<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>sale &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/sale/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 10 Oct 2024 03:51:41 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>sale &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മിക്സ്ചറിന് നിറം കിട്ടാൻ &#8216;ടാർട്രാസിൻ&#8217; ചേർക്കുന്നു; അലർജിക്ക് കാരണം; നിർമാണവും വിൽപ്പനയും നിരോധിച്ചു</title>
		<link>https://www.chandrikadaily.com/tartrazine-is-added-to-give-color-to-the-mixture-cause-of-allergy-manufacture-and-sale-banned.html</link>
					<comments>https://www.chandrikadaily.com/tartrazine-is-added-to-give-color-to-the-mixture-cause-of-allergy-manufacture-and-sale-banned.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 10 Oct 2024 03:51:41 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[local]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BANNED]]></category>
		<category><![CDATA[Manufacture]]></category>
		<category><![CDATA[mixture]]></category>
		<category><![CDATA[sale]]></category>
		<category><![CDATA[Tartrazine]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=312838</guid>

					<description><![CDATA[വടകര ജെടി റോഡിലെ ഹർഷ ചിപ്സ്, പേരാമ്പ്ര കല്ലുംപുറം വേക്ക് ആൻഡ് ബേക്ക് ബേക്കറി, കൊടുവള്ളി കിഴക്കോത്ത് ഹാപ്പി ബേക്സ്, മുക്കം അ​ഗസ്ത്യൻമുഴ ബ്രദേഴ്സ് ബേക്സ് ആൻഡ് ചിപ്സ് എന്നീ സ്ഥാപനങ്ങളിലെ മിക്സ്ചർ വിൽപ്പനയാണ് ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ നിരോധിച്ചത്.]]></description>
										<content:encoded><![CDATA[<p>കോഴിക്കോട് ജില്ലയിൽ ചില സ്ഥലങ്ങളിൽ ഉത്പാദിപ്പിച്ച മിക്സ്ചറിൽ ടാർട്രാസിൻ ചേർത്തതായി കണ്ടെത്തി. അതത് കടകളിലെ മിക്സ്ചറിന്റെ വിൽപ്പനയും നിർമാണവും ഭക്ഷ്യ സുരക്ഷാ വകുപ്പ് നിരോധിച്ചു. വടകര, പേരാമ്പ്ര, കൊടുവള്ളി, തിരുവമ്പാടി സർക്കിളുകളിൽ നിന്നു ശേഖരിച്ച് പരിശോധനയ്ക്കയച്ച മിക്സ്ചറുകളിലാണ് ടാർട്രാസിൻ സാന്നിധ്യം കണ്ടെത്തിയത്. വിൽപ്പന നടത്തിയവർക്കും നിർമിച്ചവർക്കുമെതിരെ പ്രോസിക്യൂഷൻ നടപടികളുമായി മുന്നോട്ടു പോകും.</p>
<p>ചില ഭക്ഷ്യ വസ്തുക്കളിൽ അനുവദനീയമായ അളവിൽ ടാർട്രാൻസിൻ നിറം ചേർക്കാമെങ്കിലും മിക്സചറിൽ ഇതു ചേർക്കാൻ പാടില്ല. അലർജിക്ക് കാരണമാകും. വടകര ജെടി റോഡിലെ ഹർഷ ചിപ്സ്, പേരാമ്പ്ര കല്ലുംപുറം വേക്ക് ആൻഡ് ബേക്ക് ബേക്കറി, കൊടുവള്ളി കിഴക്കോത്ത് ഹാപ്പി ബേക്സ്, മുക്കം അ​ഗസ്ത്യൻമുഴ ബ്രദേഴ്സ് ബേക്സ് ആൻഡ് ചിപ്സ് എന്നീ സ്ഥാപനങ്ങളിലെ മിക്സ്ചർ വിൽപ്പനയാണ് ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ നിരോധിച്ചത്. ഓമശ്ശേരി പുതൂർ റിയാ ബേക്കറിയുടെ മിക്സ്ചർ ഉത്പാദനവും നിരോധിച്ചിട്ടുണ്ട്. ട</p>
<p>ടാർട്രാസിൻ കൂടുതൽ അലർജി സാധ്യതയുള്ളതാണ്. അതിനാൽ ഇത് പലതരം ഭക്ഷ്യ വസ്തുക്കളിൽ ചേർക്കുന്നതിൽ നിയന്ത്രണമുണ്ട്. മക്സ്ചറുകൾക്ക് മഞ്ഞ നിറം ലഭിക്കുന്നതിാനായാണ് സാധാരണയായി ഈ കൃത്രിമ നിറം ഉപയോ​ഗിക്കുന്നത്. മലയാളികളിൽ പൊതുവെ പലരും കൂടുതലായി കഴിക്കുന്ന ഭക്ഷ്യ വസ്തുവാണ് മിക്സ്ചർ. കച്ചവടക്കാരിൽ പലർക്കും ഇതിനെക്കുറിച്ച് അറിയില്ലെന്നാണ് ഭക്ഷ്യ സുരക്ഷാ അധികൃതർ വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/tartrazine-is-added-to-give-color-to-the-mixture-cause-of-allergy-manufacture-and-sale-banned.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കനത്ത സാമ്പത്തിക പ്രതിസന്ധി; ലോഗോ &#8216;പക്ഷി&#8217;യെ അടക്കം വിറ്റ് ട്വിറ്റര്&#x200d;</title>
		<link>https://www.chandrikadaily.com/twitter-logo-sale.html</link>
					<comments>https://www.chandrikadaily.com/twitter-logo-sale.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 19 Jan 2023 07:38:11 +0000</pubDate>
				<category><![CDATA[business]]></category>
		<category><![CDATA[Career]]></category>
		<category><![CDATA[Money]]></category>
		<category><![CDATA[More]]></category>
		<category><![CDATA[tech]]></category>
		<category><![CDATA[world]]></category>
		<category><![CDATA[logo]]></category>
		<category><![CDATA[sale]]></category>
		<category><![CDATA[TWITTER]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=233433</guid>

					<description><![CDATA[നാല് അടിയോളം ഉയരമുള്ള ശില്പം ആരാണ് വാങ്ങിയതെന്നതിനെപ്പറ്റി വ്യക്തതയില്ല]]></description>
										<content:encoded><![CDATA[<p>കനത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ട്വിറ്റര്&#x200d; ലോഗോ പോലും ലേലത്തിന് വെക്കേണ്ട അവസ്ഥയിലായി. ചൊവ്വാഴ്ച മുതല്&#x200d; സാന്&#x200d;ഫ്രാന്&#x200d;സിസ്‌കോയിലെ ഹെഡ് ക്വാര്&#x200d;ട്ടേഴസിലാണ് ലേലം നടത്തിയത്. 27 മണിക്കൂര്&#x200d; നടത്തിയ ലേലത്തിന്റെ സംഘാടനം നിര്&#x200d;വഹിച്ചത് ഹെറിറ്റേജ് ഗ്ലോബല്&#x200d; പാട്‌നര്&#x200d; ആണ്. 631 വസ്തുക്കളാണ് വിറ്റഴിച്ചതെന്ന് ട്വിറ്റര്&#x200d; അറിയിച്ചു. ഇതില്&#x200d; അധികവും അനാവശ്യവസ്തുക്കളാണ്.</p>
<p>ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്&#x200d;, ഫര്&#x200d;ണിച്ചറുകള്&#x200d;, അടുക്കള ഉപകരണങ്ങള്&#x200d; ഉള്&#x200d;പ്പെടെയാണ് ലേലത്തില്&#x200d; വിറ്റത്. ഓണ്&#x200d;ലൈനില്&#x200d; ഏറ്റവും വലിയ തുകയ്ക്ക് വിറ്റുപോയത് ട്വിറ്ററിന്റെ ലോഗോ തന്നെയാണ്. 1 ലക്ഷം ഡോളറിനാണ് ശില്&#x200d;പം വിറ്റുപോയത്. നാല് അടിയോളം ഉയരമുള്ള ശില്പം ആരാണ് വാങ്ങിയതെന്നതിനെപ്പറ്റി വ്യക്തതയില്ല. ഏറ്റവും വലിയ തുകയ്ക്ക് വിറ്റുപോയ രണ്ടാമത്തെ വസ്തുവും ട്വിറ്റര്&#x200d; പക്ഷിയുടെ ഒരു നിയോണ്&#x200d; ഡിസ്‌പ്ലേയാണ്. 40,000 ഡോളറാണ് ഇതിന് ലഭിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/twitter-logo-sale.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>റെക്കോർഡ് നേട്ടം; ഇന്ത്യക്കാർ ഇതുവരെ സ്വന്തമാക്കിയത് രണ്ടരക്കോടി ആക്ടീവ</title>
		<link>https://www.chandrikadaily.com/record-activa-sale-india.html</link>
					<comments>https://www.chandrikadaily.com/record-activa-sale-india.html#respond</comments>
		
		<dc:creator><![CDATA[zamil]]></dc:creator>
		<pubDate>Fri, 08 Jan 2021 10:05:02 +0000</pubDate>
				<category><![CDATA[Auto]]></category>
		<category><![CDATA[business]]></category>
		<category><![CDATA[activa]]></category>
		<category><![CDATA[India]]></category>
		<category><![CDATA[Record]]></category>
		<category><![CDATA[sale]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=175523</guid>

					<description><![CDATA[2001 ൽ രംഗത്തെത്തി മൂന്ന് വർഷത്തിനുള്ളിൽ ആക്ടീവ ഇന്ത്യൻ സ്‌കൂട്ടർ വിപണിയിൽ  നായക സ്ഥാനത്ത് തന്നെ എത്തിച്ചേർന്നു.]]></description>
										<content:encoded><![CDATA[<p>രണ്ടരക്കോടി ഉപഭോക്താക്കളെ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ സ്‌കൂട്ടർ എന്ന പദവി സ്വന്തമാക്കി ഹോണ്ട ആക്ടീവ. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽപനയുള്ള സ്‌കൂട്ടർ ബ്രാൻഡ് ആണ് ആക്ടീവ. കമ്പനി വാർത്താക്കുറിപ്പിലാണ് 2.5 കോടി ഉപഭോക്താക്കളെ സ്വന്തമാക്കിയ വിവരം പങ്കുവച്ചത്. ഇന്ത്യൻ സ്‌കൂട്ടർ വിപണി അതിവേഗത്തിൽ താഴേക്ക് പോയിക്കൊണ്ടിരിക്കുമ്പോഴാണ് ഹോണ്ട തങ്ങളുടെ ആദ്യ ഇരുചക്ര വാഹനമായ 102 സി.സി ആക്ടീവയുമായി 2001 ൽ രംഗത്തെത്തിയത്.</p>
<p>തുടർന്നുള്ള വർഷങ്ങളിൽ ഹോണ്ട ആക്ടീവ ബ്രാൻഡ് വലിയ മുന്നേറ്റമാണ് നടത്തിയത്. ഇതിനിടെ നിരവധി മോഡലുകൾ ഇറങ്ങി. ഏറ്റവുമൊടുവിലിറങ്ങിയ ബി.എസ് 6 ഉം മികച്ച രീതിയിലാണ് വിറ്റുപോകുന്നത്.<br />
2001 ൽ രംഗത്തെത്തി മൂന്ന് വർഷത്തിനുള്ളിൽ ആക്ടീവ ഇന്ത്യൻ സ്‌കൂട്ടർ വിപണിയിൽ നായക സ്ഥാനത്ത് തന്നെ എത്തിച്ചേർന്നു. തുടർന്ന് രണ്ട് വർഷങ്ങൾക്കുള്ളിൽ പത്ത് ലക്ഷത്തിലേറെ ഉപഭോക്താക്കളും ഹോണ്ട ആക്ടീവ സ്വന്തമാക്കി. 15 വർഷം പൂർത്തിയായപ്പോഴേക്കും ഒരു കോടി ഉപഭോക്താക്കൾ ആക്ടീവക്കുണ്ടായി. സ്‌കൂട്ടർ വാങ്ങാൻ ആലോചിക്കുന്നവർ ആദ്യത്തിൽ തന്നെ ആക്ടീവയെ കുറിച്ച് ചിന്തിക്കാൻ തുടങ്ങി. ജനപ്രിയ വാഹനമായി മാറിയ ആക്ടീവ പിന്നീട് ഓരോ റെക്കോർഡുകളും തിരുത്തിക്കുറിക്കുകയും ചെയ്തു. മൂന്നിരട്ടി വേഗത്തിലാണ് അടുത്ത ഒന്നര കോടി ഉപഭോക്താക്കളെ ആക്ടീവ സ്വന്തമാക്കിയത്. അഞ്ച് വർഷം കൊണ്ടാണ് ഇത്രെയും ഉപഭോക്താക്കൾ ആക്ടീവക്കുണ്ടായത്.</p>
<p>ഓരോ മോഡൽ ഇറക്കുമ്പോഴും ഉപഭോക്താക്കൾ തങ്ങൾക്ക് നൽകിയ വിശ്വാസ്യത കാത്തുസൂക്ഷിക്കാൻ കഴിഞ്ഞിരുന്നുവെന്ന് ഹോണ്ട മോട്ടോർ സൈക്കിൾ ആന്റ് സ്‌കൂട്ടർ ഇന്ത്യാ മാനേജിംങ് ഡയറക്ടറും സി.ഇ.ഒ യുമായ അത്സുഷി ഒഗാട്ട വ്യക്തമാക്കി. കഴിഞ്ഞ 20 വർഷമായി സാങ്കേതിക വിദ്യാ മുന്നേറ്റത്തിന്റെ കാര്യത്തിൽ ആക്ടീവ നേതൃനിരയിലാണെന്നും അദ്ദേഹം പറഞ്ഞു. ഉപഭോക്താക്കളിൽ നിന്നും ലഭിക്കുന്ന പിന്തുണ ഏറെ ഊർജ്ജം പകരുന്നതാണെന്നും കമ്പനി അധികൃതർ വ്യക്തമാക്കുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/record-activa-sale-india.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വില ഉയര്&#x200d;ന്നിട്ടും സ്വര്&#x200d;ണ വില്&#x200d;പനയ്ക്കു കുറവില്ല</title>
		<link>https://www.chandrikadaily.com/gold-sale-news.html</link>
					<comments>https://www.chandrikadaily.com/gold-sale-news.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Sat, 22 Aug 2020 04:25:02 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[gold]]></category>
		<category><![CDATA[sale]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=146809</guid>

					<description><![CDATA[ഒരു വര്&#x200d;ഷം മുമ്പേ നാണയമായി സ്വര്&#x200d;ണം വാങ്ങിവച്ചിരുന്നവര്&#x200d;ക്ക് ഇപ്പോള്&#x200d; ലാഭം 11000-12000 രൂപ വരെയാണ്]]></description>
										<content:encoded><![CDATA[<p>കൊച്ചി: സ്വര്&#x200d;ണത്തിന്റെ വില റെക്കോര്&#x200d;ഡുകള്&#x200d; ഭേദിച്ച് കുതിച്ചിട്ടും സ്വര്&#x200d;ണ വില്&#x200d;പനയില്&#x200d; യാതൊരു ഇടിവും സംഭവിച്ചിട്ടില്ലെന്ന് കണക്കുകള്&#x200d;. ചിങ്ങം പിറന്ന് വിവാഹ സീസണായതോടെ സ്വര്&#x200d;ണക്കടകളില്&#x200d; തിരക്ക് കൂടുകയാണ്.അതുപോലെ മൂന്നോ നാലോ മാസം മുന്&#x200d;പേ സ്വര്&#x200d;ണം ബുക്ക് ചെയ്തുവച്ചിട്ട് ഇപ്പോള്&#x200d; വാങ്ങുന്നവര്&#x200d;ക്ക് പവന് വിലയില്&#x200d; 4000 മുതല്&#x200d; 5000 വരെ വിലയില്&#x200d; കുറവുണ്ട്. കല്യാണത്തിന് തിയ്യതി നിശ്ചയിച്ച ഉടന്&#x200d; സ്വര്&#x200d;ണം ബുക്ക് ചെയ്ത് അഡ്വാന്&#x200d;സ് കൊടുക്കലാണ് ഇപ്പോഴത്തെ രീതി. ഓണത്തിന് മുമ്പും ഓണത്തിന് ശേഷവും കല്യാണങ്ങളേറെയാണ്. സദയുടെ ചിലവ് കുറച്ചത് പലരും സ്വര്&#x200d;ണം വാങ്ങാനായി ഉപയോഗിക്കുന്നു.</p>
<p>ഒരു വര്&#x200d;ഷം മുമ്പേ നാണയമായി സ്വര്&#x200d;ണം വാങ്ങിവച്ചിരുന്നവര്&#x200d;ക്ക് ഇപ്പോള്&#x200d; ലാഭം 11000-12000 രൂപ വരെയാണ്. നിക്ഷേപമായി പവന്&#x200d; നാണയം വാങ്ങുന്നവരുടെ എണ്ണം കൂടിയിട്ടുമുണ്ട്.ലോ്ക്കഡൗണ്&#x200d; മിച്ചംപിടിച്ച പണം സ്വര്&#x200d;ണം വാങ്ങാന്&#x200d; ഉപയോഗിക്കുന്നു. വലിയ സ്വര്&#x200d;ണ്കകടകളില്&#x200d; ദിനേന 100 പവനിലേറെ സ്വര്&#x200d;ണനാണയങ്ങളാണ് വില്&#x200d;ക്കുന്നത്. സ്വര്&#x200d;ണവില്&#x200d;പനയുടെ അളവില്&#x200d; കുറവുണ്ടായിട്ടുണ്ടെങ്കിലും പെട്ടിയില്&#x200d; വീഴുന്ന പണത്തിന് കുറവില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/gold-sale-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗാന്ധിജിയുടെ കണ്ണട ഇനി അമേരിക്കക്കാരന് സ്വന്തം</title>
		<link>https://www.chandrikadaily.com/mahatma-gandhi-gold-plated-glasses-e-auctioned-in-uk.html</link>
					<comments>https://www.chandrikadaily.com/mahatma-gandhi-gold-plated-glasses-e-auctioned-in-uk.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Sat, 22 Aug 2020 03:40:21 +0000</pubDate>
				<category><![CDATA[world]]></category>
		<category><![CDATA[#gandhiji]]></category>
		<category><![CDATA[glass]]></category>
		<category><![CDATA[sale]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=146802</guid>

					<description><![CDATA[കേവലം 15,000 പൗണ്ടായിരുന്നു ഓഗസ്റ്റ് ഒന്&#x200d;പതിന് ഓക്ഷന്&#x200d; ഹൗസിന്റെ ലെറ്റര്&#x200d; ബോക്‌സില്&#x200d; ലഭിച്ച കണ്ണടയ്ക്ക് അടിസ്ഥാനവില ഇട്ടിരുന്നത്]]></description>
										<content:encoded><![CDATA[<p>ലണ്ടന്&#x200d;: ഗാന്ധിജിയുടെ നൂറു വര്&#x200d;ഷത്തിലേറെ പഴക്കമുള്ള കണ്ണട ബ്രിട്ടനില്&#x200d; ലേലത്തില്&#x200d; വിറ്റു. രണ്ടര കോടി രൂപയ്ക്ക് അമേരിക്കക്കാരനായ ഒരാളാണ് ഗാന്ധിജിയുടെ സ്വര്&#x200d;ണനിറമുള്ള കണ്ണട ഓണ്&#x200d;ലൈന്&#x200d; ലേലത്തിലൂടെ സ്വന്തമാക്കിയത്. 2.60 ലക്ഷം പൗണ്ടാണ് അമേരിക്കക്കാരനായ ഇയാള്&#x200d; ഓണ്&#x200d;ലൈന്&#x200d; ബിഡ്ഡിങ്ങില്&#x200d; കണ്ണടയ്ക്കു വിലയിട്ടത്. ഇന്നത്തെ വിനിമയ നിരക്കില്&#x200d; 2.5 കോടിക്കു തുല്യമായ തുകയാണിത്.</p>
<p>സ്വാതന്ത്ര്യസമരത്തിലേക്ക് കേരളത്തെ കൈപിടിച്ചുയര്&#x200d;ത്തിയ ആ ഗാന്ധിയാത്രയ്ക്ക് 100 വയസ്സ് ബ്രിസ്‌റ്റോള്&#x200d; ഓക്ഷന്&#x200d; ഹൗസില്&#x200d; ഇതുവരെയുള്ള റെക്കോര്&#x200d;ഡ് തുകയാണു ഗാന്ധിജിയുടെ വട്ടക്കണ്ണടയ്ക്കു ലഭിച്ചതെന്ന് ഓക്ഷണിയര്&#x200d; ആന്&#x200d;ഡ്രൂ സ്‌റ്റോവ് വ്യക്തമാക്കി. കേവലം 15,000 പൗണ്ടായിരുന്നു ഓഗസ്റ്റ് ഒന്&#x200d;പതിന് ഓക്ഷന്&#x200d; ഹൗസിന്റെ ലെറ്റര്&#x200d; ബോക്‌സില്&#x200d; ലഭിച്ച കണ്ണടയ്ക്ക് അടിസ്ഥാനവില ഇട്ടിരുന്നത്.</p>
<p>ബ്രിസ്‌റ്റോള്&#x200d; മാംഗോട്‌സ് ഫീല്&#x200d;ഡിലെ വൃദ്ധനായ ഒരാളായിരുന്നു കണ്ണടയുടെ ഉടമ. ലേലത്തില്&#x200d; കിട്ടിയ വന്&#x200d; തുക മകള്&#x200d;ക്കൊപ്പം വീതിച്ചെടുക്കാനാണു തീരുമാനം. ഇദ്ദേഹത്തിന്റെ കുടുംബം പരമ്പരാഗതമായി സൂക്ഷിച്ചിരുന്നതാണ് ഗാന്ധിജിയില്&#x200d;നിന്നും സമ്മാനമായി ലഭിച്ച ഈ കണ്ണട. കുടുബത്തിലെ ഒരാള്&#x200d; 1920ല്&#x200d; സൗത്ത് ആഫ്രിക്കയില്&#x200d;വച്ച് ഗാന്ധിജിയെ സന്ദര്&#x200d;ശിച്ചപ്പോള്&#x200d; അദ്ദേഹത്തിന് സമ്മാനമായി നല്&#x200d;കിയതാണ് ഈ കണ്ണട എന്നാണ് അറിവ്. എന്നാല്&#x200d; ഇത് ആരാണെന്ന് ഉടമയ്ക്കു വ്യക്തമായി അറിയില്ല. ചരിത്രരേഖകളില്&#x200d; ഗാന്ധിജി കണ്ണട ധരിച്ചു തുടങ്ങിയ വര്&#x200d;ഷം പരിശോധിക്കുമ്പോള്&#x200d; ഇത് അദ്ദേഹത്തിന്റെ ആദ്യകാല കണ്ണടകളില്&#x200d; ഒന്നായിരിക്കും എന്നാണ് ഓക്ഷന്&#x200d; ഹൗസ് അവകാശപ്പെടുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mahatma-gandhi-gold-plated-glasses-e-auctioned-in-uk.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
