<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>sachidanandan &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/sachidanandan/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 04 Feb 2024 08:58:01 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>sachidanandan &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ക്ലീഷേ എന്ന് പറഞ്ഞ് അപമാനിച്ച പാട്ട് ഹിറ്റാക്കി കാണിക്കും: ശ്രീകുമാരൻ തമ്പി</title>
		<link>https://www.chandrikadaily.com/a-song-insulted-as-a-cliche-will-become-a-hit-sreekumaran-thambi.html</link>
					<comments>https://www.chandrikadaily.com/a-song-insulted-as-a-cliche-will-become-a-hit-sreekumaran-thambi.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 04 Feb 2024 08:58:01 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[sachidanandan]]></category>
		<category><![CDATA[song]]></category>
		<category><![CDATA[sreekumaran thambi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=289581</guid>

					<description><![CDATA[രണ്ട് മാസത്തിനകം പാട്ട് റെക്കോര്&#x200d;ഡ് ചെയ്ത് യുട്യൂബില്&#x200d; പ്രസിദ്ധീകരിക്കും ശ്രീകുമാരന്&#x200d; തമ്പി മാധ്യമങ്ങളോട് പ്രതികരിച്ചു]]></description>
										<content:encoded><![CDATA[<p>കൊച്ചി: സാഹിത്യ അക്കാദമി ചെയര്&#x200d;മാന്&#x200d; കെ സച്ചിദാനന്ദന്&#x200d; ക്ലീഷേ എന്ന് പറഞ്ഞ് അപമാനിച്ച പാട്ട് ഹിറ്റാക്കി കാണിക്കുമെന്ന് കവി ശ്രീകുമാരന്&#x200d; തമ്പി. രണ്ട് മാസത്തിനകം പാട്ട് റെക്കോര്&#x200d;ഡ് ചെയ്ത് യുട്യൂബില്&#x200d; പ്രസിദ്ധീകരിക്കും. ജനങ്ങള്&#x200d; പാട്ട് അംഗീകരിക്കുമെന്നതില്&#x200d; ഒരു സംശയവുമില്ല. കേരള സാഹിത്യ അക്കാദമിക്ക് വേണ്ടി ഒരു രചനയും നടത്താന്&#x200d; തയ്യാറല്ലെന്നും, അവരില്&#x200d; നിന്ന് ഒരു അവാര്&#x200d;ഡ് പോലും സ്വീകരിക്കില്ലെന്നും ശ്രീകുമാരന്&#x200d; തമ്പി മാധ്യമങ്ങളോട് പ്രതികരിച്ചു.</p>
<p>വിവാദങ്ങള്&#x200d;ക്കിടെ, കേരളഗാനം പാട്ട് പാടികൊണ്ടായിരുന്നു ശ്രീകുമാരന്&#x200d; തമ്പിയുടെ മറുപടി. സച്ചിദാനന്ദന്&#x200d; ക്ലീഷേ എന്ന് പറഞ്ഞ കവിതയിലെ, പദങ്ങള്&#x200d; എണ്ണി എണ്ണി പറഞ്ഞ ശ്രീകുമാരന്&#x200d; തമ്പി ഇതിലെ അംഗീകരിക്കാന്&#x200d; കഴിയാത്ത പദം ഏതെന്ന് വ്യകതമാക്കണമെന്നും പറയുന്നു. എഴുതി നല്&#x200d;കിയ കവിതയ്ക്ക് സാഹിത്യ അക്കാദമി കമ്മിറ്റിയുടെ അപ്പ്രൂവല്&#x200d; വാങ്ങേണ്ട ഗതികേടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-song-insulted-as-a-cliche-will-become-a-hit-sreekumaran-thambi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇടതുപക്ഷത്തിന് കേരളത്തില്&#x200d; സ്വതന്ത്രമായ ഇടം നഷ്ടമാകുന്നു: കവി സച്ചിദാനന്ദന്&#x200d;</title>
		<link>https://www.chandrikadaily.com/left-losing-independent-space-in-kerala-poet-satchidanandan.html</link>
					<comments>https://www.chandrikadaily.com/left-losing-independent-space-in-kerala-poet-satchidanandan.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Sun, 02 Jul 2023 06:55:40 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cpim]]></category>
		<category><![CDATA[ldf]]></category>
		<category><![CDATA[news]]></category>
		<category><![CDATA[sachidanandan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=262479</guid>

					<description><![CDATA[ഇടതുപക്ഷത്തിന് കേരളത്തില്&#x200d; സ്വതന്ത്രമായ ഇടം നഷ്ടമാകുന്നുവെന്ന് കവി സച്ചിദാനന്ദന്&#x200d;. മാര്&#x200d;ക്‌സിസത്തിന്റെ പ്രയോഗവത്കരണത്തിലെ പാളിച്ചകള്&#x200d; വിജയന്&#x200d; ചൂണ്ടിക്കാട്ടിയെന്ന് അദ്ദേഹം പറഞ്ഞു. ഒ.വി വിജയന്&#x200d; സ്മാരക സമിതി വിജയന്റെ 93ാ0 ജന്മവാര്&#x200d;ഷിക ആഘോഷം തസ്രാക്കില്&#x200d; ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാര്&#x200d;ക്‌സിസത്തിന് കേരളത്തില്&#x200d; സ്വതന്ത്ര ഇടം നല്&#x200d;കിയത് ഒ.വി. വിജയനായിരുന്നു. തൊഴിലാളി വര്&#x200d;ഗത്തിന് പകരം സെക്രട്ടറിയേറ്റിന്റെ സമഗ്രാധിപത്യം എന്ന് അദ്ദേഹം പരിഹസിച്ചു. ഇന്നത്തെ ഇന്ത്യന്&#x200d; രാഷ്ട്രീയ സാഹചര്യത്തില്&#x200d; ഒ.വി. വിജയന്റെ കഥകള്&#x200d;ക്ക് പ്രസക്തി ഏറെയാണ്. ഓരോ കഥയിലും ഓരോ ചിന്ത [&#8230;]]]></description>
										<content:encoded><![CDATA[<p>ഇടതുപക്ഷത്തിന് കേരളത്തില്&#x200d; സ്വതന്ത്രമായ ഇടം നഷ്ടമാകുന്നുവെന്ന് കവി സച്ചിദാനന്ദന്&#x200d;. മാര്&#x200d;ക്‌സിസത്തിന്റെ പ്രയോഗവത്കരണത്തിലെ പാളിച്ചകള്&#x200d; വിജയന്&#x200d; ചൂണ്ടിക്കാട്ടിയെന്ന് അദ്ദേഹം പറഞ്ഞു. ഒ.വി വിജയന്&#x200d; സ്മാരക സമിതി വിജയന്റെ 93ാ0 ജന്മവാര്&#x200d;ഷിക ആഘോഷം തസ്രാക്കില്&#x200d; ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>മാര്&#x200d;ക്‌സിസത്തിന് കേരളത്തില്&#x200d; സ്വതന്ത്ര ഇടം നല്&#x200d;കിയത് ഒ.വി. വിജയനായിരുന്നു. തൊഴിലാളി വര്&#x200d;ഗത്തിന് പകരം സെക്രട്ടറിയേറ്റിന്റെ സമഗ്രാധിപത്യം എന്ന് അദ്ദേഹം പരിഹസിച്ചു. ഇന്നത്തെ ഇന്ത്യന്&#x200d; രാഷ്ട്രീയ സാഹചര്യത്തില്&#x200d; ഒ.വി. വിജയന്റെ കഥകള്&#x200d;ക്ക് പ്രസക്തി ഏറെയാണ്. ഓരോ കഥയിലും ഓരോ ചിന്ത ഉയര്&#x200d;ത്തിവിട്ട എഴുത്തുകാരനായിരുന്നു വിജയന്&#x200d;. ധര്&#x200d;മപുരാണം പോലുള്ള കഥകള്&#x200d; അധികാരത്തിന് നേര്&#x200d;ക്ക് ശരം തൊടുത്തുവിട്ടു. വിശ്വാസിയും സംശയാലുവുമായിരുന്നു വിജയന്&#x200d;. തന്റെ ചുറ്റുപാടിനെ ഇത്ര സൂക്ഷ്മതയോടെ നിരീക്ഷിച്ച ഒരെഴുത്തുകാരന്&#x200d; വേറെയില്ല .വലിയ എഴുത്തുകാര്&#x200d; എല്ലാ കാലത്തും സംസാരിച്ചുകൊണ്ടിരിക്കുന്നു. എല്ലാ കാലത്തും വിജയന്&#x200d; അധികാര വിരോധിയായിരുന്നു. &#8216;മലിന&#8217; മായ ഭാഷ ഉപയോഗിച്ചത് അതുകൊണ്ടായിരുന്നു. കാര്&#x200d;ട്ടൂണിസ്റ്റ് എന്ന രീതിയിലാണ് പുറത്ത് വിജയന്&#x200d; അറിയപ്പെട്ടത്. സാഹിത്യത്തിലെ ആധുനികതയും ഉത്തരാധുനികതയും ഒന്നും കാര്യമില്ല. എന്ത് പറയുന്നു എന്നതാണ് പ്രധാനം അദ്ദേഹം കൂട്ടിചേര്&#x200d;ത്തു.</p>
<p>ടി.കെ. നാരായണ ദാസ് അധ്യക്ഷത വഹിച്ചു. ആ ഷാ മേനോന്&#x200d;, ശ്രീകൃഷ്ണപുരം കൃഷ്ണന്&#x200d;കുട്ടി , ബിനു മോള്&#x200d; , സി. ഗണേഷ് , രാജേഷ് മേനോന്&#x200d; തുടങ്ങിയവര്&#x200d; സംസാരിച്ചു. വിജയന്&#x200d; കഥകളുടെ വിശകലനവും സെമിനാറും നടന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/left-losing-independent-space-in-kerala-poet-satchidanandan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കേരള സമൂഹം പരാജയപ്പെട്ട ജനതയായി മാറുന്നു: കവി സച്ചിദാനന്ദന്&#x200d;</title>
		<link>https://www.chandrikadaily.com/kerala-society-becomes-a-failed-nation-poet-sachidanandan.html</link>
					<comments>https://www.chandrikadaily.com/kerala-society-becomes-a-failed-nation-poet-sachidanandan.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 25 Jul 2018 17:17:37 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[keralam]]></category>
		<category><![CDATA[sachidanandan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=96014</guid>

					<description><![CDATA[കോഴിക്കോട്: നവോത്ഥാന പാതയിലൂടെ കടന്നുപോയവരെന്ന് അഭിമാനിക്കുന്ന മലയാളികള്&#x200d; ഇന്ന് പരാജയപ്പെട്ട ജനതയായി മാറുകയാണെന്ന് കവി സച്ചിദാനന്ദന്&#x200d; അഭിപ്രായപ്പെട്ടു. എതിര്&#x200d;പ്പിന്റെ ശബ്ദം പോലും വിഭജിക്കപ്പെടുകയാണ്. പ്രതികരിക്കേണ്ടവര്&#x200d; ഒന്നുകില്&#x200d; നിശബ്ദരാകുകയോ സഹായികളായി മാറുകയോ ചെയ്യുകയാണ്. മറ്റു ചിലരാകട്ടെ മാറിനില്&#x200d;ക്കുന്നു. സിവില്&#x200d; സമൂഹം ഫാസിസ്റ്റ് വല്&#x200d;ക്കരിക്കുന്ന ഭീതിതമായ സാഹചര്യമാണ് നിലവിലുള്ളത്. നവോത്ഥാനത്തില്&#x200d;നിന്ന് എത്രത്തോളം പിന്നോട്ട് പോയി എന്നതിന്റെ തെളിവാണ് എസ്. ഹരീഷിനെതിരെ യോഗക്ഷേമ സഭ പോലുള്ളവര്&#x200d; ഉന്നയിച്ച പരാതികള്&#x200d;. ആള്&#x200d;ക്കൂട്ട സമ്മര്&#x200d;ദ്ദങ്ങള്&#x200d; ഭീകര അട്ടഹാസങ്ങളായി മാറുകയാണ്. സംഘ്പരിവാര അനുകൂല നിലപാട് സ്വീകരിക്കുന്നവര്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: നവോത്ഥാന പാതയിലൂടെ കടന്നുപോയവരെന്ന് അഭിമാനിക്കുന്ന മലയാളികള്&#x200d; ഇന്ന് പരാജയപ്പെട്ട ജനതയായി മാറുകയാണെന്ന് കവി സച്ചിദാനന്ദന്&#x200d; അഭിപ്രായപ്പെട്ടു. എതിര്&#x200d;പ്പിന്റെ ശബ്ദം പോലും വിഭജിക്കപ്പെടുകയാണ്. പ്രതികരിക്കേണ്ടവര്&#x200d; ഒന്നുകില്&#x200d; നിശബ്ദരാകുകയോ സഹായികളായി മാറുകയോ ചെയ്യുകയാണ്. മറ്റു ചിലരാകട്ടെ മാറിനില്&#x200d;ക്കുന്നു. സിവില്&#x200d; സമൂഹം ഫാസിസ്റ്റ് വല്&#x200d;ക്കരിക്കുന്ന ഭീതിതമായ സാഹചര്യമാണ് നിലവിലുള്ളത്. നവോത്ഥാനത്തില്&#x200d;നിന്ന് എത്രത്തോളം പിന്നോട്ട് പോയി എന്നതിന്റെ തെളിവാണ് എസ്. ഹരീഷിനെതിരെ യോഗക്ഷേമ സഭ പോലുള്ളവര്&#x200d; ഉന്നയിച്ച പരാതികള്&#x200d;. ആള്&#x200d;ക്കൂട്ട സമ്മര്&#x200d;ദ്ദങ്ങള്&#x200d; ഭീകര അട്ടഹാസങ്ങളായി മാറുകയാണ്. സംഘ്പരിവാര അനുകൂല നിലപാട് സ്വീകരിക്കുന്നവര്&#x200d; ഏറിവരുമ്പോള്&#x200d; പുരോഗമനക്കാര്&#x200d; പിന്നോട്ട് പോകുന്നത് ആശാവഹമല്ല.</p>
<p>മോഹന്&#x200d;ലാലിനെതിരെയല്ല പ്രതികരിച്ചത്. സ്ത്രീവിരുദ്ധ നടപടികള്&#x200d; കൈക്കൊള്ളുന്ന സംഘടനയുടെ തലപ്പത്തിരിക്കുന്നവര്&#x200d; ഇത്തരം വേദികളില്&#x200d; മുഖ്യന്&#x200d;മാരാവുന്നത് ശരിയായ പ്രവണതയല്ല. മറ്റുള്ളവരുടെ അവസരവും നിലയും ഇല്ലാതാക്കുന്ന പരിവേഷം എതിര്&#x200d;ക്കപ്പെടേണ്ടതാണെന്നും സച്ചിദാനന്ദന്&#x200d; പറഞ്ഞു. ആള്&#x200d;ക്കൂട്ട സമ്മര്&#x200d;ദ്ദത്തില്&#x200d; എഴുത്തുകാരന്&#x200d; സൃഷ്ടി പിന്&#x200d;വലിക്കേണ്ടി വരുന്നത് സമൂഹത്തിന്റെ പരാജയമാണെന്ന് സാമൂഹിക നിരീക്ഷകന്&#x200d; ടി.ടി ശ്രീകുമാര്&#x200d; പറഞ്ഞു. കേരളത്തിലെ ജാതിവ്യവസ്ഥയെ വ്യക്തമായി അടയാളപ്പെടുത്താനാണ് ഹരീഷ് തന്റെ നോവലിലൂടെ ശ്രമിച്ചത്. അതു അസ്വസ്ഥതയുണ്ടാക്കുന്നവരാണ് പ്രതിഷേധത്തിനു പിന്നിലെന്നും അദ്ദേഹം പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kerala-society-becomes-a-failed-nation-poet-sachidanandan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഷുഹൈബ് വധം; കണ്ണൂര്&#x200d; കൊലക്കത്തി രാഷ്ട്രീയത്തിനെതിരെ കവി സച്ചിദാനന്ദന്&#x200d;</title>
		<link>https://www.chandrikadaily.com/koyamparambath-satchidanandan-against-shuhaib-murder-at-kannur.html</link>
					<comments>https://www.chandrikadaily.com/koyamparambath-satchidanandan-against-shuhaib-murder-at-kannur.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 20 Feb 2018 03:56:22 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[kannur murder]]></category>
		<category><![CDATA[kannur violence]]></category>
		<category><![CDATA[sachidanandan]]></category>
		<category><![CDATA[shuhaib mar]]></category>
		<category><![CDATA[shuhaib murder]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=70865</guid>

					<description><![CDATA[കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് കവി കെ സച്ചിദാനന്ദന്&#x200d;. എടയന്നൂരിലെ യൂത്ത് കോണ്&#x200d;ഗ്രസ് ബ്ലോക്ക് സെക്രട്ടറിയായിരുന്ന ഷുഹൈബിന്റെ കൊലപാതകത്തെ തുടര്&#x200d;ന്ന്് കണ്ണൂര്&#x200d; കൊലപാതകപരമ്പരയിലേക്ക് വീണ്ടും നീങ്ങിയതോടെയാണ് സച്ചിദാനന്ദന്റെ പ്രതികരണം. അണികളെ കൊലയ്ക്ക് കൊടുത്ത് രക്തസാക്ഷിളുടെ എണ്ണം കൂട്ടാന്&#x200d; മത്സരിക്കുകയാണ് കണ്ണൂരിലെ രാഷ്ട്രീ പാര്&#x200d;ട്ടി നേതാക്കളെന്ന് കവി സച്ചിദാനന്ദന്&#x200d;. ഷുഹൈബ് വധക്കേസില്&#x200d; പ്രതിഷേധിച്ച് അദ്ദേഹമെഴുതിയ ഫെയ്‌സ് ബുക്ക് പോസ്റ്റിലാണ് കൊലപാതക രാഷ്ട്രീയത്തിനെതിരെ കവി കടുത്ത വിമര്&#x200d;ശനം ഉന്നയിച്ചിട്ടുളളത്. &#160; സച്ചിദാനന്ദന്റെ കുറിപ്പിന്റെ പൂർണരൂപം &#160; എടയന്നൂരിലെ യൂത്ത് [&#8230;]]]></description>
										<content:encoded><![CDATA[<div>കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് കവി കെ സച്ചിദാനന്ദന്&#x200d;. എടയന്നൂരിലെ യൂത്ത് കോണ്&#x200d;ഗ്രസ് ബ്ലോക്ക് സെക്രട്ടറിയായിരുന്ന ഷുഹൈബിന്റെ കൊലപാതകത്തെ തുടര്&#x200d;ന്ന്് കണ്ണൂര്&#x200d; കൊലപാതകപരമ്പരയിലേക്ക് വീണ്ടും നീങ്ങിയതോടെയാണ് സച്ചിദാനന്ദന്റെ പ്രതികരണം. അണികളെ കൊലയ്ക്ക് കൊടുത്ത് രക്തസാക്ഷിളുടെ എണ്ണം കൂട്ടാന്&#x200d; മത്സരിക്കുകയാണ് കണ്ണൂരിലെ രാഷ്ട്രീ പാര്&#x200d;ട്ടി നേതാക്കളെന്ന് കവി സച്ചിദാനന്ദന്&#x200d;. ഷുഹൈബ് വധക്കേസില്&#x200d; പ്രതിഷേധിച്ച് അദ്ദേഹമെഴുതിയ ഫെയ്‌സ് ബുക്ക് പോസ്റ്റിലാണ് കൊലപാതക രാഷ്ട്രീയത്തിനെതിരെ കവി കടുത്ത വിമര്&#x200d;ശനം ഉന്നയിച്ചിട്ടുളളത്.</div>
<p>&nbsp;</p>
<div><strong>സച്ചിദാനന്ദന്റെ കുറിപ്പിന്റെ പൂർണരൂപം</strong></div>
<p>&nbsp;</p>
<div>
<p><em>എടയന്നൂരിലെ യൂത്ത് കോണ്&#x200d;ഗ്രസ്‌ ബ്ലോക്ക് സെക്രട്ടറിയായിരുന്ന ഷുഹൈബിന്റെ കൊലപാതകം കണ്ണൂരില്&#x200d; വര്&#x200d;ഷങ്ങളായി തുടര്&#x200d;ന്നു പോരുന്ന കൊലപാതകപരമ്പരയില്&#x200d; ഒരു പുതിയ വഴിത്തിരിവാണ്. തുടര്&#x200d; യുദ്ധത്തില്&#x200d; ഏര്&#x200d;പ്പെട്ടിരുന്ന പാര്&#x200d;ട്ടികള്&#x200d;ക്ക് പുറത്തുള്ള ഒരാള്&#x200d; കൂടി വധിക്കപ്പെട്ടതോടെ അത് ഒരു ഭീകരമായ സാംക്രമികരോഗത്തിന്റെ സ്വഭാവം കൈവരിക്കുന്നു. കേരളത്തിലെയും ഇന്ത്യയിലെ തന്നെയും പൊതുജനങ്ങളുടെ കണ്ണില്&#x200d; കണ്ണൂരിനെത്തന്നെ ഒരു കൊലനിലമാക്കിയിരിക്കുന്നു വര്&#x200d;ഷങ്ങളായി തുടരുന്ന ഈ കൊലപാതകപരമ്പര. ഇവയില്&#x200d; ഇരകളാ<span class="text_exposed_show">കുന്നവര്&#x200d; സാധാരണ കുടുംബങ്ങളില്&#x200d; നിന്ന് വരുന്ന യുവാക്കളാണ്, പ്രതികാരക്കൊലകളില്&#x200d; ഉള്&#x200d;പ്പെട്ട കക്ഷികളുടെ വന്&#x200d;നേതാക്കള്&#x200d; അല്ല. വേറൊരു തരത്തില്&#x200d; പറഞ്ഞാല്&#x200d; നേതാക്കള്&#x200d; സുരക്ഷിതരായിരുന്നു സാധാരണ അണികളെ കൊലയ്ക്കു കൊടുത്തു രക്തസാക്ഷികളുടെ എണ്ണം കൂട്ടുവാന്&#x200d; മത്സരിക്കുന്ന കാഴ്ചയാണ് നാം കണ്ണൂരില്&#x200d; കാണുന്നത്. കണ്ണൂരിലെയും പരിസരങ്ങളിലെയും ജനങ്ങള്&#x200d; സമാധാനം കാംക്ഷിക്കുന്നവര്&#x200d; തന്നെയാണ്, എന്നാല്&#x200d; ഈ പ്രതികാരത്തിന്റെ യുക്തിയും അത് ജനിപ്പിക്കുന്ന ഭയവും അവരെ അമ്പരപ്പിക്കുകയും നിശ്ശബ്ദരാക്കുകയും ചെയ്യുന്നതായി കാണുന്നു.</span></em></p>
<div class="text_exposed_show">
<p><em>നമ്മുടെ ജനാധിപത്യ സമ്പ്രദായത്തെയും സംവാദത്തിന്റെ സംസ്കാരത്തെയും സാമൂഹ്യനീതിയെക്കുറിച്ചുള്ള നമ്മുടെ സങ്കല്&#x200d;പ്പങ്ങളെയും മുഴുവന്&#x200d; ചോദ്യം ചെയ്യുന്നതാണ് ഈ കൊലപാതകങ്ങള്&#x200d;. അവയ്ക്ക് പിന്നില്&#x200d; പ്രവര്&#x200d;ത്തിക്കുന്ന കയ്യുകള്&#x200d; ശുദ്ധമാണെന്ന് വിശ്വസിക്കാന്&#x200d; ഒരാള്&#x200d;ക്കും കഴിയുകയില്ല. രാഷ്ട്രീയം മാത്രമല്ല സാമ്പത്തികവുമായ കാരണങ്ങള്&#x200d; അവയ്ക്കുണ്ടാകാം എന്നാണു സാമാന്യ ബുദ്ധിയുള്ളവര്&#x200d;ക്ക് തോന്നുക. ആ കാരണങ്ങള്&#x200d; കണ്ടു പിടിക്കാതെ, അവയ്ക്ക് പരിഹാരം തേടാതെ, ഈ അരുംകൊലകള്&#x200d; നിര്&#x200d;ത്താനാവില്ല. ഇതിനകം പല സംഘടനകളും, ചിലപ്പോള്&#x200d; ഉള്&#x200d;പ്പെട്ട പാര്&#x200d;ട്ടികള്&#x200d; തന്നെയും സമാധാന യോഗങ്ങളും ശ്രമങ്ങളും നടത്തിയിട്ടുണ്ടെങ്കിലും അവയൊന്നും ഫലം കണ്ടിട്ടില്ലെന്നതില്&#x200d; നിന്ന് ഊഹിക്കേണ്ടത് ഏതൊക്കെയോ സ്ഥാപിതരാഷ്ട്രീയ-സാമ്പത്തിക താത്പര്യങ്ങള്&#x200d; ഈ നീചമായ ഹിംസയ്ക്ക് പിറകില്&#x200d; പ്രവര്&#x200d;ത്തിക്കുന്നുണ്ടെന്നാണ്. കണ്ണൂരില്&#x200d; നിന്ന് പുറത്തേയ്ക്കും ഈ പ്രതികാരസംസ്കാരം പടര്&#x200d;ന്നുപിടിക്കുന്നുണ്ടെന്നു അടുത്ത കാലത്ത് മറ്റു ചില സ്ഥലങ്ങളില്&#x200d; നടന്ന രാഷ്ട്രീയ കൊലപാതകങ്ങള്&#x200d; കാണിക്കുന്നു.</em></p>
<p><em>കണ്ണൂരിനും കേരളത്തിനു മുഴുവനും അപമാനകരവും ജനാധിപത്യത്തിന്റെ സംവാദാത്മകതയ്ക്ക് കടകവിരുദ്ധവുമായ ഈ കൊലപാതകപ്രവണതകള്&#x200d;ക്ക് നിത്യവിരാമം കുറിക്കണം എന്ന് ഞാന്&#x200d; ഇതില്&#x200d; ഉള്&#x200d;പ്പെട്ട രാഷ്ട്രീയ കക്ഷികളോടും വ്യക്തികളോടും കണ്ണൂരിലെയും കേരളത്തിലെയും ജനങ്ങളോടും അഭ്യര്&#x200d;ത്ഥിക്കുന്നു. ഇത് , ചില മാറ്റങ്ങളോടെ , കൂടുതല്&#x200d; പേര്&#x200d; ഒപ്പിട്ട ഒരു പ്രസ്താവനയായി പുറത്തു വരുന്നുണ്ട്.</em></p>
</div>
<p><iframe loading="lazy" style="border: none; overflow: hidden;" src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fsatchidanandan%2Fposts%2F10156159065188415&amp;width=500" width="500" height="294" frameborder="0" scrolling="no"></iframe></p>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/koyamparambath-satchidanandan-against-shuhaib-murder-at-kannur.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സര്&#x200d;ക്കാറിന്റെ നയങ്ങള്&#x200d;  തെറ്റ്:  സച്ചിദാനന്ദന്&#x200d;</title>
		<link>https://www.chandrikadaily.com/sachidananthan-against-government.html</link>
					<comments>https://www.chandrikadaily.com/sachidananthan-against-government.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 06 Feb 2018 16:36:53 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[sachidanandan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=68562</guid>

					<description><![CDATA[&#160; കോഴിക്കോട്: കവി കുരീപ്പുഴ കുമാറിനെതിരായ അതിക്രമം സമീപകാലത്തെ സമാന സംഭവങ്ങളുടെ തുടര്&#x200d;ച്ചയാണെന്നും സവര്&#x200d;ണ മേധാവിത്വവും ജാതീയതയും തിരിച്ചു വരുന്നുവെന്നതിന്റെ സൂചനയാണെന്നും കവി സച്ചിദാനന്ദന്&#x200d;. വടയമ്പാടിയിലെ ജാതി മതിലും അശാന്താന്റെ മൃതദേഹത്തോട് കാണിച്ച അനാദരവുമെല്ലാം പരസ്പര ബന്ധിതമാണ്. ഈ മൂന്ന് കാര്യങ്ങളെയും വേര്&#x200d;തിരിച്ച് കാണാനാവില്ല. ഇത് വളരെ അപകടകരമാണ്. കോഴിക്കോട്ട് മാധ്യമ പ്രവര്&#x200d;ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതസൗഹാര്&#x200d;ദത്തിന്റെ വിളനിലമായ കേരളീയ സമൂഹത്തെ വിഭജിക്കാനുള്ള ശ്രമമാണോ നടക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ദലിതരെ ബ്രഷ്ടരാക്കാനും ക്ഷേത്രാതിര്&#x200d;ത്തി ക്ഷേത്രത്തിന് പുറത്തേക്ക് വ്യാപിപ്പിക്കാനുള്ള ശ്രമമാണ് [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>കോഴിക്കോട്: കവി കുരീപ്പുഴ കുമാറിനെതിരായ അതിക്രമം സമീപകാലത്തെ സമാന സംഭവങ്ങളുടെ തുടര്&#x200d;ച്ചയാണെന്നും സവര്&#x200d;ണ മേധാവിത്വവും ജാതീയതയും തിരിച്ചു വരുന്നുവെന്നതിന്റെ സൂചനയാണെന്നും കവി സച്ചിദാനന്ദന്&#x200d;. വടയമ്പാടിയിലെ ജാതി മതിലും അശാന്താന്റെ മൃതദേഹത്തോട് കാണിച്ച അനാദരവുമെല്ലാം പരസ്പര ബന്ധിതമാണ്. ഈ മൂന്ന് കാര്യങ്ങളെയും വേര്&#x200d;തിരിച്ച് കാണാനാവില്ല. ഇത് വളരെ അപകടകരമാണ്. കോഴിക്കോട്ട് മാധ്യമ പ്രവര്&#x200d;ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.<br />
മതസൗഹാര്&#x200d;ദത്തിന്റെ വിളനിലമായ കേരളീയ സമൂഹത്തെ വിഭജിക്കാനുള്ള ശ്രമമാണോ നടക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ദലിതരെ ബ്രഷ്ടരാക്കാനും ക്ഷേത്രാതിര്&#x200d;ത്തി ക്ഷേത്രത്തിന് പുറത്തേക്ക് വ്യാപിപ്പിക്കാനുള്ള ശ്രമമാണ് അശാന്തന്റെ മൃതദേഹം അക്കാദമിയില്&#x200d; പൊതുദര്&#x200d;ശനത്തിന് വെക്കാന്&#x200d; അനുവദിക്കാതിരുന്നതിന് പിന്നിലുണ്ടായത്. ജന്മിത്വത്തിനൊപ്പം അവസാനിച്ചെന്ന് കരുതിയിരുന്ന ജാതീയത തിരിച്ചു കൊണ്ടുവരാനുള്ള ശ്രമം സമൂഹത്തെ വിഭജിക്കും.<br />
ദലിതരെ അകറ്റി നിര്&#x200d;ത്താനും ക്ഷേത്രാധികാരവും സവര്&#x200d;ണാധികാരവും വര്&#x200d;ധിപ്പിക്കാനുമുള്ള ശ്രമം നടക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നു. സംസ്ഥാനത്ത് ഈയിടെ നടന്നു കൊണ്ടിരിക്കുന്ന ഇത്തരത്തിലുള്ള സമാന സംഭവങ്ങളില്&#x200d; സര്&#x200d;ക്കാര്&#x200d; സ്വീകരിച്ച നയം തെറ്റാണ്. ഒരു പുരോഗമന സര്&#x200d;ക്കാറില്&#x200d; നിന്ന് സംഭവിക്കാന്&#x200d; പാടില്ലാത്തതാണിതെല്ലാം.<br />
മാധ്യമങ്ങള്&#x200d; എന്തു റിപോര്&#x200d;ട്ട് ചെയ്യണമെന്ന് കോടതി തീരുമാനിക്കുന്നത് ശരിയല്ല. അത് ജനാധിപത്യ വിരുദ്ധമാണെന്നും ശ്രീജിത്ത് വിജയന്റെ വാര്&#x200d;ത്തകള്&#x200d; റിപോര്&#x200d;ട്ട് ചെയ്യുന്നതിന് കരുനാഗപ്പള്ളി സബ് കോടതി വിലക്കേര്&#x200d;പ്പെടുത്തിയതിനെക്കുറിച്ച ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sachidananthan-against-government.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹാദിയയുടെ തടവ് അഗാധമായ മാനുഷിക ദുരന്തമെന്ന് കവി സച്ചിദാനന്ദന്‍</title>
		<link>https://www.chandrikadaily.com/sachidanandan-about-hadiya-issue.html</link>
					<comments>https://www.chandrikadaily.com/sachidanandan-about-hadiya-issue.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 22 Sep 2017 09:15:16 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[hadiya]]></category>
		<category><![CDATA[j devika]]></category>
		<category><![CDATA[sachidanandan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=44952</guid>

					<description><![CDATA[ഹൈക്കോടതി വിവാഹം റദ്ദാക്കിയതിനെ തുടര്‍ന്ന് വീട്ടുതടങ്കലില്‍ കഴിയുന്ന ഹാദിയ അനുഭവിക്കുന്നതില്‍ അഗാധമായ മാനുഷിക ദുരന്തമുണ്ടെന്ന് കവി സച്ചിദാനന്ദന്‍. ഹാദിയയുടെ അവസ്ഥയില്‍ പ്രതിഷേധമറിയിച്ച് എഴുത്തുകാര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. സ്ത്രീയുടെ പ്രാഥമിക സ്വാതന്ത്ര്യങ്ങളുടെ നിഷേധമാണ് ഹാദിയ അനുഭവിക്കുന്നതെന്ന് സച്ചിദാനന്ദന്‍ പറഞ്ഞു. പ്രാഥമികാ സ്വാതന്ത്ര്യങ്ങളുടെ നിഷേധം മാത്രമല്ല, ഭരണഘടനാ ലംഘനവും മൗലികാവകാശങ്ങളുടെ ലംഘനവുമാണ് ഹാദിയയുടെ തടവ്. അതിനെ അങ്ങനെ തന്നെ കാണണം. ഹാദിയക്ക് സംഭവിക്കുന്നത് എന്താണെന്നു മനസ്സിലാക്കാന്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് ആ വീട്ടിലേക്കു പ്രവേശിക്കാന്‍ അനുവാദം ലഭിക്കുന്നില്ല. എന്നാല്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>ഹൈക്കോടതി വിവാഹം റദ്ദാക്കിയതിനെ തുടര്&#x200d;ന്ന് വീട്ടുതടങ്കലില്&#x200d; കഴിയുന്ന ഹാദിയ അനുഭവിക്കുന്നതില്&#x200d; അഗാധമായ മാനുഷിക ദുരന്തമുണ്ടെന്ന് കവി സച്ചിദാനന്ദന്&#x200d;. ഹാദിയയുടെ അവസ്ഥയില്&#x200d; പ്രതിഷേധമറിയിച്ച് എഴുത്തുകാര്&#x200d; നടത്തിയ വാര്&#x200d;ത്താസമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പരാമര്&#x200d;ശം.</p>
<p>സ്ത്രീയുടെ പ്രാഥമിക സ്വാതന്ത്ര്യങ്ങളുടെ നിഷേധമാണ് ഹാദിയ അനുഭവിക്കുന്നതെന്ന് സച്ചിദാനന്ദന്&#x200d; പറഞ്ഞു. പ്രാഥമികാ സ്വാതന്ത്ര്യങ്ങളുടെ നിഷേധം മാത്രമല്ല, ഭരണഘടനാ ലംഘനവും മൗലികാവകാശങ്ങളുടെ ലംഘനവുമാണ് ഹാദിയയുടെ തടവ്. അതിനെ അങ്ങനെ തന്നെ കാണണം. ഹാദിയക്ക് സംഭവിക്കുന്നത് എന്താണെന്നു മനസ്സിലാക്കാന്&#x200d; മനുഷ്യാവകാശ പ്രവര്&#x200d;ത്തകര്&#x200d;ക്ക് ആ വീട്ടിലേക്കു പ്രവേശിക്കാന്&#x200d; അനുവാദം ലഭിക്കുന്നില്ല. എന്നാല്&#x200d; നിലവില്&#x200d; അവരുടെ വീട്ടില്&#x200d; പ്രവേശനമുള്ളത് അവരുടെ മതപരിവര്&#x200d;ത്തനത്തെ എതിര്&#x200d;ക്കുന്നവര്&#x200d;ക്കു മാത്രമാണ്. ഹാദിയയെ അനുകൂലിക്കുന്നവര്&#x200d;ക്കോ ഹാദിയയുടെ പ്രശ്‌നം മനസ്സിലാക്കാന്&#x200d; ശ്രമിക്കുന്നവര്&#x200d;ക്കോ നിലവില്&#x200d; അവളുടെ വീട്ടിലേക്ക് പ്രവേശനമില്ലെന്നും അദ്ദേഹം പറഞ്ഞു. ഹാദിയയുടെ പ്രശ്‌നത്തില്&#x200d; മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീഷനും ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.</p>
<p>നേരത്തെ ഹാദിയയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയ എഴുത്തുകാരി ജെ.ദേവികയും വാര്&#x200d;ത്താസമ്മേളനത്തിലുണ്ടായിരുന്നു. ഹാദിയയുടെ അവസ്ഥയില്&#x200d; കടുത്ത പ്രതിഷേധമറിയിച്ച് അവര്&#x200d; വനിതാകമ്മീഷനും ഹാദിയയുടെ മാതാപിതാക്കള്&#x200d;ക്കും തുറന്ന കത്തുകളെഴുതിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sachidanandan-about-hadiya-issue.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഏറ്റുമുട്ടലില്‍ കൊല്ലപ്പെടാന്‍ മുസ്ലിമിന്റെ പേരുണ്ടായാല്‍ മതി: സച്ചിദാനന്ദന്‍</title>
		<link>https://www.chandrikadaily.com/sharjah-book-fair-2016-k-sachidanandan.html</link>
					<comments>https://www.chandrikadaily.com/sharjah-book-fair-2016-k-sachidanandan.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 06 Nov 2016 15:18:42 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[sachidanandan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=6825</guid>

					<description><![CDATA[ഷാര്‍ജ: ഒരു മുസ്ലിമിന്റെ പേരുണ്ടായാല്‍ മതി അയാള്‍ ഭീകരവാദി എന്ന് മുദ്രകുത്തപ്പെടാനും അയാളൊരു ഏറ്റുമുട്ടലില്‍ കൊല്ലപ്പെടാനെന്നും പ്രശസ്ത കവി കെ സച്ചിദാനന്ദന്‍. ഏറ്റുമുട്ടലില്‍ കൊല്ലപ്പെടാന്‍ മുസ്ലിമിന്റെ പേരുണ്ടായാല്‍ മതി: സച്ചിദാനന്ദന്‍ ഒരു മുസ്ലിം ആയിരിക്കുക എന്നത് ശാപമായ ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്നുന്നം അദ്ദേഹം അഭിപ്രായപ്പെട്ടു. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ കാവ്യസന്ധ്യയിലെ കവിതാ അവതരണത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു കവി. ഇന്ത്യ എക്കാലത്തേയും ഇരുണ്ട കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് സച്ചിദാനന്ദന്‍ വിമര്‍ശിച്ചു. എന്നാല്‍ ഇപ്പോഴത്തെ ഭരണം കടന്നുവരുന്നതിന് മുന്‍പും മുസ്‌ലിംങ്ങളുടെ സ്ഥിതി [&#8230;]]]></description>
										<content:encoded><![CDATA[<p>ഷാര്&#x200d;ജ: ഒരു മുസ്ലിമിന്റെ പേരുണ്ടായാല്&#x200d; മതി അയാള്&#x200d; ഭീകരവാദി എന്ന് മുദ്രകുത്തപ്പെടാനും അയാളൊരു ഏറ്റുമുട്ടലില്&#x200d; കൊല്ലപ്പെടാനെന്നും പ്രശസ്ത കവി കെ സച്ചിദാനന്ദന്&#x200d;. <span style="color: #ffffff;">ഏറ്റുമുട്ടലില്&#x200d; കൊല്ലപ്പെടാന്&#x200d; മുസ്ലിമിന്റെ പേരുണ്ടായാല്&#x200d; മതി: സച്ചിദാനന്ദന്&#x200d;</span></p>
<p>ഒരു മുസ്ലിം ആയിരിക്കുക എന്നത് ശാപമായ ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്നുന്നം അദ്ദേഹം അഭിപ്രായപ്പെട്ടു. ഷാര്&#x200d;ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ കാവ്യസന്ധ്യയിലെ കവിതാ അവതരണത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു കവി.</p>
<p>ഇന്ത്യ എക്കാലത്തേയും ഇരുണ്ട കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് സച്ചിദാനന്ദന്&#x200d; വിമര്&#x200d;ശിച്ചു. എന്നാല്&#x200d; ഇപ്പോഴത്തെ ഭരണം കടന്നുവരുന്നതിന് മുന്&#x200d;പും മുസ്‌ലിംങ്ങളുടെ സ്ഥിതി ഇതായിരുന്നന്നെന്നും സച്ചിദാനന്ദന്&#x200d; അഭിപ്രായപ്പെട്ടു.</p>
<p>അന്നാണ് മുസ്ലിം ഇന്ത്യയ്ക്ക് എത്രമാത്രം പ്രസക്തമാണെന്ന് വ്യക്തമാക്കി മുസ്ലിം എന്ന കവിത എഴുതിയതെന്നും അതിന് ഇക്കാലത്ത് പ്രസക്തി കൂടുതലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തുടര്&#x200d;ന്ന് ആ കവിത സദസില്&#x200d; ആലപിക്കുകയും ഉണ്ടായി.</p>
<p>ഹിന്ദുത്വവാദികളുടെ ഭീഷണിയാല്&#x200d; ഒരുവേള എഴുത്തുനിര്&#x200d;ത്തിയ തമിഴ് സാഹിത്യകാരന്&#x200d; പെരുമാള്&#x200d; മുരുകനെ പിന്തുണച്ചും മലയാളത്തിന്റെ പ്രിയകവി കവിത ചൊല്ലി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sharjah-book-fair-2016-k-sachidanandan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഏക സിവില്‍കോഡിലൂടെ ലിംഗ നീതി ഉറപ്പുവരുത്താനാവില്ല: സച്ചിദാനന്ദന്‍</title>
		<link>https://www.chandrikadaily.com/sachidanandan.html</link>
					<comments>https://www.chandrikadaily.com/sachidanandan.html#respond</comments>
		
		<dc:creator><![CDATA[Web Desk]]></dc:creator>
		<pubDate>Sat, 29 Oct 2016 18:29:05 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[sachidanandan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=5571</guid>

					<description><![CDATA[മലപ്പുറം: ലിംഗനീതിയാണ് ലക്ഷ്യമെങ്കില്‍ അതിന് ഏക സിവില്‍കോഡ് നടപ്പാക്കുകയല്ല വേണ്ടതെന്ന് കവി പ്രഫ. കെ സച്ചിദാനന്ദന്‍. വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്മാരക മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ പിറ്റ്‌സ (പ്ലാറ്റ്‌ഫോം ഫോര്‍ ഇന്നവേറ്റീവ് തോട്‌സ് ആന്റ് സോഷ്യല്‍ ആക്ഷന്‍) സംഘടിപ്പിച്ച ദ്വിദിന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സ്ത്രീ പീഡനങ്ങളും സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നതും ഏതെങ്കിലും ഒരു മതത്തില്‍ മാത്രമല്ല. ഏറ്റവും കൂടുതല്‍ വിവാഹ മോചനങ്ങളും ബഹുഭാര്യത്വവും മുസ്്‌ലിംകള്‍ക്കിടയില്ല. ഈ രീതിയില്‍ പ്രചാരണം നടത്തി ഏകസിവില്‍കോഡ് നടപ്പാക്കാനുള്ള നീക്കമാണ് [&#8230;]]]></description>
										<content:encoded><![CDATA[<p>മലപ്പുറം: ലിംഗനീതിയാണ് ലക്ഷ്യമെങ്കില്&#x200d; അതിന് ഏക സിവില്&#x200d;കോഡ് നടപ്പാക്കുകയല്ല വേണ്ടതെന്ന് കവി പ്രഫ. കെ സച്ചിദാനന്ദന്&#x200d;. വാരിയന്&#x200d; കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്മാരക മുനിസിപ്പല്&#x200d; ടൗണ്&#x200d; ഹാളില്&#x200d; പിറ്റ്‌സ (പ്ലാറ്റ്‌ഫോം ഫോര്&#x200d; ഇന്നവേറ്റീവ് തോട്‌സ് ആന്റ് സോഷ്യല്&#x200d; ആക്ഷന്&#x200d;) സംഘടിപ്പിച്ച ദ്വിദിന സെമിനാര്&#x200d; ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സ്ത്രീ പീഡനങ്ങളും സ്ത്രീകള്&#x200d;ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നതും ഏതെങ്കിലും ഒരു മതത്തില്&#x200d; മാത്രമല്ല. ഏറ്റവും കൂടുതല്&#x200d; വിവാഹ മോചനങ്ങളും ബഹുഭാര്യത്വവും മുസ്്‌ലിംകള്&#x200d;ക്കിടയില്ല. ഈ രീതിയില്&#x200d; പ്രചാരണം നടത്തി ഏകസിവില്&#x200d;കോഡ് നടപ്പാക്കാനുള്ള നീക്കമാണ് നടക്കുന്നത്. ലിംഗ സമത്വത്തിനായി എല്ലാ വ്യക്തി നിയമങ്ങളെയും ഒന്നിലേക്ക് സ്വാംശീകരിക്കുകയല്ല വേണ്ടത് മറിച്ച് പുതിയ കാലത്തിനനുസരിച്ച് വ്യക്തിനിയമങ്ങളെ സ്വത്വം നഷ്ടപ്പെടുത്താതെ നവീകരിക്കുകയുമാണ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.</p>
<p>നവ ഹിന്ദുത്വ അജണ്ടയുടെ ആദ്യത്തെ ഇരയാണ് മുസ്്‌ലിംകള്&#x200d;. നാസികളുടെ നേര്&#x200d;പതിപ്പായി ഹിന്ദുത്വ വാദികള്&#x200d; മാറിയിരിക്കുന്നു. വൈവിധ്യങ്ങളെ ഭയപ്പെടുകയും പ്രതിഷേധങ്ങളെ ഗൂഢാലോചനയായി കാണുകയും ജനങ്ങളെ ഏകശിലയുമായി കാണുകയും ചെയ്യുന്ന ഫാസിസ്റ്റ് ലക്ഷണങ്ങള്&#x200d; പ്രകടമാകുന്ന സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളാണ് ഇന്ന് നിലനില്&#x200d;ക്കുന്നത്. മുസ്‌ലിംകളെ അപരവത്കരിക്കുന്നത് കേവലം ഇസ്‌ലാമിനെതിരെയുള്ള ആക്രമണമല്ല, മറിച്ച് ജനാധിപത്യത്തിന്റ അപചയവുമായി ബന്ധപ്പെടുത്തി കാണണം.</p>
<p>ആധുനിക സംവാദാത്മക സംസ്‌കാരത്തെ സ്‌നേഹിക്കുന്ന ഓരോ മനുഷ്യന്റെയും പ്രശ്‌നമാണ്. വിഭജനവും കൊളോണിയലിസവുമാണ് ഇസലാം ഭീതിയുടെ ആദ്യ ഘട്ടം. ഹൈന്ദവതയെന്നത് മതമല്ലെന്ന് മനസ്സിലാക്കാതെ പിറവി കൊണ്ട നവോത്ഥാന പ്രസ്ഥാനങ്ങളുടെ ആവിര്&#x200d;ഭാവവും ജനാധിപത്യം ഭൂരിപക്ഷവാദമായി പരിവര്&#x200d;ത്തിക്കപ്പെട്ടതോടെ ഇസ്‌ലാം ഭീതിയുടെ വളര്&#x200d;ച്ച പതിന്മടങ്ങായി.</p>
<p>ഏകമത, ഏകവംശ, ഏക സംസ്‌കാര, ഏകഭാഷാ, ഏകരാഷ്ട്ര സങ്കല്&#x200d;പത്തെ വളര്&#x200d;ത്തി ജനാധിപത്യത്തിന്റെ ചട്ടക്കൂട് മാത്രം ബാക്കിയാക്കി അകം കാര്&#x200d;ന്നുതിന്ന് ജനാധിപത്യത്തെ ശൂന്യമാക്കുന്ന ശ്രമങ്ങളാണ് ഇന്ന് നടക്കുന്നത്. ജനങ്ങളില്&#x200d; നിന്ന് ഭരണകൂടത്താല്&#x200d; അന്യവത്ക്കരിക്കപ്പെട്ട അധികാരം ജനങ്ങളിലേക്ക് തിരിച്ചെത്തിയാല്&#x200d; മാത്രമേ ജനാധിപത്യം യാഥാര്&#x200d;ഥ്യമാകു. ആ തരത്തിലുള്ള ശ്രമങ്ങളാണ് ഇന്ന്് ജനങ്ങളുടെ ഭാഗത്തുനിന്നുണ്ടാവേണ്ടതെന്നും സച്ചിദാനന്ദന്&#x200d; പറഞ്ഞു.</p>
<p>ഒരു സമുദായത്തെ സാമൂഹിക വൃത്തത്തില്&#x200d; നിന്ന് പുറത്താക്കുന്ന സാമൂഹികപരമായ ആശങ്കയാണ് ഇസ് ലാം ഭീതിയെന്നും അത് അപകടകരമാണെന്നും ചടങ്ങില്&#x200d; അധ്യക്ഷത വഹിച്ച പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്&#x200d; പറഞ്ഞു. തുടര്&#x200d;ന്ന്് നടന്ന &#8216;എന്തു കൊണ്ട് മുസ്‌ലിംകള്&#x200d; ഇരകളാക്കപ്പെടുന്നു&#8217; സെഷനില്&#x200d; ടി.എ അഹമ്മദ് കബീര്&#x200d; എം.എല്&#x200d;.എ അധ്യക്ഷത വഹിച്ചു. മുസ്്‌ലിംകള്&#x200d; ഭീകരവാദികളാക്കി ചിത്രീകരിക്കുകയും ഇരകളാക്കപ്പെടുകയും ചെയ്യുമ്പോള്&#x200d; അതിനെ ആശയപരമായി നേരിടുകയാണ് വേണ്ടതെന്ന്് അദ്ദേഹം പറഞ്ഞു. സി.കെ അബ്ദുല്&#x200d;അസീസ്, ടി.ടി. ശ്രീകുമാര്&#x200d;, മൃദുല എസ്, ഡോ.ഫൈസല്&#x200d; മാരിയാട്, സി.എച്ച് അബ്ദുല്&#x200d;ലത്തീഫ്, പി.എ റഷീദ്, എ.കെ അബ്ദുല്&#x200d;മജീദ് പ്രസംഗിച്ചു.<br />
മാധ്യമങ്ങളും അപനിര്&#x200d;മിതികളും സെഷനില്&#x200d; ഡോ. എന്&#x200d; മുഹമ്മദലി അധ്യക്ഷത വഹിച്ചു. നിഖില ഹെന്&#x200d;ട്രി, എന്&#x200d;.പി ചെക്കുട്ടി എന്നിവര്&#x200d; സംസാരിച്ചു. ഡോ. സുബൈര്&#x200d; ഹുദവി, ഡോ. അമീന്&#x200d;ദാസ് പ്രസംഗിച്ചു. ചിന്ത് ഇശല്&#x200d; ആലാപനസദസ്സില്&#x200d; പ്രഫ. എം.എ റഹ്മാന്&#x200d; അധ്യക്ഷത വഹിച്ചു. ഫൈസല്&#x200d; എളേറ്റില്&#x200d;, ഹക്കീം പുല്&#x200d;പ്പറ്റ, അജ്മല്&#x200d;, മുകേഷ്, അസ്ഹദ് പൂക്കോട്ടൂര്&#x200d;, സുല്&#x200d;ഫ മഞ്ചേരി പങ്കെടുത്തു. ഇഖ്ബാല്&#x200d; എറമ്പത്ത് , ടി. റിയാസ് മോന്&#x200d; പ്രസംഗിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sachidanandan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
