<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Safari Zainul Abideen &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/safari-zainul-abideen/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 21 Jul 2025 18:39:09 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Safari Zainul Abideen &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>അചുതാനന്ദന്‍ എന്ന സമര സ്മരണ</title>
		<link>https://www.chandrikadaily.com/achuthanandans-struggle-memory.html</link>
					<comments>https://www.chandrikadaily.com/achuthanandans-struggle-memory.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 21 Jul 2025 18:38:47 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[muslim league]]></category>
		<category><![CDATA[Safari Zainul Abideen]]></category>
		<category><![CDATA[VS Achudanathan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=348095</guid>

					<description><![CDATA[മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പുന്നപ്ര-വയലാര്‍ സമരനായകനുമായി, ഏറ്റവും തലമുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവായി അദ്ദേഹം എന്നും ഓര്‍ക്കപ്പെടും.]]></description>
										<content:encoded><![CDATA[<p><strong>സഫാരി കെ സൈനുല്&#x200d; ആബിദീന്&#x200d;</strong></p>
<p>സമരങ്ങളിലൂടെയും പോരാട്ടങ്ങളിലൂടെയും ഉയര്&#x200d;ന്നു വന്ന നേതാവായിട്ടാണ് വി.എസ് അചുതാന്ദന്&#x200d; എന്നും ഓര്&#x200d;ക്കപ്പെടുക. ഇടതുപക്ഷ നേതാവായിരുന്നെങ്കിലും അദ്ദേഹത്തിന് കേരളത്തിലെ ജനങ്ങളുടെ വിപ്ലവ മനസ്സുകളില്&#x200d; എന്നും ഒരു സ്ഥാനമുണ്ടായിരുന്നു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പുന്നപ്ര-വയലാര്&#x200d; സമരനായകനുമായി, ഏറ്റവും തലമുതിര്&#x200d;ന്ന കമ്മ്യൂണിസ്റ്റ് നേതാവായി അദ്ദേഹം എന്നും ഓര്&#x200d;ക്കപ്പെടും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/achuthanandans-struggle-memory.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അക്ഷരങ്ങളുടെ കുലപതിക്ക് വിട</title>
		<link>https://www.chandrikadaily.com/farewell-to-the-patriarch-of-letters.html</link>
					<comments>https://www.chandrikadaily.com/farewell-to-the-patriarch-of-letters.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 27 Dec 2024 10:13:42 +0000</pubDate>
				<category><![CDATA[Features]]></category>
		<category><![CDATA[article]]></category>
		<category><![CDATA[mt vasudevan nair]]></category>
		<category><![CDATA[Safari Zainul Abideen]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=323491</guid>

					<description><![CDATA[മലയാളക്കരയുടെ തലമുതിര്&#x200d;ന്ന എഴുത്തുകാരന്&#x200d; എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്&#x200d;ഗ്ഗ നിര്&#x200d;ദ്ദേശങ്ങള്&#x200d; സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്&#x200d;ക്ക് എന്നും കരുത്തായിരുന്നു]]></description>
										<content:encoded><![CDATA[<p><strong>സഫാരി സൈനുല്&#x200d; ആബിദീന്&#x200d;</strong></p>
<p>മലയാളിയുടെ ഹൃദയാന്തരീക്ഷത്തില്&#x200d; അര്&#x200d;ത്ഥദീര്&#x200d;ഘമായ എം.ടിയെന്ന ദ്വയാക്ഷരത്തെ ബാക്കിയാക്കി ഒരു കാലം വിടപറയുന്നു. എല്ലാ അര്&#x200d;ഥത്തിലും വിസ്മയമായിരുന്നു ആ മഹാ കുലപതി. പച്ചമനുഷ്യന്റെ മനോവ്യഥകളും സംഘര്&#x200d;ഷങ്ങളും എല്ലാ ഭാവതീവ്രതകളോടെയും തലമുറകള്&#x200d;ക്കു പകര്&#x200d;ന്നു നല്&#x200d;കുന്നതായിരുന്നു അദ്ദേഹത്തിന്റെ വരികള്&#x200d;.</p>
<p>ചന്ദ്രിക പത്രത്തിന്റെ കോഴിക്കോട്ടെ ഓഫീസില്&#x200d; വെച്ചാണ് ആദ്യമായിട്ട് ഞാന്&#x200d; എം.ടി വാസുദേവന്&#x200d; നായരെ കാണുന്നത്. മുസ്ലിം ലീഗിന്റെ മുന്&#x200d;കാല നേതാവും യൂത്ത്ലീഗ് സ്ഥാപക നേതാവുമായിരുന്ന കെ.കെ മുഹമ്മദ് സാഹിബിന്റെ കൂടെയായിരുന്ന അന്നത്തെ കാഴ്ച. മലയാളക്കരയുടെ തലമുതിര്&#x200d;ന്ന എഴുത്തുകാരന്&#x200d; എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്&#x200d;ഗ്ഗ നിര്&#x200d;ദ്ദേശങ്ങള്&#x200d; സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്&#x200d;ക്ക് എന്നും കരുത്തായിരുന്നു. പഠന കാലത്തേ ആ മഹാപ്രതിഭയുടെ എഴുത്തിന്റെ ലോകത്തിലൂടെ സഞ്ചരിക്കാന്&#x200d; വലിയ താല്&#x200d;പര്യമായിരുന്നു. ഒമ്പതാം ക്ലാിസില്&#x200d; സ്‌കൂളില്&#x200d; പഠിക്കുമ്പോള്&#x200d; എം.ടി പങ്കെടുക്കുന്ന കാണാനായി മാത്രം തലശ്ശേരി വരെ പോയ ഓര്&#x200d;മ്മകള്&#x200d; ഇന്നും മനസ്സിലുണ്ട്. അക്കാലത്ത് അങ്ങനെയൊക്കെ സാഹസിക യാത്രകള്&#x200d; പോകാന്&#x200d; പ്രേരിപ്പിച്ചത് എം.ടിയെന്ന മഹാപ്രതിഭയോടുള്ള വലിയ ആകര്&#x200d;ഷണം ഒന്നു മാത്രമായിരുന്നു. മണിക്കൂറുകളോളം അദ്ദേഹത്തെ കേട്ടിരിക്കാനും ആര്&#x200d;ക്കും മടുപ്പുണ്ടായിരുന്നില്ല. അദ്ദേഹം ഗള്&#x200d;ഫില്&#x200d; വരുന്ന സമയങ്ങളിലും കാണാനും അദ്ദേഹത്തെ കേള്&#x200d;ക്കാനും ഏത് തിരക്കിനിടയിലും സമയം കണ്ടത്തിയിരുന്നു</p>
<p>പത്മഭൂഷണ്&#x200d;, ജ്ഞാനപീഠം, എഴുത്തച്ഛന്&#x200d; പുരസ്‌കാരം, ജെ സി ഡാനിയേല്&#x200d; പുരസ്‌കാരം, പ്രഥമ കേരള ജ്യോതി പുരസ്‌കാരം, കേരള നിയമസഭ പുരസ്‌കാരം തുടങ്ങി പുരസ്‌കാരങ്ങളുടെ നിറവ്&#8217;എം ടി&#8217; എന്ന രണ്ടക്ഷരത്തെ മലയാള സാഹിത്യ നഭസ്സില്&#x200d; അനശ്വരനാക്കി നിര്&#x200d;ത്തി. സാധാരണക്കാരുടെ ജീവിതയാത്രകളെയും വേദനകളെയും തന്&#x200d;മയത്വം ചോരാതെ മലയാളി ആസ്വദിച്ചു വായിച്ചു. പ്രവാസ ലോകത്തെ ജീവിതത്തിരക്കുകളിലേക്ക് പോവേണ്ടി വന്നപ്പോഴും മനസ്സിന്റെ ഒരു കോണില്&#x200d; എം.ടിയുടെ ലോകങ്ങള്&#x200d; എന്നും നിറഞ്ഞു നിന്നു.</p>
<p>പ്രവാസികളുമായി അദ്ദേഹം വലിയ ബന്ധം പുലര്&#x200d;ത്തിയിരുന്നു. വിവിധ കാലങ്ങളില്&#x200d; അദ്ദേഹവും മരുഭൂമിയിലെ മരുപ്പച്ചയില്&#x200d; ജീവിതപ്പച്ച തേടെയെത്തിയ മലയാള സമൂഹത്തെ സന്ദര്&#x200d;ശിക്കാനെത്തിക്കൊണ്ടിരുന്നു.</p>
<p>ഇനി ഇതുപോലൊരു പ്രതിഭ മലയാളത്തില്&#x200d; ഇനി ഉണ്ടാകില്ല. വായിക്കുന്നവരെയെല്ലാം ചിന്തിപ്പിച്ച അതി ശക്തനായ എഴുത്തുകാരന്&#x200d;. അദ്ദേഹം തൊട്ടതെല്ലാം പൊന്നാക്കി. തീരാനഷ്ടം എന്നത് വെറും വാക്കല്ല. ആള്&#x200d;ക്കൂട്ടത്തില്&#x200d; തനിയെ എന്നത് അദ്ദേഹത്തിന്റെ ജീവിത ദര്&#x200d;ശനമാണെന്ന് അദ്ദേഹം തെളിയിച്ചു. എല്ലാ മേഖലയിലും അദ്ദേഹം മാതൃകയായിരുന്നു. മനുഷ്യന്റെ കാപട്യത്തെ കുറിച്ച് നന്നായി പഠിച്ച കാച്ചി കുറുക്കി മറ്റൊരു രീതിയില്&#x200d; അവതരിപ്പി ഒരു സാഹിത്യകാരന്&#x200d; ഇനിയുണ്ടാകുമോ എന്നറിയില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/farewell-to-the-patriarch-of-letters.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
