<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>sabarimala arrest &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/sabarimala-arrest/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 21 Nov 2025 02:49:09 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>sabarimala arrest &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്‌തേക്കും</title>
		<link>https://www.chandrikadaily.com/sabarimala-gold-heist-devaswom-may-question-ex-minister-kadakampally-surendran.html</link>
					<comments>https://www.chandrikadaily.com/sabarimala-gold-heist-devaswom-may-question-ex-minister-kadakampally-surendran.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 21 Nov 2025 02:49:09 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kadakampalli surendran]]></category>
		<category><![CDATA[news]]></category>
		<category><![CDATA[sabarimala]]></category>
		<category><![CDATA[sabarimala arrest]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=364572</guid>

					<description><![CDATA[ഉണ്ണികൃഷ്ണന്‍ പോറ്റി സര്‍ക്കാരിന് നല്‍കിയ അപേക്ഷയിലാണോ കട്ടിളപ്പാളികള്‍ കൊണ്ടുപോകാനുള്ള തീരുമാനത്തിലേക്ക് കടന്നത് എന്നാണ് പരിശോധിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>ശബരിമല സ്വര്&#x200d;ണക്കൊള്ള കേസില്&#x200d; ദേവസ്വംബോര്&#x200d;ഡ് മുന്&#x200d;മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്‌തേക്കും. ഇന്നലെ അറസ്റ്റിലായ പത്മകുമാറിനെ വിശദമായി ചോദ്യം ചെയ്ത ശേഷമായിരിക്കും നടപടി. ഉണ്ണികൃഷ്ണന്&#x200d; പോറ്റി സര്&#x200d;ക്കാരിന് നല്&#x200d;കിയ അപേക്ഷയിലാണോ കട്ടിളപ്പാളികള്&#x200d; കൊണ്ടുപോകാനുള്ള തീരുമാനത്തിലേക്ക് കടന്നത് എന്നാണ് പരിശോധിക്കുന്നത്.</p>
<p>ഉദ്യേഗസ്ഥര്&#x200d;ക്കാണ് വീഴ്ച പറ്റിയതെന്നും ഫയല്&#x200d; നീക്കിയത് ഉദ്യോഗസ്ഥരെന്നും പത്മകുമാര്&#x200d; മൊഴി നല്&#x200d;കി. ഒരു ഫയലും തന്റെ മുന്നിലെത്തിയിട്ടില്ലെന്നായിരുന്നു കടകംപള്ളി സുരേന്ദ്രന്റെ വാദം. എന്നാല്&#x200d;, പോറ്റി സര്&#x200d;ക്കാരിന് നല്&#x200d;കിയ അപേക്ഷയിലാണ് ഫയല്&#x200d; നീക്കം നടന്നത്. പത്മകുമാറിന്റെ മൊഴിയില്&#x200d; വിശദമായ അന്വേഷണത്തിന് എസ്‌ഐടി. എ പത്മകുമാറിനെ ചോദ്യം ചെയ്യലിനായി വൈകാതെ കസ്റ്റഡി അപേക്ഷ നല്&#x200d;കും.</p>
<p>തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തില്&#x200d; വെച്ച് മണിക്കൂറുകള്&#x200d; നീണ്ട ചോദ്യം ചെയ്യലിന് പിന്നാലെയായിരുന്നു 2019ല്&#x200d; ദേവസ്വം ബോര്&#x200d;ഡ് പ്രസിഡന്റായിരുന്ന എ.പത്മകുമാറിനെ എസ്‌ഐടി അറസ്റ്റ് ചെയ്തത്. സ്വര്&#x200d;ണക്കൊള്ളയിലെ ആറാമത്തെ അറസ്റ്റാണിത്. സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമാണ് പത്മകുമാര്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sabarimala-gold-heist-devaswom-may-question-ex-minister-kadakampally-surendran.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8220;ഇപ്പോള്&#x200d; പറയാനാകില്ലെന്ന്&#8221; സുപ്രീം കോടതി; ശബരിമല റിവ്യൂ ഹര്&#x200d;ജികളില്&#x200d; അനിശ്ചിതത്വം തുടരുന്നു</title>
		<link>https://www.chandrikadaily.com/sabarimala-review-petition-date-postpond.html</link>
					<comments>https://www.chandrikadaily.com/sabarimala-review-petition-date-postpond.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 22 Jan 2019 09:38:19 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[sabarimala arrest]]></category>
		<category><![CDATA[sabarimala issue]]></category>
		<category><![CDATA[sabarimala women entry]]></category>
		<category><![CDATA[supreme court]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=117038</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: ശബരിമലയില്&#x200d; യുവതീ പ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ടു നല്&#x200d;കിയ റിവ്യൂ ഹര്&#x200d;ജികള്&#x200d; പരിഗണിക്കുന്ന തീയതിയില്&#x200d; അനിശ്ചിതത്വം തുടരുന്നു. തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. ഹരജികള്&#x200d; എപ്പോള്&#x200d; പരിഗണിക്കുമെന്ന് ഇപ്പോള്&#x200d; പറയാനാകില്ലെന്ന് കേസ് പരിഗണിക്കേണ്ടവര്&#x200d; തിരികെ വന്നശേഷമേ ഇക്കാര്യം തീരുമാനിക്കാനാവൂവെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്&#x200d; ഗോഗോയ് പറഞ്ഞു. ഹരജി പരിഗണിക്കേണ്ട ഭരണഘടനാ ബെഞ്ചിലെ അംഗമമായ ജസ്റ്റിസ് ഇന്ദുമല്&#x200d;ഹോത്ര ഇപ്പോള്&#x200d; അവധിയിലാണ്. മെഡിക്കല്&#x200d; അവധി കഴിഞ്ഞ് എത്തിയ ശേഷമേ പുനപരിശോധന ഹര്&#x200d;ജികള്&#x200d; എന്ന് [&#8230;]]]></description>
										<content:encoded><![CDATA[
<p></p>



<p>ന്യൂഡല്&#x200d;ഹി: ശബരിമലയില്&#x200d; യുവതീ പ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ടു നല്&#x200d;കിയ റിവ്യൂ ഹര്&#x200d;ജികള്&#x200d; പരിഗണിക്കുന്ന തീയതിയില്&#x200d; അനിശ്ചിതത്വം തുടരുന്നു. തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. ഹരജികള്&#x200d; എപ്പോള്&#x200d; പരിഗണിക്കുമെന്ന് ഇപ്പോള്&#x200d; പറയാനാകില്ലെന്ന് കേസ് പരിഗണിക്കേണ്ടവര്&#x200d; തിരികെ വന്നശേഷമേ ഇക്കാര്യം തീരുമാനിക്കാനാവൂവെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്&#x200d; ഗോഗോയ് പറഞ്ഞു. ഹരജി പരിഗണിക്കേണ്ട ഭരണഘടനാ ബെഞ്ചിലെ അംഗമമായ ജസ്റ്റിസ് ഇന്ദുമല്&#x200d;ഹോത്ര ഇപ്പോള്&#x200d; അവധിയിലാണ്. മെഡിക്കല്&#x200d; അവധി കഴിഞ്ഞ് എത്തിയ ശേഷമേ പുനപരിശോധന ഹര്&#x200d;ജികള്&#x200d; എന്ന് പരിഗണിക്കുമെന്ന് തീരുമാനിക്കാനാകൂ എന്നാണ് വിശദീകരണം. ഈ മാസം മുപ്പത് വരെയാണ് ജസ്റ്റിസ് ഇന്ദുമല്&#x200d;ഹോത്രയുടെ അവധി. </p>



<p>ജനുവരി 22 പരിഗണിക്കുമെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. അതിനിടെ ശബരിമല റിട്ട് ഹര്&#x200d;ജികള്&#x200d; ഫെബ്രുവരി ആദ്യം പരിഗണിച്ചേക്കുമെന്ന സൂചനയും സുപ്രീം കോടതി കഴിഞ്ഞ ദിവസം നല്&#x200d;കിയിരുന്നു.</p>



<p>സുപ്രീംകോടതി വെബ്‌സൈറ്റില്&#x200d; റിട്ട് ഹര്&#x200d;ജികള്&#x200d; പരിഗണിക്കുന്ന താല്&#x200d;ക്കാലിക തീയതി എട്ടാം തീയതി കാണിച്ചതിനാല്&#x200d; അഭിഭാഷകന്&#x200d; മാത്യു നെടുമ്പാറയാണ് ചീഫ് ജസ്റ്റിസിനോട് വ്യക്തത തേടിയത്.</p>



<p>ശബരിമല വിഷയവുമായി ബന്ധപ്പെട്ട് അമ്പതോളം പുനപരിശോധനാ ഹരജികളും നാല് റിട്ട് ഹരജികളുമാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.</p>



<p>നാഷണല്&#x200d; അയ്യപ്പ ഡിവോട്ടീസ് അസോസിയേഷന്&#x200d; പ്രസിഡന്റ് ഷൈലജാ വിജയന്&#x200d;, വിശ്വഹിന്ദു പരിഷത് സംസ്ഥാന പ്രസിഡന്റ് എസ്. ജയരാജ് കുമാര്&#x200d;, ചെന്നൈ സ്വദേശി ജി. വിജയകുമാര്&#x200d;, അഖില ഭാരതീയ മലയാളീ സംഘ് എന്നിവരാണ് റിട്ട് ഹരജികള്&#x200d; നല്&#x200d;കിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sabarimala-review-petition-date-postpond.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലക്ഷ്യം പ്രശസ്തി; ആക്ടിവിസ്റ്റുകള്&#x200d;ക്ക് സുരക്ഷ നല്&#x200d;കാനാവില്ലെന്ന് പൊലീസ്</title>
		<link>https://www.chandrikadaily.com/police-on-sabarimala-women-entry-case.html</link>
					<comments>https://www.chandrikadaily.com/police-on-sabarimala-women-entry-case.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 25 Dec 2018 11:41:21 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[KERALA POLICE]]></category>
		<category><![CDATA[sabarimala arrest]]></category>
		<category><![CDATA[sabarimala issue]]></category>
		<category><![CDATA[sabarimala women entry]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=114666</guid>

					<description><![CDATA[തിരുവനന്തപുരം: ശബരിമലയില്&#x200d; ആക്ടിവിസ്റ്റുകള്&#x200d;ക്ക് സുരക്ഷ നല്&#x200d;കാന്&#x200d; കഴിയില്ലെന്ന് പൊലീസ്. ക്രിമിനല്&#x200d; പശ്ചാത്തലമുള്ള യുവതികളെയും മല കയറാന്&#x200d; അനുവദിക്കില്ലെന്നാണ് പൊലീസിന്റെ നിലപാട്. സന്നിധാനത്തെ ഉദ്യോഗസ്ഥര്&#x200d; ഡി.ജി.പിക്ക് നല്&#x200d;കിയ റിപ്പാര്&#x200d;ട്ടിലാണ് പൊലീസ് കാര്യങ്ങള്&#x200d; വ്യക്തമാക്കുന്നത്. തിരക്കുള്ളപ്പോള്&#x200d; യുവതികളെ പ്രവേശിപ്പിക്കുന്നത് പ്രായോഗികമല്ല. ശബരിമലയില്&#x200d; പല യുവതികളും എത്തുന്നത് പ്രശസ്തിക്ക് വേണ്ടിയാണ്. വന്&#x200d;ഭക്തജന തിരക്കായതിനാല്&#x200d; ഇത്തരക്കാരെ പ്രവേശിപ്പിക്കേണ്ടതില്ല. ഇവരെ തിരിച്ചയക്കാന്&#x200d; അനുവദിക്കണമെന്നും റിപ്പോര്&#x200d;ട്ടില്&#x200d; ആവശ്യപ്പെട്ടിട്ടുണ്ട്. വരും ദിവസങ്ങളില്&#x200d; യുവതികളെത്തിയാല്&#x200d; സ്ഥിതി ഗുരുതരമാവുമെന്നും സന്നിധാനത്തെ ഉദ്യോഗസ്ഥര്&#x200d; ഡി ജി പിക്ക് റിപ്പാര്&#x200d;ട്ട് നല്&#x200d;കി. ശബരിമലയിലെത്തുന്ന [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ശബരിമലയില്&#x200d; ആക്ടിവിസ്റ്റുകള്&#x200d;ക്ക് സുരക്ഷ നല്&#x200d;കാന്&#x200d; കഴിയില്ലെന്ന് പൊലീസ്. ക്രിമിനല്&#x200d; പശ്ചാത്തലമുള്ള യുവതികളെയും മല കയറാന്&#x200d; അനുവദിക്കില്ലെന്നാണ് പൊലീസിന്റെ നിലപാട്. സന്നിധാനത്തെ ഉദ്യോഗസ്ഥര്&#x200d; ഡി.ജി.പിക്ക് നല്&#x200d;കിയ റിപ്പാര്&#x200d;ട്ടിലാണ് പൊലീസ് കാര്യങ്ങള്&#x200d; വ്യക്തമാക്കുന്നത്.</p>
<p>തിരക്കുള്ളപ്പോള്&#x200d; യുവതികളെ പ്രവേശിപ്പിക്കുന്നത് പ്രായോഗികമല്ല. ശബരിമലയില്&#x200d; പല യുവതികളും എത്തുന്നത് പ്രശസ്തിക്ക് വേണ്ടിയാണ്. വന്&#x200d;ഭക്തജന തിരക്കായതിനാല്&#x200d; ഇത്തരക്കാരെ പ്രവേശിപ്പിക്കേണ്ടതില്ല. ഇവരെ തിരിച്ചയക്കാന്&#x200d; അനുവദിക്കണമെന്നും റിപ്പോര്&#x200d;ട്ടില്&#x200d; ആവശ്യപ്പെട്ടിട്ടുണ്ട്. വരും ദിവസങ്ങളില്&#x200d; യുവതികളെത്തിയാല്&#x200d; സ്ഥിതി ഗുരുതരമാവുമെന്നും സന്നിധാനത്തെ ഉദ്യോഗസ്ഥര്&#x200d; ഡി ജി പിക്ക് റിപ്പാര്&#x200d;ട്ട് നല്&#x200d;കി.<br />
ശബരിമലയിലെത്തുന്ന പല യുവതികളുടെയും ലക്ഷ്യം പ്രശസ്തി മാത്രമാമെന്നും പൊലീസ് റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു. ഇന്നലെയെത്തിയ ബിന്ദുവിന് ക്രിമിനല്&#x200d; പശ്ചാത്തലമുണ്ടെന്നും ഒട്ടേറെ കേസുകളില്&#x200d; പ്രതിയെന്നും റിപ്പോര്&#x200d;ട്ട് വ്യക്തമാക്കുന്നു. ഇത്തരക്കാരെത്തിയാല്&#x200d; തിരിച്ചയക്കാന്&#x200d; അനുവദിക്കണമെന്നും റിപ്പോര്&#x200d;ട്ടില്&#x200d; ആവശ്യപ്പെടുന്നു.</p>
<p>ഇന്നലെ ശബരിമല കയറാനെത്തിയ ബിന്ദുവിന് ക്രിമിനല്&#x200d; പശ്ചാത്തലമുണ്ടെന്നാണ് പൊലീസിന്റെ ഇപ്പോഴത്തെ വാദം.<br />
ശബരിമലയില്&#x200d;നിന്ന് തിരിച്ചിറക്കിയ കനകദുര്&#x200d;ഗയും ബിന്ദുവും തിരികെ പോകാന്&#x200d; തയാറാണെന്നും പൊലീസ് അറിയിച്ചിരുന്നു. തിരക്കിനിടയില്&#x200d; സുരക്ഷ ഒരുക്കാനാകില്ലെന്നും തിരക്ക് ഒഴിയുമ്പോള്&#x200d; മറ്റൊരു ദിവസം സുരക്ഷ ഒരുക്കാമെന്നുമാണ് പൊലീസ് പറഞ്ഞത്.</p>
<p>ശബരിമല കയറാന്&#x200d; സാധിക്കാതിരുന്നതിനെ തുടര്&#x200d;ന്ന് ഇരുവരെയും തിങ്കളാഴ്ച വൈകിട്ട് കോട്ടയം മെഡിക്കല്&#x200d; കോളജിലെത്തിച്ചിരുന്നു. എന്നാല്&#x200d; എന്ത് സംഭവിച്ചാലും ശബരിമലയില്&#x200d; പോകണമെന്ന നിലപാടില്&#x200d; യുവതികള്&#x200d; ഉറച്ചുനില്&#x200d;ക്കുകയായിരുന്നു.</p>
<p>അതേസമയം കഴിഞ്ഞ ദിവസം മനിതി പ്രവര്&#x200d;ത്തകര്&#x200d; എത്തിയ സ്വകാര്യവാഹനം നിലയ്ക്കല്&#x200d; കടന്നതു പരിശോധിക്കുമെന്ന് ശബരിമല നിരീക്ഷകസമിതി അറിയിച്ചു. ഇക്കാര്യം ശരിയോ തെറ്റോയെന്ന് ഹൈക്കോടതിയില്&#x200d; റിപ്പോര്&#x200d;ട്ട് നല്&#x200d;കും. നിലവില്&#x200d; സ്വകാര്യവാഹനങ്ങള്&#x200d;ക്ക് നിലയ്ക്കലില്&#x200d;നിന്ന് പമ്പയിലേക്കു കര്&#x200d;ശന നിയന്ത്രണമുണ്ട്.</p>
<p>സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്&#x200d; ഇന്നലെ ശബരിമല ദര്&#x200d;ശനത്തിനെത്തിയിരുന്ന  കനക ദുർഗയും ബിന്ദുവും അതിനിടെ കോട്ടയം മേഡിക്കല്&#x200d; കോളേജില്&#x200d; നിരാഹാരം ആരംഭിച്ചു.  മേഡിക്കല്&#x200d; കോളേജില്&#x200d; പൊലീസ് അന്യായമായി കസ്റ്റഡിൽ വച്ചിരിക്കുകയാണെന്ന് ആരോപിച്ചാണ് കനക ദുർഗയും ബിന്ദുവും പറഞ്ഞു. ഇന്ന്‌ രണ്ട് മണി മുതൽ ഭക്ഷണം കഴിക്കാതെ ഇരുവരും നിരാഹാരത്തിലാണ്.</p>
<p>അതേസമയം ഡിസ്ചാർജ് ചെയ്താൽ ഇരുവരെയും ശബരിമല ഒഴികെ ആവശ്യപ്പെടുന്ന സ്ഥലത്ത് സുരക്ഷയോടെ എത്തിക്കുമെന്ന് പൊലീസ് അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/police-on-sabarimala-women-entry-case.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിരോധനാജ്ഞ ലംഘനം; നിലയ്ക്കലില്&#x200d; ബി.ജെ.പി സംഘത്തെ അറസ്റ്റ് ചെയ്തു</title>
		<link>https://www.chandrikadaily.com/bjp-leader-b-gopalakrishnan-arrested-from-sabarimala.html</link>
					<comments>https://www.chandrikadaily.com/bjp-leader-b-gopalakrishnan-arrested-from-sabarimala.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 02 Dec 2018 08:46:38 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[BJP Leader arrested]]></category>
		<category><![CDATA[gopala krishanan]]></category>
		<category><![CDATA[sabarimala arrest]]></category>
		<category><![CDATA[sabarimala women entry]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=112533</guid>

					<description><![CDATA[പമ്പ: നിലയ്ക്കലില്&#x200d; നിരോധനാജ്ഞ ലംഘിച്ച ബി.ജെ.പി. സംസ്ഥാന നേതാവ് ബി. ഗോപാല കൃഷ്ണനേയും എട്ട് ബി.ജെ.പി നേതാക്കളേയും പൊലീസ് അറസ്റ്റു ചെയ്തു. ഗോപാലകൃഷ്ണന്റെ നേതൃത്വത്തില്&#x200d; നിലയ്ക്കലില്&#x200d; നിരോധനാജ്ഞ ലംഘിക്കാനെത്തിയ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പൊലീസ് നല്&#x200d;കിയ നോട്ടീസ് വാങ്ങാന്&#x200d; ഗോപാലകൃഷ്ണന്&#x200d; തയ്യാറാവാതതിനെ തുടര്&#x200d;ന്നാണ് അറസ്റ്റ്. ആറ് മണിക്കൂറിന് ശേഷം തിരിച്ചുവരണം എന്ന് നോട്ടീസില്&#x200d; സൂചിപ്പിച്ചിരുന്നു. ഇത് അംഗീകരിക്കാന്&#x200d; ഗോപാലകൃഷ്ണന്&#x200d; തയ്യാറായില്ല. തുടര്&#x200d;ന്ന് ശരണംവിളികളുമായി സംഘം നിരോധനാജ്ഞ ലംഘിക്കാന്&#x200d; ശ്രമിച്ചപ്പോഴായിരുന്നു പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. പിണറായി [&#8230;]]]></description>
										<content:encoded><![CDATA[<p>പമ്പ: നിലയ്ക്കലില്&#x200d; നിരോധനാജ്ഞ ലംഘിച്ച ബി.ജെ.പി. സംസ്ഥാന നേതാവ് ബി. ഗോപാല കൃഷ്ണനേയും എട്ട് ബി.ജെ.പി നേതാക്കളേയും പൊലീസ് അറസ്റ്റു ചെയ്തു.</p>
<p>ഗോപാലകൃഷ്ണന്റെ നേതൃത്വത്തില്&#x200d; നിലയ്ക്കലില്&#x200d; നിരോധനാജ്ഞ ലംഘിക്കാനെത്തിയ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.<br />
പൊലീസ് നല്&#x200d;കിയ നോട്ടീസ് വാങ്ങാന്&#x200d; ഗോപാലകൃഷ്ണന്&#x200d; തയ്യാറാവാതതിനെ തുടര്&#x200d;ന്നാണ് അറസ്റ്റ്.</p>
<p>ആറ് മണിക്കൂറിന് ശേഷം തിരിച്ചുവരണം എന്ന് നോട്ടീസില്&#x200d; സൂചിപ്പിച്ചിരുന്നു. ഇത് അംഗീകരിക്കാന്&#x200d; ഗോപാലകൃഷ്ണന്&#x200d; തയ്യാറായില്ല. തുടര്&#x200d;ന്ന് ശരണംവിളികളുമായി സംഘം നിരോധനാജ്ഞ ലംഘിക്കാന്&#x200d; ശ്രമിച്ചപ്പോഴായിരുന്നു പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.</p>
<p>പിണറായി സര്&#x200d;ക്കാരിനെ തകര്&#x200d;ക്കാന്&#x200d; 144 ലംഘിക്കാന്&#x200d; പോകുകയാണെന്ന് ബി. ഗോപാല കൃഷ്ണന്&#x200d; പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസങ്ങളും ശബരിമലയിലെ ക്രമസമാധാനം തകര്&#x200d;ക്കാനെത്തിയ ബിജെപി നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നിലവില്&#x200d; ഡിസംബര്&#x200d; നാല് വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bjp-leader-b-gopalakrishnan-arrested-from-sabarimala.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ശബരിമലയില്&#x200d; വീണ്ടും യുവതികളെത്തി; പ്രതിഷേധം നടത്തിയ മൂന്നുപേര്&#x200d; അറസ്റ്റില്&#x200d;</title>
		<link>https://www.chandrikadaily.com/sabarimala-women-entry-3-person-arrested-who-blocked-womens.html</link>
					<comments>https://www.chandrikadaily.com/sabarimala-women-entry-3-person-arrested-who-blocked-womens.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 01 Dec 2018 10:54:49 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[sabarimala arrest]]></category>
		<category><![CDATA[sabarimala women entry]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=112462</guid>

					<description><![CDATA[പമ്പ: ശബരിമലയില്&#x200d; ദര്&#x200d;ശനത്തിനെത്തിയ യുവതികളെ പമ്പയില്&#x200d; തടയുകയും പ്രതിഷേധിക്കുകയും ചെയ്ത സംഭവത്തില്&#x200d; മൂന്ന് പേര്&#x200d; അറസ്റ്റില്&#x200d;. സ്ത്രീകളെ തടഞ്ഞ് പ്രതിഷേധിച്ച മൂന്നുപേരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ പമ്പ പോലീസ് സ്റ്റേഷനിലെത്തിച്ചു. ശബരിമലയില്&#x200d; ദര്&#x200d;ശനത്തിനെത്തിയ യുവതികളെ പമ്പയില്&#x200d; വെച്ച് പ്രതിഷേധമുയരുകയും തുടര്&#x200d;ന്ന് തടയുകയുമായിരുന്നു. ആന്ധ്ര സ്വദേശികളായ കൃപാവതി(42), നവോജാമ(26) എന്നിവരാണ് മല കയറാന്&#x200d; എത്തിയത്. കാനനപാതയിലേക്ക് കയറിതുടങ്ങിയ ഇവരെ പ്രതിഷേധക്കാര്&#x200d; തടഞ്ഞ് തിരികെ അക്കുകയായിരുന്നു. തുടര്&#x200d;ന്ന് വനിതാ പൊലീസിന്റെ സഹായത്തോടെയാണ് ഇവരെ താഴെ ഇറക്കിയത്. ആന്ധ്രയില്&#x200d; നിന്നുള്ള സംഘത്തിനൊപ്പം [&#8230;]]]></description>
										<content:encoded><![CDATA[<p>പമ്പ: ശബരിമലയില്&#x200d; ദര്&#x200d;ശനത്തിനെത്തിയ യുവതികളെ പമ്പയില്&#x200d; തടയുകയും പ്രതിഷേധിക്കുകയും ചെയ്ത സംഭവത്തില്&#x200d; മൂന്ന് പേര്&#x200d; അറസ്റ്റില്&#x200d;. സ്ത്രീകളെ തടഞ്ഞ് പ്രതിഷേധിച്ച മൂന്നുപേരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ പമ്പ പോലീസ് സ്റ്റേഷനിലെത്തിച്ചു.</p>
<p>ശബരിമലയില്&#x200d; ദര്&#x200d;ശനത്തിനെത്തിയ യുവതികളെ പമ്പയില്&#x200d; വെച്ച് പ്രതിഷേധമുയരുകയും തുടര്&#x200d;ന്ന് തടയുകയുമായിരുന്നു.<br />
ആന്ധ്ര സ്വദേശികളായ കൃപാവതി(42), നവോജാമ(26) എന്നിവരാണ് മല കയറാന്&#x200d; എത്തിയത്. കാനനപാതയിലേക്ക് കയറിതുടങ്ങിയ ഇവരെ പ്രതിഷേധക്കാര്&#x200d; തടഞ്ഞ് തിരികെ അക്കുകയായിരുന്നു. തുടര്&#x200d;ന്ന് വനിതാ പൊലീസിന്റെ സഹായത്തോടെയാണ് ഇവരെ താഴെ ഇറക്കിയത്.</p>
<p>ആന്ധ്രയില്&#x200d; നിന്നുള്ള സംഘത്തിനൊപ്പം എത്തിയ ഇവര്&#x200d; എങ്ങനെ യെത്തി എന്നത് പൊലീസിനും വ്യക്തമായി അറിയില്ല.</p>
<p>സന്നിധാനത്ത് എത്തുന്നതിന് മുമ്പ് അയ്യപ്പഭക്തരുടെ നേതൃത്വത്തില്&#x200d; തടയുകയായിരുന്നു. ഓരോ ആളുകളെയും പരിശോധിച്ചിട്ട് മാത്രമാണ് പൊലീസ് കടത്തിവിടുന്നത്. എന്നാല്&#x200d; എങ്ങനെ ഇവര്&#x200d; കടന്നുപോയി എന്നതിനെ കുറച്ച് പൊലീസ് കൂടുതല്&#x200d; വിവരങ്ങള്&#x200d; ഒന്നും പറയുന്നില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sabarimala-women-entry-3-person-arrested-who-blocked-womens.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സന്നിധാനത്തെ അറസ്റ്റ്: 68 പേരെ 14 ദിവസത്തേക്ക് റിമാന്&#x200d;ഡ് ചെയ്തു</title>
		<link>https://www.chandrikadaily.com/68-protesters-remanded-for-14-days-court.html</link>
					<comments>https://www.chandrikadaily.com/68-protesters-remanded-for-14-days-court.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 19 Nov 2018 13:34:45 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Arrest]]></category>
		<category><![CDATA[RSS agenda]]></category>
		<category><![CDATA[sabarimala arrest]]></category>
		<category><![CDATA[sabarimala women entry]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=111192</guid>

					<description><![CDATA[പത്തനംതിട്ട: ശബരിമലയില്&#x200d; സന്നിധാനത്ത് നിരോധനാജ്ഞ ലംഘിച്ച നടപടിയില്&#x200d; ഇന്നലെ അറസ്റ്റ് ചെയ്ത 68 പേരെ റിമാന്&#x200d;ഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്റ് ചെയ്തത്. പത്തനംതിട്ട മുന്&#x200d;സിഫ് കോടതിയുടേതാണ് നടപടി. ജാമ്യാപേക്ഷ ബുധനാഴ്ച പത്തനംതിട്ട കോടതി പരിഗണിക്കും. സന്നിധാനത്തുനിന്ന് അറസ്റ്റ് ചെയ്തവരെ മണിയാര്&#x200d; പോലീസ് ക്യാമ്പിലേക്കാണ് കൊണ്ടുപോയിരുന്നത്. ഇവിടെ നിന്നാണ് കോടതിയില്&#x200d; എത്തിച്ചത്. സുരക്ഷാ പ്രശ്‌നങ്ങള്&#x200d; ഉളളതിനാല്&#x200d; ഇവരെ പല ഘട്ടങ്ങളായാണ് കോടതിയില്&#x200d; ഹാജരാക്കിയത്. തങ്ങള്&#x200d; ശരണം വിളിക്കുക മാത്രമാണ് ചെയ്തത് എന്ന് ഇവര്&#x200d; കോടതിയില്&#x200d; പറഞ്ഞു. എന്നാല്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>പത്തനംതിട്ട: ശബരിമലയില്&#x200d; സന്നിധാനത്ത് നിരോധനാജ്ഞ ലംഘിച്ച നടപടിയില്&#x200d; ഇന്നലെ അറസ്റ്റ് ചെയ്ത 68 പേരെ റിമാന്&#x200d;ഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്റ് ചെയ്തത്. പത്തനംതിട്ട മുന്&#x200d;സിഫ് കോടതിയുടേതാണ് നടപടി. ജാമ്യാപേക്ഷ ബുധനാഴ്ച പത്തനംതിട്ട കോടതി പരിഗണിക്കും. സന്നിധാനത്തുനിന്ന് അറസ്റ്റ് ചെയ്തവരെ മണിയാര്&#x200d; പോലീസ് ക്യാമ്പിലേക്കാണ് കൊണ്ടുപോയിരുന്നത്. ഇവിടെ നിന്നാണ് കോടതിയില്&#x200d; എത്തിച്ചത്.</p>
<p>സുരക്ഷാ പ്രശ്‌നങ്ങള്&#x200d; ഉളളതിനാല്&#x200d; ഇവരെ പല ഘട്ടങ്ങളായാണ് കോടതിയില്&#x200d; ഹാജരാക്കിയത്. തങ്ങള്&#x200d; ശരണം വിളിക്കുക മാത്രമാണ് ചെയ്തത് എന്ന് ഇവര്&#x200d; കോടതിയില്&#x200d; പറഞ്ഞു. എന്നാല്&#x200d; കോടതി ഇവരെ രണ്ടാഴ്ചത്തേക്ക് റിമാന്&#x200d;ഡ് ചെയ്യുകയായിരുന്നു. റിമാന്&#x200d;ഡിലായവരെ തിരുവനന്തപുരം സെന്&#x200d;ട്രല്&#x200d; ജയിലിലേക്ക് മാറ്റും.</p>
<p>അര്&#x200d;ദ്ധരാത്രി വിലക്ക് ലംഘിച്ച് ശബരിമലയില്&#x200d; പ്രതിഷേധിച്ച 69 പേരെയാണ് പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. കണ്ടാലറിയാവുന്ന 150 പേര്&#x200d;ക്കെതിരെ കേസെടുത്തു. പിടിയിലായവരില്&#x200d; നേരത്തെ പൊലീസ് ലിസ്റ്റില്&#x200d; ഉള്&#x200d;പ്പെട്ട 15 പേരുമുണ്ട്. അറസ്റ്റിലായ സംഘത്തില്&#x200d; 18 വയസില്&#x200d; താഴെയുള്ള ഭക്തനുമുണ്ടായിരുന്നു. ഇയാളെ പിന്നീട് മണിയാര്&#x200d; ക്യാമ്പില്&#x200d; എത്തിയതിന് ശേഷം വിട്ടയച്ചു.</p>
<p>ഇന്നലെ രാത്രി പത്തരയോടെയാണ് സന്നിധാനത്ത് നാടകീയ സംഭവങ്ങള്&#x200d;ക്ക് തുടക്കമായത്. വിരി വയ്ക്കുന്നതിനുളള നിയന്ത്രണത്തിനെതിരെ ഇരുന്നൂറിലേറെപ്പേര്&#x200d; വലിയ നടപ്പന്തലിലേക്ക് ശരണം വിളിച്ച് നീങ്ങി. തുടര്&#x200d;ന്ന് കുത്തിയിരുന്ന് പ്രതിഷേധം. നട അടയ്ക്കുന്നതോടെ പിരിഞ്ഞ് പോകാമെന്ന് പൊലീസുമായുളള ചര്&#x200d;ച്ചയില്&#x200d; സമരക്കാര്&#x200d; ഉറപ്പ് നല്&#x200d;കി. പക്ഷേ നട അടച്ചതോടെ രംഗം മാറി.</p>
<p>പ്രതിഷേധത്തിന് നേതൃത്വം നല്&#x200d;കിയവരെ അറസ്റ്റ് ചെയ്യേണ്ടി വരുമെന്ന് പൊലീസ് വ്യക്തമാക്കുകയും ചെയ്തു. നേതാക്കളെ മാത്രം അറസ്റ്റ് ചെയ്യാനാകില്ലെന്ന് പ്രതിഷേധക്കാരും നിലപാടെടുത്തതോടെ രംഗം വഷളായി. പ്രതിഷേധക്കാര്&#x200d; മാളികപ്പുറം ക്ഷേത്രത്തിന് അടുത്തേക്ക് നീങ്ങിയപ്പോഴായിരുന്നു കൂട്ട അറസ്റ്റ്. എതിര്&#x200d;ത്തവരെ പൊലീസ് ബലംപ്രയോഗിച്ച് കീഴടക്കി. പ്രതിഷേധത്തിനിടയില്&#x200d; ഒരാള്&#x200d;ക്ക് പരിക്കേറ്റു.</p>
<p>സന്നിധാനത്ത് നിന്ന് പന്പയിലെത്തിച്ച പ്രതിഷേധക്കാരെ വാഹനങ്ങളില്&#x200d; കയറ്റി. എങ്ങോട്ട് കൊണ്ടു പോകണമെന്ന കാര്യത്തില്&#x200d; പൊലീസ് തീരുമാനം പിന്നെയും വൈകി. ഒരു മണിക്കൂറിലേറെ വാഹനങ്ങള്&#x200d; ചാലക്കയത്ത് നിര്&#x200d;ത്തിയ ശേഷം മണിയാര്&#x200d; കെ എപി അഞ്ചാം ബറ്റാലിയന്&#x200d; ക്യാംപിലേക്ക് മാറ്റുകയായിരുന്നു. എന്നാല് പൊലീസ് ക്യാമ്പിന് മുന്നിലും പ്രതിഷേധം തുടര്&#x200d;ന്നു.</p>
<p>നിരോധനാജ്ഞ ലംഘിച്ചതിനും, പൊലീസിന്റെ കൃത്യനിര്&#x200d;വഹണം തടസപ്പെടുത്തിയതിന് ജാമ്യമില്ലാവകുപ്പ് പ്രകാരവുമാണ് ഇവര്&#x200d;ക്കെതിരെ കേസെടുത്തത്.</p>
<p>എറണാകുളത്ത് ആര്&#x200d;എസ്എസ് സംഘടനാ ചുമതലയുള്ള ആര്&#x200d; രാജേഷ് ആണ് പ്രതിഷേധത്തിന് നേതൃത്വം നല്&#x200d;കിയതെന്ന് പിന്നീട് തിരിച്ചറിഞ്ഞു. ചിത്തിര ആട്ട വിശേഷ സമയത്തും ഇയാള്&#x200d; സന്നിധാനത്ത് സജീവമായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/68-protesters-remanded-for-14-days-court.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
