<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>samajwadi party &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/samajwadi-party/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 17 Jan 2025 13:13:06 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>samajwadi party &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>റിങ്കു സിങ് വിവാഹിതനാകുന്നു; വധു സമാജ്‌വാദി പാർട്ടി എം.പി പ്രിയ സരോജ്</title>
		<link>https://www.chandrikadaily.com/rinku-singh-gets-married-bride-samajwadi-party-mp-priya-saroj.html</link>
					<comments>https://www.chandrikadaily.com/rinku-singh-gets-married-bride-samajwadi-party-mp-priya-saroj.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 17 Jan 2025 13:13:06 +0000</pubDate>
				<category><![CDATA[Cricket]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[married]]></category>
		<category><![CDATA[Rinku Singh]]></category>
		<category><![CDATA[samajwadi party]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=326091</guid>

					<description><![CDATA[ഉത്തര്&#x200d;പ്രദേശിലെ മച്ലിഷഹര്&#x200d; ലോക്സഭാ മണ്ഡലത്തില്&#x200d; നിന്നുള്ള പാര്&#x200d;ലമെന്&#x200d;റ് അംഗമായ പ്രിയ സരോജ് ആണ് വധു.]]></description>
										<content:encoded><![CDATA[<p>ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിംഗ് വിവാഹിതനാവുന്നു. കഴിഞ്ഞ രണ്ട് വർഷമായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഭാ​ഗമാണ് റിങ്കു സിങ്. ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ താരമാണ് റിങ്കു.</p>
<div class="InsidePost">
<div id="div-gpt-ad-1611659841369-0" data-google-query-id="CM-_pYnq_IoDFe2oZgId_RwBUg">
<div id="google_ads_iframe_/132662741/24_In_Article_0__container__">ഉത്തര്&#x200d;പ്രദേശിലെ മച്ലിഷഹര്&#x200d; ലോക്സഭാ മണ്ഡലത്തില്&#x200d; നിന്നുള്ള പാര്&#x200d;ലമെന്&#x200d;റ് അംഗമായ പ്രിയ സരോജ് ആണ് വധു. സമാജ്‌വാദി പാര്&#x200d;ട്ടിയുടെ ഉത്തര്&#x200d;പ്രദേശിലെ മുതിര്&#x200d;ന്ന നേതാവും മൂന്ന് തവണ എംപിയും നിലവിലെ കേരാകട് എംഎല്&#x200d;എയുമായ തുഫാനി സരോജിന്&#x200d;റെ മകളാണ് പ്രിയ സരോജ്.</div>
</div>
</div>
<p>നിലവിലെ ലോക്സഭിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ അംഗം കൂടിയാണ് 25കാരിയായ പ്രിയ സരോജ്. അഭിഭാഷക കൂടിയായ പ്രിയ സരോജ് ജഡ്ജിയാവണമെന്ന മോഹം മാറ്റിവെച്ചാണ് പിതാവിന്&#x200d;റെ പാത പിന്തുടര്&#x200d;ന്ന് രാഷ്ട്രീയത്തില്&#x200d; ഇറങ്ങിയത്.</p>
<p>കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്&#x200d; ബിജെപി എംപിയായിരുന്ന ഭോലാനാഥിനെ 35,850 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയാണ് പ്രിയ സരോജ് ലോക്സഭയിലെ പ്രായം കുറഞ്ഞ രണ്ടാമത്തെ അംഗമായത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rinku-singh-gets-married-bride-samajwadi-party-mp-priya-saroj.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പാര്&#x200d;ലമെന്റില്&#x200d; നിന്ന് ചെങ്കോല്&#x200d; എടുത്തുമാറ്റി പകരം ഭരണഘടന സ്ഥാപിക്കൂ; സമാജ്‌വാദി പാര്&#x200d;ട്ടി എം.പി ആര്&#x200d;.കെ. ചൗധരി</title>
		<link>https://www.chandrikadaily.com/remove-the-scepter-from-parliament-and-replace-it-with-a-constitution-samajwadi-party-mp-r-k-chaudhary.html</link>
					<comments>https://www.chandrikadaily.com/remove-the-scepter-from-parliament-and-replace-it-with-a-constitution-samajwadi-party-mp-r-k-chaudhary.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 27 Jun 2024 12:27:47 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[parliament]]></category>
		<category><![CDATA[R.K. Chaudhary]]></category>
		<category><![CDATA[remove]]></category>
		<category><![CDATA[samajwadi party]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=301158</guid>

					<description><![CDATA[ചെങ്കോല്&#x200d; അവിടുന്ന് മാറ്റി പകരം ഭരണഘടനയുടെ ഭീമന്&#x200d; പ്രതി ആ സ്ഥാനത്ത് വെക്കണമെന്ന് സ്പീക്കര്&#x200d;ക്കും പ്രോടേം സ്പീക്കര്&#x200d;ക്കും നല്&#x200d;കിയ കത്തില്&#x200d; ചൗധരി ആവശ്യപ്പെട്ടു.]]></description>
										<content:encoded><![CDATA[<p>കഴിഞ്ഞ തവണ അധികാരത്തിലിരിക്കേ പാര്&#x200d;ലമെന്റില്&#x200d; നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്&#x200d;ക്കാര്&#x200d; &#8216;ചെങ്കോല്&#x200d;&#8217; സ്ഥാപിച്ചതിനെതിരെ തുറന്നടിച്ച് സമാജ്‌വാദി പാര്&#x200d;ട്ടി എം.പി ആര്&#x200d;.കെ. ചൗധരി. ചെങ്കോല്&#x200d; അവിടുന്ന് മാറ്റി പകരം ഭരണഘടനയുടെ ഭീമന്&#x200d; പ്രതി ആ സ്ഥാനത്ത് വെക്കണമെന്ന് സ്പീക്കര്&#x200d;ക്കും പ്രോടേം സ്പീക്കര്&#x200d;ക്കും നല്&#x200d;കിയ കത്തില്&#x200d; ചൗധരി ആവശ്യപ്പെട്ടു. ഉത്തര്&#x200d; പ്രദേശിലെ മുന്&#x200d; മന്ത്രി കൂടിയാണ് ചൗധരി.</p>
<p>രാജാക്കന്മാരുടെയും ചക്രവര്&#x200d;ത്തിമാരുടെയും അധികാര ചിഹ്നമാണ് ചെങ്കോല്&#x200d; എന്ന് ചൗധരി ചൂണ്ടിക്കാട്ടുന്നു. &#8216;ഭരണഘടനയോട് യഥാര്&#x200d;ഥമായ കൂറും വിശ്വാസവും പുലര്&#x200d;ത്തുമെന്നാണ് ഞാന്&#x200d; ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്. എന്നാല്&#x200d;, സ്പീക്കറു?ടെ ചെയറിന്റെ വലതു വശത്ത് ചെങ്കോല്&#x200d; കണ്ട് എനിക്ക് അതിശയം തോന്നി. സര്&#x200d;, നമ്മുടെ ഭരണഘടന ഇന്ത്യന്&#x200d; ജനാധിപത്യത്തിന്റെ പരിശുദ്ധമായ രേഖയാണ്. ചെങ്കോലാകട്ടെ, രാജാധിപത്യത്തിന്റെ സൂചകവും.</p>
<p>നമ്മുടെ പാര്&#x200d;ലമെന്റ് ജനാധിപത്യത്തിന്റെ ശ്രീകോവിലാണ്. അല്ലാതെ, ഏതെങ്കിലും രാജാവിന്റെയോ ചക്രവര്&#x200d;ത്തി കുടുംബത്തിന്റെയോ കൊട്ടാരമല്ല. പാര്&#x200d;ലമെന്റ് മന്ദിരത്തില്&#x200d;നിന്ന് ചെങ്കോല്&#x200d; മാറ്റി പകരം ഭരണഘടനയുടെ ഭീമന്&#x200d; പ്രതി ആസ്ഥാനത്ത് സ്ഥാപിക്കണമെന്ന് ഞാന്&#x200d; അപേക്ഷിക്കുന്നു&#8217; -ഇതായിരുന്നു ഉത്തര്&#x200d;പ്രദേശിലെ മോഹന്&#x200d;ലാല്&#x200d;ഗഞ്ച് മണ്ഡലത്തില്&#x200d;നിന്നുള്ള എം.പിയായ ചൗധരിയുടെ കത്തിലെ ഉള്ളടക്കം.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="en" dir="ltr"><a href="https://twitter.com/hashtag/WATCH?src=hash&amp;ref_src=twsrc%5Etfw">#WATCH</a> | Samajwadi Party Lok Sabha MP RK Chaudhary says, &quot;The Constitution is the symbol of democracy. In its previous tenure, the BJP govt under the leadership of PM Modi installed &#39;Sengol&#39; in Parliament. &#39;Sengol&#39; means &#39;Raj-Dand&#39;. It also means &#39;Raja ka Danda&#39;. After ending the… <a href="https://t.co/LXM8iS0ssO">pic.twitter.com/LXM8iS0ssO</a></p>
<p>&mdash; ANI (@ANI) <a href="https://twitter.com/ANI/status/1805995440950923745?ref_src=twsrc%5Etfw">June 26, 2024</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>&#8216;കഴിഞ്ഞ ബി.ജെ.പി സര്&#x200d;ക്കാറാണ് സ്പീക്കറുടെ ചെയറിന് തൊട്ടടുത്തായി ചെങ്കോല്&#x200d; സ്ഥാപിച്ചത്. ചെങ്കോല്&#x200d; എന്നത് തമിഴ് വാക്കാണ്. അധികാരദണ്ഡ് എന്നാണ് അതിന്റെ അര്&#x200d;ഥം. രാജാക്കന്മാരുടെ കാലത്തുനിന്ന് സ്വാതന്ത്ര്യം നേടി നമ്മളിപ്പോള്&#x200d; ജനാധിപത്യ രാജ്യമായിരിക്കുന്നു. ഇവിടുത്തെ സമ്മതിദാനാവകാശമുള്ള ഓരോ സ്ത്രീയും പുരുഷനുമൊക്കെ വോട്ട് ചെയ്ത് തെരഞ്ഞെടുത്ത സര്&#x200d;ക്കാറാണ് നാടു ഭരിക്കുന്നത്. രാജ്യം ഭരണഘടനയുടെ അടിസ്ഥാനത്തിലാണോ അതോ രാജാവിന്റെ വടിയുടെ പിന്&#x200d;ബലത്തിലാണോ മുന്നോട്ടുപോകുന്നത്? -വാര്&#x200d;ത്താ ഏജന്&#x200d;സിക്ക് നല്&#x200d;കിയ അഭിമുഖത്തില്&#x200d; ചൗധരി ചോദിച്ചു.</p>
<p>മുതിര്&#x200d;ന്ന കോണ്&#x200d;ഗ്രസ് നേതാവും എം.പിയുമായ മണിക്കം ടാഗോറും ചൗധരിയുടെ വാദത്തെ പിന്തുണച്ചു. &#8216; ചെങ്കോല്&#x200d; എന്നത് രാജഭരണത്തിന്റെ പ്രതീകമാണെന്നത് വ്യക്തമാണ്. രാജഭരണമെല്ലാം എന്നേ അവസാനിച്ചുകഴിഞ്ഞിരിക്കുന്നു. ജനാധിപത്യവും ഭരണഘടനയുമാണ് നമ്മള്&#x200d; ആഘോഷിക്കേണ്ടത്&#8217; -ടാഗോര്&#x200d; ചൂണ്ടിക്കാട്ടി. ആര്&#x200d;.ജെ.ഡി എം.പിയും ലാലു പ്രസാദ് യാദവിന്റെ മകളുമായ മിസ ഭാരതിയും ഈ അഭിപ്രായം പങ്കുവെക്കുന്നു. &#8216;ആര് ഇങ്ങനെയൊരു ആവശ്യം ഉന്നയിച്ചാലും ഞാനതിനെ സ്വാഗതം ചെയ്യുന്നു&#8217;.</p>
<p>അഞ്ചടി നീളമുള്ള, സ്വര്&#x200d;ണം പൂശിയ &#8216;ചെങ്കോല്&#x200d;&#8217; രണ്ടാം മോദി സര്&#x200d;ക്കാറിന്റെ താല്&#x200d;പര്യാര്&#x200d;ഥം കഴിഞ്ഞ വര്&#x200d;ഷമാണ് പാര്&#x200d;ലമെന്റിനകത്ത് സ്ഥാപിച്ചത്. രാജ്യത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തേയും ആധുനികതയേയും കൂട്ടിയിണക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ചെങ്കോല്&#x200d; സ്ഥാപിച്ചതെന്നായിരുന്നു അമിത് ഷാ ഉള്&#x200d;പ്പെടെയുള്ള ബി.ജെ.പി നേതാക്കളുടെ വാദം. തമിഴ്‌നാട്ടില്&#x200d;നിന്നാണ് ചെങ്കോല്&#x200d; സ്ഥാപിക്കാനായി കൊണ്ടുവന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/remove-the-scepter-from-parliament-and-replace-it-with-a-constitution-samajwadi-party-mp-r-k-chaudhary.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യു.പിയില്&#x200d; ബി.ജെ.പിക്ക് ഷോക്ക്; റോഡ്‌ഷോക്ക് പിന്നാലെ കോണ്&#x200d;ഗ്രസുമായി സഖ്യം പ്രഖ്യാപിച്ച് അഖിലേഷ്</title>
		<link>https://www.chandrikadaily.com/akhilash-yadav-priyanka-gandhi-congress-uthar-pradesh-news.html</link>
					<comments>https://www.chandrikadaily.com/akhilash-yadav-priyanka-gandhi-congress-uthar-pradesh-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 12 Feb 2019 12:56:30 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[akhilesh yadav]]></category>
		<category><![CDATA[bahujan samajvadi party]]></category>
		<category><![CDATA[rahul gandhi]]></category>
		<category><![CDATA[samajwadi party]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=118830</guid>

					<description><![CDATA[ലക്‌നൗ: കോണ്&#x200d;ഗ്രസുമായും സഖ്യമുണ്ടെന്ന് പ്രഖ്യാപിച്ച് സമാജ് വാദി പാര്&#x200d;ട്ടി അധ്യക്ഷന്&#x200d; അഖിലേഷ് യാദവ്. കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; രാഹുല്&#x200d; ഗാന്ധിയുടെയും എ.ഐ.സി.സി ജനറല്&#x200d; സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെയും നേതൃത്വത്തില്&#x200d; ഉത്തര്&#x200d; പ്രദേശില്&#x200d; കോണ്&#x200d;ഗ്രസിന്റെ കരുത്ത് പ്രകടിപ്പിച്ച റോഡ് ഷോക്ക് തൊട്ടുപിന്നാലെയായിരുന്നു അഖിലേഷ് യാദവിന്റെ പ്രതികരണം. ബി.എസ്.പിയുമായി മാത്രമല്ല, കോണ്&#x200d;ഗ്രസുമായും സഖ്യമുണ്ടെന്ന് അഖിലേഷ് യാദവ് ഫിറോസാബാദില്&#x200d; മാധ്യമങ്ങളോട് വ്യക്തമാക്കി. വരുന്ന തെരഞ്ഞെടുപ്പില്&#x200d; ബി.ജെ.പിയെ അധികാരത്തില്&#x200d; നിന്നിറക്കാന്&#x200d; എല്ലാവരും ഒറ്റക്കെട്ടായി പോരാടണമെന്നും അഖിലേഷ് യാദവ് പറഞ്ഞു. ലക്‌നൌവിനെ ഇളക്കിമറിച്ച കോണ്&#x200d;ഗ്രസ് റോഡ് [&#8230;]]]></description>
										<content:encoded><![CDATA[
<p>ലക്‌നൗ: കോണ്&#x200d;ഗ്രസുമായും സഖ്യമുണ്ടെന്ന് പ്രഖ്യാപിച്ച് സമാജ് വാദി പാര്&#x200d;ട്ടി അധ്യക്ഷന്&#x200d; അഖിലേഷ് യാദവ്. കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; രാഹുല്&#x200d; ഗാന്ധിയുടെയും എ.ഐ.സി.സി ജനറല്&#x200d; സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെയും നേതൃത്വത്തില്&#x200d; ഉത്തര്&#x200d; പ്രദേശില്&#x200d; കോണ്&#x200d;ഗ്രസിന്റെ കരുത്ത് പ്രകടിപ്പിച്ച റോഡ് ഷോക്ക് തൊട്ടുപിന്നാലെയായിരുന്നു അഖിലേഷ് യാദവിന്റെ പ്രതികരണം.</p>



<p>ബി.എസ്.പിയുമായി മാത്രമല്ല, കോണ്&#x200d;ഗ്രസുമായും സഖ്യമുണ്ടെന്ന് അഖിലേഷ് യാദവ് ഫിറോസാബാദില്&#x200d; മാധ്യമങ്ങളോട് വ്യക്തമാക്കി. വരുന്ന തെരഞ്ഞെടുപ്പില്&#x200d; ബി.ജെ.പിയെ അധികാരത്തില്&#x200d; നിന്നിറക്കാന്&#x200d; എല്ലാവരും ഒറ്റക്കെട്ടായി പോരാടണമെന്നും അഖിലേഷ് യാദവ് പറഞ്ഞു. ലക്‌നൌവിനെ ഇളക്കിമറിച്ച കോണ്&#x200d;ഗ്രസ് റോഡ് ഷോക്ക് തൊട്ടുപിന്നാലെയായിരുന്നു സമാജ് വാദി പാര്&#x200d;ട്ടിയുടെ പ്രഖ്യാപനം.</p>



<p>ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഉത്തര്&#x200d;പ്രദേശ് രാഷ്ട്രീയം മാറിമറിയുന്നതിന്റെ സൂചനകളാണ് ദൃശ്യമാകുന്നത്. തെരഞ്ഞെടുപ്പില്&#x200d; കിഴക്കന്&#x200d; ഉത്തര്&#x200d;പ്രദേശിന്റെ ചുമതലയുള്ള ജനറല്&#x200d; സെക്രട്ടറിയായി പ്രിയങ്കാ ഗാന്ധിയുടെ രംഗപ്രവേശത്തോടെ യു.പി രാഷ്ട്രീയത്തില്&#x200d; പ്രകടമായ മാറ്റങ്ങളുണ്ടെന്നാണ് വിലയിരുത്തല്&#x200d;. ഇതും സമാജ് വാദി പാര്&#x200d;ട്ടിയുടെ പുതിയ നിലപാടിന് കാരണമായി.</p>



<p>എസ്.പിബി.എസ്.പി സഖ്യത്തില്&#x200d; കോണ്&#x200d;ഗ്രസ് കൂടി ചേര്&#x200d;ന്നാല്&#x200d; ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാകും നേരിടേണ്ടിവരിക. പ്രതിപക്ഷ പാര്&#x200d;ട്ടികളെല്ലാം ഒറ്റക്കെട്ടായാല്&#x200d; ബി.ജെ.പി തകര്&#x200d;ന്നടിയുമെന്ന് നേരത്തെ സര്&#x200d;വേ ഫലങ്ങള്&#x200d; വ്യക്തമാക്കിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/akhilash-yadav-priyanka-gandhi-congress-uthar-pradesh-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലോക്‌സഭാ തെരഞ്ഞെടുപ്പ്; വരാണാസിയില്&#x200d; മോദിക്കെതിരെ എസ്.പി ടിക്കറ്റില്&#x200d; ശത്രുഘ്‌നന്&#x200d; സിന്&#x200d;ഹ മത്സരിച്ചേക്കും</title>
		<link>https://www.chandrikadaily.com/shatrughan-sinha-likely-to-take-on-pm-modi-in-varanasi-on-sp-ticket-in-2019-polls.html</link>
					<comments>https://www.chandrikadaily.com/shatrughan-sinha-likely-to-take-on-pm-modi-in-varanasi-on-sp-ticket-in-2019-polls.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 12 Oct 2018 16:49:43 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Akhilesh Yaadav]]></category>
		<category><![CDATA[anti modi]]></category>
		<category><![CDATA[samajwadi party]]></category>
		<category><![CDATA[Shatrughan Sinha]]></category>
		<category><![CDATA[Varanasi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=106748</guid>

					<description><![CDATA[ലക്‌നോ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് അല്&#x200d;പം കടുപ്പമേറും. സ്വന്തം മണ്ഡലമായ യു.പിയിലെ വരാണാസിയില്&#x200d; ബി.ജെ.പി വിമത നേതാവും മുന്&#x200d; ബോളിവുഡ് താരവുമായ ശത്രുഘ്‌നന്&#x200d; സിന്&#x200d;ഹ മോദിക്കെതിരെ എസ്.പി ടിക്കറ്റില്&#x200d; മത്സരിച്ചേക്കുമെന്നാണ് റിപ്പോര്&#x200d;ട്ടുകള്&#x200d;. നിലവില്&#x200d; ബി.ജെ.പി എം.പിയായ ശത്രുഘ്‌നന്&#x200d; സിന്&#x200d;ഹ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതോടെ ബി.ജെ.പി വിട്ട് എസ്.പിയില്&#x200d; ചേരുമെന്നാണ് വിവരം. ബിഹാറിനോട് അടുത്ത പ്രദേശമെന്നതും സ്വന്തം സമുദായമായ കായസ്ഥകളുടെ പിന്തുണയുമാണ് സിന്&#x200d;ഹയെ മണ്ഡലത്തിലേക്ക് പരിഗണിക്കാന്&#x200d; സമാജ് വാദി പാര്&#x200d;ട്ടിയെ പ്രേരിപ്പിക്കുന്ന ഘടകം. വരാണാസിയില്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>ലക്‌നോ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് അല്&#x200d;പം കടുപ്പമേറും. സ്വന്തം മണ്ഡലമായ യു.പിയിലെ വരാണാസിയില്&#x200d; ബി.ജെ.പി വിമത നേതാവും മുന്&#x200d; ബോളിവുഡ് താരവുമായ ശത്രുഘ്‌നന്&#x200d; സിന്&#x200d;ഹ മോദിക്കെതിരെ എസ്.പി ടിക്കറ്റില്&#x200d; മത്സരിച്ചേക്കുമെന്നാണ് റിപ്പോര്&#x200d;ട്ടുകള്&#x200d;. നിലവില്&#x200d; ബി.ജെ.പി എം.പിയായ ശത്രുഘ്‌നന്&#x200d; സിന്&#x200d;ഹ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതോടെ ബി.ജെ.പി വിട്ട് എസ്.പിയില്&#x200d; ചേരുമെന്നാണ് വിവരം.</p>
<p>ബിഹാറിനോട് അടുത്ത പ്രദേശമെന്നതും സ്വന്തം സമുദായമായ കായസ്ഥകളുടെ പിന്തുണയുമാണ് സിന്&#x200d;ഹയെ മണ്ഡലത്തിലേക്ക് പരിഗണിക്കാന്&#x200d; സമാജ് വാദി പാര്&#x200d;ട്ടിയെ പ്രേരിപ്പിക്കുന്ന ഘടകം. വരാണാസിയില്&#x200d; സിന്&#x200d;ഹയെ പിന്തുണക്കണമെന്ന ആവശ്യവുമായി എസ്.പി നേതാക്കള്&#x200d; ആംആദ്മി പാര്&#x200d;ട്ടിയെ സമീപിച്ചതായും റിപ്പോര്&#x200d;ട്ടുകളുണ്ട്.</p>
<p>നേരത്തെ ശത്രുഘനന്&#x200d; സിന്&#x200d;ഹയെ ഡല്&#x200d;ഹിയില്&#x200d; മത്സരിപ്പിക്കാന്&#x200d; ആപ് ശ്രമിക്കുന്നതായി റിപ്പോര്&#x200d;ട്ടുകളുണ്ടായിരുന്നു. ശത്രുഘ്‌നന്&#x200d; സിന്&#x200d;ഹ മണ്ഡലത്തില്&#x200d; മത്സരത്തിനെത്തുന്നുവെന്ന വാര്&#x200d;ത്ത വലിയ ആഹ്ലാദ പൂര്&#x200d;വാണ് എസ്.പി പ്രവര്&#x200d;ത്തകര്&#x200d; ഏറ്റെടുത്തിരിക്കുന്നത്. സിന്&#x200d;ഹ മത്സരിക്കുന്നത് സന്തോഷമുള്ള കാര്യമാണെന്നും അദ്ദേഹം മത്സരിക്കുകയാണെങ്കില്&#x200d; വന്&#x200d; ഭൂരിപക്ഷത്തില്&#x200d; ജയിക്കുമെന്നും പ്രവര്&#x200d;ത്തകര്&#x200d; പറയുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/shatrughan-sinha-likely-to-take-on-pm-modi-in-varanasi-on-sp-ticket-in-2019-polls.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഉത്തര്&#x200d;പ്രദേശില്&#x200d; സമാജ്‌വാദി പാര്&#x200d;ട്ടി നേതാവ് ഭാര്യയുടെ കാമുകന്റെ വെടിയേറ്റ് മരിച്ചു</title>
		<link>https://www.chandrikadaily.com/samajwadi-party-leader-shot-dead-by-wife-s-lover-in-up-s-sambhal.html</link>
					<comments>https://www.chandrikadaily.com/samajwadi-party-leader-shot-dead-by-wife-s-lover-in-up-s-sambhal.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 15 Sep 2018 14:54:27 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[samajwadi party]]></category>
		<category><![CDATA[utterpradesh]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=103244</guid>

					<description><![CDATA[ലക്‌നൗ: ഉത്തര്&#x200d;പ്രദേശിലെ സംബാലില്&#x200d; ഭാര്യയുടെ കാമുകന്റെ വെടിയേറ്റ് സമാജ്‌വാദി പാര്&#x200d;ട്ടി നേതാവ് മരിച്ചു. ജഗദീഷ് മാലി എന്ന മുപ്പത്തിയഞ്ചുകാരനാണ് കൊല്ലപ്പെട്ടത്. ഉത്തര്&#x200d;പ്രദേശിലെ നയി ബസ്തിയില്&#x200d; വെള്ളിയാഴ്ച്ച വൈകുന്നേരത്തോടെലാണ് സംഭവം. ഭാര്യയുടെ കാമുകനായ ദിലീപും മാലിയും തമ്മില്&#x200d; വെള്ളിയാഴ്ച വൈകുന്നേരം വഴക്കുണ്ടായിരുന്നു. ഇതിനിടെ ദിലീപ് മാലിക്കു നേരെ നിറയൊഴിക്കുകയായിരുന്നു. സംഭവ സ്ഥലത്തുവച്ചു തന്നെ മാലി മരിച്ചിരുന്നു. മാലിയുടെ സഹോദരന്റെ പരാതിയില്&#x200d;  മാലിയുടെ ഭാര്യയെയും ദിലീപിനെയും പ്രതിചേര്&#x200d;ത്ത് പോലീസ് കേസ് രജിസ്റ്റര്&#x200d; ചെയ്തു. മാലിയുടെ ഭാര്യയെ പൊലീസ് കസ്റ്റഡിയില്&#x200d; എടുത്തിട്ടുണ്ട്. [&#8230;]]]></description>
										<content:encoded><![CDATA[<p>ലക്‌നൗ: ഉത്തര്&#x200d;പ്രദേശിലെ സംബാലില്&#x200d; ഭാര്യയുടെ കാമുകന്റെ വെടിയേറ്റ് സമാജ്‌വാദി പാര്&#x200d;ട്ടി നേതാവ് മരിച്ചു. ജഗദീഷ് മാലി എന്ന മുപ്പത്തിയഞ്ചുകാരനാണ് കൊല്ലപ്പെട്ടത്.</p>
<p>ഉത്തര്&#x200d;പ്രദേശിലെ നയി ബസ്തിയില്&#x200d; വെള്ളിയാഴ്ച്ച വൈകുന്നേരത്തോടെലാണ് സംഭവം.</p>
<p>ഭാര്യയുടെ കാമുകനായ ദിലീപും മാലിയും തമ്മില്&#x200d; വെള്ളിയാഴ്ച വൈകുന്നേരം വഴക്കുണ്ടായിരുന്നു. ഇതിനിടെ ദിലീപ് മാലിക്കു നേരെ നിറയൊഴിക്കുകയായിരുന്നു. സംഭവ സ്ഥലത്തുവച്ചു തന്നെ മാലി മരിച്ചിരുന്നു. മാലിയുടെ സഹോദരന്റെ പരാതിയില്&#x200d;  മാലിയുടെ ഭാര്യയെയും ദിലീപിനെയും പ്രതിചേര്&#x200d;ത്ത് പോലീസ് കേസ് രജിസ്റ്റര്&#x200d; ചെയ്തു.</p>
<p>മാലിയുടെ ഭാര്യയെ പൊലീസ് കസ്റ്റഡിയില്&#x200d; എടുത്തിട്ടുണ്ട്. എന്നാല്&#x200d; ദിലീപിനെ പിടികൂടാന്&#x200d; പൊലീസിനു സാധിച്ചില്ല. ഇയാള്&#x200d; സംഭവശേഷം സ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടിരുന്നു. ദിലീപിനായി തെരച്ചില്&#x200d; ഊര്&#x200d;ജിതമാക്കിയതായും പൊലീസ് അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/samajwadi-party-leader-shot-dead-by-wife-s-lover-in-up-s-sambhal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യു.പിയിലും ഉത്തരാഖണ്ഡിലും പോളിങ് ആരംഭിച്ചു</title>
		<link>https://www.chandrikadaily.com/up-uttarakhand-polling.html</link>
					<comments>https://www.chandrikadaily.com/up-uttarakhand-polling.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 15 Feb 2017 03:53:21 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[congress-samajwadi party]]></category>
		<category><![CDATA[samajwadi party]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=20132</guid>

					<description><![CDATA[ലക്‌നോ: ഉത്തരാഖണ്ഡിലെയും ഉത്തര്‍പ്രദേശ് രണ്ടാം ഘട്ടത്തിലേക്കുമുള്ള വോട്ടെടുപ്പ് ആരംഭിച്ചു. ഉത്തരാഖണ്ഡില്‍ 69 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. ഒറ്റഘട്ടമായാണ് ഉത്തരാഖണ്ഡില്‍ വോട്ടെടുപ്പ്. വിജയ് ബഹുഗുണയുടെ നേതൃത്വത്തില്‍ നടത്തിയ അട്ടിമറി ജയത്തെ അതിജീവിച്ച മുഖ്യമന്ത്രി ഹരീഷ് റാവത്താണ് കോണ്‍ഗ്രസിനെ നയിക്കുന്നത്. ബിജെപിയുടെ പ്രചാരണത്തിന് നേതൃത്വം നല്‍കിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുമായിരുന്നു. സംസ്ഥാന നേതൃത്വത്തിന്റെ ഭിന്നിപ്പ് തെരഞ്ഞെടുപ്പിനെ ബാധിക്കാതിരിക്കാനാണ് മോദിയും അമിത്ഷായും നേരിട്ട് പ്രചാരണത്തിനിറങ്ങിയത്. കനത്ത ശൈത്യം അനുഭവപ്പെടുന്ന സാഹചര്യത്തില്‍ ഉത്തര്‍പ്രദേശില്‍ മന്ദഗതിയിലാണ് വോട്ടെടുപ്പ്. ഏതാനും ചില [&#8230;]]]></description>
										<content:encoded><![CDATA[<p>ലക്‌നോ: ഉത്തരാഖണ്ഡിലെയും ഉത്തര്&#x200d;പ്രദേശ് രണ്ടാം ഘട്ടത്തിലേക്കുമുള്ള വോട്ടെടുപ്പ് ആരംഭിച്ചു. ഉത്തരാഖണ്ഡില്&#x200d; 69 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. ഒറ്റഘട്ടമായാണ് ഉത്തരാഖണ്ഡില്&#x200d; വോട്ടെടുപ്പ്. വിജയ് ബഹുഗുണയുടെ നേതൃത്വത്തില്&#x200d; നടത്തിയ അട്ടിമറി ജയത്തെ അതിജീവിച്ച മുഖ്യമന്ത്രി ഹരീഷ് റാവത്താണ് കോണ്&#x200d;ഗ്രസിനെ നയിക്കുന്നത്. ബിജെപിയുടെ പ്രചാരണത്തിന് നേതൃത്വം നല്&#x200d;കിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയും പാര്&#x200d;ട്ടി അധ്യക്ഷന്&#x200d; അമിത് ഷായുമായിരുന്നു. സംസ്ഥാന നേതൃത്വത്തിന്റെ ഭിന്നിപ്പ് തെരഞ്ഞെടുപ്പിനെ ബാധിക്കാതിരിക്കാനാണ് മോദിയും അമിത്ഷായും നേരിട്ട് പ്രചാരണത്തിനിറങ്ങിയത്.</p>
<p><img loading="lazy" class="alignnone size-full wp-image-20135" src="https://www.chandrikadaily.com/wp-content/uploads/2017/02/up-voting-story_647_021117063954_021417062357.jpg" alt="up-voting-story_647_021117063954_021417062357" width="647" height="404" srcset="https://www.chandrikadaily.com/wp-content/uploads/2017/02/up-voting-story_647_021117063954_021417062357.jpg 647w, https://www.chandrikadaily.com/wp-content/uploads/2017/02/up-voting-story_647_021117063954_021417062357-300x187.jpg 300w" sizes="(max-width: 647px) 100vw, 647px" /><br />
കനത്ത ശൈത്യം അനുഭവപ്പെടുന്ന സാഹചര്യത്തില്&#x200d; ഉത്തര്&#x200d;പ്രദേശില്&#x200d; മന്ദഗതിയിലാണ് വോട്ടെടുപ്പ്. ഏതാനും ചില കേന്ദ്രങ്ങളില്&#x200d; വോട്ടിങ് മെഷീന്&#x200d; തകരാറിലായതിനെത്തുടര്&#x200d;ന്ന് വോട്ടിങ് തടസ്സപ്പെട്ടിരുന്നെങ്കിലും പിന്നീട് പുനരാരംഭിച്ചു. യു.പി രണ്ടാംഘട്ടത്തില്&#x200d; 720 സ്ഥാനാര്&#x200d;ത്ഥികളാണ് മത്സരരംഗത്തുള്ളത്. 1.04 കോടി സ്ത്രീകളുള്&#x200d;പ്പെടെ 2.28 കോടി ജനങ്ങളാണ് ഇന്ന് സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. സമാജ്‌വാദി പാര്&#x200d;ട്ടിയുടെ മുതിര്&#x200d;ന്ന നേതാവും മന്ത്രിയുമായ അസം ഖാന്&#x200d;, മകന്&#x200d; അബ്ദുല്ല അസം, കോണ്&#x200d;ഗ്രസ് മുന്&#x200d; എം.പി സഫര്&#x200d; അലി നഖ്‌വിയുടെ മകന്&#x200d; സെയ്ഫ് അലി നഖ്‌വി, മുന്&#x200d; കേന്ദ്രമന്ത്രി ജിതിന്&#x200d; പ്രസാദ, ബിജെപി നിയമസഭാ കക്ഷി നേതാവ് സുരേഷ്‌കുമാര്&#x200d; ഖന്ന, മന്ത്രി മെഹബൂബ് അലി തുടങ്ങിയവരാണ് ഇന്നു ജനവിധി തേടുന്ന പ്രമുഖര്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/up-uttarakhand-polling.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എസ്പി സ്ഥാനാര്‍ത്ഥി  ഹൃദയസ്തംഭനത്തെ തുടര്‍ന്നു മരിച്ചു</title>
		<link>https://www.chandrikadaily.com/samajwadi-party-chandrashekhar-kanaujia-dies-up-assembly-election.html</link>
					<comments>https://www.chandrikadaily.com/samajwadi-party-chandrashekhar-kanaujia-dies-up-assembly-election.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 12 Feb 2017 17:12:09 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[samajwadi party]]></category>
		<category><![CDATA[up election]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=19908</guid>

					<description><![CDATA[ലക്‌നൗ: സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഹൃദയ സ്തംഭനത്തെ തുടര്‍ന്നു മരിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് മരണം. ആലാപൂര് സ്ഥാനാര്‍ത്ഥി ചന്ദ്രശേഖര്‍ കനൗജ്ജാ ആണ് മരിച്ചത്. മണ്ഡലത്തിലെ അംബേദ്കര്‍ നഗറില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ചന്ദ്രശേഖറിന് നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നിലവിലെ എംഎല്‍എ ഭിം പ്രസാദ് സോനാകറിനെതിരെയാണ് ചന്ദ്രശേഖര്‍ മത്സരരംഗത്തുണ്ടായിരുന്നത്. രണ്ടാംഘട്ടത്തിലാണ് ആലാപൂരില്‍ വോട്ടെടുപ്പ് നടക്കുന്നത്.]]></description>
										<content:encoded><![CDATA[<p>ലക്‌നൗ: സമാജ് വാദി പാര്&#x200d;ട്ടി സ്ഥാനാര്&#x200d;ത്ഥി ഹൃദയ സ്തംഭനത്തെ തുടര്&#x200d;ന്നു മരിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് മരണം. ആലാപൂര് സ്ഥാനാര്&#x200d;ത്ഥി ചന്ദ്രശേഖര്&#x200d; കനൗജ്ജാ ആണ് മരിച്ചത്. മണ്ഡലത്തിലെ അംബേദ്കര്&#x200d; നഗറില്&#x200d; തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ചന്ദ്രശേഖറിന് നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. ഉടന്&#x200d; തന്നെ ആസ്പത്രിയില്&#x200d; എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നിലവിലെ എംഎല്&#x200d;എ ഭിം പ്രസാദ് സോനാകറിനെതിരെയാണ് ചന്ദ്രശേഖര്&#x200d; മത്സരരംഗത്തുണ്ടായിരുന്നത്. രണ്ടാംഘട്ടത്തിലാണ് ആലാപൂരില്&#x200d; വോട്ടെടുപ്പ് നടക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/samajwadi-party-chandrashekhar-kanaujia-dies-up-assembly-election.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഉത്തര്‍പ്രദേശില്‍ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു</title>
		<link>https://www.chandrikadaily.com/up-election-4.html</link>
					<comments>https://www.chandrikadaily.com/up-election-4.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 11 Feb 2017 04:00:28 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[BSP]]></category>
		<category><![CDATA[congress-samajwadi party]]></category>
		<category><![CDATA[samajwadi party]]></category>
		<category><![CDATA[sp]]></category>
		<category><![CDATA[UTTARPRADESH]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=19768</guid>

					<description><![CDATA[ലക്‌നോ: ഉത്തര്‍പ്രദേശ് നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം ആരംഭിച്ചു. 403 അംഗ നിയമസഭയിലേക്ക് 73 സീറ്റുകളുടെ വിധിനിര്‍ണയമാണ് ഇന്നു നടക്കുന്നത്. രാവിലെ ഏഴു മണിക്ക് ആരംഭിച്ച പോളിങ് ആദ്യം മന്ദഗതിയിലായിരുന്നെങ്കിലും എട്ടരയോടെ വന്‍ തിരക്കാണ് ബൂത്തുകളില്‍ കാണപ്പെടുന്നത്. വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായതിനെത്തുടര്‍ന്ന് മഥുരയില്‍ വോട്ടെടുപ്പ് ഇതുവരെ ആരംഭിച്ചിട്ടില്ല. ഗോവര്‍ധനില്‍ ഒരു ബൂത്തിലും ബഗപഥിലെ രണ്ടു ബൂത്തുകളിലുമാണ് വോട്ടിങ് തടസ്സപ്പെട്ടത്. വര്‍ഗീയ സംഘര്‍ഷം രൂക്ഷമായ മുസാഫര്‍നഗറും ഷംലിയുമുള്‍പ്പെടെ സംസ്ഥാനത്തിന്റെ പടിഞ്ഞാറന്‍ മേഖലയിലുള്ള 15 ജില്ലകളിലാണ് വോട്ടെടുപ്പ്. ഭാഗ്പത്, മീററ്റ്, [&#8230;]]]></description>
										<content:encoded><![CDATA[<p>ലക്‌നോ: ഉത്തര്&#x200d;പ്രദേശ് നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം ആരംഭിച്ചു. 403 അംഗ നിയമസഭയിലേക്ക് 73 സീറ്റുകളുടെ വിധിനിര്&#x200d;ണയമാണ് ഇന്നു നടക്കുന്നത്. രാവിലെ ഏഴു മണിക്ക് ആരംഭിച്ച പോളിങ് ആദ്യം മന്ദഗതിയിലായിരുന്നെങ്കിലും എട്ടരയോടെ വന്&#x200d; തിരക്കാണ് ബൂത്തുകളില്&#x200d; കാണപ്പെടുന്നത്. വോട്ടിങ് യന്ത്രങ്ങള്&#x200d; തകരാറിലായതിനെത്തുടര്&#x200d;ന്ന് മഥുരയില്&#x200d; വോട്ടെടുപ്പ് ഇതുവരെ ആരംഭിച്ചിട്ടില്ല. ഗോവര്&#x200d;ധനില്&#x200d; ഒരു ബൂത്തിലും ബഗപഥിലെ രണ്ടു ബൂത്തുകളിലുമാണ് വോട്ടിങ് തടസ്സപ്പെട്ടത്.</p>
<p><img loading="lazy" class="alignnone size-full wp-image-19770" src="https://www.chandrikadaily.com/wp-content/uploads/2017/02/vote_650x400_51486781716.jpg" alt="vote_650x400_51486781716" width="650" height="400" srcset="https://www.chandrikadaily.com/wp-content/uploads/2017/02/vote_650x400_51486781716.jpg 650w, https://www.chandrikadaily.com/wp-content/uploads/2017/02/vote_650x400_51486781716-300x185.jpg 300w, https://www.chandrikadaily.com/wp-content/uploads/2017/02/vote_650x400_51486781716-356x220.jpg 356w" sizes="(max-width: 650px) 100vw, 650px" /></p>
<p>വര്&#x200d;ഗീയ സംഘര്&#x200d;ഷം രൂക്ഷമായ മുസാഫര്&#x200d;നഗറും ഷംലിയുമുള്&#x200d;പ്പെടെ സംസ്ഥാനത്തിന്റെ പടിഞ്ഞാറന്&#x200d; മേഖലയിലുള്ള 15 ജില്ലകളിലാണ് വോട്ടെടുപ്പ്. ഭാഗ്പത്, മീററ്റ്, ഗാസിയാബാദ്, ഫിറോസാബാദ്, ഗൗതം ബുദ്ധ്‌നഗര്&#x200d;, ഹപൂര്&#x200d;, അലിഗഢ്, മഥുര, ഹത്രാസ്, ആഗ്ര, ഇട്ടാവ, കസ്ഗഞ്ച്, ബുലന്ദ് ശഹര്&#x200d; എന്നിവയാണ് വോട്ടെടുപ്പ് നടക്കുന്ന മറ്റു ജില്ലകള്&#x200d;. വോട്ടെടുപ്പിന്റെ ബാക്കി ഘട്ടങ്ങള്&#x200d; ഈ മാസം 15,19,23,27, മാര്&#x200d;ച്ച് നാല്, എട്ട് എന്നീ തിയതികളിലായി നടക്കും.</p>
<p><img loading="lazy" class="alignnone size-full wp-image-19771" src="https://www.chandrikadaily.com/wp-content/uploads/2017/02/evm-647_021117091725.jpg" alt="evm-647_021117091725" width="647" height="404" srcset="https://www.chandrikadaily.com/wp-content/uploads/2017/02/evm-647_021117091725.jpg 647w, https://www.chandrikadaily.com/wp-content/uploads/2017/02/evm-647_021117091725-300x187.jpg 300w" sizes="(max-width: 647px) 100vw, 647px" /></p>
<p>ഇന്നു വോട്ടെടുപ്പ് നടക്കുന്ന 73 മണ്ഡലങ്ങളില്&#x200d; നിലവില്&#x200d; കക്ഷി നിലയനുസരിച്ച് എസ്പിക്കും ബിഎസ്പിക്കും 24 സീറ്റുകളാണുള്ളത്. ബിജെപിക്ക് 11ഉം ആര്&#x200d;എല്&#x200d;ഡിക്ക് ഒമ്പതും കോണ്&#x200d;ഗ്രസിന് അഞ്ചും സീറ്റുകളാണുള്ളത്. 77 സ്ത്രീകളുള്&#x200d;പ്പെടെ 839 സ്ഥാനാര്&#x200d;ത്ഥികളാണ് മത്സരരംഗത്ത്. രണ്ടു കോടി 60 ലക്ഷത്തോളം പേര്&#x200d;ക്കാണ് വോട്ടവകാശം.</p>
<p><img loading="lazy" class="size-full wp-image-19776" src="https://www.chandrikadaily.com/wp-content/uploads/2017/02/o-WOMEN-VOTING-IN-INDIA-facebook.jpg" alt="NEW DELHI, INDIA - FEBRUARY 7: Women in queue to cast their vote at Tughlakabad polling station, during the Delhi Assembly Elections 2015, on February 7, 2015 in New Delhi, India. Delhi is headed for a record turnout on Saturday as more than 69.5% of the city's 1.33 crore voters cast their ballot till 5pm. After a slow start in the morning, polling picked up around noon, with scores of people queuing up at booths to exercise their franchise in an electrifying electoral battle that the national capital has never witnessed before. 69.5 per cent of 1.3 voters had been inked by 5 pm on Saturday, as Delhi looked set for a record turnout after a slow morning. There are 673 candidates in the fray now. Voting is taking place in 11,763 centers, located in schools. Many initial voters in middle class and posh areas were early morning walkers. (Photo by Raj K Raj/Hindustan Times via Getty Images)" width="2000" height="1000" srcset="https://www.chandrikadaily.com/wp-content/uploads/2017/02/o-WOMEN-VOTING-IN-INDIA-facebook.jpg 2000w, https://www.chandrikadaily.com/wp-content/uploads/2017/02/o-WOMEN-VOTING-IN-INDIA-facebook-300x150.jpg 300w, https://www.chandrikadaily.com/wp-content/uploads/2017/02/o-WOMEN-VOTING-IN-INDIA-facebook-768x384.jpg 768w, https://www.chandrikadaily.com/wp-content/uploads/2017/02/o-WOMEN-VOTING-IN-INDIA-facebook-1024x512.jpg 1024w, https://www.chandrikadaily.com/wp-content/uploads/2017/02/o-WOMEN-VOTING-IN-INDIA-facebook-696x348.jpg 696w, https://www.chandrikadaily.com/wp-content/uploads/2017/02/o-WOMEN-VOTING-IN-INDIA-facebook-1068x534.jpg 1068w, https://www.chandrikadaily.com/wp-content/uploads/2017/02/o-WOMEN-VOTING-IN-INDIA-facebook-840x420.jpg 840w" sizes="(max-width: 2000px) 100vw, 2000px" /></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/up-election-4.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
