<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>samajwady &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/samajwady/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 25 Jan 2019 10:27:21 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>samajwady &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശം: സമാജ്‌വാദി പാര്&#x200d;ട്ടി നിലപാട് മാറ്റിയേക്കും, കോണ്&#x200d;ഗ്രസുമായി സഖ്യത്തിന് സാധ്യത</title>
		<link>https://www.chandrikadaily.com/priyanka-effect-in-up-politics.html</link>
					<comments>https://www.chandrikadaily.com/priyanka-effect-in-up-politics.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Fri, 25 Jan 2019 10:20:56 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[BSP]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[priyanka gandhi]]></category>
		<category><![CDATA[samajwady]]></category>
		<category><![CDATA[up]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=117453</guid>

					<description><![CDATA[പ്രത്യേക ലേഖകന്&#x200d; സജീവ രാഷ്ട്രീയത്തിലേക്കുള്ള പ്രിയങ്ക ഗാന്ധിയുടെ രംഗപ്രവേശം ഉത്തര്&#x200d; പ്രദേശിലെ രാഷ്ട്രീയ സമവാക്യങ്ങളില്&#x200d; മാറ്റമുണ്ടാക്കുന്നതായി സൂചന. ഈ വര്&#x200d;ഷത്തെ പൊതുതെരഞ്ഞെടുപ്പില്&#x200d; ബി.എസ്.പിയുമായി സഖ്യത്തില്&#x200d; മത്സരിക്കാന്&#x200d; തീരുമാനിച്ചിരുന്ന സമാജ്‌വാദി പാര്&#x200d;ട്ടി, കോണ്&#x200d;ഗ്രസുമായുള്ള സഖ്യസാധ്യതയും പരിശോധിച്ചു തുടങ്ങിയതായി വിശ്വസനീയ കേന്ദ്രങ്ങള്&#x200d; പറയുന്നു. പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശം ഉത്തര്&#x200d;പ്രദേശ് വോട്ടര്&#x200d;മാരില്&#x200d; കോണ്&#x200d;ഗ്രസിന് അനുകൂലമായ തരംഗമുണ്ടാക്കിയെന്ന രാഷ്ട്രീയ നിരീക്ഷണങ്ങള്&#x200d;ക്കു പിന്നാലെയാണ് എസ്.പി നിലപാട് മയപ്പെടുത്തുന്നത്. Azam Khan&#39;s statement comes a day after Priyanka Gandhi was appointed Congress [&#8230;]]]></description>
										<content:encoded><![CDATA[
<h4>പ്രത്യേക ലേഖകന്&#x200d;</h4>



<p>സജീവ രാഷ്ട്രീയത്തിലേക്കുള്ള പ്രിയങ്ക ഗാന്ധിയുടെ രംഗപ്രവേശം ഉത്തര്&#x200d; പ്രദേശിലെ രാഷ്ട്രീയ സമവാക്യങ്ങളില്&#x200d; മാറ്റമുണ്ടാക്കുന്നതായി സൂചന. ഈ വര്&#x200d;ഷത്തെ പൊതുതെരഞ്ഞെടുപ്പില്&#x200d; ബി.എസ്.പിയുമായി സഖ്യത്തില്&#x200d; മത്സരിക്കാന്&#x200d; തീരുമാനിച്ചിരുന്ന സമാജ്‌വാദി പാര്&#x200d;ട്ടി, കോണ്&#x200d;ഗ്രസുമായുള്ള സഖ്യസാധ്യതയും പരിശോധിച്ചു തുടങ്ങിയതായി വിശ്വസനീയ കേന്ദ്രങ്ങള്&#x200d; പറയുന്നു. പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശം ഉത്തര്&#x200d;പ്രദേശ് വോട്ടര്&#x200d;മാരില്&#x200d; കോണ്&#x200d;ഗ്രസിന് അനുകൂലമായ തരംഗമുണ്ടാക്കിയെന്ന രാഷ്ട്രീയ നിരീക്ഷണങ്ങള്&#x200d;ക്കു പിന്നാലെയാണ് എസ്.പി നിലപാട് മയപ്പെടുത്തുന്നത്.</p>



<blockquote class="twitter-tweet" data-lang="en"><p lang="en" dir="ltr">Azam Khan&#39;s statement comes a day after Priyanka Gandhi was appointed Congress General Secretary for Uttar Pradesh East.<br><br>(<a href="https://twitter.com/qazifarazahmad?ref_src=twsrc%5Etfw">@qazifarazahmad</a>)<a href="https://t.co/5Za6qtQdz2">https://t.co/5Za6qtQdz2</a></p>&mdash; News18.com (@news18dotcom) <a href="https://twitter.com/news18dotcom/status/1088441289585184768?ref_src=twsrc%5Etfw">January 24, 2019</a></blockquote>
<script async src="https://platform.twitter.com/widgets.js" charset="utf-8"></script>




<p>പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശവുമായി ബന്ധപ്പെട്ട് മുതിര്&#x200d;ന്ന എസ്.പി നേതാവ് അസം ഖാന്&#x200d; നടത്തിയ പ്രസ്താവന ഇങ്ങനെയാണ്: &#8216;പ്രിയങ്ക ഗാന്ധി സജീവ രാഷ്ട്രീയത്തിലേക്ക് ഇപ്പോഴാണ് കടന്നുവന്നത് എന്നു പറയുന്നത് ശരിയല്ല. മൂന്ന് സംസ്ഥാനങ്ങളിലെ വിജയങ്ങള്&#x200d;ക്കു പിന്നാലെ അക്കാര്യം പറയപ്പെട്ടിരുന്നു. എനിക്ക് കോണ്&#x200d;ഗ്രസിനു മുന്നില്&#x200d; ഒരു നിര്&#x200d;ദേശം വെക്കാനുണ്ട്: സംസ്ഥാനത്തെ വോട്ടുകള്&#x200d; ഭിന്നിപ്പിക്കരുത്.&#8217; പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശത്തെ വിമര്&#x200d;ശിക്കുന്നതിനു പകരം കോണ്&#x200d;ഗ്രസിനെ ബഹുമാനിച്ചു കൊണ്ടുള്ള അസംഖാന്റെ പ്രസ്താവന എസ്.പിയുടെ നയംമാറ്റമാണ് സൂചിപ്പിക്കുന്നത്.</p>



<blockquote class="twitter-tweet" data-lang="en"><p lang="en" dir="ltr"><a href="https://twitter.com/hashtag/PriyankaEntersPolitics?src=hash&amp;ref_src=twsrc%5Etfw">#PriyankaEntersPolitics</a><br>I think Priyanka  Gandhi joining Congress is the last and required move congress can play. BSP &amp; SP must be shocked as BJP thought they may gain because of rivalry among both. It seem now many leader across the parties may join Congress in UP.</p>&mdash; S.D.Sharma (@sdsharmapune) <a href="https://twitter.com/sdsharmapune/status/1088644493715345415?ref_src=twsrc%5Etfw">January 25, 2019</a></blockquote>
<script async src="https://platform.twitter.com/widgets.js" charset="utf-8"></script>




<p>പ്രിയങ്കയെ രംഗത്തിറക്കി കൂടുതല്&#x200d; ആവേശത്തോടെ പ്രചരണം നടത്താനുള്ള കോണ്&#x200d;ഗ്രസിന്റെ പദ്ധതി ബി.എസ്.പി &#8211; എസ്.പി സഖ്യത്തെ അപകടപ്പെടുത്തുമെന്നാണ് എസ്.പി നേതൃത്വം കരുതുന്നത്. ജനുവരി 12-ലെ പത്രസമ്മേളനത്തില്&#x200d; എസ്.പി തലവന്&#x200d; അഖിലേഷ് യാദവ് കോണ്&#x200d;ഗ്രസിനെതിരെ ആരോപണമൊന്നും ഉന്നയിക്കാതിരുന്നത് പുതിയ സാഹചര്യം മുന്നില്&#x200d; കണ്ടുകൊണ്ടാണെന്ന് ഒരു എസ്.പി നേതാവിനെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോര്&#x200d;ട്ട് ചെയ്യുന്നു. നിലവില്&#x200d; മായാവതി മാത്രമാണ് കോണ്&#x200d;ഗ്രസിനെ ആക്രമിച്ചു കൊണ്ടുള്ള പ്രസ്താവന നടത്തുന്നത്.</p>



<p>കഴിഞ്ഞ ദിവസം അമേഠിയില്&#x200d; മാധ്യമ പ്രവര്&#x200d;ത്തകരുമായി സംസാരിച്ച രാഹുല്&#x200d; ഗാന്ധിയും എസ്.പിയും ബി.എസ്.പിയുമായി സഖ്യത്തിലാകാന്&#x200d; തടസ്സമില്ലെന്ന രീതിയിലാണ് സംസാരിച്ചത്. അഖിലേഷ് യാദവും മായാവതിയും തനിക്ക് പ്രിയപ്പെട്ടവരാണെന്നും ബി.ജെ.പിയെ തോല്&#x200d;പ്പിക്കുക എന്ന പൊതുലക്ഷ്യത്തില്&#x200d; അവരുമായി ഐക്യപ്പെടുന്നതിന് വിരോധമില്ലെന്നും രാഹുല്&#x200d; പറഞ്ഞു. അതേസമയം, അഖിലേഷും മായാവതിയും ഇങ്ങോട്ടു വന്നാല്&#x200d; മാത്രമേ ചര്&#x200d;ച്ചകള്&#x200d;ക്കു സാധ്യതയുള്ളൂ എന്നാണ് രാഹുല്&#x200d; നല്&#x200d;കിയ സന്ദേശം.</p>



<p>ബി.ജെ.പിക്കെതിരെ മഹാസഖ്യം രൂപീകരിക്കുകയാണെങ്കില്&#x200d; അതിന് കോണ്&#x200d;ഗ്രസാവും നേതൃത്വം നല്&#x200d;കുക എന്ന തരത്തിലേക്ക് കാര്യങ്ങള്&#x200d; മാറിമറിഞ്ഞു എന്നതാണ് പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശം കൊണ്ടുണ്ടായ പ്രധാന രാഷ്ട്രീയ സംഭവ വികാസം. വലിയ കൊട്ടിഘോഷമോ പ്രഖ്യാപനങ്ങളോ ഇല്ലാതെ ഒരു പത്രക്കുറിപ്പിലൂടെയാണ് കോണ്&#x200d;ഗ്രസ് പ്രിയങ്കയെ രംഗത്തിറക്കിയത്. എന്നാല്&#x200d; മാധ്യമങ്ങളും പൊതുജനങ്ങളും അത് വലിയ ആഘോഷമാക്കി മാറ്റിയിട്ടുണ്ട്. അമേഠിയിലെയും റായ്ബറേലിയിലെയും ജനങ്ങളുമായി നല്ല ബന്ധമുള്ള പ്രിയങ്ക കിഴക്കന്&#x200d; യു.പിയില്&#x200d; പാര്&#x200d;ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചരണം നയിക്കുമ്പോള്&#x200d; എസ്.പി &#8211; ബി.എസ്.പി സഖ്യത്തിന്റെ പുതിയ നീക്കം എന്തായിരിക്കും എന്നത് പ്രസക്തമാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/priyanka-effect-in-up-politics.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സമാജ് വാദി പാര്‍ട്ടിയില്‍ വീണ്ടും അസ്വാരസ്യം; തെരഞ്ഞെടുപ്പിനു ശേഷം പുതിയ പാര്‍ട്ടി രൂപീകരിക്കും: ശിവ്പാല്‍ യാദവ്</title>
		<link>https://www.chandrikadaily.com/akhileshs-uncle-and-samajwadi-party-leader-shivpal-yadav-to-form-new-party-after-march-11.html</link>
					<comments>https://www.chandrikadaily.com/akhileshs-uncle-and-samajwadi-party-leader-shivpal-yadav-to-form-new-party-after-march-11.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 31 Jan 2017 15:28:00 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[akhilesh yadav]]></category>
		<category><![CDATA[mulayam]]></category>
		<category><![CDATA[mulayam-akilesh]]></category>
		<category><![CDATA[samajwady]]></category>
		<category><![CDATA[shivpal yadav]]></category>
		<category><![CDATA[sp]]></category>
		<category><![CDATA[up election]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=18518</guid>

					<description><![CDATA[ലക്‌നോ: സമാജ്വാദി പാര്‍ട്ടിയില്‍ വീണ്ടും അസ്വാരസ്യം സൃഷ്ടിച്ച് മുന്‍ സംസ്ഥാന പ്രസിഡന്റും പാര്‍ട്ടി സ്ഥാപക നേതാവ് മുലായം സിങ് യാദവിന്റെ സഹോദരനുമായ ശിവ്പാല്‍ യാദവ്. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടന്‍ തന്നെ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഇറ്റാവയില്‍ ഒരു റാലിയെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. താന്‍ വര്‍ഷങ്ങളായി മല്‍സരിക്കുന്ന ഇറ്റാവയിലെ ജസ്വന്ത്നഗര്‍ സീറ്റില്‍ സമാജ്വാദി പാര്‍ട്ടിയുടെ ടിക്കറ്റില്‍ തന്നെ മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള നാമനിര്‍ദ്ദേശപത്രിക അദ്ദേഹം സമര്‍പ്പിക്കുകയും ചെയ്തു. [&#8230;]]]></description>
										<content:encoded><![CDATA[<p>ലക്‌നോ: സമാജ്വാദി പാര്&#x200d;ട്ടിയില്&#x200d; വീണ്ടും അസ്വാരസ്യം സൃഷ്ടിച്ച് മുന്&#x200d; സംസ്ഥാന പ്രസിഡന്റും പാര്&#x200d;ട്ടി സ്ഥാപക നേതാവ് മുലായം സിങ് യാദവിന്റെ സഹോദരനുമായ ശിവ്പാല്&#x200d; യാദവ്. ഉത്തര്&#x200d;പ്രദേശ് തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടന്&#x200d; തന്നെ പുതിയ പാര്&#x200d;ട്ടി രൂപീകരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഇറ്റാവയില്&#x200d; ഒരു റാലിയെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. താന്&#x200d; വര്&#x200d;ഷങ്ങളായി മല്&#x200d;സരിക്കുന്ന ഇറ്റാവയിലെ ജസ്വന്ത്നഗര്&#x200d; സീറ്റില്&#x200d; സമാജ്വാദി പാര്&#x200d;ട്ടിയുടെ ടിക്കറ്റില്&#x200d; തന്നെ മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പില്&#x200d; മത്സരിക്കുന്നതിനുള്ള നാമനിര്&#x200d;ദ്ദേശപത്രിക അദ്ദേഹം സമര്&#x200d;പ്പിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം നടക്കുന്ന മാര്&#x200d;ച്ച് 11ന് ശേഷം പാര്&#x200d;ട്ടി രൂപീകരിക്കുമെന്നാണ് ശിവ്പാല്&#x200d; അനുയായികളെ അറിയിച്ചത്. സമാജ്വാദി പാര്&#x200d;ട്ടി ടിക്കറ്റില്&#x200d; മത്സരിക്കാന്&#x200d; കഴിഞ്ഞില്ലെങ്കില്&#x200d; താന്&#x200d; സ്വതന്ത്രന്&#x200d; ആയി മത്സരിക്കുമെന്നും സ്വതന്ത്രസ്ഥാനാര്&#x200d;ത്ഥി ആയി മത്സരിക്കുന്ന എല്ലാവരുടെയും തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പോകുമെന്നും ശിവ്പാല്&#x200d; യാദവ് വ്യക്തമാക്കി. എന്നാല്&#x200d; ശിവ്പാലിന്റെ പ്രസ്താവന വന്ന് മണിക്കൂറുകള്&#x200d;ക്കുള്ളില്&#x200d; തന്നെ മുഖ്യമന്ത്രി അഖിലേഷ് യാദവ് മറുപടി നല്&#x200d;കി. പാര്&#x200d;ട്ടിയുടെ താല്പര്യങ്ങള്&#x200d;ക്കെതിരെ പ്രവര്&#x200d;ത്തിക്കുന്നവര്&#x200d;ക്ക് 100 മീറ്ററിനു അപ്പുറത്തേക്ക് പോകാന്&#x200d; കഴിയില്ലെന്ന് അഖിലേഷ് പറഞ്ഞു.</p>
<p>മുലായം സിങിന്റെ പ്രവര്&#x200d;ത്തനം കൊണ്ട് മാത്രമാണ് എസ്.പി ഉയര്&#x200d;ന്ന് വന്നതെന്ന് പറഞ്ഞ ശിവപാല്&#x200d; പാര്&#x200d;ട്ടി അധ്യക്ഷനായി മുലായം തന്നെ തുടരണമെന്ന് അഖിലേഷിനെ ബോധ്യപ്പെടുത്താന്&#x200d; ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നെന്ന് വെളിപ്പെടുത്തി. മുലായത്തെ നേതാവെന്ന് പുകഴ്ത്തിയവര്&#x200d; ഇപ്പോള്&#x200d; അദ്ദേഹത്തെ പരസ്യമായി അപമാനിച്ചിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോണ്&#x200d;ഗ്രസ് എസ്.പി സഖ്യത്തെയും ശിവപാല്&#x200d; പരിഹസിച്ചു. &#8216;ആറു മാസം മുമ്പ് വരെ നാല് സീറ്റില്&#x200d; മാത്രമാണ് അവര്&#x200d;ക്ക് ജയിക്കാനായത്. സഖ്യം കൊണ്ട് കോണ്&#x200d;ഗ്രസിനാണ് നേട്ടം. നമ്മുടെ പ്രവര്&#x200d;ത്തകര്&#x200d;ക്ക് സീറ്റ് നഷ്ടപ്പെടുകയും ചെയ്തു&#8217;- ശിവപാല്&#x200d; പറഞ്ഞു. കോണ്&#x200d;ഗ്രസ് സഖ്യം അനാവശ്യമാണെന്നും പ്രചാരണത്തിനിറങ്ങില്ലെന്നും മുലായംസിങും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്&#x200d; മുലായം പ്രചരണത്തിനിറങ്ങുമെന്നും 250 സീറ്റുകളില്&#x200d; പാര്&#x200d;ട്ടി വിജയിക്കുമെന്നുമായിരുന്നു അഖിലേഷിന്റെ വാദം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/akhileshs-uncle-and-samajwadi-party-leader-shivpal-yadav-to-form-new-party-after-march-11.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മോദിയെ കടന്നാക്രമിച്ച് അഖിലേഷ്; യുപിയില്‍ സഖ്യകക്ഷി പ്രചരണത്തിന് മികച്ച തുടക്കം</title>
		<link>https://www.chandrikadaily.com/up-elections-2017-akhilesh-kicks-off-sp-campaign-calls-pm-modi-s-demonetisation-decision-public-scourge.html</link>
					<comments>https://www.chandrikadaily.com/up-elections-2017-akhilesh-kicks-off-sp-campaign-calls-pm-modi-s-demonetisation-decision-public-scourge.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 24 Jan 2017 15:45:31 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[akhilesh yadav]]></category>
		<category><![CDATA[pm modi]]></category>
		<category><![CDATA[rahul gandhi]]></category>
		<category><![CDATA[samajwady]]></category>
		<category><![CDATA[up bjp]]></category>
		<category><![CDATA[up election]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=17874</guid>

					<description><![CDATA[സുല്‍ത്താന്‍പൂര്‍: ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടി- കോണ്‍ഗ്രസ് സഖ്യത്തിന്റെ ആദ്യ തെരഞ്ഞെടുപ്പ് റാലിയില്‍ ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി അഖിലേഷ് യാദവ്. ബിജെപിയെ കടന്നാക്രമിച്ചും സമാജ്‌വാദി പാര്‍ട്ടി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഊന്നിപ്പറഞ്ഞുമാണ് സുല്‍ത്താന്‍പൂരില്‍ തെരഞ്ഞെടുപ്പ് റാലികള്‍ക്ക് അഖിലേഷ് തുടക്കമിട്ടത്. ജനങ്ങള്‍ക്ക് നല്ല ദിനങ്ങള്‍ വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ നരേന്ദ്രമോദിയുടെ അച്ഛേ ദിന്‍ എവിടെയെന്ന് അഖിലേഷ് പരിഹസിച്ചു. &#8220;ഒരു പാര്‍ട്ടി പറഞ്ഞു, ഞങ്ങള്‍ അധികാരത്തില്‍ എത്തിയാല്‍ രാജ്യത്ത് അച്ചേദിന്‍ വരുമെന്ന്, എന്നാല്‍ ഞാന്‍ നിങ്ങളോട് ചോദിക്കുകയാണ് എവിടെയാണ് ആ അച്ചേദിന്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>സുല്&#x200d;ത്താന്&#x200d;പൂര്&#x200d;: ഉത്തര്&#x200d;പ്രദേശില്&#x200d; സമാജ്‌വാദി പാര്&#x200d;ട്ടി- കോണ്&#x200d;ഗ്രസ് സഖ്യത്തിന്റെ ആദ്യ തെരഞ്ഞെടുപ്പ് റാലിയില്&#x200d; ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്&#x200d;ശനവുമായി മുഖ്യമന്ത്രി അഖിലേഷ് യാദവ്. ബിജെപിയെ കടന്നാക്രമിച്ചും സമാജ്‌വാദി പാര്&#x200d;ട്ടി സര്&#x200d;ക്കാരിന്റെ നേട്ടങ്ങള്&#x200d; ഊന്നിപ്പറഞ്ഞുമാണ് സുല്&#x200d;ത്താന്&#x200d;പൂരില്&#x200d; തെരഞ്ഞെടുപ്പ് റാലികള്&#x200d;ക്ക് അഖിലേഷ് തുടക്കമിട്ടത്.</p>
<p>ജനങ്ങള്&#x200d;ക്ക് നല്ല ദിനങ്ങള്&#x200d; വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ നരേന്ദ്രമോദിയുടെ അച്ഛേ ദിന്&#x200d; എവിടെയെന്ന് അഖിലേഷ് പരിഹസിച്ചു. &#8220;ഒരു പാര്&#x200d;ട്ടി പറഞ്ഞു, ഞങ്ങള്&#x200d; അധികാരത്തില്&#x200d; എത്തിയാല്&#x200d; രാജ്യത്ത് അച്ചേദിന്&#x200d; വരുമെന്ന്, എന്നാല്&#x200d; ഞാന്&#x200d; നിങ്ങളോട് ചോദിക്കുകയാണ് എവിടെയാണ് ആ അച്ചേദിന്&#x200d; വന്നതെന്ന്&#8221; അഖിലേഷ് റാലിയില്&#x200d; പറഞ്ഞു.<br />
മോദി ഭരണം രാജ്യത്തെ ജനങ്ങളെ ദുരിതത്തിലാക്കിയെന്ന് കുറ്റപ്പെടുത്തിയ ഉത്തര്&#x200d;പ്രദേശ് മുഖ്യമന്ത്രി നോട്ട് അസാധുവാക്കിയതിലൂടെ കര്&#x200d;ഷകര്&#x200d; ദുരിതമനുഭവിക്കുകയാണെന്നും പറഞ്ഞു. ജനങ്ങളെ ക്യൂ നിര്&#x200d;ത്തി വലച്ച ബിജെപിയെ ക്യൂ നിന്ന് വോട്ട് ചെയ്ത് തോല്&#x200d;പിക്കാന്&#x200d; ജനം കാത്തിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നോട്ട് നിരോധന നടപടിക്കെതിരെ ശക്തമായി പ്രതികരിച്ച അഖിലേഷ് ലോകത്ത് എവിടെയെങ്കിലും അര്&#x200d;ദ്ധരാത്രിയില്&#x200d; നോട്ട് നിരോധിച്ചതായി നിങ്ങള്&#x200d; കേട്ടിട്ടുണ്ടോയെന്നും ജനങ്ങളോടായി ചോദിച്ചു.</p>
<p>അതേസമയം, സംസ്ഥാന സര്&#x200d;ക്കാറിന്റെ നേട്ടങ്ങള്&#x200d; എടുത്തു പറഞ്ഞ അഖിലേഷ്, മുലായം സിംഗ് യാദവിന്റെ സ്വപ്നങ്ങള്&#x200d; യാഥാര്&#x200d;ത്ഥ്യമാക്കാന്&#x200d; തന്റെ സര്&#x200d;ക്കാരിനു കഴിഞ്ഞുവെന്നും അവകാശപ്പെട്ടു. നോട്ട് അസാധു നടപടിയെ തുടര്&#x200d;ന്ന് രാജ്യത്ത് നിരവധി ആളുകള്&#x200d; മരണപ്പെട്ടു. നമ്മുടെ സര്&#x200d;ക്കാര്&#x200d; മാത്രമാണ് അവര്&#x200d;ക്ക് സഹായവുമായി എത്തിയത്. ഇരകള്&#x200d;ക്ക് രണ്ട് ലക്ഷം രൂപ സഹായം നല്&#x200d;കിയതായും റാലിയെ അഭിസംബോധന ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു.</p>
<p>സുല്&#x200d;ത്താന്&#x200d;പൂരിലെ റാലിയില്&#x200d; പ്രാദേശിക കോണ്&#x200d;ഗ്രസ് നേതാക്കളും പങ്കെടുത്തു. ഉത്തര്&#x200d;പ്രദേശ് തിരഞ്ഞെടുപ്പ് പ്രചാരണത്തില്&#x200d; പ്രിയങ്കഗാന്ധി പങ്കെടുക്കുമെന്ന് കോണ്&#x200d;ഗ്രസ് വ്യക്തമാക്കി. സോണിയ ഗാന്ധി, രാഹുല്&#x200d; ഗാന്ധി, മുന്&#x200d; പ്രധാനമന്ത്രി മന്&#x200d;മോഹന്&#x200d; സിങ് ഉള്&#x200d;പ്പെടെ നാല്&#x200d;പ്പത് പേരാണ് പ്രചാരണത്തിന് നേതൃത്വം വഹിക്കുന്നത്</p>
<p>അതിനിടെ, സമാജ്‌വാദി പാര്&#x200d;ട്ടിയിലെ പ്രശ്‌നങ്ങള്&#x200d; അടഞ്ഞ അദ്ധ്യായമാണെന്നും കോണ്&#x200d;ഗ്രസ്സുമായി സഖ്യമുണ്ടാക്കിയത് ബിജെപിയെ തടഞ്ഞുനിര്&#x200d;ത്താനെന്നും അഖിലേഷ് മാധ്യമങ്ങളോട് പ്രതികരിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/up-elections-2017-akhilesh-kicks-off-sp-campaign-calls-pm-modi-s-demonetisation-decision-public-scourge.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എസ്.പി ആദ്യഘട്ട പട്ടിക പുറത്തിറക്കി; കോണ്‍ഗ്രസുമായി സീറ്റ് വിഭജന  കാര്യത്തില്‍ ധാരണയായില്ല</title>
		<link>https://www.chandrikadaily.com/up-elections-congress-leaders-meet-in-delhi-after-differences-with-sp-over-seat-sharing.html</link>
					<comments>https://www.chandrikadaily.com/up-elections-congress-leaders-meet-in-delhi-after-differences-with-sp-over-seat-sharing.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 20 Jan 2017 14:54:31 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[samajwady]]></category>
		<category><![CDATA[sp]]></category>
		<category><![CDATA[up congress]]></category>
		<category><![CDATA[up election]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=17468</guid>

					<description><![CDATA[ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക സമാജ്്‌വാദി പാര്‍ട്ടി പുറത്തിറക്കി. മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ആദ്യ മൂന്ന് ഘട്ടങ്ങളില്‍ മത്സരിക്കുന്ന 191 പേരുടെ ലിസ്റ്റിന് അംഗീകാരം നല്‍കിയത്. മുന്‍ സംസ്ഥാന പ്രസിഡണ്ടും കുടുംബ പോരില്‍ അഖിലേഷിന്റെ ബദ്ധശത്രുവുമായ ശിവപാല്‍ യാദവും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ഒത്തുതീര്‍പ്പ് ശ്രമങ്ങളുടെ ഭാഗമായി മുലായംസിങ് യാദവ് മുന്നോട്ടുവെച്ച നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് വിമത ക്യാമ്പിനേയും അഖിലേഷ് പരിഗണിച്ചതെന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസുമായി സീറ്റ് വിഭജന കാര്യത്തില്‍ അന്തിമ ധാരണയില്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ഉത്തര്&#x200d;പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്&#x200d;ത്ഥി പട്ടിക സമാജ്്‌വാദി പാര്&#x200d;ട്ടി പുറത്തിറക്കി. മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ അധ്യക്ഷതയില്&#x200d; ചേര്&#x200d;ന്ന യോഗത്തിലാണ് ആദ്യ മൂന്ന് ഘട്ടങ്ങളില്&#x200d; മത്സരിക്കുന്ന 191 പേരുടെ ലിസ്റ്റിന് അംഗീകാരം നല്&#x200d;കിയത്. മുന്&#x200d; സംസ്ഥാന പ്രസിഡണ്ടും കുടുംബ പോരില്&#x200d; അഖിലേഷിന്റെ ബദ്ധശത്രുവുമായ ശിവപാല്&#x200d; യാദവും പട്ടികയില്&#x200d; ഇടംപിടിച്ചിട്ടുണ്ട്. ഒത്തുതീര്&#x200d;പ്പ് ശ്രമങ്ങളുടെ ഭാഗമായി മുലായംസിങ് യാദവ് മുന്നോട്ടുവെച്ച നിര്&#x200d;ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് വിമത ക്യാമ്പിനേയും അഖിലേഷ് പരിഗണിച്ചതെന്നാണ് റിപ്പോര്&#x200d;ട്ട്.</p>
<p>കോണ്&#x200d;ഗ്രസുമായി സീറ്റ് വിഭജന കാര്യത്തില്&#x200d; അന്തിമ ധാരണയില്&#x200d; എത്തിയിട്ടില്ലെന്ന് എസ്.പി വൃത്തങ്ങള്&#x200d; വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് എസ്.പി സ്വന്തം നിലയില്&#x200d; സ്ഥാനാര്&#x200d;ത്ഥികളെ പ്രഖ്യാപിച്ചത്. കോണ്&#x200d;ഗ്രസിന്റെ എട്ട് സിറ്റിങ് സീറ്റുകളും പ്രഖ്യാപിച്ചവയില്&#x200d; ഉള്&#x200d;പ്പെടും. കോണ്&#x200d;ഗ്രസുമായി അന്തിമധാരണ ആയാല്&#x200d; ഈ സ്ഥാനാര്&#x200d;ത്ഥികളുടെ കാര്യത്തില്&#x200d; നീക്കുപോക്ക് ഉണ്ടായേക്കും.<br />
403 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്&#x200d; 103 സീറ്റുകളാണ് കോണ്&#x200d;ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. 80-85 സീറ്റുകളാണ് എസ്.പി വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇതില്&#x200d; 54 സീറ്റുകള്&#x200d; നിലവില്&#x200d; കോണ്&#x200d;ഗ്രസിന്റെ സിറ്റിങ് സീറ്റുകളോ രണ്ടാം സ്ഥാനത്തുള്ള സീറ്റുകളോ ആയിരിക്കുമെന്നാണ് എസ്.പി വാഗ്ദാനം. അതേസമയം പരമാവധി സീറ്റുകള്&#x200d; നേടിയെടുക്കുക എന്ന തന്ത്രത്തിന്റെ ഭാഗമായുള്ള സമ്മര്&#x200d;ദ്ദമാണ് നിലവില്&#x200d; കോണ്&#x200d;ഗ്രസ് തുടരുന്നത്.<br />
ഫെബ്രുവരി 11, 15, 19 തീയതികളില്&#x200d; വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനാര്&#x200d;ത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 2012ല്&#x200d; വിജയിച്ച ജസ്വന്ത് നഗര്&#x200d; മണ്ഡലമാണ് ശിവപാലിന് നല്&#x200d;കിയിരിക്കുന്നത്. അര്&#x200d;വിന്ദ് സിങ് ഗോപ്, നരേഷ് അഗര്&#x200d;വാളിന്റെ മകന്&#x200d; നിതിന്&#x200d; അഗര്&#x200d;വാള്&#x200d;, അസം ഖാന്റെ മകന്&#x200d; അബ്ദുല്ല അസം എന്നിവര്&#x200d;ക്കും സീറ്റ് നല്&#x200d;കിയിട്ടുണ്ട്.<br />
ഇതിനിടെ 403 സീറ്റുകളിലും മത്സരിക്കുമെന്ന പ്രഖ്യാപനവുമായി അജിത് സിങിന്റെ നേതൃത്വത്തിലുള്ള ആര്&#x200d;.എല്&#x200d;.ഡി രംഗത്തെത്തി. നേരത്തെ എസ്.പിയു കോണ്&#x200d;ഗ്രസും ആര്&#x200d;.എല്&#x200d;.ഡിയും ചേരുന്ന വിശാല സഖ്യം നിലവില്&#x200d; വന്നേക്കുമെന്ന് റിപ്പോര്&#x200d;ട്ടുണ്ടായിരുന്നു. സീറ്റു വിഭജനവുമായി ബന്ധപ്പെട്ട തര്&#x200d;ക്കം തന്നെയാണ് ആര്&#x200d;.എല്&#x200d;.ഡിയുമായുള്ള സഖ്യനീക്കത്തിന് തിരിച്ചടിയായത്. വിശാല സഖ്യത്തിനുള്ള സാധ്യത ഇപ്പോഴും മങ്ങിയിട്ടില്ലെന്നാണ് റിപ്പോര്&#x200d;ട്ടുകള്&#x200d; സൂചിപ്പിക്കുന്നത്. കോണ്&#x200d;ഗ്രസുമായി ആര്&#x200d;.എല്&#x200d;.ഡി നേതൃത്വം ഇപ്പോഴും ചര്&#x200d;ച്ച തുടരുന്നുണ്ട്. 36 സീറ്റാണ് ആര്&#x200d;.എല്&#x200d;.ഡി ആവശ്യപ്പെട്ടിരിക്കുന്നത്.<br />
സീറ്റ് മുന്നില്&#x200d; കണ്ടുള്ള ചാഞ്ചാട്ടവും സജീവമാണ്. എസ്.പിയുടെ രണ്ട് സിറ്റിങ് എം.എല്&#x200d;.എമാര്&#x200d; ഇന്നലെ ആര്&#x200d;.എല്&#x200d;.ഡിയില്&#x200d; ചേര്&#x200d;ന്നു. ഭഗവാന്&#x200d; ശര്&#x200d;മ്മ എന്ന ഗുഡ്ഡു പണ്ഡിറ്റ്, സഹോദരന്&#x200d; മുകേഷ് ശര്&#x200d;മ്മ എന്നിവരാണ് ആര്&#x200d;.എല്&#x200d;.ഡിയില്&#x200d; ചേര്&#x200d;ന്നത്. അതേസമയം ആര്&#x200d;.എല്&#x200d;.ഡിയുടെ രണ്ട് എം.എല്&#x200d;.എമാര്&#x200d; ബി.ജെ.പിയിലേക്കും ചേക്കേറിയിട്ടുണ്ട്. ദല്&#x200d;വീര്&#x200d; സിങ്, പുരന്&#x200d; പ്രകാശ് എന്നിവരാണ് കളംമാറിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/up-elections-congress-leaders-meet-in-delhi-after-differences-with-sp-over-seat-sharing.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സഖ്യം കോണ്‍ഗ്രസുമായി മാത്രമെന്ന് എസ്.പി</title>
		<link>https://www.chandrikadaily.com/no-grand-alliance-in-up-sp-rules-out-tie-up-with-rld-to-ally-only-with-congress.html</link>
					<comments>https://www.chandrikadaily.com/no-grand-alliance-in-up-sp-rules-out-tie-up-with-rld-to-ally-only-with-congress.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 19 Jan 2017 19:20:50 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[samajwady]]></category>
		<category><![CDATA[up congress]]></category>
		<category><![CDATA[up election]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=17412</guid>

					<description><![CDATA[ലക്‌നോ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി മാത്രമാണ് സഖ്യമെന്ന് സമാജ്‌വാദി പാര്‍ട്ടി നേതൃത്വം. അജിത് സിങിന്റെ നേതൃത്വത്തിലുള്ള ആര്‍.എല്‍.ഡിയുമായി സഖ്യമുണ്ടാവില്ലെന്ന് മുതിര്‍ന്ന എസ്.പി നേതാവും ദേശീയ ഉപാധ്യക്ഷനുമായ കിരണ്‍മോയ് നന്ദ വ്യക്തമാക്കി. യു.പിയില്‍ കോണ്‍ഗ്രസും എസ്.പിയും അടങ്ങുന്ന വിശാല സഖ്യമായിരിക്കും തെരഞ്ഞെടുപ്പിനെ നേരിടുകയെന്ന റിപ്പോര്‍ട്ടുകള്‍ തള്ളിക്കൊണ്ടാണ് നേതൃത്വം രംഗത്തെത്തിയത്. 403 അംഗ നിയമസഭയിലേക്ക് 300 സീറ്റില്‍ സമാജ് വാദി പാര്‍ട്ടി മത്സരിക്കുമെന്ന് കിരണ്‍മോയ് നന്ദ പറഞ്ഞു. ശേഷിച്ച 103 സീറ്റുകള്‍ കോണ്‍ഗ്രസിന് നല്‍കും. സീറ്റു വിഭജനം സംബന്ധിച്ച് [&#8230;]]]></description>
										<content:encoded><![CDATA[<p>ലക്‌നോ: ഉത്തര്&#x200d;പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്&#x200d; കോണ്&#x200d;ഗ്രസുമായി മാത്രമാണ് സഖ്യമെന്ന് സമാജ്‌വാദി പാര്&#x200d;ട്ടി നേതൃത്വം. അജിത് സിങിന്റെ നേതൃത്വത്തിലുള്ള ആര്&#x200d;.എല്&#x200d;.ഡിയുമായി സഖ്യമുണ്ടാവില്ലെന്ന് മുതിര്&#x200d;ന്ന എസ്.പി നേതാവും ദേശീയ ഉപാധ്യക്ഷനുമായ കിരണ്&#x200d;മോയ് നന്ദ വ്യക്തമാക്കി. യു.പിയില്&#x200d; കോണ്&#x200d;ഗ്രസും എസ്.പിയും അടങ്ങുന്ന വിശാല സഖ്യമായിരിക്കും തെരഞ്ഞെടുപ്പിനെ നേരിടുകയെന്ന റിപ്പോര്&#x200d;ട്ടുകള്&#x200d; തള്ളിക്കൊണ്ടാണ് നേതൃത്വം രംഗത്തെത്തിയത്. 403 അംഗ നിയമസഭയിലേക്ക് 300 സീറ്റില്&#x200d; സമാജ് വാദി പാര്&#x200d;ട്ടി മത്സരിക്കുമെന്ന് കിരണ്&#x200d;മോയ് നന്ദ പറഞ്ഞു. ശേഷിച്ച 103 സീറ്റുകള്&#x200d; കോണ്&#x200d;ഗ്രസിന് നല്&#x200d;കും. സീറ്റു വിഭജനം സംബന്ധിച്ച് അന്തിമ ധാരണയായതായും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>ആര്&#x200d;.എല്&#x200d;.ഡിയുമായി നിലവില്&#x200d; ചര്&#x200d;ച്ചകള്&#x200d; ഒന്നും നടക്കുന്നില്ലെന്ന് നന്ദ വ്യക്തമാക്കി. ഒന്നും രണ്ടും ഘട്ട തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്&#x200d;ത്ഥി പട്ടികക്ക് എസ്.പി അന്തിമ രൂപം നല്&#x200d;കിയിട്ടുണ്ട്. കോണ്&#x200d;ഗ്രസ് സ്ഥാനാര്&#x200d;ത്ഥികളെയാണ് ഇനി നിശ്ചയിക്കാനുള്ളത്. ഇതിനുള്ള നടപടി ആ പാര്&#x200d;ട്ടിയില്&#x200d; പുരോഗമിക്കുകയാണ്. ഇതുസംബന്ധിച്ച വിശദാംശങ്ങള്&#x200d; പാര്&#x200d;ട്ടി ദേശീയ പ്രസിഡണ്ട് അഖിലേഷ് യാദവ് പ്രഖ്യാപിക്കും. അഖിലേഷിന്റെ നേതൃത്വത്തില്&#x200d; നടന്ന ആറു മണിക്കൂര്&#x200d; നീണ്ട എസ്.പി നേതാക്കളുടെ യോഗത്തിലാണ് സീറ്റു വിഭജനവും സ്ഥാനാര്&#x200d;ത്ഥി നിര്&#x200d;ണയവും സംബന്ധിച്ച കാര്യങ്ങളില്&#x200d; അന്തിമ ധാരണയില്&#x200d; എത്തിയതെന്നും കിരണ്&#x200d;മോയ് നന്ദ പറഞ്ഞു.<br />
സീറ്റു വിഭജനത്തെച്ചൊല്ലിയുള്ള തര്&#x200d;ക്കമാണ് ആര്&#x200d;.എല്&#x200d;.ഡി സഖ്യനീക്കം ഉപേക്ഷിക്കാന്&#x200d; കാരണമെന്ന് റിപ്പോര്&#x200d;ട്ടുകള്&#x200d; വ്യക്തമാക്കി. എസ്.പി വാഗ്ദാനം ചെയ്തതിനേക്കാള്&#x200d; കൂടുതല്&#x200d; സീറ്റുകള്&#x200d; ആര്&#x200d;.എല്&#x200d;.ഡി ആവശ്യപ്പെട്ടതാണ് സഖ്യ നീക്കം പരാജയപ്പെടാന്&#x200d; കാരണം.<br />
കോണ്&#x200d;ഗ്രസുമായി സഖ്യം നിലവില്&#x200d; വന്നതോടെ രാഷ്ട്രീയ സാഹചര്യം അനുകൂലമായി മാറിയെന്ന് കിരണ്&#x200d;മോയ് നന്ദ പറഞ്ഞു. അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സര്&#x200d;ക്കാര്&#x200d; തന്നെ യു.പിയില്&#x200d; അധികാരത്തില്&#x200d; വരും. തെരഞ്ഞെടുപ്പ് പ്രകടന പത്രിക ഉടന്&#x200d; പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി- മാര്&#x200d;ച്ച് മാസങ്ങളിലായി ഏഴു ഘട്ടങ്ങളിലായാണ് യു.പിയില്&#x200d; നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. മാര്&#x200d;ച്ച് 11നാണ് വോട്ടെണ്ണല്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/no-grand-alliance-in-up-sp-rules-out-tie-up-with-rld-to-ally-only-with-congress.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ശിവപാല്‍ പുറത്താക്കിയവരെ തിരിച്ചെടുത്ത് അഖിലേഷ്</title>
		<link>https://www.chandrikadaily.com/khilesh-yadav-loyalists-sacked-by-shivpal-back-in-samajwadi-party.html</link>
					<comments>https://www.chandrikadaily.com/khilesh-yadav-loyalists-sacked-by-shivpal-back-in-samajwadi-party.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 19 Jan 2017 16:46:30 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[akhilesh yadav]]></category>
		<category><![CDATA[samajwady]]></category>
		<category><![CDATA[sp]]></category>
		<category><![CDATA[up election]]></category>
		<category><![CDATA[YADAV]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=17406</guid>

					<description><![CDATA[ലക്‌നോ: സംസ്ഥാന പ്രസിഡണ്ടായിരിക്കെ ശിവപാല്‍ യാദവ് പുറത്താക്കിയ നേതാക്കളെയെല്ലാം സമാജ്് വാദി പാര്‍ട്ടിയില്‍ തിരിച്ചെടുത്തു. മുഖ്യമന്ത്രിയും എസ്.പി ദേശീയ പ്രസിഡണ്ടുമായ അഖിലേഷ് യാദവ് ബുധനാഴ്ചയാണ് തിരിച്ചെടുക്കല്‍ തീരുമാനത്തിന് അനുമതി നല്‍കിയത്. നേരത്തെ വഹിച്ചിരുന്ന പദവി തന്നെ ഇവര്‍ക്ക് തിരിച്ചു നല്‍കിയതായി എസ്.പി വൃത്തങ്ങള്‍ വ്യക്തമാക്കി. അഞ്ച് നിയമസഭാ കൗണ്‍സില്‍ അംഗങ്ങളും തിരിച്ചെടുത്തവരില്‍ ഉള്‍പ്പെടും. എം.എല്‍.സിമാരായ സഞ്ജയ് ലത്താര്‍, സുനില്‍ സിങ് യാദവ്, ആനന്ദ് ബഹദുരിയ, അര്‍വിന്ദ് പ്രതാപ് സിങ്, ഉദയ്‌വീര്‍ സിങ്, എസ്.പി യൂത്ത് ബ്രിഗേഡ് ദേശീയ [&#8230;]]]></description>
										<content:encoded><![CDATA[<p>ലക്‌നോ: സംസ്ഥാന പ്രസിഡണ്ടായിരിക്കെ ശിവപാല്&#x200d; യാദവ് പുറത്താക്കിയ നേതാക്കളെയെല്ലാം സമാജ്് വാദി പാര്&#x200d;ട്ടിയില്&#x200d; തിരിച്ചെടുത്തു. മുഖ്യമന്ത്രിയും എസ്.പി ദേശീയ പ്രസിഡണ്ടുമായ അഖിലേഷ് യാദവ് ബുധനാഴ്ചയാണ് തിരിച്ചെടുക്കല്&#x200d; തീരുമാനത്തിന് അനുമതി നല്&#x200d;കിയത്. നേരത്തെ വഹിച്ചിരുന്ന പദവി തന്നെ ഇവര്&#x200d;ക്ക് തിരിച്ചു നല്&#x200d;കിയതായി എസ്.പി വൃത്തങ്ങള്&#x200d; വ്യക്തമാക്കി. അഞ്ച് നിയമസഭാ കൗണ്&#x200d;സില്&#x200d; അംഗങ്ങളും തിരിച്ചെടുത്തവരില്&#x200d; ഉള്&#x200d;പ്പെടും.</p>
<p>എം.എല്&#x200d;.സിമാരായ സഞ്ജയ് ലത്താര്&#x200d;, സുനില്&#x200d; സിങ് യാദവ്, ആനന്ദ് ബഹദുരിയ, അര്&#x200d;വിന്ദ് പ്രതാപ് സിങ്, ഉദയ്‌വീര്&#x200d; സിങ്, എസ്.പി യൂത്ത് ബ്രിഗേഡ് ദേശീയ പ്രസിഡണ്ട് ഗൗരവ് ദുബെ, യൂത്ത് ബ്രിഗേഡ് സംസ്ഥാന പ്രസിഡണ്ട് മുഹമ്മദ് ഇബാദ്, യുവജനസഭാ സംസ്ഥാന പ്രസിഡണ്ട് ബ്രജേഷ് യാദവ്, സമാജ്് വാദി ഛത്രസഭാ സംസ്ഥാന പ്രസിഡണ്ട് ദിഗ്‌വിജയ് സിങ് ഡിയോ എന്നിവരെയാണ് തിരിച്ചെടുത്തതെന്ന് പുതുതായി നിയമതിനായ എസ്.പി സംസ്ഥാന പ്രസിഡണ്ട് നരേഷ് ഉത്തം പട്ടേല്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/khilesh-yadav-loyalists-sacked-by-shivpal-back-in-samajwadi-party.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പാര്‍ട്ടിയുടെ മുഖം മുലായം തന്നെ: അഖിലേഷ്</title>
		<link>https://www.chandrikadaily.com/mulayam-still-face-of-party-modalities-of-grand-alliance-to-be-finalized-shortly-akhilesh-yadav.html</link>
					<comments>https://www.chandrikadaily.com/mulayam-still-face-of-party-modalities-of-grand-alliance-to-be-finalized-shortly-akhilesh-yadav.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 17 Jan 2017 15:47:55 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[mulayam]]></category>
		<category><![CDATA[mulayam-akilesh]]></category>
		<category><![CDATA[samajwady]]></category>
		<category><![CDATA[up election]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=17144</guid>

					<description><![CDATA[ലക്‌നോ: സമാജ്്‌വാദി പാര്‍ട്ടിയുടെ മുഖം മുലായംസിങ് യാദവ് തന്നെയായിരിക്കുമെന്ന് യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവ്. മുലായത്തിന്റെ മാര്‍ഗനിര്‍ദേശം അനുസരിച്ചായിരിക്കും പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ മത്സരിക്കുക. അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക രണ്ടു ദിവസത്തിനകം പുറത്തിറക്കും. തുടര്‍ച്ചയായ രണ്ടാം തവണയും യു.പിയില്‍ സര്‍ക്കാര്‍ രൂപീകരിക്കുകയാണ് ലക്ഷ്യമെന്നും അഖിലേഷ് പറഞ്ഞു. ലക്‌നോവിലെ ഔദ്യോഗിക വസതിയായ 5ാം നമ്പര്‍ കാളിദാസ് മാര്‍ഗില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യഥാര്‍ത്ഥ സമാജ്്‌വാദി പാര്‍ട്ടി അഖിലേഷ് യാദവ് നേതൃത്വം നല്‍കുന്നതാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയതിനു പിന്നാലെയാണ് പ്രതികരണം. &#8221;സൈക്കിള്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>ലക്‌നോ: സമാജ്്‌വാദി പാര്&#x200d;ട്ടിയുടെ മുഖം മുലായംസിങ് യാദവ് തന്നെയായിരിക്കുമെന്ന് യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവ്. മുലായത്തിന്റെ മാര്&#x200d;ഗനിര്&#x200d;ദേശം അനുസരിച്ചായിരിക്കും പാര്&#x200d;ട്ടി തെരഞ്ഞെടുപ്പില്&#x200d; മത്സരിക്കുക. അന്തിമ സ്ഥാനാര്&#x200d;ത്ഥി പട്ടിക രണ്ടു ദിവസത്തിനകം പുറത്തിറക്കും. തുടര്&#x200d;ച്ചയായ രണ്ടാം തവണയും യു.പിയില്&#x200d; സര്&#x200d;ക്കാര്&#x200d; രൂപീകരിക്കുകയാണ് ലക്ഷ്യമെന്നും അഖിലേഷ് പറഞ്ഞു. ലക്‌നോവിലെ ഔദ്യോഗിക വസതിയായ 5ാം നമ്പര്&#x200d; കാളിദാസ് മാര്&#x200d;ഗില്&#x200d; മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>യഥാര്&#x200d;ത്ഥ സമാജ്്‌വാദി പാര്&#x200d;ട്ടി അഖിലേഷ് യാദവ് നേതൃത്വം നല്&#x200d;കുന്നതാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d; വ്യക്തമാക്കിയതിനു പിന്നാലെയാണ് പ്രതികരണം. &#8221;സൈക്കിള്&#x200d; ചിഹ്നം ലഭിക്കുമെന്ന കാര്യത്തില്&#x200d; ആത്മവിശ്വാസമുണ്ടായിരുന്നു. കുറച്ച് സമയം നഷ്ടമായി. സ്ഥാനാര്&#x200d;ത്ഥികളുടെ പട്ടിക തയ്യാറാക്കേണ്ടതുണ്ട്. എല്ലാവരേയും കൂടെ നിര്&#x200d;ത്തുക എന്നതാണ് വലിയ ഉത്തരവാദിത്ത&#8221;മെന്നും അഖിലേഷ് പറഞ്ഞു.</p>
<blockquote class="twitter-tweet" data-lang="en">
<p lang="hi" dir="ltr">साइकिल चलती जायेगी&#8230;आगे बढ़ती जायेगी&#8230; <a href="https://t.co/DjFzr2DtrK">pic.twitter.com/DjFzr2DtrK</a></p>
<p>&mdash; Akhilesh Yadav (@yadavakhilesh) <a href="https://twitter.com/yadavakhilesh/status/821019696514400260">January 16, 2017</a></p></blockquote>
<p><script async src="//platform.twitter.com/widgets.js" charset="utf-8"></script><br />
തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d; വിധി വന്ന തിങ്കളാഴ്ച രാത്രി വൈകി അഖിലേഷ് യാദവ് മുലായംസിങിനെ സന്ദര്&#x200d;ശിച്ചിരുന്നു. വിശദാംശങ്ങള്&#x200d; വെളിപ്പെടുത്തിയില്ലെങ്കിലും കൂടിക്കാഴ്ചക്കു തൊട്ടു പിന്നാലെ മൂന്ന് പഴയ ചിത്രങ്ങള്&#x200d; അദ്ദേഹം ട്വിറ്ററില്&#x200d; പോസ്റ്റു ചെയ്തു. ഒന്ന് പിതാവ് മുലായംസിങ് യാദവിനൊപ്പം നില്&#x200d;ക്കുന്നതും മറ്റു രണ്ടെണ്ണം ജനുവരി ഒന്നിന് രാംഗോപാല്&#x200d; യാദവ് വിളിച്ചുചേര്&#x200d;ത്ത എസ്.പി ദേശീയ കൗണ്&#x200d;സില്&#x200d; സമ്മേളനത്തിന്റേതുമായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mulayam-still-face-of-party-modalities-of-grand-alliance-to-be-finalized-shortly-akhilesh-yadav.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എസ്.പിയിലെ വെടിനിര്‍ത്തലിലും കൊമ്പുകോര്‍ത്ത് അഖിലേഷും ശിവ്പാലും</title>
		<link>https://www.chandrikadaily.com/yadavrift-in-samajwady-party.html</link>
					<comments>https://www.chandrikadaily.com/yadavrift-in-samajwady-party.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 05 Nov 2016 17:42:00 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[akhilesh yadav]]></category>
		<category><![CDATA[samajwady]]></category>
		<category><![CDATA[sp]]></category>
		<category><![CDATA[up election]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=6701</guid>

					<description><![CDATA[ലഖ്‌നോ: നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന ഉത്തര്‍പ്രദേശില്‍ ഭരണകക്ഷിയായ സമാജ്‌വാദി പാര്‍ട്ടിയില്‍ ഉടലെടുത്ത അധികാര വടംവലി, പാര്‍ട്ടിയുടെ രജതജൂബിലിയോഘോഷ ചടങ്ങിലും പ്രതിഫലിച്ചു. ആഘോഷത്തിനിടെ മുഖ്യമന്ത്രി അഖിലേഷ് യാദവും പാര്‍ട്ടി അധ്യക്ഷന്‍ ശിവ്പാല്‍ യാദവും വാക്കുകള്‍ കൊണ്ട് കൊമ്പുകോര്‍ത്തു. മുഖ്യമന്ത്രിയുടെ വകുപ്പുകളേക്കാളും കൂടുതല്‍ കാര്യങ്ങള്‍ തന്റെ വകുപ്പുകള്‍ ചെയ്തതായി ശിവ്പാല്‍ പറഞ്ഞു. തനിക്ക മുഖ്യമന്ത്രിയാകേണ്ടതില്ല. വര്‍ഷങ്ങളായി സമാജ്‌വാദി പാര്‍ട്ടിക്ക് വിയര്‍പ്പും അധ്വാനവും നല്‍കിയ ആളാണ് താന്‍. പാര്‍ട്ടി ചെയ്യാന്‍ പറഞ്ഞതാണ് എന്നും ചെയ്തത്. മുഖ്യമന്ത്രിയായി അഖിലേഷ് മികച്ച രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, [&#8230;]]]></description>
										<content:encoded><![CDATA[<p>ലഖ്‌നോ: നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന ഉത്തര്&#x200d;പ്രദേശില്&#x200d; ഭരണകക്ഷിയായ സമാജ്‌വാദി പാര്&#x200d;ട്ടിയില്&#x200d; ഉടലെടുത്ത അധികാര വടംവലി, പാര്&#x200d;ട്ടിയുടെ രജതജൂബിലിയോഘോഷ ചടങ്ങിലും പ്രതിഫലിച്ചു. ആഘോഷത്തിനിടെ മുഖ്യമന്ത്രി അഖിലേഷ് യാദവും പാര്&#x200d;ട്ടി അധ്യക്ഷന്&#x200d; ശിവ്പാല്&#x200d; യാദവും വാക്കുകള്&#x200d; കൊണ്ട് കൊമ്പുകോര്&#x200d;ത്തു. മുഖ്യമന്ത്രിയുടെ വകുപ്പുകളേക്കാളും കൂടുതല്&#x200d; കാര്യങ്ങള്&#x200d; തന്റെ വകുപ്പുകള്&#x200d; ചെയ്തതായി ശിവ്പാല്&#x200d; പറഞ്ഞു.</p>
<p>തനിക്ക മുഖ്യമന്ത്രിയാകേണ്ടതില്ല. വര്&#x200d;ഷങ്ങളായി സമാജ്‌വാദി പാര്&#x200d;ട്ടിക്ക് വിയര്&#x200d;പ്പും അധ്വാനവും നല്&#x200d;കിയ ആളാണ് താന്&#x200d;. പാര്&#x200d;ട്ടി ചെയ്യാന്&#x200d; പറഞ്ഞതാണ് എന്നും ചെയ്തത്. മുഖ്യമന്ത്രിയായി അഖിലേഷ് മികച്ച രീതിയിലാണ് പ്രവര്&#x200d;ത്തിക്കുന്നത്. എന്നാല്&#x200d;, നാലു വര്&#x200d;ഷം മന്ത്രിയായിരുന്നപ്പോള്&#x200d; താനും കഠിനമായാണ് പരിശ്രമിച്ചത്. പൊതുമരാമത്ത്, സഹകരണം അടക്കമുള്ള വകുപ്പില്&#x200d; താന്&#x200d; നടത്തിയ ഭരണപരമായ കാര്യങ്ങള്&#x200d; എന്തൊക്കെയാണെന്ന് അഖിലേഷിന് പരിശോധിക്കാമെന്നും ശിവപാല്&#x200d; കൂട്ടിച്ചേര്&#x200d;ത്തു. ചിലര്&#x200d; പാര്&#x200d;ട്ടിയിലേക്ക് അതിക്രമിച്ചു കയറി ഭിന്നതയുടെ അന്തരീക്ഷം സൃഷ്ടിക്കുകയാണ്.</p>
<p>അഖിലേഷിന് എന്നെ എന്തും പറയാം. ഞാന്&#x200d; മറുത്തൊന്നും പറയില്ല. ഈ പാര്&#x200d;ട്ടി നല്&#x200d;കാന്&#x200d; പറഞ്ഞാല്&#x200d; രക്തം പോലും കൊടുക്കാന്&#x200d; സന്നദ്ധമാണ്. എല്ലാ കാലത്തും നേതാജിക്ക് (മുലായം സിങ് യാദവ്) കൂറുള്ളയാളായിരിക്കും താന്&#x200d;- ശിവ്പാല്&#x200d; വ്യക്തമാക്കി. ചടങ്ങില്&#x200d; ശിവ്പാലിന്റെ പേരെടുത്തു പറയാതെയായിരുന്നു അഖിലേഷിന്റെ വിമര്&#x200d;ശം. ചിലര്&#x200d;ക്ക് ഒന്നും മനസ്സിലാകുന്നില്ലെന്നും പാര്&#x200d;ട്ടി നശിക്കുമ്പോള്&#x200d; എല്ലാവര്&#x200d;ക്കും എല്ലാം മനസ്സിലാകുമെന്നും അഖിലേഷ് പറഞ്ഞു. തന്നെ മരണ ശേഷം മനസ്സിലാകുമെന്ന് രാം മനോഹര്&#x200d; ലോഹ്യ പറഞ്ഞിട്ടുണ്ട്. പാര്&#x200d;ട്ടി നശിച്ച ശേഷമാണ് തന്നെ ചിര്&#x200d;ക്ക് മനസ്സിലാകുക. നിങ്ങളെനിക്ക് വാളെടുത്തു നല്&#x200d;കി. എന്നാല്&#x200d; അത് ഉപയോഗിക്കാന്&#x200d; അധികാരം തന്നില്ല&#8217;- അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>പാര്&#x200d;ട്ടിക്കുള്ളില്&#x200d; പ്രശ്‌നങ്ങളൊന്നുമില്ലെന്ന് സ്ഥാപിക്കാനുള്ള ശ്രമങ്ങള്&#x200d; കൊണ്ടുപിടിച്ചു നടക്കുന്നതിനിടെയാണ് ചടങ്ങില്&#x200d; സംസാരിച്ച നേതാക്കള്&#x200d; പരസ്പരം ആരോപണങ്ങളുന്നയിച്ചത്.<br />
മുന്&#x200d; പ്രധാനമന്ത്രി എച്ച്. ഡി. ദേവഗൗഡ, ആര്&#x200d;ജെഡി അധ്യക്ഷന്&#x200d; ലാലു പ്രസാദ് യാദവ്, ആര്&#x200d;എല്&#x200d;ഡി അധ്യക്ഷന്&#x200d; അജിത് സിങ്, ജെഡിയു നേതാവ് ശരത് യാദവ്, ഇന്ത്യന്&#x200d; നാഷണല്&#x200d; ലോക്ദള്&#x200d; നേതാവ് അഭയ് ചൗട്ടാല, കെ.സി.ത്യാഗി, പ്രശസ്ത അഭിഭാഷകന്&#x200d; റാം ജെഠ്മലാനി തുടങ്ങിയവര്&#x200d; ചടങ്ങില്&#x200d; സംബന്ധിച്ചു. അതേസമയം, ബിഹാര്&#x200d; മുഖ്യമന്ത്രി നിതീഷ് കുമാര്&#x200d; ചടങ്ങിനെത്തിയില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/yadavrift-in-samajwady-party.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
