംഘനകളും സഹകരിച്ചാണ് നടപ്പാക്കിയത്. സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലും ഗതാഗത അവബോധം പ്രോത്സാഹിപ്പിക്കുന്നതിലൂടെ ആര്&#x200d;ടിഎയുടെ സാമൂഹിക ഉത്തരവാദിത്തത്തോടുള്ള പ്രതിബദ്ധതയും ഇത് പ്രതിഫലിപ്പിക്കുന്നു.&#8217;</p>
<p>&#8216;കുട്ടികളുടെ സീറ്റുകളും സീറ്റ് ബെല്&#x200d;റ്റുകളും ഉള്&#x200d;പ്പെടെയുള്ള വാഹന നിയന്ത്രണ സംവിധാനങ്ങള്&#x200d; ജീവന്&#x200d; ര ക്ഷിക്കുന്നതിനും ഗതാഗത അപകടങ്ങള്&#x200d; മൂലമുണ്ടാകുന്ന ഗുരുതരമായ പരിക്കുകള്&#x200d; കുറയ്ക്കുന്നതിനുമുള്ള ഏറ്റവും ഫലപ്രദമായ മാര്&#x200d;ഗങ്ങളിലൊന്നാണെന്ന് ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) മാര്&#x200d;ഗ്ഗനിര്&#x200d;ദ്ദേശങ്ങളില്&#x200d; പെട്ടതാ ണ്. ചൈല്&#x200d;ഡ് സീറ്റുകളുടെ ഉപയോഗം ശിശുക്കളില്&#x200d; മാരകമായ അപകടങ്ങളുടെ സാധ്യത 71ശതമാനം വരെയും ഒരു വയസ്സിനും നാല് വയസ്സിനും ഇടയില്&#x200d; പ്രായമുള്ള കുട്ടികള്&#x200d;ക്ക് 54ശതമാനം വരെയും കുറക്കുന്നതായി യുഎസ് നാഷണല്&#x200d; ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്‌ട്രേഷന്&#x200d; സര്&#x200d;വ്വെ വ്യക്തമാക്കി. </p>
<p>&#8221;വാഹനങ്ങളില്&#x200d; ചൈല്&#x200d;ഡ് സീറ്റുകള്&#x200d; ഉപയോഗിക്കാന്&#x200d; മാതാപിതാക്കളെ പ്രോത്സാഹിപ്പിക്കുന്നതിനായി അഞ്ച് വര്&#x200d;ഷം മുമ്പ് ആര്&#x200d;ടിഎ ആരംഭിച്ച ഈ സംരംഭം മാറ്റങ്ങള്&#x200d;ക്ക് കാരണമായിട്ടുണ്ട്. വിതരണം ചെയ്ത സീറ്റുകള്&#x200d; ആദ്യ വര്&#x200d;ഷത്തില്&#x200d; 200ല്&#x200d; നിന്ന് 2025ല്&#x200d; 500 ആയി വര്&#x200d;ധിച്ചു. ദുബൈയില്&#x200d; പങ്കെടുക്കുന്ന ആശുപത്രികളുടെ എണ്ണം 17 ല്&#x200d; നിന്ന് 26 ആയും വര്&#x200d;ധിച്ചു. ഇത് സംരംഭത്തിന്റെ വിജയത്തെയും സമൂഹത്തിനുള്ളില്&#x200d; അത് നേടിയ വിശാലമായ സ്വാധീനത്തെയും പ്രതിഫലിപ്പിക്കുന്നതെന്ന് അധികൃതര്&#x200d; വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/birthday-on-eid-ul-ittihad-dubai-rta-with-gifts-for-500-children.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സൗകര്യങ്ങളില്ലാതെ മലപ്പുറം ആര്‍.ടി.ഒ ഓഫീസ്;  കാത്തിരിക്കേണ്ടി വന്നത് മണിക്കൂറുകളോളം</title>
		<link>https://www.chandrikadaily.com/1malappuram-rto-office-without-facilities-had-to-wait-for-hours.html</link>
					<comments>https://www.chandrikadaily.com/1malappuram-rto-office-without-facilities-had-to-wait-for-hours.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 08 Oct 2025 05:48:44 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[facilities]]></category>
		<category><![CDATA[malappuraam]]></category>
		<category><![CDATA[rto]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=357384</guid>

					<description><![CDATA[ആവശ്യത്തിന് കമ്പ്യൂട്ടറുകള്‍ ഇല്ലാത്തതും എന്‍.ഐ.സി. സോഫ്റ്റ്വെയറില്‍ വന്ന സാങ്കേതിക മാറ്റങ്ങളുമാണ് പ്രധാന പ്രശ്‌നങ്ങള്‍]]></description>
										<content:encoded><![CDATA[<p>മലപ്പുറം ആര്&#x200d;.ടി. ഓഫീസില്&#x200d; സൗകര്യങ്ങളുടെ അഭാവം കാരണം ലേണിംഗ് ടെസ്റ്റിനും മറ്റ് സേവനങ്ങള്&#x200d;ക്കുമായി എത്തുന്നവര്&#x200d; മണിക്കൂറുകളോളം കാത്തിരിക്കേണ്ട അവസ്ഥയിലാണ്. </p>
<p>ആവശ്യത്തിന് കമ്പ്യൂട്ടറുകള്&#x200d; ഇല്ലാത്തതും എന്&#x200d;.ഐ.സി. സോഫ്റ്റ്വെയറില്&#x200d; വന്ന സാങ്കേതിക മാറ്റങ്ങളുമാണ് പ്രധാന പ്രശ്‌നങ്ങള്&#x200d;. പലപ്പോഴും സിസ്റ്റം തകരാറിലാകുമ്പോള്&#x200d; ഉദ്യോഗസ്ഥര്&#x200d; സ്വന്തം കമ്പ്യൂട്ടറുകള്&#x200d; ഉപയോഗിച്ച് പരീക്ഷകള്&#x200d; നടത്തേണ്ടിവരുന്നു. </p>
<p>കുടിവെള്ളം, ടോയ്ലെറ്റ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും ഓഫീസില്&#x200d; ഇല്ലെന്ന് പരാതിയുണ്ട്. പ്രശ്‌നം ട്രാന്&#x200d;സ്‌പോര്&#x200d;ട്ട് കമ്മീഷണറേറ്റിനെ അറിയിച്ചിട്ടുണ്ടെന്നും കൂടുതല്&#x200d; സൗകര്യങ്ങള്&#x200d; അടിയന്തരമായി ഒരുക്കണമെന്നാവശ്യപ്പെടുന്ന ശബ്ദം ശക്തമാകുകയാണെന്നും റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1malappuram-rto-office-without-facilities-had-to-wait-for-hours.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കണ്ണൂരില്‍ കൈക്കൂലിപ്പണവുമായി ആര്‍ടി ഓഫീസ് ഉദ്യോഗസ്ഥന്‍ വിജിലന്‍സ് പിടിയില്‍</title>
		<link>https://www.chandrikadaily.com/vigilance-arrests-rt-office-official-with-bribe-money-in-kannur.html</link>
					<comments>https://www.chandrikadaily.com/vigilance-arrests-rt-office-official-with-bribe-money-in-kannur.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 05 Sep 2025 06:35:10 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kannur]]></category>
		<category><![CDATA[rto]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=352887</guid>

					<description><![CDATA[സീനിയര്‍ സൂപ്രണ്ട് തലശേരി സ്വദേശി മഹേഷ് ആണ് പിടിയിലായത്. ]]></description>
										<content:encoded><![CDATA[<p>കണ്ണൂരില്&#x200d; കൈക്കൂലിപ്പണവുമായി ആര്&#x200d;ടി ഓഫീസ് ഉദ്യോഗസ്ഥന്&#x200d; വിജിലന്&#x200d;സ് പിടിയില്&#x200d;. സീനിയര്&#x200d; സൂപ്രണ്ട് തലശേരി സ്വദേശി മഹേഷ് ആണ് പിടിയിലായത്. വാഹന രജിസ്ട്രേഷന്&#x200d;, റീ രജിസ്ട്രേഷന്&#x200d; തുടങ്ങിയ അപേക്ഷകരില്&#x200d; നിന്ന് ഏജന്റ് വഴി ഇയാള്&#x200d; കൈക്കൂലി വാങ്ങിയതായാണ് വിവരം. </p>
<p>ഇയാളില്&#x200d;നിന്ന് ലഭിച്ച രേഖകളുടെ അടിസ്ഥാനത്തില്&#x200d; കണ്ണൂര്&#x200d; ആര്&#x200d;ടി ഓഫീസിലും രാത്രിയില്&#x200d; പരിശോധന നടത്തി. ദിവസങ്ങളായി ഇയാളെ വിജിലന്&#x200d;സ് നിരീക്ഷിച്ചുവരികയായിരുന്നു.</p>
<p>അപേക്ഷകരില്&#x200d;നിന്ന് ഏജന്റുവഴി മഹേഷ് കൈക്കൂലി വാങ്ങുന്നതായുള്ള രഹസ്യ വിവരത്തെ തുടര്&#x200d;ന്നായിരുന്നു പരിശോധന.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vigilance-arrests-rt-office-official-with-bribe-money-in-kannur.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കൈക്കൂലിക്കേസ്; എറണാകുളം ആര്&#x200d;ടിഒയെ സസ്പെന്&#x200d;ഡ് ചെയ്ത് മോട്ടോര്&#x200d; വാഹനവകുപ്പ്</title>
		<link>https://www.chandrikadaily.com/bribery-case-ernakulam-rto-suspended-by-motor-vehicle-department.html</link>
					<comments>https://www.chandrikadaily.com/bribery-case-ernakulam-rto-suspended-by-motor-vehicle-department.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 21 Feb 2025 14:17:39 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[rto]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=330978</guid>

					<description><![CDATA[ടിഎം ജേഴ്സണെയാണ് മോട്ടോര്&#x200d; വാഹന വകുപ്പ് സസ്പെന്&#x200d;ഡ് ചെയ്തത്.]]></description>
										<content:encoded><![CDATA[<p>കൈക്കൂലിക്കേസില്&#x200d; വിജിലന്&#x200d;സ് അറസ്റ്റ് ചെയ്ത എറണാകുളം ആര്&#x200d;ടിഒക്ക് സസ്‌പെന്&#x200d;ഷന്&#x200d;. ടിഎം ജേഴ്സണെയാണ് മോട്ടോര്&#x200d; വാഹന വകുപ്പ് സസ്പെന്&#x200d;ഡ് ചെയ്തത്. ഇതുസംബന്ധിച്ച് ഗതാഗത വകുപ്പ് ഉത്തരവിറക്കി. ഗതാഗത കമ്മീഷണറുടെ ശുപാര്&#x200d;ശയുടെ അടിസ്ഥാനത്തിലാണ് നടപടി.</p>
<p>സ്വകാര്യ ബസിന്റെ പെര്&#x200d;മിറ്റ് പുതുക്കിനല്&#x200d;കുന്നതിന് ഏജന്റ് വഴി ജേഴ്‌സണ്&#x200d; കൈക്കൂലിവാങ്ങിയത്. പരാതിക്കാരന്&#x200d; വിജിലന്&#x200d;സിന് പരാതി നല്&#x200d;കുകയും അന്വേഷണത്തില്&#x200d; കൈക്കൂലി വാങ്ങിയത് തെളിയുകയും ചെയ്തു. റെയ്ഡില്&#x200d; ടിഎം ജേഴ്‌സണിന്റെ വീട്ടില്&#x200d; നിന്നും 49 കുപ്പി മദ്യവും 64,000 രൂപയും 84 ലക്ഷത്തിന്റെ ഫിക്‌സഡ് ഡിപ്പോസിറ്റും വിജിലന്&#x200d;സ് കണ്ടെത്തിയിരുന്നു.<br />
ാേ<br />
വകുപ്പിന്റെ സല്&#x200d;പ്പേരിന് കളങ്കം വരുത്തി, പൊതുസമൂഹത്തില്&#x200d; അവമതിപ്പുണ്ടാക്കി എന്നീ കാരണങ്ങള്&#x200d; ചൂണ്ടിക്കാട്ടിയാണ് അന്വേഷണ വിധേയമായി സര്&#x200d;വീസില്&#x200d; നിന്ന് സസ്പെന്&#x200d;ഡ് ചെയ്തത്. ഗതാഗത കമ്മീഷണറുടെ ശിപാര്&#x200d;ശയിന്മേല്&#x200d; ആണ് സസ്‌പെന്&#x200d;ഷന്&#x200d; നടപടി.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bribery-case-ernakulam-rto-suspended-by-motor-vehicle-department.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാത്രികളിലെ RTO ചെക്ക്പോസ്റ്റുകൾ പിൻവലിച്ചു; നിയന്ത്രണം 20 അതിർത്തി ചെക്ക്പോസ്റ്റുകൾക്ക്</title>
		<link>https://www.chandrikadaily.com/rto-checkposts-at-nights-withdrawn-control-over-20-border-checkpoints.html</link>
					<comments>https://www.chandrikadaily.com/rto-checkposts-at-nights-withdrawn-control-over-20-border-checkpoints.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 03 Feb 2025 15:28:22 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[mvd]]></category>
		<category><![CDATA[rto]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=328532</guid>

					<description><![CDATA[ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർക്കായിരിക്കും ഇനി ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള ചുമതല.]]></description>
										<content:encoded><![CDATA[<p>സംസ്ഥാനത്തെ ചെക്ക് പോസ്റ്റുകളിലെ അഴിമതിക്ക് കൂച്ചുവിലങ്ങിട്ട് മോട്ടോർ വാഹന വകുപ്പ്. അതിർത്തി ചെക്ക് പോസ്റ്റുകൾ പ്രവർത്തിക്കാൻ ഗതാഗത കമ്മീഷണർ പുതിയ മാനദണ്ഡമിറക്കി.</p>
<p>നിലവിലുള്ള മുഴുവൻ ഉദ്യോഗസ്ഥരെയും പിൻവലിക്കും. രാവിലെ ഒൻപത് മുതൽ വൈകുന്നേരം അഞ്ച് വരെ മാത്രമായിരിക്കും ചെക്ക് പോസ്റ്റുകൾ പ്രവർത്തിക്കുക. ചെക്ക് പോസ്റ്റുകളിൽ നിരന്തരം എൻഫോഴ്സ്മെൻ്റ് ആർടിഒ പരിശോധന നടത്തണം. ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർക്കായിരിക്കും ഇനി ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള ചുമതല.</p>
<p>ചെക്പോസ്റ്റിൽ ഒരു എംവിഐ, എഎംവിഐ, ഓഫീസ് അറ്റൻഡ് എന്നിവരെ നിയമിക്കും. ഒരു ഉദ്യോഗസ്ഥന് 15 ദിവസം മാത്രമായിരിക്കും ചെക്ക് പോസ്റ്റിൽ ഡ്യൂട്ടി. നികുതി വെട്ടിക്കുന്ന വാഹനങ്ങളെ അതിർത്തിയിൽ പിടികൂടുന്നതിനു പകരം മറ്റ് ഇടത്തുവച്ച് പിഴയിടണം. ചെക്ക് പോസ്റ്റുകളിലെ അഴിമതി അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് മാറ്റം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rto-checkposts-at-nights-withdrawn-control-over-20-border-checkpoints.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>90 ദിവസം കഴിഞ്ഞിട്ടും ഡ്രൈവിങ് ടെസ്റ്റിന്​ സ്ലോട്ട്​ കിട്ടാതെ അപേക്ഷകർ</title>
		<link>https://www.chandrikadaily.com/applicants-not-getting-slot-for-driving-test-even-after-90-days.html</link>
					<comments>https://www.chandrikadaily.com/applicants-not-getting-slot-for-driving-test-even-after-90-days.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 16 Jul 2024 12:31:35 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[drivng test]]></category>
		<category><![CDATA[malappuram]]></category>
		<category><![CDATA[rto]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=302886</guid>

					<description><![CDATA[മലപ്പുറം ജി​ല്ല​യി​ൽ കെ​ട്ടി​ക്കി​ട​ക്കുന്ന​ത്​ 60,000 അ​പേ​ക്ഷ​ക​ൾ]]></description>
										<content:encoded><![CDATA[<p>മലപ്പുറം: കെട്ടിക്കിടക്കുന്ന ഡ്രൈവിങ് ടെസ്റ്റ്&#8217; അപേക്ഷകൾ യുദ്ധകാലാടിസ്ഥാനത്തിൽ തീർപ്പാക്കുമെന്ന ഗതാഗതമന്ത്രിയുടെ പ്രഖ്യാപനം പാഴ്വാക്കായി. ജില്ലയിൽ, ഡ്രൈവിങ് ടെസ്റ്റിന് അപേക്ഷിച്ച് കാത്തിരിക്കുന്നത് 60,000ത്തോളം പേരാണ്. അപേക്ഷ തീർപ്പാക്കാൻ മോട്ടോർ വാഹന വകുപ്പിന്റെ എൻ ഫോഴ്സസ്മെന്റ് വിഭാഗത്തിൽനിന്ന് ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്നാണ് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ വ്യക്തമാക്കിയിരുന്നത്. എന്നാൽ, ഇതുകൊണ്ട് ജില്ലയിൽ പ്രയോജനമുണ്ടായില്ല.</p>
<p>എൻഫോഴ്സ്സ്മെൻ്റിൽ നിന്നും ഒരു എം.വി.ഐയേയും ഒരു എ.എം.വി.ഐയേയും മാത്രമാണ് ജില്ലയിലെ വിവിധ സബ് ആർ.ടി ഓഫിസുകളിലേക്ക് ഡ്രൈവിങ് ടെസ്റ്റ്ജോലിക്ക് നിയോഗിച്ചിട്ടുള്ളത്. മലപ്പുറത്ത് നാലു ദിവസവും മറ്റു ആറ് സബ് ആർ.ടി ഓഫിസുകളിൽ രണ്ടു ദിവസവും മാത്രമേ എൻഫോഴ്സസ്മെന്റ് വിഭാഗം ടെസ്റ്റിന് എത്തുന്നുള്ളൂ. കെട്ടിക്കിടക്കുന്ന ആയിരക്കണക്കിന് അപേക്ഷകൾ തീർക്കാൻ ഇതുകൊണ്ട് സാധ്യമായിട്ടില്ല. ഒരു എം.വി.ഐക്ക് ദിവസം 40 ടെസ്റ്റുകൾ നടത്താൻ മാത്രമേ അനുവാദമുള്ളൂ.</p>
<p>മലപ്പുറം സബ് ആർ.ടി ഓഫിസിന്റെ പരിധി യിൽ 9000വും തിരൂർ സബ് ആർ.ടി ഓഫിസ് പരിധിയിൽ 7000വും അപേക്ഷ കെട്ടിക്കിടക്കുന്നുണ്ട്. നിലമ്പൂർ, പെരിന്തൽമണ്ണ അടക്കം മറ്റു സബ് ആർ.ടി ഓഫിസുകളിലും അപേക്ഷകരുടെ ബാഹുല്യമുണ്ട്. ലേണേഴ്സ് പാസായി ഡ്രൈവിങ് ടെസ്റ്റിന് കാത്തിരിക്കുന്നവർക്ക് 90 ദിവസം കഴിഞ്ഞിട്ടും സ്ലോട്ട് കിട്ടുന്നുമില്ല.</p>
<p>ലേണേഴ്സ് പരീക്ഷക്ക് അപേക്ഷിക്കുന്നവർക്കും സ്ലോട്ട് കിട്ടാൻ ഒരു മാസത്തിലധികം കാത്തിരിക്കണം. എൻഫോഴ്സസ്മെന്റ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടും കെട്ടിക്കിടക്കുന്ന അപേക്ഷ തീർപ്പാക്കാൻ കഴിഞ്ഞില്ല. ഉദ്യോഗസ്ഥർ കുറവുള്ളതിനാൽ കൂടുതൽ ഡ്രൈവിങ് ടെസ്റ്റിന് ബാച്ചുകളെ നിയോഗിക്കാൻ സാധ്യമല്ലെന്നാണ് ആർ.ടി.ഒ പറയുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/applicants-not-getting-slot-for-driving-test-even-after-90-days.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഉടമകൾ ഒന്നും അറിഞ്ഞില്ല, ആർസി ബുക്കിലെ പേര് മാറ്റി, ആർടി ഓഫീസ് കേന്ദ്രീകരിച്ചും അന്വേഷണം, മൂന്ന് പേർ അറസ്റ്റിൽ</title>
		<link>https://www.chandrikadaily.com/the-owners-did-not-know-anything-the-name-in-the-rc-book-was-changed-the-rt-office-also-investigated-and-three-people-were-arrested.html</link>
					<comments>https://www.chandrikadaily.com/the-owners-did-not-know-anything-the-name-in-the-rc-book-was-changed-the-rt-office-also-investigated-and-three-people-were-arrested.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 12 Jul 2024 09:23:17 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[malappuram]]></category>
		<category><![CDATA[rc book]]></category>
		<category><![CDATA[rto]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=302487</guid>

					<description><![CDATA[വ്യാജ ആർ.സി നിർമിക്കാൻ തിരൂരങ്ങാടി സബ് ആർ.ടി ഓഫിസിൽനിന്ന് സഹായം ലഭിച്ചെന്ന് നിസാർ പൊലീസിന് മൊഴിനൽകി]]></description>
										<content:encoded><![CDATA[<p>മലപ്പുറം: തിരൂരങ്ങാടിയിൽ ഉടമകൾ അറിയാതെ ആർസിയിൽ പേര് മാറ്റിയ സംഭവത്തിൽ മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. പരപ്പനങ്ങാടി ഉള്ളണം സ്വദേശി കറുവാടത്ത് നിസാർ (43)കരുവാങ്കല്ല് സ്വദേശി നഈം (39)ചെട്ടിപ്പടി സ്വദേശി കോട്ടുവാലന്റെ പുരക്കൽ ഫൈജാസ് (28) എന്നിവർ ആണ് അറസ്റ്റിലായത്.</p>
<p>നിസാറാണ് രണ്ട് പേരുടെയും സഹായത്തോടെ ആർസിയിൽ കൃത്രിമം കാണിച്ചതെന്ന് പൊലീസ് കണ്ടെത്തി. വ്യാജ ആർസി നിർമിക്കാൻ  തിരൂരങ്ങാടി സബ്ബ് ആർടി ഓഫീസിൽ നിന്ന് സഹായം ലഭിച്ചുവെന്നും നിസാർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. മൊഴിയുടെ അടിസ്ഥാനത്തിൽ അന്വേഷണം സബ് ആർടി ഓഫീസിലേക്കും നീങ്ങും.</p>
<p>ഈ വാഹനങ്ങളാണ് ഉടമസ്ഥരറിയാതെ അവരുടെ പേരില്&#x200d; നിന്നും മാറ്റിയത്. ഇത് സംബന്ധിച്ച് അന്വേഷണം ആവശ്യപെട്ട് ജോയിന്&#x200d;റ് ആര്&#x200d; ടി ഒ നല്&#x200d;കിയ പരാതിയില്&#x200d; പൊലീസ് കേസെടുത്തിരുന്നു. അന്വേഷണത്തിന്&#x200d;റെ ഭാഗമായി നേരത്തെ വാഹനങ്ങളും പിടിച്ചെടുത്തു. മോട്ടോർ വാഹന വകുപ്പിന്റെ പരിവാഹൻ സൈറ്റ് മുഖേന ഓണ്ലൈനിൽ ആണ് ഉടമസ്ഥാവകാശം മാറ്റാനുള്ള അപേക്ഷ നൽകേണ്ടത്. അങ്ങനെ അപേക്ഷ നല്&#x200d;കുമ്പോള്&#x200d; ഉടമസ്ഥന്&#x200d;റെ ഫോൺ നനമ്പറില്&#x200d; ഒടിപി വരും. ഇവിടെ ഈ ഒ ടി പി വന്നില്ല. പുറത്തു നിന്നുള്ള ഒരാള്&#x200d;ക്ക് ഇടപെടാൻ കഴിയാത്ത സൈറ്റില്&#x200d; കയറി മൊബൈല്&#x200d; നമ്പര്&#x200d; മാറ്റിയാണ് ഇവിടെ തട്ടിപ്പ് നടത്തിയത്.</p>
<p>ഉടമസ്ഥരുടെ ആവശ്യപ്രകാരമോ മരിച്ചവരുടേയോ ഫോൺ നമ്പര്&#x200d; മാത്രമാണ് മാറ്റാറുള്ളത്.അതിനു തന്നെ മതിയായ നിരവധി രേഖകള്&#x200d; ഹാജരാക്കണം. മരിച്ചവരുടെ കാര്യത്തിലാണെങ്കില്&#x200d; മരണ സര്&#x200d;ട്ടിഫറിക്കറ്റും അനന്തരാവകാശ സര്&#x200d;ട്ടിഫിക്കറ്റും നിര്&#x200d;ബന്ധമാണ്.  ഇതൊന്നുമില്ലാതെ ഇത്രയും വാഹനങ്ങളുടെ ഉടമസ്ഥാവകാശം മാറ്റിയതില്&#x200d; ഉദ്യോഗസ്ഥരുടെ പങ്ക് വ്യക്തമാണെങ്കിലും പൊലീസ് ഇപ്പോള്&#x200d; കേസെടുത്തിട്ടില്ല. ഈ വലിയ തട്ടിപ്പിന്&#x200d;റെ പിന്നിലുള്ള എല്ലാവരേയും നിയമത്തിന്&#x200d;റെ മുന്നില്&#x200d; കൊണ്ടുവരണമെങ്കില്&#x200d; ധനകാര്യ സ്ഥാപനങ്ങളുടേയും ഉദ്യോഗസ്ഥരുടേയും പങ്ക്  കൂടി അന്വേഷിക്കണമെന്ന ആവശ്യം ശക്തമാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-owners-did-not-know-anything-the-name-in-the-rc-book-was-changed-the-rt-office-also-investigated-and-three-people-were-arrested.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിയമം ലംഘിച്ച് ആകാശ് തില്ലങ്കേരിയുടെ ജീപ്പ് സവാരി; ആർടിഒയ്ക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ്</title>
		<link>https://www.chandrikadaily.com/akash-tillankeris-jeep-ride-breaking-the-law-youth-congress-filed-a-complaint-with-the-rto.html</link>
					<comments>https://www.chandrikadaily.com/akash-tillankeris-jeep-ride-breaking-the-law-youth-congress-filed-a-complaint-with-the-rto.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 08 Jul 2024 13:21:07 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[mvd]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Akash Tillankeri]]></category>
		<category><![CDATA[complaint]]></category>
		<category><![CDATA[rto]]></category>
		<category><![CDATA[youth congresss]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=302138</guid>

					<description><![CDATA[നമ്പർ പ്ലേറ്റില്ലാത്ത വാഹനത്തിലായിരുന്നു ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ നിയമ വിരുദ്ധ യാത്ര.]]></description>
										<content:encoded><![CDATA[<p>ആകാശ് തില്ലങ്കേരിയുടെ നിയമം ലംഘിച്ചുള്ള യാത്രയിൽ എൻഫോഴ്സ്മെന്റ് ആർടിഒയ്ക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ്. വയനാട് ആർടിഒ അന്വേഷണത്തിന് നിർദേശം നൽകി. നമ്പർ പ്ലേറ്റില്ലാത്ത വാഹനത്തിലായിരുന്നു ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ നിയമ വിരുദ്ധ യാത്ര. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.</p>
<p>വയനാട് പനമരം ടൗണിൽ ആയിരുന്നു നിയമങ്ങൾ കാറ്റിൽ പറത്തിയുള്ള ആകാശ് തില്ലങ്കേരിയുടെ ജീപ്പ് യാത്ര. നനമ്പർ പ്ലേറ്റില്ലാത്ത മോഡിഫൈ ചെയ്‌ത വാഹനത്തിൽ സീറ്റ് ബെൽറ്റ് ധരിക്കാതെയാണ് ആകാശ് തില്ലങ്കേരി യാത്ര ചെയ്‌തത്‌. ദൃശ്യങ്ങൾ പ്രചരിച്ചിട്ടും മോട്ടോർ വാഹനവകുപ്പ് നടപടിയെടുത്തിയിരുന്നില്ല. കണ്ണൂരിൽ നിന്നും വയനാട്ടിലിലേക്കായിരുന്നു യാത്ര.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/akash-tillankeris-jeep-ride-breaking-the-law-youth-congress-filed-a-complaint-with-the-rto.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എസ്ടിയു മോട്ടോർ തൊഴിലാളി ആർടിഒ ഓഫീസ്സ് മാർച്ച്</title>
		<link>https://www.chandrikadaily.com/stu-motor-worker-rto-offices-march.html</link>
					<comments>https://www.chandrikadaily.com/stu-motor-worker-rto-offices-march.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 28 Feb 2024 04:51:59 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[march]]></category>
		<category><![CDATA[Motor Worker]]></category>
		<category><![CDATA[rto]]></category>
		<category><![CDATA[stu]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=291610</guid>

					<description><![CDATA[എസ്ടിയു ദേശീയ വൈസ് പ്രസിഡൻ്റ് എം.എ കരീം മാർച്ച് ഉദ്ഘാടനം ചെയ്തു.]]></description>
										<content:encoded><![CDATA[<p>കണ്ണൂർ &#8211; വാഹന പെർമിറ്റിൽ പാർക്കിംഗ് സ്ഥലം നിശ്ചയിക്കുന്നതിന് കണ്ണൂർ ആർടിഎ എടുത്ത അശാസ്ത്രീയമായ തീരുമാനം പിൻവലിക്കുക, സംസ്ഥാനത്ത് വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും ഡ്രൈവിംഗ് ലൈസൻസ് സർട്ടിഫിക്കറ്റും ഉടനടി ലഭ്യമാക്കുക, കേന്ദ്ര ഗവൺമെൻ്റ് കൊണ്ട് വരുന്ന &#8216;ഹിറ്റ് ആൻഡ് റൺ&#8217; നിയമ വ്യവസ്ഥ പുന:പരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കണ്ണൂർ ജില്ലാ എസ്ടിയു മോട്ടോർ തൊഴിലാളി യൂണിയൻ ആർടിഒ ഓഫീസ്സിലേക്ക് മാർച്ചും ധർണ്ണയും നടത്തി.</p>
<p>എസ്ടിയു ദേശീയ വൈസ് പ്രസിഡൻ്റ് എം.എ കരീം മാർച്ച് ഉദ്ഘാടനം ചെയ്തു.സംസ്ഥാനത്ത് എവിടെയുമില്ലാത്ത അശാസ്ത്രീയമായ തീരുമാനമെടുത്ത് തൊഴിലാളികളെ ദ്രോഹിക്കുന്ന നടപടി പിൻവലിക്കണം.രാജ്യത്ത് ഉടനീളമുള്ള വ്യവസ്ഥകൾക്ക് വിരുദ്ധമായാണ് ഇത്തരം തീരുമാനങ്ങൾ കണ്ണൂരിൽ എടുക്കുന്നത്.</p>
<p>ഓട്ടോറിക്ഷ, ടാക്സി, ചരക്ക് വാഹനങ്ങൾ തുടങ്ങിയ എല്ലാ വിധ ഗതാഗത വാഹനങ്ങളിലെ പെർമിറ്റിൽ പാർക്കിംഗ് സ്ഥലം നിശ്ചയിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ സെക്രട്ടറിയുടെ പാർക്കിംഗ് സർട്ടിഫിക്കറ്റ് വേണമെന്ന് കണ്ണൂർ ആർടിഎ പറയുമ്പോൾ തദ്ദേശ സ്ഥാപന അധികാരികൾ വിവിധ വകുപ്പുകളുടെ റോഡായതിനാൽ സർട്ടിഫിക്കറ്റ് നൽകാതിരിക്കുക.ഇത് മൂലം വാഹനം ഓടിച്ച് കഴിയുന്ന മോട്ടോർ തൊഴിലാളികളുടെ ഉപജീവനം മുട്ടിക്കുന്ന തീരുമാനമായിപ്പോയി എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം.എ കരീം.</p>
<p>എസ്ടിയു മോട്ടോർ ഫെഡറേഷൻ ജില്ലാ പ്രസിഡൻ്റ് എപി ഇബ്രാഹിം അദ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എം.പി മുഹമ്മദലി, എസ്ടിയു ജില്ലാ ജനറൽ സെക്രട്ടറി അലിക്കുഞ്ഞി പന്നിയൂർ, സംസ്ഥാന പ്രവർത്തക സമിതി അംഗം പി അബ്ദുൽ ഷുക്കൂർ, എസ്ടിയു മോട്ടോർ ഫെഡറേഷൻ ജില്ലാ ജനറൽ സെക്രട്ടറി ഇ അബ്ദുൾ റാസിഖ്, ട്രഷറർ സി കെ മഹമൂദ് സംസാരിച്ചു.</p>
<p>ടിപി ഷിഹാബ് പൂവ്വം, ഇ സജീർ മാട്ടൂൽ, ടിപി അബ്ദുൽ കരീം വളപട്ടണം, കെ അഷ്റഫ് മുല്ല കണ്ണൂർ, കെ അഷ്റഫ് ഇരിട്ടി, കെ കുഞ്ഞഹമ്മദ് തളിപ്പറമ്പ് ,എംകെ ലത്തീഫ് തളിപ്പറമ്പ് , കെഎം റാഷിദ് കണ്ണാടിപ്പറമ്പ് ,എടി റഫീഖ് തലശ്ശേരി തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/stu-motor-worker-rto-offices-march.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
