<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>sakshi maharaj &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/sakshi-maharaj/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 01 Mar 2017 06:01:59 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>sakshi maharaj &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>&#8216;മയ്യത്തുകള്‍ ദഹിപ്പിക്കട്ടെ&#8217;; മോദിയുടെ കബര്‍സ്ഥാന്‍ പരാമര്‍ശത്തില്‍ വിവാദ പ്രസ്താവനയുമായി സാക്ഷി മഹാരാജ്</title>
		<link>https://www.chandrikadaily.com/sakshi-maharaj.html</link>
					<comments>https://www.chandrikadaily.com/sakshi-maharaj.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 01 Mar 2017 06:01:44 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[sakshi maharaj]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=21290</guid>

					<description><![CDATA[ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കബര്‍സ്ഥാന്‍ പരാമര്‍ശത്തില്‍ പ്രകോപനപരമായ പ്രസ്താവനയുമായി വീണ്ടും ബിജെപി എംപി സാക്ഷി മഹാരാജ്. മുസ്‌ലിംകളുടെ മയ്യത്തുകള്‍ ദഹിപ്പിക്കട്ടെയെന്നാണ് സാക്ഷി മഹാരാജിന്റെ വിവാദ പരാമര്‍ശം. 20 കോടി മുസ്‌ലിംകള്‍ രാജ്യത്തുണ്ട്. ഇവരുടെയെല്ലാം മയ്യത്തുകള്‍ക്ക് കബറൊരുക്കാന്‍ സ്ഥലമില്ലെന്നും അതിനാല്‍ മയ്യത്തുകള്‍ ദഹിപ്പിക്കുന്നതാണ് നല്ലതെന്നും മഹാരാജ് പറഞ്ഞു. രണ്ടു മുതല്‍ രണ്ടര കോടി വരെ സന്യാസിമാര്‍ ഇന്ത്യയിലുണ്ട്. എന്നാല്‍ ഇവര്‍ക്കാര്‍ക്കും സ്മൃതിമണ്ഡപങ്ങളില്ല. എല്ലാ സന്യാസിമാരും സമാധി സ്ഥലം ആവശ്യപ്പെട്ടാല്‍ എത്ര സ്ഥലം വേണ്ടി വരുമെന്ന് ആലോചിച്ചു നോക്കൂവെന്നും അദ്ദേഹം [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കബര്&#x200d;സ്ഥാന്&#x200d; പരാമര്&#x200d;ശത്തില്&#x200d; പ്രകോപനപരമായ പ്രസ്താവനയുമായി വീണ്ടും ബിജെപി എംപി സാക്ഷി മഹാരാജ്. മുസ്‌ലിംകളുടെ മയ്യത്തുകള്&#x200d; ദഹിപ്പിക്കട്ടെയെന്നാണ് സാക്ഷി മഹാരാജിന്റെ വിവാദ പരാമര്&#x200d;ശം. 20 കോടി മുസ്‌ലിംകള്&#x200d; രാജ്യത്തുണ്ട്. ഇവരുടെയെല്ലാം മയ്യത്തുകള്&#x200d;ക്ക് കബറൊരുക്കാന്&#x200d; സ്ഥലമില്ലെന്നും അതിനാല്&#x200d; മയ്യത്തുകള്&#x200d; ദഹിപ്പിക്കുന്നതാണ് നല്ലതെന്നും മഹാരാജ് പറഞ്ഞു. രണ്ടു മുതല്&#x200d; രണ്ടര കോടി വരെ സന്യാസിമാര്&#x200d; ഇന്ത്യയിലുണ്ട്. എന്നാല്&#x200d; ഇവര്&#x200d;ക്കാര്&#x200d;ക്കും സ്മൃതിമണ്ഡപങ്ങളില്ല. എല്ലാ സന്യാസിമാരും സമാധി സ്ഥലം ആവശ്യപ്പെട്ടാല്&#x200d; എത്ര സ്ഥലം വേണ്ടി വരുമെന്ന് ആലോചിച്ചു നോക്കൂവെന്നും അദ്ദേഹം പറഞ്ഞു.<br />
ഫത്തേപൂര്&#x200d; റാലിക്കിടെയായിരുന്നു മോദിയുടെ വിവാദ പരാമര്&#x200d;ശം. &#8216;ഗ്രാമത്തില്&#x200d; ഒരു കബര്&#x200d;സ്ഥാന്&#x200d; നിര്&#x200d;മിക്കുകയാണെങ്കില്&#x200d; അവിടെ ഒരു ശ്മശാനവും ഉണ്ടാക്കണം. റമസാനില്&#x200d; നിലക്കാത്ത വൈദ്യുതിയുണ്ട്. ഇത് ദീപാവലിക്കും ഉണ്ടാവണം. വിവേചനമുണ്ടാവരുത്&#8217;-ഇങ്ങനെയായിരുന്നു മോദിയുടെ പ്രസ്താവന.<br />
ഉത്തര്&#x200d;പ്രദേശ് തെരഞ്ഞെടുപ്പ് ഓരോ ഘട്ടങ്ങള്&#x200d; പൂര്&#x200d;ത്തിയാകുമ്പോഴും ബിജെപി നേതൃത്വത്തിന്റെ വര്&#x200d;ഗീയ മുഖം കൂടുതല്&#x200d; ശക്തമാകുന്നതിന്റെ തെളിവാണ് നേതാക്കളുടെ പ്രസ്താവനകള്&#x200d;. മീററ്റിലെ റാലിക്കിടെ വിവാദ പരാമര്&#x200d;ശം നടത്തിയ സാക്ഷി മഹാരാജനെ തെഞ്ഞെടുപ്പ് കമ്മീഷന്&#x200d; ശാസിച്ചിരുന്നു. നാലു ഭാര്യമാരും നാല്&#x200d;പതു മക്കളുമെന്ന ആശയത്തെ പിന്തുണക്കുന്നവരാണ് രാജ്യത്തെ ജനസംഖ്യാപെരുപ്പിന് കാരണക്കാരെന്നായിരുന്നു സാക്ഷി മഹാരാജ് അന്ന് നടത്തിയ പരാമര്&#x200d;ശം. എന്നാല്&#x200d; തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത് വകവെക്കാതെയാണ് വീണ്ടും പ്രകോപനപരമായ പരാമര്&#x200d;ശം നടത്തിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sakshi-maharaj.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുസ്‌ലിം ജനസംഖ്യ കൂടാന്‍ കാരണം തൊഴിലില്ലായ്മ; വിവാദ പരാമര്‍ശവുമായി അസംഖാന്‍ വീണ്ടും</title>
		<link>https://www.chandrikadaily.com/azam-khan-sparks-fresh-controversy-muslims.html</link>
					<comments>https://www.chandrikadaily.com/azam-khan-sparks-fresh-controversy-muslims.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 18 Feb 2017 06:38:30 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#asamkhan]]></category>
		<category><![CDATA[#naredramodi]]></category>
		<category><![CDATA[modi]]></category>
		<category><![CDATA[sakshi maharaj]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=20434</guid>

					<description><![CDATA[ലക്‌നോ: വിവാദ പരാമര്‍ശങ്ങള്‍ക്കു പേരുകേട്ട സമാജ്‌വാദി പാര്‍ട്ടി നേതാവും ഉത്തര്‍പ്രദേശ് മന്ത്രിയുമായ അസം ഖാന്‍ വീണ്ടും വിവാദത്തില്‍. മുസ്‌ലിം ജനസംഖ്യ കൂടാന്‍ കാരണം തൊഴിലില്ലായ്മയാണെന്ന പരാമര്‍ശമാണ് അസം ഖാനെ വീണ്ടും പുലിവാലു പിടിപ്പിച്ചത്. യു.പിയിലെ കാനൗജില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് അസം ഖാന്റെ വിവാദ പരാമര്‍ശം. &#8216; മുസ്‌ലിം യുവാക്കള്‍ക്ക് മറ്റൊന്നും ചെയ്യാനില്ലാത്തതു കൊണ്ടാണ് അവര്‍ കൂടുതല്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നത്. ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള ഇത്തരക്കാര്‍ക്ക് ജോലി ലഭിച്ചാല്‍ ജനന നിരക്ക് കുറയും&#8217;- അസം പറഞ്ഞു. [&#8230;]]]></description>
										<content:encoded><![CDATA[<p>ലക്‌നോ: വിവാദ പരാമര്&#x200d;ശങ്ങള്&#x200d;ക്കു പേരുകേട്ട സമാജ്‌വാദി പാര്&#x200d;ട്ടി നേതാവും ഉത്തര്&#x200d;പ്രദേശ് മന്ത്രിയുമായ അസം ഖാന്&#x200d; വീണ്ടും വിവാദത്തില്&#x200d;. മുസ്‌ലിം ജനസംഖ്യ കൂടാന്&#x200d; കാരണം തൊഴിലില്ലായ്മയാണെന്ന പരാമര്&#x200d;ശമാണ് അസം ഖാനെ വീണ്ടും പുലിവാലു പിടിപ്പിച്ചത്. യു.പിയിലെ കാനൗജില്&#x200d; തെരഞ്ഞെടുപ്പ് റാലിയില്&#x200d; സംസാരിക്കവെയാണ് അസം ഖാന്റെ വിവാദ പരാമര്&#x200d;ശം. &#8216; മുസ്‌ലിം യുവാക്കള്&#x200d;ക്ക് മറ്റൊന്നും ചെയ്യാനില്ലാത്തതു കൊണ്ടാണ് അവര്&#x200d; കൂടുതല്&#x200d; കുഞ്ഞുങ്ങള്&#x200d;ക്ക് ജന്മം നല്&#x200d;കുന്നത്. ന്യൂനപക്ഷ വിഭാഗത്തില്&#x200d; നിന്നുള്ള ഇത്തരക്കാര്&#x200d;ക്ക് ജോലി ലഭിച്ചാല്&#x200d; ജനന നിരക്ക് കുറയും&#8217;- അസം പറഞ്ഞു.<br />
വിവാദപരമായ പ്രസ്താവനകളിലൂടെ വാര്&#x200d;ത്തകളില്&#x200d; എന്നും ഇടം നേടുന്ന വ്യക്തിയാണ് അസം ഖാന്&#x200d;. സംസ്ഥാനത്തെ ഏറിയ പങ്കും ജനങ്ങള്&#x200d; തൊഴില്&#x200d; രഹിതരാണ്. അതുകൊണ്ടാണ് അവര്&#x200d; കുഞ്ഞുങ്ങള്&#x200d;ക്ക് ജന്മം നല്&#x200d;കുന്നത്. മോദി സര്&#x200d;ക്കാര്&#x200d; ഇത്തരക്കാര്&#x200d;ക്ക് ജോലി നല്&#x200d;കാന്&#x200d; ശ്രമിച്ചിരുന്നെങ്കില്&#x200d; രാജ്യത്തെ ജനസംഖ്യ ഇത്ര ഉയര്&#x200d;ന്ന രീതിയിലെത്തില്ലെന്നുമായിരുന്നു അസം ഖാന്റെ പരാമര്&#x200d;ശം.</p>
<div id="attachment_20436" style="width: 390px" class="wp-caption alignnone"><img aria-describedby="caption-attachment-20436" loading="lazy" class="size-full wp-image-20436" src="https://www.chandrikadaily.com/wp-content/uploads/2017/02/Sakshi-Maharaj_ibnlive_380.jpg" alt="ബിജെപി എംപി സാക്ഷി മഹാരാജ് " width="380" height="285" srcset="https://www.chandrikadaily.com/wp-content/uploads/2017/02/Sakshi-Maharaj_ibnlive_380.jpg 380w, https://www.chandrikadaily.com/wp-content/uploads/2017/02/Sakshi-Maharaj_ibnlive_380-300x225.jpg 300w, https://www.chandrikadaily.com/wp-content/uploads/2017/02/Sakshi-Maharaj_ibnlive_380-80x60.jpg 80w, https://www.chandrikadaily.com/wp-content/uploads/2017/02/Sakshi-Maharaj_ibnlive_380-265x198.jpg 265w" sizes="(max-width: 380px) 100vw, 380px" /><p id="caption-attachment-20436" class="wp-caption-text">ബിജെപി എംപി സാക്ഷി മഹാരാജ്</p></div>
<p>രാജ്യത്തെ ജനസംഖ്യ ക്രമാതീതമായി കൂടുന്നുവെന്ന ബിജെപി എംപി സാക്ഷി മഹാരാജിന്റെ പ്രസ്താവനക്കു മറുപടിയായാണ് അസംഖാന്റെ പരാമര്&#x200d;ശം. ഹിന്ദുക്കളല്ല ജനസംഖ്യ വര്&#x200d;ധനവ് കാരണമെന്നും നാലു ഭാര്യമാരും 40 കുഞ്ഞുങ്ങളും വേണമെന്ന് വാദിക്കുന്ന വിഭാഗക്കാരാണ് ഇതിന് ഉത്തരവാദിങ്ങളെന്നുമായിരുന്നു സാക്ഷി മഹാരാജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. ഇതിനു മറുപടിയായാണ് അസം ഖാന്റെ പ്രതികരണം. എന്നാല്&#x200d; അസം ഖാന്റെ പ്രസ്താവനക്കെതിരെ ബിജെപി രംഗത്തു വന്നു. മോദി സര്&#x200d;ക്കാര്&#x200d; അധികാരത്തിലേറിയിട്ട് രണ്ടു വര്&#x200d;ഷമാകുന്നുള്ളൂവെന്നും സമാജ്‌വാദിയോടും സഖ്യകക്ഷിയായ കോണ്&#x200d;ഗ്രസിനും ഇക്കാര്യം ഉന്നയിക്കാന്&#x200d; ബിജെപി അസം ഖാനോട് ആവശ്യപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/azam-khan-sparks-fresh-controversy-muslims.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വര്‍ഗീയ പ്രസംഗം: സാക്ഷിമഹാരാജിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്</title>
		<link>https://www.chandrikadaily.com/election-commision-send-notice-to-sakhi-maharaj.html</link>
					<comments>https://www.chandrikadaily.com/election-commision-send-notice-to-sakhi-maharaj.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 10 Jan 2017 05:25:07 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[sakshi maharaj]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=16220</guid>

					<description><![CDATA[ലക്‌നൗ: വര്‍ഗീയ പ്രസംഗം നടത്തിയതിന് ബി.ജെ.പി എം.പി സാക്ഷി മഹാരാജിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാരോപിച്ച് കോണ്‍ഗ്രസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടല്‍. നാളെ മറുപടി ബോധിപ്പിക്കണമെന്നാണ് നോട്ടീസില്‍ വ്യക്തമാക്കുന്നത്. വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ മീറത്ത് പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷനും വിഷയത്തില്‍ ഇടപെടുന്നത്. ജനുവരി ആറിന് മീറത്തില്‍ നടന്ന ഒരു പൊതുപരിപാടിയിലാണ് രാജ്യത്ത് ജനസംഖ്യ വര്‍ധനവിന് കാരണം മുസ്‌ലിംകളാണെന്ന തരത്തിലുള്ള പ്രസംഗം നടത്തിയത്. വര്‍ഗീയ പ്രസംഗമാണ് സാക്ഷി [&#8230;]]]></description>
										<content:encoded><![CDATA[<p>ലക്‌നൗ: വര്&#x200d;ഗീയ പ്രസംഗം നടത്തിയതിന് ബി.ജെ.പി എം.പി സാക്ഷി മഹാരാജിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാരോപിച്ച് കോണ്&#x200d;ഗ്രസ് നല്&#x200d;കിയ പരാതിയുടെ<br />
അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടല്&#x200d;. നാളെ മറുപടി ബോധിപ്പിക്കണമെന്നാണ് നോട്ടീസില്&#x200d; വ്യക്തമാക്കുന്നത്. വിദ്വേഷ പ്രസംഗത്തിന്റെ പേരില്&#x200d; മീറത്ത് പൊലീസ് എഫ്.ഐ.ആര്&#x200d; രജിസ്റ്റര്&#x200d; ചെയ്തതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷനും വിഷയത്തില്&#x200d; ഇടപെടുന്നത്.</p>
<p>ജനുവരി ആറിന് മീറത്തില്&#x200d; നടന്ന ഒരു പൊതുപരിപാടിയിലാണ് രാജ്യത്ത് ജനസംഖ്യ വര്&#x200d;ധനവിന് കാരണം മുസ്‌ലിംകളാണെന്ന തരത്തിലുള്ള പ്രസംഗം നടത്തിയത്. വര്&#x200d;ഗീയ പ്രസംഗമാണ് സാക്ഷി മഹാരാജ് നടത്തിയതെന്നാണ് കോണ്&#x200d;ഗ്രസ് പരാതിയില്&#x200d; വ്യക്തമാക്കിയിരുന്നത്. അതേസമയം ഉത്തര്&#x200d;പ്രദേശ് തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d; ജില്ലാ ഭരണാധികാരിയോട് റിപ്പോര്&#x200d;ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രസംഗം വിവാദമായതോടെ ബി.ജെ.പി പ്രസ്താവന പാര്&#x200d;ട്ടിയുടെ നിലപാടല്ലെന്ന് വ്യക്തമാക്കി.</p>
<p>ഉന്നോവയില്&#x200d; നിന്നുള്ള എം.പിയായ സാക്ഷി മഹാരാജ് നേരത്തെയും മുസ് ലിം വിരുദ്ധ പ്രസംഗങ്ങള്&#x200d; നടത്തിയിരുന്നു. ഏഴ് ഘട്ടമായി നടക്കുന്ന ഉത്തര്&#x200d;പ്രദേശ് തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം അടുത്ത മാസം 11നാണ്. അവസാന ഘട്ടം മാര്&#x200d;ച്ച് എട്ടിനും. യുപി തെരഞ്ഞെടുപ്പ് അഭിമാനപോരാട്ടമായി കരുതുന്ന ബി.ജെ.പി എന്തുവിലകൊടുത്തും സംസ്ഥാനം പിടിക്കാനുള്ള നീക്കമാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/election-commision-send-notice-to-sakhi-maharaj.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വര്‍ഗീയ പരാമര്‍ശം: സാക്ഷി മഹാരാജിനെതിരെ കേസ്, നിലപാട് തള്ളി നഖ്‌വി</title>
		<link>https://www.chandrikadaily.com/fir-against-sakshi-maharaj.html</link>
					<comments>https://www.chandrikadaily.com/fir-against-sakshi-maharaj.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 07 Jan 2017 14:28:04 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[sakshi maharaj]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=15918</guid>

					<description><![CDATA[ന്യൂഡല്‍ഹി: വര്‍ഗീയ പരാമര്‍ശം നടത്തിയ ബി.ജെ.പി എം.പി സാക്ഷി മഹാരാജിന് എതിരെ കേസ്. ഐ.പി.സി 298പ്രകാരം മീററ്റ് പൊലീസാണ് കേസെടുത്തത്. രാജ്യത്ത് ജനസംഖ്യ വര്‍ധനവിന് കാരണം മുസ് ലിംകളാണെന്നായിരുന്നു സാക്ഷിയുടെ പരാമര്‍ശം. അതേസമയം സാക്ഷിയുടെ പ്രസ്താവനയെ തള്ളി ബി.ജെ.പി രംഗത്ത് എത്തി. സര്‍ക്കാറിനോ, ബി.ജെ.പിക്ക് അത്തരത്തിലൊരു അഭിപ്രായമില്ലെന്ന് കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു. മീറത്തില്‍ നടന്ന ഒരു പൊതുപരിപാടിയിലാണ് സാക്ഷിയുടെ വിദ്വേഷ പരാമര്‍ശം. രാജ്യത്ത് ജനസംഖ്യ വര്‍ധനവിന് കാരണം ഹിന്ദുക്കളല്ല, നാല് ഭാര്യമാരും 40 കുട്ടികളും [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: വര്&#x200d;ഗീയ പരാമര്&#x200d;ശം നടത്തിയ ബി.ജെ.പി എം.പി സാക്ഷി മഹാരാജിന് എതിരെ കേസ്. ഐ.പി.സി 298പ്രകാരം മീററ്റ് പൊലീസാണ് കേസെടുത്തത്. രാജ്യത്ത് ജനസംഖ്യ വര്&#x200d;ധനവിന് കാരണം മുസ് ലിംകളാണെന്നായിരുന്നു സാക്ഷിയുടെ പരാമര്&#x200d;ശം. അതേസമയം സാക്ഷിയുടെ പ്രസ്താവനയെ തള്ളി ബി.ജെ.പി രംഗത്ത് എത്തി. സര്&#x200d;ക്കാറിനോ, ബി.ജെ.പിക്ക് അത്തരത്തിലൊരു അഭിപ്രായമില്ലെന്ന് കേന്ദ്രമന്ത്രി മുക്താര്&#x200d; അബ്ബാസ് നഖ്‌വി പറഞ്ഞു. മീറത്തില്&#x200d; നടന്ന ഒരു പൊതുപരിപാടിയിലാണ് സാക്ഷിയുടെ വിദ്വേഷ പരാമര്&#x200d;ശം.</p>
<p>രാജ്യത്ത് ജനസംഖ്യ വര്&#x200d;ധനവിന് കാരണം ഹിന്ദുക്കളല്ല, നാല് ഭാര്യമാരും 40 കുട്ടികളും ആവാം എന്ന ആശയത്തില്&#x200d; വിശ്വസിക്കുന്നവരാണെന്നായിരുന്നു സാക്ഷിയുടെ പരാമര്&#x200d;ശം. എന്നാല്&#x200d; വിവാദം ഉയര്&#x200d;ന്നതിന് പിന്നാലെ, തന്റെ പ്രസ്താവനയെ ന്യായീകരിക്കുന്ന നിലപാടാണ്‌ അദ്ദേഹം സ്വീകരിച്ചത്. ഇത്തരത്തില്&#x200d; വര്&#x200d;ഗീയ പരാമര്&#x200d;ശങ്ങള്&#x200d; സാക്ഷി മുമ്പും നടത്തിയിട്ടുണ്ട്. ഉത്തര്&#x200d;പ്രദേശിലെ ഉന്നാവയില്&#x200d; നിന്നുള്ള എം.പിയാണ് അദ്ദേഹം.</p>
<p>ഉത്തര്&#x200d;പ്രദേശ് തെരഞ്ഞെടുപ്പിനൊരുങ്ങവെയാണ് വര്&#x200d;ഗീയ പരാമര്&#x200d;ശവുമായി സാക്ഷി രംഗത്ത് എത്തിയെന്നതും ശ്രദ്ധേയമാണ്. ഏഴ് ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം ഫെബ്രുവരി 11 നാണ്. മാര്&#x200d;ച്ച് 11നാണ് ഫലപ്രഖ്യാപനം. നോട്ട് നിരോധന അസഹിഷ്ണുതാ വിവാദങ്ങളില്&#x200d; കലങ്ങിനില്&#x200d;ക്കുന്ന ബി.ജെ.പിക്ക് ഉത്തര്&#x200d;പ്രദേശില്&#x200d; ജയം അനിവാര്യമാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/fir-against-sakshi-maharaj.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മക്കളില്ലാത്തതിന് തനിക്ക് അവാര്‍ഡ് വേണമെന്ന് സാക്ഷി മഹാരാജ്</title>
		<link>https://www.chandrikadaily.com/sakshi-maharaj-stirs-communal-pot-in-poll-bound-up-bjp-says-not-our-stand-4-wives-40-children.html</link>
					<comments>https://www.chandrikadaily.com/sakshi-maharaj-stirs-communal-pot-in-poll-bound-up-bjp-says-not-our-stand-4-wives-40-children.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 07 Jan 2017 10:25:04 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[bjp mp]]></category>
		<category><![CDATA[sakshi maharaj]]></category>
		<category><![CDATA[utterpradesh]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=15887</guid>

					<description><![CDATA[&#160; ഉന്നാവോ (യുപി): ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വര്‍ഗീയ കാര്‍ഡ് കളിക്കാനൊരുങ്ങി ബിജെപി എം.പി സാക്ഷി മഹാരാജ്. രാജ്യത്ത് ജനസംഖ്യ വളരുന്നത് ഹിന്ദുക്കള്‍ മൂലമല്ലെന്നും നാല് ഭാര്യമാരും നാല്‍പത് കുട്ടികളുമുള്ളവരെ കൊണ്ടാണെന്നും ഉന്നാവോ എംപി പറഞ്ഞു. &#8216;ദിവസം തോറും ജനസംഖ്യ വളരുകയാണ്. സ്ത്രീയൊരു യന്ത്രമല്ല, നാലു ഭാര്യമാരും 40 കുട്ടികളും മൂന്ന് വിവാഹ മോചനവുമെന്നത് അംഗീകരിക്കാനാവില്ല&#8217; &#8211; സാക്ഷി പറഞ്ഞു. ഞാനും എന്റെ നാലു സഹോദരങ്ങളും അവിവാഹിതരും കുട്ടികളില്ലാത്തവരുമായതില്‍ തങ്ങള്‍ക്ക് ഗവര്‍മെന്റ് അവാര്‍ഡ് നല്‍കണമെന്നും സാക്ഷി മഹാരാജ് [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>ഉന്നാവോ (യുപി): ഉത്തര്&#x200d;പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്&#x200d; വര്&#x200d;ഗീയ കാര്&#x200d;ഡ് കളിക്കാനൊരുങ്ങി ബിജെപി എം.പി സാക്ഷി മഹാരാജ്. രാജ്യത്ത് ജനസംഖ്യ വളരുന്നത് ഹിന്ദുക്കള്&#x200d; മൂലമല്ലെന്നും നാല് ഭാര്യമാരും നാല്&#x200d;പത് കുട്ടികളുമുള്ളവരെ കൊണ്ടാണെന്നും ഉന്നാവോ എംപി പറഞ്ഞു.</p>
<p>&#8216;ദിവസം തോറും ജനസംഖ്യ വളരുകയാണ്. സ്ത്രീയൊരു യന്ത്രമല്ല, നാലു ഭാര്യമാരും 40 കുട്ടികളും മൂന്ന് വിവാഹ മോചനവുമെന്നത് അംഗീകരിക്കാനാവില്ല&#8217; &#8211; സാക്ഷി പറഞ്ഞു. ഞാനും എന്റെ നാലു സഹോദരങ്ങളും അവിവാഹിതരും കുട്ടികളില്ലാത്തവരുമായതില്&#x200d; തങ്ങള്&#x200d;ക്ക് ഗവര്&#x200d;മെന്റ് അവാര്&#x200d;ഡ് നല്&#x200d;കണമെന്നും സാക്ഷി മഹാരാജ് തുടര്&#x200d;ന്നു.മീററ്റില്&#x200d; ഒരു ക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് ബിജെപി എംപി വിവാദ പ്രസ്താവന നടത്തിയത്.</p>
<p>മുത്തലാഖ് നിര്&#x200d;ത്തലാക്കാന്&#x200d; സമയമായെന്നും എത്രയും വേഗത്തില്&#x200d; ഏകീകൃത സിവില്&#x200d; കോഡ് നടപ്പാക്കണമെന്നും സാക്ഷി മഹാരാജ് ആവശ്യപ്പെട്ടു. അഞ്ചു സംസ്ഥാനങ്ങളില്&#x200d; തെരഞ്ഞെടുപ്പ് തീയതികള്&#x200d; പ്രഖ്യാപിച്ചതിലൂടെ പെരുമാറ്റചട്ടം നിലവില്&#x200d;വന്ന ദിവസങ്ങള്&#x200d;ക്കുള്ളിലാണ്, ഉത്തര്&#x200d;പ്രദേശില്&#x200d; സാക്ഷി മഹാരാജിന്റെ പ്രസ്താവന.<br />
എന്നാല്&#x200d;, പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായി സാക്ഷി മഹാരാജ് രംഗത്തെത്തി. താന്&#x200d; ഒരു വിഭാഗത്തെയും ഉദ്ദേശിച്ച് പറഞ്ഞതല്ലെന്നും തന്റെ പ്രസ്താവന വളച്ചൊടിച്ചതാണെന്നും ഏകീകൃത സിവില്&#x200d; നിയമം വേണമെന്നാണ് താന്&#x200d; പറഞ്ഞതെന്നും സാക്ഷി മഹാരാജ് പറഞ്ഞു.</p>
<p>എംപിയുടെ പ്രസ്താവനയെ വിമര്&#x200d;ശിച്ച കോണ്&#x200d;ഗ്രസ്, മോദി സരര്&#x200d;ക്കാറിന്റെ പരാജയത്തില്&#x200d;നിന്നും പാളിച്ചകളില്&#x200d;നിന്നു ജനങ്ങളുടെ ശ്രദ്ധതിരിച്ചുവിടാനുള്ള വര്&#x200d;ഗീയ ശ്രമമാണ് നടക്കുന്നതെന്ന് ആരോപിച്ചു.അതേസമയം, മുസ്ലിംകള്&#x200d;ക്കെതിരായ വിദ്വേശ പരാമര്&#x200d;ശത്തിന്റെ പേരില്&#x200d; സാക്ഷി മഹാരാജിനെതിരെ എഫ്.ഐ.ആര്&#x200d; ചുമത്തിയിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sakshi-maharaj-stirs-communal-pot-in-poll-bound-up-bjp-says-not-our-stand-4-wives-40-children.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
