<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>sachin &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/sachin/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 18 Jan 2023 14:46:27 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>sachin &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>സച്ചിനെ പിന്നിലാക്കി ശുഭ്മാന്&#x200d; ഗില്ലിന്റെ പുതിയ റെക്കോർഡ്</title>
		<link>https://www.chandrikadaily.com/news-odi-india-sachin-gill.html</link>
					<comments>https://www.chandrikadaily.com/news-odi-india-sachin-gill.html#respond</comments>
		
		<dc:creator><![CDATA[webdesk12]]></dc:creator>
		<pubDate>Wed, 18 Jan 2023 14:46:27 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[sub story]]></category>
		<category><![CDATA[cricket]]></category>
		<category><![CDATA[gill]]></category>
		<category><![CDATA[India]]></category>
		<category><![CDATA[news]]></category>
		<category><![CDATA[odi]]></category>
		<category><![CDATA[sachin]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=233347</guid>

					<description><![CDATA[മികച്ച പ്രകടനമാണ് ന്യൂസിലന്&#x200d;ഡിനെതിരായ ആദ്യ ഏകദിനത്തില്&#x200d; ശുഭ്മാന്&#x200d; ഗില്&#x200d; കാണികൾക്കുമുന്നിൽ കാഴ്ച്ചവെച്ചത്. ഡബിള്&#x200d; സെഞ്ചുറി നേടിയ ഗില്&#x200d; ഏകദിന ക്രിക്കറ്റില്&#x200d; ഡബിള്&#x200d; സെഞ്ചുറി നേടുന്ന അഞ്ചാമത്തെ ഇന്ത്യന്&#x200d; താരമായി റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ്. ഇന്ന് ഗിൽ നേടിയ റെക്കോർഡിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്, ക്രിക്കറ്റ്റിന്റെ രാജാവ് സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറിന്റെ റെക്കോർഡ് ആണ് മറികടന്നിരിക്കുന്നത്. 149 പന്തില്&#x200d; നിന്നും 19 ഫോറും 9 സിക്സും ഉള്&#x200d;പ്പടെ 208 റണ്&#x200d;സ് നേടിയാണ് ഗില്&#x200d; പുറത്തായത്. മത്സരത്തിലെ ഈ പ്രകടനത്തോടെ ഏകദിന [&#8230;]]]></description>
										<content:encoded><![CDATA[<p>മികച്ച പ്രകടനമാണ് ന്യൂസിലന്&#x200d;ഡിനെതിരായ ആദ്യ ഏകദിനത്തില്&#x200d; ശുഭ്മാന്&#x200d; ഗില്&#x200d; കാണികൾക്കുമുന്നിൽ കാഴ്ച്ചവെച്ചത്. ഡബിള്&#x200d; സെഞ്ചുറി നേടിയ ഗില്&#x200d; ഏകദിന ക്രിക്കറ്റില്&#x200d; ഡബിള്&#x200d; സെഞ്ചുറി നേടുന്ന അഞ്ചാമത്തെ ഇന്ത്യന്&#x200d; താരമായി റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ്. ഇന്ന് ഗിൽ നേടിയ റെക്കോർഡിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്, ക്രിക്കറ്റ്റിന്റെ രാജാവ് സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറിന്റെ റെക്കോർഡ് ആണ് മറികടന്നിരിക്കുന്നത്.</p>
<p>149 പന്തില്&#x200d; നിന്നും 19 ഫോറും 9 സിക്സും ഉള്&#x200d;പ്പടെ 208 റണ്&#x200d;സ് നേടിയാണ് ഗില്&#x200d; പുറത്തായത്. മത്സരത്തിലെ ഈ പ്രകടനത്തോടെ ഏകദിന ക്രിക്കറ്റില്&#x200d; ന്യൂസിലന്&#x200d;ഡിനെതിരെ ഏറ്റവും ഉയര്&#x200d;ന്ന വ്യക്തിഗത സ്കോര്&#x200d; നേടുന്ന ബാറ്റ്സ്മാനെന്ന റെക്കോര്&#x200d;ഡ് ശുഭ്മാന്&#x200d; ഗില്&#x200d; കരസ്ഥമാക്കി. 1999 ല്&#x200d; ഇതേ വേദിയില്&#x200d; പുറത്താകാതെ 186 റണ്&#x200d;സ് നേടിയ സാക്ഷാല്&#x200d; സച്ചിന്&#x200d; ടെണ്ടുല്&#x200d;ക്കറെ പിന്നിലാക്കികൊണ്ടാണ് ഈ റെക്കോഡ് ഗില്&#x200d; സ്വന്തമാക്കിയത്. 2007 ല്&#x200d; 181 റണ്&#x200d;സ് നേടിയ മാത്യൂ ഹെയ്ഡനാണ് കിവികള്&#x200d;ക്കെതിരെ ഏറ്റവും ഉയര്&#x200d;ന്ന വ്യക്തിഗത സ്കോര്&#x200d; നേടിയ ബാറ്റ്സ്മാനെന്ന നേട്ടത്തില്&#x200d; ഗില്ലിനും സച്ചിന്&#x200d; ടെണ്ടുല്&#x200d;ക്കര്&#x200d;ക്കും പിന്നിലുള്ളത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/news-odi-india-sachin-gill.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കാത്തു നിന്ന ആരാധകനു വേണ്ടി കാര്&#x200d; ഒതുക്കി, സെല്&#x200d;ഫിക്ക് പോസ് ചെയ്തു; മനസ്സു നിറച്ച് സച്ചിന്&#x200d;</title>
		<link>https://www.chandrikadaily.com/rajdeep-sardesai-shared-sachins-video.html</link>
					<comments>https://www.chandrikadaily.com/rajdeep-sardesai-shared-sachins-video.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Thu, 26 Nov 2020 11:40:45 +0000</pubDate>
				<category><![CDATA[Cricket]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[sachin]]></category>
		<category><![CDATA[sachin tendulkar]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=169363</guid>

					<description><![CDATA[പ്രമുഖ മാധ്യമപ്രവര്&#x200d;ത്തകന്&#x200d; രാജ്ദീപ് സര്&#x200d;ദേശായി ആണ് വീഡിയോ സാമൂഹിക മാധ്യമങ്ങളില്&#x200d; പങ്കുവച്ചത്.]]></description>
										<content:encoded><![CDATA[<p>മുംബൈ: കളിക്കളത്തില്&#x200d; നിന്ന് വിടവാങ്ങിയിട്ട് വര്&#x200d;ഷങ്ങള്&#x200d; കഴിഞ്ഞെങ്കിലും ഇന്ത്യന്&#x200d; ക്രിക്കറ്റ് ഇതിഹാസം സച്ചിന്&#x200d; ടെണ്ടുല്&#x200d;ക്കര്&#x200d; ഇന്നും രാജ്യത്തെ ഏറ്റവും വലിയ സ്‌പോട്‌സ് ഐക്കണാണ്. ഇപ്പോഴും കോടിക്കണക്കിന് ആരാധകരുള്ള സച്ചിന്&#x200d; ആരെയും നിരാശപ്പെടുത്താറില്ല. കഴിഞ്ഞ ദിവസം തനിക്കായി കാത്തു നിന്ന ആരാധകന് ഒപ്പം സെല്&#x200d;ഫിക്ക് പോസ് ചെയ്താണ് താരം വീണ്ടും വാര്&#x200d;ത്തകളില്&#x200d; നിറയുന്നത്.</p>
<p>മുംബൈയില്&#x200d; കാറോടിച്ചു പോകുന്ന സച്ചിനെ കൈ കാണിച്ചു നിര്&#x200d;ത്തിയാണ് ആരാധകന്&#x200d; അടുത്തു ചെന്നത്. കാര്&#x200d; ഒതുക്കി നിര്&#x200d;ത്തിയ ശേഷം സച്ചിന്&#x200d; അദ്ദേഹത്തെ അടുത്തേക്കു വിളിച്ചു. കാറിന്റെ വിന്&#x200d;ഡോ തുറന്ന് ഒരു സെല്&#x200d;ഫിക്ക് പോസ് ചെയ്തു. കൈ കൊടുത്താണ് ആരാധകനെ സച്ചിന്&#x200d; മടക്കിയത്. അതിനിടെ ട്രാഫിക് ബ്ലോക്കില്&#x200d; കുടുങ്ങിയ താരം ഒരു ഓട്ടോറിക്ഷ ഡ്രൈവറുമായി സംസാരിക്കുകയും കൈ കൊടുക്കുകയും ചെയ്തു.</p>
<p>https://twitter.com/sardesairajdeep/status/1331920304222793728?s=20</p>
<p>പ്രമുഖ മാധ്യമപ്രവര്&#x200d;ത്തകന്&#x200d; രാജ്ദീപ് സര്&#x200d;ദേശായി ആണ് വീഡിയോ സാമൂഹിക മാധ്യമങ്ങളില്&#x200d; പങ്കുവച്ചത്. ഒരേയൊരു സച്ചിനേ ഉള്ളൂ എന്ന തലവാചകത്തോടെയാണ് സര്&#x200d;ദേശായി ചിത്രം പങ്കുവച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rajdeep-sardesai-shared-sachins-video.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്ത്യന്&#x200d; ക്രിക്കറ്റ് ടീം സെലക്ഷനെ രൂക്ഷമായി വിമര്&#x200d;ശിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്&#x200d; തെണ്ടുല്&#x200d;ക്കര്&#x200d;</title>
		<link>https://www.chandrikadaily.com/yo-yo-test-shouldnt-be-sole-selection-criterion-says-sachin-tendulkar.html</link>
					<comments>https://www.chandrikadaily.com/yo-yo-test-shouldnt-be-sole-selection-criterion-says-sachin-tendulkar.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 22 Jul 2018 07:38:47 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[cricket]]></category>
		<category><![CDATA[indian cricket team]]></category>
		<category><![CDATA[sachin]]></category>
		<category><![CDATA[sports]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=95550</guid>

					<description><![CDATA[ഇന്ത്യന്&#x200d; ക്രിക്കറ്റ് ടീം സെലക്ഷനെതിരെ രൂക്ഷമായി പ്രതികരിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്&#x200d; തെണ്ടുല്&#x200d;ക്കര്&#x200d; രംഗത്ത്. കളിക്കാരുടെ ടീം സെലക്ഷന്&#x200d; യോ യോ ടെസ്റ്റ് മാത്രമല്ല നോക്കിയല്ല മറിച്ച് കളിക്കാരന്റെ കഴിവും കണക്കിലെടുത്താവണമെന്ന് സച്ചിന്&#x200d; പ്രതികരിച്ചു. കഴിഞ്ഞ സീസണില്&#x200d; ഐ.പി.എല്ലില്&#x200d; മിന്നും പ്രകടനം പുറത്തെടുത്ത അമ്പാട്ടി റായിഡുവും മലയാളി താരം സഞ്ജുവും യോ യോ ടെസ്ററില്&#x200d; പരാജയപ്പെട്ടതിനേ തുടര്&#x200d;ന്ന് ഇന്ത്യ എ ടീമില്&#x200d; നിന്നും നേരത്തെ ഒഴിവാക്കിയിരുന്നു. തുടര്&#x200d;ന്നാണ് യോ യോ ടെസ്റ്റ് ടീം തെരഞ്ഞെടുപ്പില്&#x200d; മാനദണ്ഡമാക്കുന്നതിനെതിരെ മാസ്റ്റര്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>ഇന്ത്യന്&#x200d; ക്രിക്കറ്റ് ടീം സെലക്ഷനെതിരെ രൂക്ഷമായി പ്രതികരിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്&#x200d; തെണ്ടുല്&#x200d;ക്കര്&#x200d; രംഗത്ത്. കളിക്കാരുടെ ടീം സെലക്ഷന്&#x200d; യോ യോ ടെസ്റ്റ് മാത്രമല്ല നോക്കിയല്ല മറിച്ച് കളിക്കാരന്റെ കഴിവും കണക്കിലെടുത്താവണമെന്ന് സച്ചിന്&#x200d; പ്രതികരിച്ചു. കഴിഞ്ഞ സീസണില്&#x200d; ഐ.പി.എല്ലില്&#x200d; മിന്നും പ്രകടനം പുറത്തെടുത്ത അമ്പാട്ടി റായിഡുവും മലയാളി താരം സഞ്ജുവും യോ യോ ടെസ്ററില്&#x200d; പരാജയപ്പെട്ടതിനേ തുടര്&#x200d;ന്ന് ഇന്ത്യ എ ടീമില്&#x200d; നിന്നും നേരത്തെ ഒഴിവാക്കിയിരുന്നു. തുടര്&#x200d;ന്നാണ് യോ യോ ടെസ്റ്റ് ടീം തെരഞ്ഞെടുപ്പില്&#x200d; മാനദണ്ഡമാക്കുന്നതിനെതിരെ മാസ്റ്റര്&#x200d; ബ്ലാസ്റ്റര്&#x200d; തന്നെ രംഗത്തെത്തിയത്.</p>
<p>&#8216; തീര്&#x200d;ച്ചയായും യോ യോ ടെസ്റ്റിന്റെ പ്രാധാന്യത്തേക്കുറിച്ച് ചര്&#x200d;ച്ച ചെയ്യേണ്ടതുണ്ട്. ഞാന്&#x200d; ഒരിക്കലും യോ യോ ടെസ്റ്റിന്റെ ഭാഗമായിട്ടില്ല. ഞാന്&#x200d; കളിക്കുന്ന കാലഘട്ടത്തില്&#x200d; ബീപ് ടെസ്റ്റായിരുന്നു. യോ യോ ടെസ്റ്റിനോട് സാമ്യമുള്ളതും തുല്യതപാലിക്കുന്നതുമായ ഒന്നാണ് അത്. പക്ഷെ ടീമിലെടുക്കുന്നതിന്റെ മാനദണ്ഡം അതുമാത്രമായിരുന്നില്ല. ഫിറ്റ്നസ്സിനൊപ്പം തന്നെ ഒരു കളിക്കാരന്റെ കഴിവും കണക്കിലെടുക്കുമായിരുന്നു.&#8217; സച്ചിന്&#x200d; പറഞ്ഞു.</p>
<p>മൊഹമ്മദ് ഷമിയ്ക്ക് യോ യോ ടെസ്റ്റില്&#x200d; പരാജയപ്പെട്ടതിനേ തുടര്&#x200d;ന്നാണ് അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റ് നഷ്ടമായിരു്ന്നു. ജനുവരിയില്&#x200d; ജൊഹ്നാസ്ബര്&#x200d;ഗില്&#x200d; നടന്ന ടെസ്റ്റ് മത്സരത്തിനു ശേഷം ഒരു അന്താരാഷ്ട്രമത്സരം പോലും ഷമിയ്ക്ക് കളിക്കാനായിട്ടില്ല. എന്നാല്&#x200d; യോ യോ ടെസ്റ്റില്&#x200d; പാസ്സായതിനേ തുടര്&#x200d;ന്ന് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള സ്‌ക്വാഡില്&#x200d; ഷമിയും ഉള്&#x200d;പ്പെടുത്തി. അതേസമയം ധോണിയുടെ ടീമിലെ സ്ഥാനത്തിന് ഫിറ്റ്നസ്സും കഴിവും ഒരു മാനദണ്ഡമല്ല എന്ന തരത്തിലുള്ള ആക്ഷേപവും വിമര്&#x200d;ശനവും പലഭാഗത്തും നിന്നും ഉയരുന്നുണ്ട്. നിലവില്&#x200d; ഇന്ത്യന്&#x200d; ടീം തെരഞ്ഞെടുപ്പിന് യോ യോ ടെസ്ററ് ഫലത്തിന്റെ അടിസ്ഥാനത്തിലാണ്</p>
<p>ഇടവേളയ്ക്കു ശേഷം മടങ്ങിയെത്തിയ ചെന്നൈ സൂപ്പര്&#x200d; കിങ്‌സിനെ ഐ.പി.എല്&#x200d; ചാമ്പ്യന്&#x200d;മാരാക്കിയതില്&#x200d; നിര്&#x200d;ണായകമായത് അമ്പാട്ടി റായിഡുവിന്റെ പ്രകടനമായിരുന്നു. മൂന്ന് അര്&#x200d;ദ്ധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയും ടീമിനായി നേടി അത്യുഗ്രന്&#x200d; ഫോമിലായിരുന്നു താരം. എന്നാല്&#x200d; യോ യോ ടെസ്റ്റെന്ന കടമ്പ മറികടക്കാന്&#x200d; കഴിയാത്തതുമൂലം ഇന്ത്യ എ ടീമില്&#x200d; നിന്നും തഴയപ്പെടുകയായിരുന്നു റായിഡു.സമാന അനുഭവം തന്നെയായിരുന്നു മലയാളി താരം സഞ്ജുവിനും നേരിടേണ്ടി വന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/yo-yo-test-shouldnt-be-sole-selection-criterion-says-sachin-tendulkar.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സച്ചിനോടുള്ള ആദര സൂചകമായി പത്താം നമ്പര്&#x200d; ജഴ്‌സി ഇന്ത്യന്&#x200d; ക്രിക്കറ്റ് ബോര്&#x200d;ഡ് പിന്&#x200d;വലിച്ചു</title>
		<link>https://www.chandrikadaily.com/bcci-withdrawn-jersy-number-10-and-showing-the-respect-master-blaster.html</link>
					<comments>https://www.chandrikadaily.com/bcci-withdrawn-jersy-number-10-and-showing-the-respect-master-blaster.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 29 Nov 2017 12:07:08 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[bcci]]></category>
		<category><![CDATA[INDIAN CRICKET]]></category>
		<category><![CDATA[indian cricket team]]></category>
		<category><![CDATA[sachin]]></category>
		<category><![CDATA[sachin tendulkar]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=56859</guid>

					<description><![CDATA[മുംബൈ: ഇതിഹാസ താരം സച്ചിന്&#x200d; ടെന്&#x200d;ഡുല്&#x200d;ക്കറുടെ 10-ാം നമ്പര്&#x200d; ജഴ്‌സി ഭാവിയില്&#x200d; രാജ്യന്തര ക്രിക്കറ്റില്&#x200d; ഇന്ത്യന്&#x200d; താരങ്ങള്&#x200d;ക്ക് നല്&#x200d;കേണ്ടത്തിലെന്ന് ക്രിക്കറ്റ് കണ്&#x200d;ട്രോള്&#x200d; ബോര്&#x200d;ഡ് ഓഫ് ഇന്ത്യ തിരുമാനിച്ചു. ഇതുസംബന്ധിച്ച ഔദ്യോഗിക തീരുമാനം ബി.സി.സി.ഐ പ്രഖ്യാപിച്ചിട്ടില്ല. &#160; അടുത്തിടെ ഏകദിന ക്രിക്കറ്റില്&#x200d; സച്ചിന്&#x200d; വിരമിച്ചതിനു ശേഷം ഇന്ത്യന്&#x200d; ടീമിന്റെ 10-ാം നമ്പര്&#x200d; ജഴ്‌സി ആദ്യമായി ബൗളര്&#x200d; ശാര്&#x200d;ദൂര്&#x200d; താക്കുര്&#x200d; അണിഞ്ഞിരുന്നു. എന്നാല്&#x200d; ഇതിനെതിരെ ഒരു വിഭാഗം ആരാധകര്&#x200d; പ്രതിഷേധമായി രംഗത്തെത്തിയിരുന്നു. ക്രിക്കറ്റ് ബോര്&#x200d;ഡിന്റ ഈ തീരുമാനം പുനഃപരിശോധിക്കണമെന്നാവിശ്യപ്പെട്ട് സോഷ്യല്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>മുംബൈ: ഇതിഹാസ താരം സച്ചിന്&#x200d; ടെന്&#x200d;ഡുല്&#x200d;ക്കറുടെ 10-ാം നമ്പര്&#x200d; ജഴ്‌സി ഭാവിയില്&#x200d; രാജ്യന്തര ക്രിക്കറ്റില്&#x200d; ഇന്ത്യന്&#x200d; താരങ്ങള്&#x200d;ക്ക് നല്&#x200d;കേണ്ടത്തിലെന്ന് ക്രിക്കറ്റ് കണ്&#x200d;ട്രോള്&#x200d; ബോര്&#x200d;ഡ് ഓഫ് ഇന്ത്യ തിരുമാനിച്ചു. ഇതുസംബന്ധിച്ച ഔദ്യോഗിക തീരുമാനം ബി.സി.സി.ഐ പ്രഖ്യാപിച്ചിട്ടില്ല.</p>
<p>&nbsp;</p>
<p>അടുത്തിടെ ഏകദിന ക്രിക്കറ്റില്&#x200d; സച്ചിന്&#x200d; വിരമിച്ചതിനു ശേഷം ഇന്ത്യന്&#x200d; ടീമിന്റെ 10-ാം നമ്പര്&#x200d; ജഴ്‌സി ആദ്യമായി ബൗളര്&#x200d; ശാര്&#x200d;ദൂര്&#x200d; താക്കുര്&#x200d; അണിഞ്ഞിരുന്നു. എന്നാല്&#x200d; ഇതിനെതിരെ ഒരു വിഭാഗം ആരാധകര്&#x200d; പ്രതിഷേധമായി രംഗത്തെത്തിയിരുന്നു. ക്രിക്കറ്റ് ബോര്&#x200d;ഡിന്റ ഈ തീരുമാനം പുനഃപരിശോധിക്കണമെന്നാവിശ്യപ്പെട്ട് സോഷ്യല്&#x200d; മീഡിയയില്&#x200d; ഹാഷ്ടാഗ് അടക്കമുള്ള പ്രതിഷേധവുമായി രംഗത്തിറങ്ങിങ്ങുകയും ചെയ്‌തോടെ ഇനി 10-ാം നമ്പര്&#x200d; ജഴ്‌സി ആര്&#x200d;ക്കും നല്&#x200d;കേണ്ടതില്ല എന്ന തീരുമാനം ബോര്&#x200d;ഡ് കൈക്കൊളുകയായിരുന്നു. അതേസമയം സച്ചിനോടുള്ള ആദരവും ജഴ്‌സി നമ്പര്&#x200d; ഉപയോഗിച്ചാലുമുള്ള നാണകേടു ഭയന്നും കളിക്കാര്&#x200d; 10-ാം നമ്പറിനോട് താല്&#x200d;പര്യം കാണിക്കാത്തതും തീരുമാനത്തെ സ്വാധീനിച്ചു. നേരത്തെ ഇന്ത്യന്&#x200d; പ്രീമിയര്&#x200d; ലീഗില്&#x200d; മംബൈ ഇന്ത്യന്&#x200d;സിനായി കളിച്ചപ്പോഴും പത്താം നമ്പര്&#x200d; ജഴ്‌സിയായിരുന്നു സച്ചിന്&#x200d; അണിഞ്ഞിരുന്നത്. എന്നാല്&#x200d; താരത്തിന്റെ വിരമിക്കിലോടെ ആദര സൂചകമായി മംബൈ ഇന്ത്യന്&#x200d;സ് ജഴ്‌സി നമ്പര്&#x200d; പിന്&#x200d;വലിച്ചിരുന്നു.</p>
<p>&nbsp;</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">Dear <a href="https://twitter.com/BCCI?ref_src=twsrc%5Etfw">@bcci</a> , Dont Give This No.10 Jersy To Anyone! We Dont Want Anyone To Wear this Jersy Except Sachin! <a href="https://t.co/fTWuKQBVH8">pic.twitter.com/fTWuKQBVH8</a></p>
<p>— Vinod Kumar Reddy (@VinodYuvi12) <a href="https://twitter.com/VinodYuvi12/status/903285169548779521?ref_src=twsrc%5Etfw">August 31, 2017</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>കഴിഞ്ഞ സെപ്തംബറില്&#x200d; ശ്രീലങ്കക്കെതിരെ നാലാം ഏകദിനത്തില്&#x200d; അരങ്ങേറ്റ മത്സരത്തിലാണ് ശാര്&#x200d;ദൂര്&#x200d; താക്കൂര്&#x200d; സച്ചിന്റെ പ്രിയ നമ്പറായ പത്താം നമ്പര്&#x200d; ജഴ്‌സി അണിഞ്ഞത്. അന്ന് അവിശ്വനീയമായാണ് ഈ നടപടി വീക്ഷിച്ചത്. 2013 നവംബറിലാണ് സച്ചിന്&#x200d; ക്രിക്കറ്റിനോട് വിടപറഞ്ഞതെങ്കിലും 2012 നവംബര്&#x200d; പത്തിന് പാക്കിസ്താനെതിരെയുള്ള ഏകദിനത്തിലാണ് അവസാനി പത്താം നമ്പര്&#x200d; ജഴ്‌സി അണിഞ്ഞത്. കായിക ലോകത്ത് പ്രതേകിച്ച് ഫുട്‌ബോളില്&#x200d; താരങ്ങളുടെ ജഴ്‌സി നമ്പറിന് വൈകാരിക സ്ഥാനമുണ്ട്. തങ്ങളുടെ ഇഷ്ടതാരതാരങ്ങളോടുള്ള ബഹുമാന സൂചകമായി അവരുടെ നമ്പറുകള്&#x200d; ജഴ്‌സിയില്&#x200d; നിന്ന് ഇന്റര്&#x200d; മിലാന്&#x200d;,എ.സി. മിലാന്&#x200d; തുടങ്ങി വിവിധ ക്ലബുകള്&#x200d; പിന്&#x200d;വലിച്ചിട്ടുണ്ട്.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bcci-withdrawn-jersy-number-10-and-showing-the-respect-master-blaster.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രഞ്ജിയില്‍ സെഞ്ച്വറി വേട്ടയുമായി താരോദയം; സെലക്ടര്‍മാരുടെ വാതിലില്‍മുട്ടി പതിനേഴുകാരന്‍</title>
		<link>https://www.chandrikadaily.com/mumbais-prithvi-shaw-slams-fifth-first-class-century-in-7th-match-in-ranji-trophy.html</link>
					<comments>https://www.chandrikadaily.com/mumbais-prithvi-shaw-slams-fifth-first-class-century-in-7th-match-in-ranji-trophy.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 17 Nov 2017 14:50:00 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[INDIAN CRICKET]]></category>
		<category><![CDATA[Prithvi Shaw]]></category>
		<category><![CDATA[ranji trophy]]></category>
		<category><![CDATA[sachin]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=54561</guid>

					<description><![CDATA[മുബൈ: സെഞ്ച്വറി വേട്ടയുമായി വീണ്ടും ഇന്ത്യയുടെ യുവ ബാറ്റിങ് താരോദയം പൃഥി ഷാ. ആഭ്യന്തര ക്രിക്കറ്റിലെ സെഞ്ചുറി വേട്ട തുടര്‍ന്ന കൗമാരക്കാന്‍ തന്റെ ഏഴാം ടെസ്റ്റ് മത്സരത്തിനിടെ അഞ്ച് ഫസ്റ്റ് ക്ലാസ് സെഞ്ച്വറികള്‍ കരസ്തമാക്കി. രഞ്ജിട്രോഫി മല്‍സരത്തില്‍ ആന്ധ്രപ്രദേശിനെതിരെ 64/3 എന്ന നിലയില്‍ പതറിയ മുംബൈക്ക് കരുത്തായി പൃഥിയുടെ സെഞ്ച്വറി. കളി അവസാനിക്കുമ്പോള്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 248 എന്ന ഭേദപ്പെട്ട നിലയിലാണ് മുംബൈ. 61ാം ഓവറില്‍ അയ്യപ്പ ഭണ്ഡാരുവിന്റെ പന്തില്‍ പുറത്താവുമ്പോള്‍ പൃഥി, 173 പന്തില്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>മുബൈ: സെഞ്ച്വറി വേട്ടയുമായി വീണ്ടും ഇന്ത്യയുടെ യുവ ബാറ്റിങ് താരോദയം പൃഥി ഷാ. ആഭ്യന്തര ക്രിക്കറ്റിലെ സെഞ്ചുറി വേട്ട തുടര്&#x200d;ന്ന കൗമാരക്കാന്&#x200d; തന്റെ ഏഴാം ടെസ്റ്റ് മത്സരത്തിനിടെ അഞ്ച് ഫസ്റ്റ് ക്ലാസ് സെഞ്ച്വറികള്&#x200d; കരസ്തമാക്കി.</p>
<p>രഞ്ജിട്രോഫി മല്&#x200d;സരത്തില്&#x200d; ആന്ധ്രപ്രദേശിനെതിരെ 64/3 എന്ന നിലയില്&#x200d; പതറിയ മുംബൈക്ക് കരുത്തായി പൃഥിയുടെ സെഞ്ച്വറി.</p>
<p>കളി അവസാനിക്കുമ്പോള്&#x200d; ആറു വിക്കറ്റ് നഷ്ടത്തില്&#x200d; 248 എന്ന ഭേദപ്പെട്ട നിലയിലാണ് മുംബൈ. 61ാം ഓവറില്&#x200d; അയ്യപ്പ ഭണ്ഡാരുവിന്റെ പന്തില്&#x200d; പുറത്താവുമ്പോള്&#x200d; പൃഥി, 173 പന്തില്&#x200d; 114 റണ്&#x200d;സെടുത്തിരുന്നു. മത്സരത്തില്&#x200d; ഒരു സിക്‌സറടക്കം പതിനഞ്ച് തവണയാണ് പൃഥി പന്ത് അതിര്&#x200d;ത്തി കടത്തിയത്. 13 ഫസ്റ്റ് ക്ലാസ് ഇന്നിംങിസിലാണ് താരം തന്റെ അഞ്ചാം സെഞ്ചുറി നേടിയത്.</p>
<p>പതിനെട്ടുവയസിനു മുമ്പ് ഏഴ് ഫസ്റ്റ് ക്ലാസ് സെഞ്ചുറികള്&#x200d; നേടിയ സാക്ഷാല്&#x200d; സച്ചിന്&#x200d; തെന്&#x200d;ഡുല്&#x200d;ക്കറിന്റെ റെക്കോര്&#x200d;ഡില്&#x200d; കണ്ണുവച്ചാണ് പതിനേഴുകാരനായ പൃഥി ഷായുടെ കുതിപ്പ്.</p>
<p>കഴിഞ്ഞ രഞ്ജി സീസണ്&#x200d; സെമിഫൈനലില്&#x200d; തമിഴ്‌നാടിനെതിരായ സെഞ്ചുറിയോടെയായിരുന്നു പൃഥി ഷായുടെ അരങ്ങേറ്റം. തുടര്&#x200d;ന്ന് ദുലീപ് ട്രോഫിയില്&#x200d; ഇന്ത്യ റെഡിനു വേണ്ടിയും ഈ സീസണിലെ ആദ്യ മല്&#x200d;സരത്തില്&#x200d; തമിഴ്‌നാടിനെതിരേയും കഴിഞ്ഞ മത്സരത്തില്&#x200d; ഒഡീഷക്കെതിരെയും സെഞ്ച്വറി നേടിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mumbais-prithvi-shaw-slams-fifth-first-class-century-in-7th-match-in-ranji-trophy.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബ്ലാസ്റ്റേഴ്‌സിനു പിന്തുണ തേടി സച്ചിന്‍</title>
		<link>https://www.chandrikadaily.com/blasters-4.html</link>
					<comments>https://www.chandrikadaily.com/blasters-4.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 02 Nov 2017 18:10:16 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[sachin]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=51579</guid>

					<description><![CDATA[&#160; തിരുവനന്തപുരം: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐ.എസ്.എല്‍) പോരാട്ടങ്ങള്‍ ഈമാസം 17ന് ആരംഭിക്കാനിരിക്കെ, കേരള ബ്ലാസ്റ്റേഴ്‌സിനു പിന്തുണ തേടി ടീം ഉടമയും ക്രിക്കറ്റ് ഇതിഹാസവുമായ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. രാവിലെ തലസ്ഥാനത്തെത്തിയ അദ്ദേഹം, സെക്രട്ടറിയേറ്റിലെ ഓഫിസിലെത്തിയാണ് മുഖ്യമന്ത്രിയെ കണ്ടത്. ഭാര്യ അഞ്ജലിയും സച്ചിനൊപ്പമുണ്ടായിരുന്നു. ഐഎസ്എല്‍ നാലാം സീസണിന്റെ ഉദ്ഘാടന മല്‍സരം കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിക്കാന്‍ കൂടിയാണ് സച്ചിന്‍ നേരിട്ടെത്തിയത്. 17ന് കൊച്ചിയിലാണ് ഐ.എസ്.എല്‍ ഫുട്‌ബോള്‍ മല്‍സരങ്ങള്‍ക്കു തുടക്കം കുറിക്കുന്നത്. കേരള [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>തിരുവനന്തപുരം: ഇന്ത്യന്&#x200d; സൂപ്പര്&#x200d; ലീഗ് (ഐ.എസ്.എല്&#x200d;) പോരാട്ടങ്ങള്&#x200d; ഈമാസം 17ന് ആരംഭിക്കാനിരിക്കെ, കേരള ബ്ലാസ്റ്റേഴ്‌സിനു പിന്തുണ തേടി ടീം ഉടമയും ക്രിക്കറ്റ് ഇതിഹാസവുമായ സച്ചിന്&#x200d; തെന്&#x200d;ഡുല്&#x200d;ക്കര്&#x200d; മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. രാവിലെ തലസ്ഥാനത്തെത്തിയ അദ്ദേഹം, സെക്രട്ടറിയേറ്റിലെ ഓഫിസിലെത്തിയാണ് മുഖ്യമന്ത്രിയെ കണ്ടത്. ഭാര്യ അഞ്ജലിയും സച്ചിനൊപ്പമുണ്ടായിരുന്നു.<br />
ഐഎസ്എല്&#x200d; നാലാം സീസണിന്റെ ഉദ്ഘാടന മല്&#x200d;സരം കാണാന്&#x200d; മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിക്കാന്&#x200d; കൂടിയാണ് സച്ചിന്&#x200d; നേരിട്ടെത്തിയത്. 17ന് കൊച്ചിയിലാണ് ഐ.എസ്.എല്&#x200d; ഫുട്‌ബോള്&#x200d; മല്&#x200d;സരങ്ങള്&#x200d;ക്കു തുടക്കം കുറിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്‌സും അത്ലറ്റികോ ഡി കൊല്&#x200d;ക്കത്തയും തമ്മിലാണ് ആദ്യമല്&#x200d;സരം.കൊച്ചിയിലെ മത്സരങ്ങള്&#x200d;ക്ക് സ്‌പെഷ്യല്&#x200d; പൊലീസ് ബറ്റാലിയനെ നിയോഗിക്കണമെന്ന് സച്ചിന്&#x200d; മുഖ്യമന്ത്രിയോട് അഭ്യര്&#x200d;ത്ഥിച്ചു. സുരക്ഷാ കാരണങ്ങളാല്&#x200d; കൊച്ചി സ്റ്റേഡിയത്തില്&#x200d; സീറ്റിന്റെ എണ്ണം കുറച്ചിട്ടുണ്ട്. കൂടുതല്&#x200d; സുരക്ഷാ സേനയുണ്ടെങ്കില്&#x200d; സീറ്റ് വര്&#x200d;ധിപ്പിക്കാന്&#x200d; കഴിയുമെന്നാണ് കരുതുന്നത്. പൊലീസിനെ നിയോഗിക്കുന്ന കാര്യം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്&#x200d; സ്റ്റേഡിയവുമായി ബന്ധപ്പെട്ട കാര്യങ്ങള്&#x200d; ജി.സി.ഡി.എയുമായി സംസാരിക്കാന്&#x200d; അദ്ദേഹം നിര്&#x200d;ദേശിച്ചു.<br />
താഴെ തലത്തില്&#x200d; കളിക്കാരെ പരിശീലിപ്പിക്കാന്&#x200d; ബ്ലാസ്റ്റേഴ്‌സിനുളള പദ്ധതികള്&#x200d; സച്ചിന്&#x200d; വിശദീകരിച്ചു. സംസ്ഥാനത്തെ 33 കേന്ദ്രങ്ങളില്&#x200d; കുട്ടികള്&#x200d;ക്ക് പരിശീലനം നല്&#x200d;കാന്&#x200d; തീരുമാനിച്ചിട്ടുണ്ട്. ഇതുവഴി 1800 കുട്ടികള്&#x200d;ക്ക് പരിശീലനം കിട്ടും. 400 ലധികം പരിശീലകരെ ഇതിനായി നിയോഗിക്കുന്നുണ്ട്. കായികാധ്യാപകരുടെ സേവനവും ഉപയോഗിക്കും.കുട്ടികള്&#x200d;ക്ക് ഫുട്‌ബോള്&#x200d; പരിശീലനം നല്&#x200d;കുന്ന പദ്ധതിയില്&#x200d; മുഖ്യമന്ത്രി മതിപ്പ് പ്രകടിപ്പിച്ചു.<br />
സ്‌പോര്&#x200d;ട്‌സ് പ്രോത്സാഹിപ്പിക്കാന്&#x200d; 14 ജില്ലകളിലും മികച്ച സ്റ്റേഡിയങ്ങള്&#x200d; പണിയാന്&#x200d; സര്&#x200d;ക്കാര്&#x200d; തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. ബ്ലാസ്റ്റേഴ്‌സ് സി.ഇ.ഒ വരുണ്&#x200d; ത്രിപുരാനേനി, ഡയറക്ടര്&#x200d; എന്&#x200d;. പ്രസാദ് എന്നിവരോടൊപ്പമാണ് സച്ചിന്&#x200d; മുഖമന്ത്രിയെ കണ്ടത്. ചീഫ് സെക്രട്ടറി ഡോ.കെ.എം അബ്രഹാം, സ്‌പോര്&#x200d;ട്‌സ് കൗണ്&#x200d;സില്&#x200d; പ്രസിഡന്റ് ടി.പി. ദാസന്&#x200d; എന്നിവരും ചര്&#x200d;ച്ചയില്&#x200d; സംബന്ധിച്ചു.<br />
കേരള ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ തവണത്തേക്കാള്&#x200d; മികച്ച പ്രകടനം നടത്തുമെന്ന് കൂടിക്കാഴ്ചക്ക് ശേഷം സച്ചിന്&#x200d; മാധ്യമപ്രവര്&#x200d;ത്തകരോട് പറഞ്ഞു.<br />
ജയത്തേക്കാളുപരി നിലവാരമുള്ള ഫുട്‌ബോള്&#x200d; കാഴ്ചവയ്ക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/blasters-4.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിവാദങ്ങള്‍ക്ക് ഇടവേള നല്‍കി  വര്‍ഷങ്ങള്‍ക്കു ശേഷം കാംബ്ലിയും സച്ചിനും അസ്ഹറും ഒരേവേദിയില്‍</title>
		<link>https://www.chandrikadaily.com/sachin-azhar-and-kambli-share-a-dias.html</link>
					<comments>https://www.chandrikadaily.com/sachin-azhar-and-kambli-share-a-dias.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Wed, 01 Nov 2017 08:36:27 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Azhar]]></category>
		<category><![CDATA[cricket]]></category>
		<category><![CDATA[Kambli]]></category>
		<category><![CDATA[Rajdeep Sardesia]]></category>
		<category><![CDATA[sachin]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=51225</guid>

					<description><![CDATA[തൊണ്ണൂകളില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ബാറ്റിങ് നട്ടെല്ലായിരുന്ന ത്രീമുര്‍ത്തികള്‍ വിവാദങ്ങള്‍ തല്‍ക്കാലം വിരാമമിട്ട് ഒരേ വേദി പങ്കിട്ടു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിനോദ് കാംബ്ലി, മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്നീ ത്രയങ്ങളാണ് വര്‍ഷങ്ങുകള്‍ക്കു ശേഷം ഒരേവേദി പങ്കിടുന്നത്. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായിയുടെ &#8216; ഡെമോക്രസി ഇലവന്‍ :ഗ്രേറ്റ് ഇന്ത്യന്‍ ക്രിക്കറ്റ് &#8216; എന്ന പുസ്തക പ്രകാശനത്തിന്റെ പൊതുപരിപാടിയിലായിരുന്നു മൂവരും പങ്കെടുത്തത്. സച്ചിനും കാംബ്ലിയും സ്‌കൂള്‍തലം തെട്ടെ ഒന്നിച്ചു കളിച്ചു വളര്‍ന്നവരാണ്. ദേശീയ ടീമില്‍ ഇരുവര്‍ക്കും അവസരം ലഭിച്ചപ്പോള്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>തൊണ്ണൂകളില്&#x200d; ഇന്ത്യന്&#x200d; ക്രിക്കറ്റ് ടീം ബാറ്റിങ് നട്ടെല്ലായിരുന്ന ത്രീമുര്&#x200d;ത്തികള്&#x200d; വിവാദങ്ങള്&#x200d; തല്&#x200d;ക്കാലം വിരാമമിട്ട് ഒരേ വേദി പങ്കിട്ടു. സച്ചിന്&#x200d; ടെണ്ടുല്&#x200d;ക്കര്&#x200d;, വിനോദ് കാംബ്ലി, മുഹമ്മദ് അസ്ഹറുദ്ദീന്&#x200d; എന്നീ ത്രയങ്ങളാണ് വര്&#x200d;ഷങ്ങുകള്&#x200d;ക്കു ശേഷം ഒരേവേദി പങ്കിടുന്നത്. മുതിര്&#x200d;ന്ന മാധ്യമ പ്രവര്&#x200d;ത്തകന്&#x200d; രാജ്ദീപ് സര്&#x200d;ദേശായിയുടെ &#8216; ഡെമോക്രസി ഇലവന്&#x200d; :ഗ്രേറ്റ് ഇന്ത്യന്&#x200d; ക്രിക്കറ്റ് &#8216; എന്ന പുസ്തക പ്രകാശനത്തിന്റെ പൊതുപരിപാടിയിലായിരുന്നു മൂവരും പങ്കെടുത്തത്.</p>
<p>സച്ചിനും കാംബ്ലിയും സ്‌കൂള്&#x200d;തലം തെട്ടെ ഒന്നിച്ചു കളിച്ചു വളര്&#x200d;ന്നവരാണ്. ദേശീയ ടീമില്&#x200d; ഇരുവര്&#x200d;ക്കും അവസരം ലഭിച്ചപ്പോള്&#x200d; സച്ചിന്&#x200d; തന്നിലെ പ്രതിഭയെ കഠിനാധ്വാനവും പരിശ്രമവും കൊണ്ട് വാനോളമുഴര്&#x200d;ത്തി. എന്നാല്&#x200d; പ്രതിഭയെ ധൂര്&#x200d;ത്തടിച്ച് കളിക്കളത്തില്&#x200d; നിന്നും ഇറങ്ങിപ്പോവുകയായിരന്നു വിനോദ് കാംബ്ലി. ടീമില്&#x200d; നിന്ന് അവസരങ്ങള്&#x200d; നഷ്ടമായ കാംബ്ലി വിവാദങ്ങളില്&#x200d; അകപ്പെടുന്നത് പതിവായിരുന്നു. ഇതിനിടെ പൊതുവേദിയില്&#x200d; തന്നെ സഹായിക്കാമായിരുന്ന പലയിടത്തും സച്ചിന്&#x200d; അത് ചെയ്തില്ല എന്ന് പര്യസമായി കുറ്റപ്പെടുത്തിയത്തോടെ ഇരുവര്&#x200d;ക്കുമിടയില്&#x200d; നല്ലബന്ധമല്ല എന്ന വാര്&#x200d;ത്ത പരന്നിരുന്നു. മുഹമ്മദ് അസറുദ്ദീനായിരുന്നു അന്നത്തെ ടീം നായകന്&#x200d;. എന്നാല്&#x200d; വാതുവെയ്പ്പു വിവാദവുമായി ബന്ധപ്പെട്ട് അസറുദ്ദീന് ദേശീയ ടീമില്&#x200d; പുറത്തായി. ഇതില്&#x200d; സച്ചിന്&#x200d; അസന്തുഷ്ടനായിരുന്നു.</p>
<p>പുസ്തപ്രകാശന വേളയില്&#x200d; സച്ചിന്&#x200d; പ്രസംഗിക്കുന്നതിനിടയിലായിരുന്നു കാംബ്ലി വേദിയിലെത്തിയത്. പ്രസംഗത്തിടെ കാംബ്ലിയെ കണ്ട സച്ചിന്&#x200d; അദ്ദേഹത്തെ സ്റ്റേജിലേക്ക് ക്ഷണിക്കുകയായിരുന്നു.</p>
<p>അതേസമയം പുസ്തകത്തില്&#x200d; സച്ചിനും അസ്ഹറിനും ഇലവനില്&#x200d; സ്ഥാനം ലഭിച്ചപ്പോള്&#x200d; കാംബ്ലിയെപ്പറ്റി രണ്ട് പേജില്&#x200d; പരാമര്&#x200d;ശമുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sachin-azhar-and-kambli-share-a-dias.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കോഹ്‌ലി വീണ്ടും ഒന്നാം റാങ്കില്‍; 19 വര്‍ഷം പഴക്കമുള്ള സച്ചിന്റെ റെക്കോര്‍ഡ് തകര്‍ത്തു</title>
		<link>https://www.chandrikadaily.com/kohli-breaks-sachins-record-to-reclaim-no-one-spot.html</link>
					<comments>https://www.chandrikadaily.com/kohli-breaks-sachins-record-to-reclaim-no-one-spot.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Mon, 30 Oct 2017 14:35:46 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[cricket]]></category>
		<category><![CDATA[kohli]]></category>
		<category><![CDATA[odi]]></category>
		<category><![CDATA[ranking]]></category>
		<category><![CDATA[sachin]]></category>
		<category><![CDATA[south africa]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=50792</guid>

					<description><![CDATA[ദുബൈ: ന്യൂസിലാന്റിനെതിരായ പരമ്പരയിലെ മിന്നും ഫോമോടെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ഏകദിന ബാറ്റിങ് റാങ്കിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. മൂന്ന് മത്സരങ്ങളില്‍ നിന്നായി രണ്ട് സെഞ്ച്വറി നേടിയ കോഹ്‌ലി 889 റേറ്റിങ് പോയിന്റോടെയാണ് ഡിവില്ലിയേഴ്‌സിനെ പിന്നിലാക്കി ഒന്നാമനായത്. ഒരു ഇന്ത്യന്‍ താരം നേടുന്ന ഏറ്റവുമുയര്‍ന്ന റേറ്റിങ് പോയിന്റ് എന്ന റെക്കോര്‍ഡും ഇതോടെ കോഹ്‌ലിയുടെ പേരിലായി. 1998-ല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നേടിയ 887 പോയിന്റിനെയാണ് കോഹ്‌ലി പിന്നിലാക്കിയത്. നിര്‍ണായക മൂന്നാം മത്സരത്തില്‍ സെഞ്ച്വറിയോടെ മാന്‍ ഓഫ് ദി [&#8230;]]]></description>
										<content:encoded><![CDATA[<p>ദുബൈ: ന്യൂസിലാന്റിനെതിരായ പരമ്പരയിലെ മിന്നും ഫോമോടെ ഇന്ത്യന്&#x200d; നായകന്&#x200d; വിരാട് കോഹ്‌ലി ഏകദിന ബാറ്റിങ് റാങ്കിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. മൂന്ന് മത്സരങ്ങളില്&#x200d; നിന്നായി രണ്ട് സെഞ്ച്വറി നേടിയ കോഹ്‌ലി 889 റേറ്റിങ് പോയിന്റോടെയാണ് ഡിവില്ലിയേഴ്‌സിനെ പിന്നിലാക്കി ഒന്നാമനായത്. ഒരു ഇന്ത്യന്&#x200d; താരം നേടുന്ന ഏറ്റവുമുയര്&#x200d;ന്ന റേറ്റിങ് പോയിന്റ് എന്ന റെക്കോര്&#x200d;ഡും ഇതോടെ കോഹ്‌ലിയുടെ പേരിലായി. 1998-ല്&#x200d; സച്ചിന്&#x200d; ടെണ്ടുല്&#x200d;ക്കര്&#x200d; നേടിയ 887 പോയിന്റിനെയാണ് കോഹ്‌ലി പിന്നിലാക്കിയത്.</p>
<p>നിര്&#x200d;ണായക മൂന്നാം മത്സരത്തില്&#x200d; സെഞ്ച്വറിയോടെ മാന്&#x200d; ഓഫ് ദി മാച്ച് ആയ രോഹിത് ശര്&#x200d;മ കരിയറിലെ ഏറ്റവും മികച്ച പോയിന്റായ 799 സ്വന്തമാക്കിയെങ്കിലും ഏഴാം റാങ്കില്&#x200d; തുടര്&#x200d;ന്നു. പാക് താരം ബാബര്&#x200d; അസം (846), ക്വിന്റണ്&#x200d; ഡികോക്ക് (808) എന്നിവരും കരിയറിലെ മികച്ച പോയിന്റുകള്&#x200d; നേടിയെങ്കിലും 4, 5 സ്ഥാനങ്ങളില്&#x200d; മാറ്റമുണ്ടായില്ല. 872 പോയിന്റോടെ എ.ബി ഡിവില്ലിയേഴ്‌സും 865-ഓടെ ഓസ്‌ട്രേലിയന്&#x200d; താരം ഡേവിഡ് വാര്&#x200d;ണറുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്&#x200d;.</p>
<p>ബൗളര്&#x200d;മാരില്&#x200d; ഇന്ത്യന്&#x200d; താരം ജസ്പ്രിത് ബുംറക്ക് ന്യൂസിലാന്റ് പരമ്പര ഗുണകരമായി. മൂന്ന് സ്ഥാനങ്ങള്&#x200d; മെച്ചപ്പെടുത്തിയ ബുംറ മൂന്നാം സ്ഥാനത്തെത്തി. പാകിസ്താന്&#x200d; പേസ് ബൗളര്&#x200d; ഹസ്സന്&#x200d; അലി, ദക്ഷിണാഫ്രിക്കന്&#x200d; സ്പിന്നര്&#x200d; ഇംറാന്&#x200d; താഹിര്&#x200d; എന്നിവര്&#x200d;ക്കു പിന്നിലാണ്, മൂന്ന് മത്സരങ്ങളില്&#x200d; നിന്ന് ആറു വിക്കറ്റെടുത്ത ബുംറ.</p>
<p>ബംഗ്ലാദേശിനെതിരായ പരമ്പര 3-0 ന് സ്വന്തമാക്കിയ ദക്ഷിണാഫ്രിക്കയാണ് റാങ്കിങില്&#x200d; ഒന്നാം സ്ഥാനത്തുള്ള ടീം. ഇന്ത്യ രണ്ടാം സ്ഥാനത്താണ്. ന്യൂസിലാന്റിനെ 3-0 ന് തോല്&#x200d;പ്പിച്ചിരുന്നെങ്കില്&#x200d; ഇന്ത്യക്ക് ഒന്നാം റാങ്കിലെത്താന്&#x200d; കഴിയുമായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kohli-breaks-sachins-record-to-reclaim-no-one-spot.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പോണ്ടിങ്ങിനെ മറികടന്നു, മുന്നില്‍ സച്ചിന്‍ മാത്രം; കോഹ്‌ലി ആകാശം കീഴടക്കുമെന്ന് ലക്ഷ്മണ്‍</title>
		<link>https://www.chandrikadaily.com/kohli-surpasses-ricky-ponting.html</link>
					<comments>https://www.chandrikadaily.com/kohli-surpasses-ricky-ponting.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Sun, 22 Oct 2017 12:33:48 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[cricket]]></category>
		<category><![CDATA[kohli]]></category>
		<category><![CDATA[sachin]]></category>
		<category><![CDATA[virat kohli]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=49183</guid>

					<description><![CDATA[ODI No.200 ✅ Century No. 31 ✅ #Virat200 pic.twitter.com/C1ZmBEKyzD — BCCI (@BCCI) October 22, 2017 മുംബൈ: ന്യൂസിലാന്റിനെതിരായ ഏകദിനത്തിലെ സെഞ്ച്വറിയോടെ വിരാട് കോഹ്‌ലി പിന്നിട്ടത് അപൂര്‍വ നാഴികക്കല്ല്. ഏറ്റവുമധികം ഏകദിന സെഞ്ച്വറികളുടെ കണക്കില്‍ ഓസ്‌ട്രേലിയന്‍ ഇതിഹാസ താരം റിക്കി പോണ്ടിങ്ങിനെ പിറകിലാക്കിയാണ് ഇന്ത്യന്‍ നായകന്‍ രണ്ടാം സ്ഥാനത്തെത്തിയത്. ഇനി മുന്നിലുള്ളത് 49 ശതകങ്ങള്‍ സ്വന്തമായുള്ള സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മാത്രം. കോഹ്‌ലിയുടെ അവിശ്വസനീയമായ സ്ഥിരതയെ പ്രശംസിച്ച മുന്‍ ഇന്ത്യന്‍ താരം വി.വി.എസ് ലക്ഷ്മണ്‍ [&#8230;]]]></description>
										<content:encoded><![CDATA[<blockquote class="twitter-video" data-lang="en">
<p dir="ltr" lang="it">ODI No.200 ✅<br />
Century No. 31 ✅ <a href="https://twitter.com/hashtag/Virat200?src=hash&amp;ref_src=twsrc%5Etfw">#Virat200</a> <a href="https://t.co/C1ZmBEKyzD">pic.twitter.com/C1ZmBEKyzD</a></p>
<p>— BCCI (@BCCI) <a href="https://twitter.com/BCCI/status/922060821794082817?ref_src=twsrc%5Etfw">October 22, 2017</a></p></blockquote>
<p><script async src="//platform.twitter.com/widgets.js" charset="utf-8"></script></p>
<p>മുംബൈ: ന്യൂസിലാന്റിനെതിരായ ഏകദിനത്തിലെ സെഞ്ച്വറിയോടെ വിരാട് കോഹ്‌ലി പിന്നിട്ടത് അപൂര്‍വ നാഴികക്കല്ല്. ഏറ്റവുമധികം ഏകദിന സെഞ്ച്വറികളുടെ കണക്കില്‍ ഓസ്‌ട്രേലിയന്‍ ഇതിഹാസ താരം റിക്കി പോണ്ടിങ്ങിനെ പിറകിലാക്കിയാണ് ഇന്ത്യന്‍ നായകന്‍ രണ്ടാം സ്ഥാനത്തെത്തിയത്. ഇനി മുന്നിലുള്ളത് 49 ശതകങ്ങള്‍ സ്വന്തമായുള്ള സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മാത്രം.</p>
<p>കോഹ്‌ലിയുടെ അവിശ്വസനീയമായ സ്ഥിരതയെ പ്രശംസിച്ച മുന്‍ ഇന്ത്യന്‍ താരം വി.വി.എസ് ലക്ഷ്മണ്‍ പറയുന്നത് അടുത്ത 9-10 വര്‍ഷങ്ങള്‍ കൂടി കോഹ്‌ലിക്ക് ഈ ഫോമില്‍ കളിക്കാനാവുമെന്നും ആകാശം മാത്രമാണ് താരത്തിനു മുന്നില്‍ അതിര്‍ത്തിയായുള്ളത് എന്നുമാണ്.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">No.31 for Virat Kohli.What unbelievable consistency. Only 200 matches thus far, sky is the limit for what he will achieve in next 9-10 yrs</p>
<p>— VVS Laxman (@VVSLaxman281) <a href="https://twitter.com/VVSLaxman281/status/922061798588653569?ref_src=twsrc%5Etfw">October 22, 2017</a></p></blockquote>
<p><script async src="//platform.twitter.com/widgets.js" charset="utf-8"></script></p>
<p>&nbsp;</p>
<p>200 ഏകദിനങ്ങളില്‍ 31 സെഞ്ച്വറി കുറിച്ച കോഹ്‌ലി ഏറ്റവും വേഗത്തില്‍ ഈ നേട്ടം കൈവരിക്കുന്ന ബാറ്റ്‌സ്മാനുമായി. പ്രായവും നിലവിലെ ഫോമും പരിഗണിക്കുമ്പോള്‍ കോഹ്‌ലി സച്ചിനെ പിന്തള്ളുമെന്ന് വിശ്വസിക്കാന്‍ കാരണങ്ങളേറെയാണ്. 158 മത്സരങ്ങളില്‍ നിന്ന് 26 സെഞ്ച്വറിയുള്ള ഹാഷിം അംല കോഹ്‌ലിക്ക് പിന്നാലെയുണ്ടെങ്കിലും 34-കാരനായ അംലയേക്കാള്‍ 28 വയസ്സുള്ള കോഹ്‌ലിക്ക് പ്രായത്തിന്റെ ആനുകൂല്യമുണ്ട്.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">After 200 games, Kohli has 8888 runs at sn average of 55.55 .<br />
What a brilliant 121 this one was. 280 is a fighting total.<a href="https://twitter.com/hashtag/INDvNZ?src=hash&amp;ref_src=twsrc%5Etfw">#INDvNZ</a></p>
<p>— Virender Sehwag (@virendersehwag) <a href="https://twitter.com/virendersehwag/status/922066124669251584?ref_src=twsrc%5Etfw">October 22, 2017</a></p></blockquote>
<p><script async src="//platform.twitter.com/widgets.js" charset="utf-8"></script></p>
<p>200-ാം ഏകദിനത്തില്‍ സെഞ്ച്വറി നേടിയത് ഇതിനു മുമ്പ് ദക്ഷിണാഫ്രിക്കന്‍ താരം എ.ബി ഡിവില്ലിയേഴ്‌സ് മാത്രമാണ്. 215 മത്സരങ്ങളില്‍ നിന്ന് 25 സെഞ്ച്വറികളാണ് എ.ബിയുടെ പേരിലുള്ളത്. 101.2 സ്‌ട്രൈക്ക് റേറ്റ് ഉള്ള ഡിവില്ലിയേഴ്‌സ് ആ കണക്കില്‍ മാത്രം കോഹ്‌ലിയേക്കാള്‍ (91.54) മുന്നിലാണ്. ശരാശരിയില്‍ കോഹ്‌ലി (55.55) നിലവില്‍ കളിക്കളത്തിലുള്ളമറ്റാരേക്കാളും മുമ്പിലാണ്.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">Virat Kohli joins AB de Villiers to score a hundred in the 200th ODI. <a href="https://twitter.com/hashtag/INDvNZ?src=hash&amp;ref_src=twsrc%5Etfw">#INDvNZ</a> <a href="https://t.co/N2WEQjrgrz">pic.twitter.com/N2WEQjrgrz</a></p>
<p>— CricTracker (@Cricketracker) <a href="https://twitter.com/Cricketracker/status/922067011596890112?ref_src=twsrc%5Etfw">October 22, 2017</a></p></blockquote>
<p><script async src="//platform.twitter.com/widgets.js" charset="utf-8"></script></p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">This knock shows the fitness level of Virat Kohli. Where everyone is struggling be it batsman or bowler. Kohli fitness is at another level.</p>
<p>— ßєคɾɖ Guყ <img src="https://s.w.org/images/core/emoji/13.1.0/72x72/1f1ee-1f1f3.png" alt="🇮🇳" class="wp-smiley" style="height: 1em; max-height: 1em;" /><img src="https://s.w.org/images/core/emoji/13.1.0/72x72/1f3cf.png" alt="🏏" class="wp-smiley" style="height: 1em; max-height: 1em;" /> (@BeingFlicked) <a href="https://twitter.com/BeingFlicked/status/922062417328087040?ref_src=twsrc%5Etfw">October 22, 2017</a></p></blockquote>
<p><script async src="//platform.twitter.com/widgets.js" charset="utf-8"></script></p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">31st ODI Century for <a href="https://twitter.com/imVkohli?ref_src=twsrc%5Etfw">@imVkohli</a>!</p>
<p>9th as Captain!</p>
<p>4th against New Zealand!</p>
<p>5th in 2017! <a href="https://twitter.com/hashtag/Virat200?src=hash&amp;ref_src=twsrc%5Etfw">#Virat200</a> <a href="https://twitter.com/hashtag/INDvNZ?src=hash&amp;ref_src=twsrc%5Etfw">#INDvNZ</a> <a href="https://t.co/AyymgS1b9i">pic.twitter.com/AyymgS1b9i</a></p>
<p>— Virat Kohli Fan Club (@TeamVirat) <a href="https://twitter.com/TeamVirat/status/922064080868749313?ref_src=twsrc%5Etfw">October 22, 2017</a></p></blockquote>
<p><script async src="//platform.twitter.com/widgets.js" charset="utf-8"></script></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kohli-surpasses-ricky-ponting.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സച്ചിന്‍ രാജ്യസഭയില്‍ ഹാജരായി, അപൂര്‍വ്വ സാന്നിദ്ധ്യം ട്രോളി സോഷ്യല്‍ മീഡിയ</title>
		<link>https://www.chandrikadaily.com/sachin-rajyasabha.html</link>
					<comments>https://www.chandrikadaily.com/sachin-rajyasabha.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 03 Aug 2017 11:34:52 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[sachin]]></category>
		<category><![CDATA[upper hose]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=38592</guid>

					<description><![CDATA[&#160; മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍ വ്യാഴാഴ്ച രാജ്യസഭയില്‍ ഹാജരായി. എന്നാല്‍ ചോദ്യങ്ങളൊന്നും ചോദിച്ചില്ല. ബോക്‌സിംഗ് താരം മേരി കോമും രാജ്യസഭയില്‍ ഹാജരുണ്ടായിരുന്നു. സമാജ് വാദ് പാര്‍ട്ടി എം പി നരേഷ് അഗര്‍വാള്‍ നോമിനി മെമ്പര്‍മാര്‍ ഹാജരാവത്തതിനെ കുറിച്ച് രാജ്യസഭയില്‍ ചോദ്യമുന്നയിച്ചിരുന്നു. സഭയില്‍ ഹാജരാകാത്ത മേരി കോമിനോടും സച്ചിനോടും പാര്‍ലമെന്റ് അംഗത്വം രാവിവെക്കാനും ആവശ്യപ്പെട്ടിരുന്നു. നോമിനികളായ പന്ത്രണ്ട് അംഗങ്ങളില്‍ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ചത് സച്ചിനും രേഖയുമാണ്. എന്നാല്‍ അപൂര്‍വ്വമായി സഭയില്‍ ഹാജരായ വി.ഐ.പി [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>മുന്&#x200d; ഇന്ത്യന്&#x200d; ക്രിക്കറ്റ് താരം സച്ചിന്&#x200d; തെണ്ടുല്&#x200d;ക്കര്&#x200d; വ്യാഴാഴ്ച രാജ്യസഭയില്&#x200d; ഹാജരായി. എന്നാല്&#x200d; ചോദ്യങ്ങളൊന്നും ചോദിച്ചില്ല. ബോക്‌സിംഗ് താരം മേരി കോമും രാജ്യസഭയില്&#x200d; ഹാജരുണ്ടായിരുന്നു.</p>
<p>സമാജ് വാദ് പാര്&#x200d;ട്ടി എം പി നരേഷ് അഗര്&#x200d;വാള്&#x200d; നോമിനി മെമ്പര്&#x200d;മാര്&#x200d; ഹാജരാവത്തതിനെ കുറിച്ച് രാജ്യസഭയില്&#x200d; ചോദ്യമുന്നയിച്ചിരുന്നു. സഭയില്&#x200d; ഹാജരാകാത്ത മേരി കോമിനോടും സച്ചിനോടും പാര്&#x200d;ലമെന്റ് അംഗത്വം രാവിവെക്കാനും ആവശ്യപ്പെട്ടിരുന്നു. നോമിനികളായ പന്ത്രണ്ട് അംഗങ്ങളില്&#x200d; ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ചത് സച്ചിനും രേഖയുമാണ്. എന്നാല്&#x200d; അപൂര്&#x200d;വ്വമായി സഭയില്&#x200d; ഹാജരായ വി.ഐ.പി യെ സോഷ്യല്&#x200d; മീഡിയ വെറുതെ വിട്ടില്ല.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">Some rare landings. <a href="https://t.co/IfqUCo8NVm">pic.twitter.com/IfqUCo8NVm</a></p>
<p>— Rofl Gandhi (@RoflGandhi_) <a href="https://twitter.com/RoflGandhi_/status/893009696126246917">August 3, 2017</a></p></blockquote>
<p><script async src="//platform.twitter.com/widgets.js" charset="utf-8"></script></p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">Special appearance that will always be remembered. <a href="https://t.co/COw70mSF02">pic.twitter.com/COw70mSF02</a></p>
<p>— Phd in Bakchodi (@Atheist_Krishna) <a href="https://twitter.com/Atheist_Krishna/status/893027388270956545">August 3, 2017</a></p></blockquote>
<p><script async src="//platform.twitter.com/widgets.js" charset="utf-8"></script></p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">Sachin Tendulkar in Parliament.</p>
<p>&#8220;Sledging is so overrated in Cricket&#8221; <a href="https://t.co/AyGDcbhEeD">pic.twitter.com/AyGDcbhEeD</a></p>
<p>— TheFrustratedIndian (@FrustIndian) <a href="https://twitter.com/FrustIndian/status/893021093908414464">August 3, 2017</a></p></blockquote>
<p><script async src="//platform.twitter.com/widgets.js" charset="utf-8"></script></p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="hi">rarejya sabha <a href="https://t.co/i1s1rKU3O0">pic.twitter.com/i1s1rKU3O0</a></p>
<p>— Harish Iyengaar (@scaryhairyman) <a href="https://twitter.com/scaryhairyman/status/893018708230012928">August 3, 2017</a></p></blockquote>
<p><script async src="//platform.twitter.com/widgets.js" charset="utf-8"></script></p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">In 2017, India achieved 2 things for which it was waiting for many years :</p>
<p>Implementing GST &amp; this sight : <a href="https://t.co/QEdh6O6H1J">pic.twitter.com/QEdh6O6H1J</a></p>
<p>— SAGAR (@sagarcasm) <a href="https://twitter.com/sagarcasm/status/893017453218766848">August 3, 2017</a></p></blockquote>
<p><script async src="//platform.twitter.com/widgets.js" charset="utf-8"></script></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sachin-rajyasabha.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
