<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>sangh parivar &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/sangh-parivar/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 12 Oct 2025 06:19:35 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>sangh parivar &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>സെന്‍സര്‍ ബോര്‍ഡ് കേരളത്തിലും സംഘ്പരിവാര്‍ അജണ്ട മറയില്ലാതെ നടപ്പാക്കിത്തുടങ്ങുന്നു: സംവിധായകന്‍ ഹര്‍ഷദ്</title>
		<link>https://www.chandrikadaily.com/censor-board-is-openly-implementing-sangh-parivar-agenda-in-kerala-too-director-harshad.html</link>
					<comments>https://www.chandrikadaily.com/censor-board-is-openly-implementing-sangh-parivar-agenda-in-kerala-too-director-harshad.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 12 Oct 2025 06:18:54 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[censor board]]></category>
		<category><![CDATA[fcebook post]]></category>
		<category><![CDATA[harshad]]></category>
		<category><![CDATA[sangh parivar]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=357989</guid>

					<description><![CDATA[കോഴിക്കോട്: സെൻസർബോർഡ് കേരളത്തിലും സംഘ്പരിവാർ അജണ്ട മറയില്ലാതെ നടപ്പാക്കിത്തുടങ്ങുന്നു എന്നാണ് സമീപകാല സംഭവങ്ങളിൽ നിന്ന് മനസ്സിലാവുന്നതെന്ന് സംവിധായകനും തിരക്കഥാകൃത്തുമായ ഹർഷദ്. എമ്പുരാൻ, ജെഎസ്‌കെ, ഹാൽ, പ്രൈവറ്റ് തുടങ്ങിയ സിനിമകളിലെ സെൻസർ ബോർഡ് ഇടപെടൽ ചൂണ്ടിക്കാട്ടിയാണ് വിമർശനം. കോടികളുടെ മുതൽമുടക്കുള്ള ബിസിനസായതിനാൽ ഏത് തരം എതിർപ്പുകൾക്കും പരിധിയുണ്ടാവുമെന്നും പതിയെ ഈ തിട്ടൂരങ്ങൾക്ക് സിനിമാ പ്രവർത്തകർ വഴങ്ങുമെന്നും അവർക്കറിയാം. പതിയെ പതിയെ സംഘ്പരിവാറിനെയും ജനവിരുദ്ധ നയങ്ങൾ അടിച്ചേൽപിക്കുന്ന സർക്കാറുകളുടെ ജനാധിപത്യവിരുദ്ധയെയും നോവിക്കാത്ത, ഒട്ടും അലോസരമുണ്ടാക്കാത്ത, അതിന് സാധ്യത പോലുമില്ലാത്ത, ഒരുവേള [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: സെൻസർബോർഡ് കേരളത്തിലും സംഘ്പരിവാർ അജണ്ട മറയില്ലാതെ നടപ്പാക്കിത്തുടങ്ങുന്നു എന്നാണ് സമീപകാല സംഭവങ്ങളിൽ നിന്ന് മനസ്സിലാവുന്നതെന്ന് സംവിധായകനും തിരക്കഥാകൃത്തുമായ ഹർഷദ്. എമ്പുരാൻ, ജെഎസ്‌കെ, ഹാൽ, പ്രൈവറ്റ് തുടങ്ങിയ സിനിമകളിലെ സെൻസർ ബോർഡ് ഇടപെടൽ ചൂണ്ടിക്കാട്ടിയാണ് വിമർശനം.</p>
<p>കോടികളുടെ മുതൽമുടക്കുള്ള ബിസിനസായതിനാൽ ഏത് തരം എതിർപ്പുകൾക്കും പരിധിയുണ്ടാവുമെന്നും പതിയെ ഈ തിട്ടൂരങ്ങൾക്ക് സിനിമാ പ്രവർത്തകർ വഴങ്ങുമെന്നും അവർക്കറിയാം. പതിയെ പതിയെ സംഘ്പരിവാറിനെയും ജനവിരുദ്ധ നയങ്ങൾ അടിച്ചേൽപിക്കുന്ന സർക്കാറുകളുടെ ജനാധിപത്യവിരുദ്ധയെയും നോവിക്കാത്ത, ഒട്ടും അലോസരമുണ്ടാക്കാത്ത, അതിന് സാധ്യത പോലുമില്ലാത്ത, ഒരുവേള സുഖിപ്പിക്കുന്ന കണ്ടന്റുകൾ മാത്രം സിനിമകളിൽ ഉൾപ്പെടുത്താൻ സിനിമാപ്രവർത്തകരും വ്യവസായികളും നിർബന്ധിക്കപ്പെടും. പതിയെ അത് ശീലമാവും. അങ്ങിനെ സംഭവിക്കരുത്. ജാഗ്രത പുലർത്തണമെന്നും ഹർഷദ് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.</p>
<p><b>കുറിപ്പിന്റെ പൂർണരൂപം:</b></p>
<p>എമ്പുരാൻ, ജെസ്‌ക്, ഹാൽ, പ്രൈവറ്റ്&#8230;</p>
<p>സെൻസർബോർഡ് കേരളത്തിലും സംഘ്പരിവാർ അജണ്ട മറയില്ലാതെ നടപ്പാക്കിത്തുടങ്ങുന്നു എന്ന് വേണം മനസ്സിലാക്കാൻ. കോടികളുടെ മുതൽമുടക്കുള്ള ബിസിനസ്സായതിനാൽ ഏത് തരം എതിർപ്പുകൾക്കും പരിധിയുണ്ടാവുമെന്നും പതിയെ ഈ തിട്ടുരങ്ങൾക്ക് സിനിമാ പ്രവർത്തകർ വഴങ്ങുമെന്നും അവർക്കറിയാം. പതിയെ പതിയെ സംഘ്പരിവാറിനെയും ജനവിരുദ്ധ നയങ്ങൾ അടിച്ചേൽപിക്കുന്ന സർക്കാറുകളുടെ ജനാധിപത്യവിരുദ്ധയെയും നോവിക്കാത്ത, ഒട്ടും അലോസരമുണ്ടാക്കാത്ത, അതിന് സാധ്യത പോലുമില്ലാത്ത, ഒരുവേള സുഖിപ്പിക്കുന്ന കണ്ടൻ്റുകൾ മാത്രം സിനിമകളിൽ ഉൾപ്പെടുത്താൻ സിനിമാപ്രവർത്തകരും വ്യവസായികളും നിർബന്ധിക്കപ്പെടും. പതിയെ അത് ശീലമാവും. അങ്ങിനെ സംഭവിക്കരുത്. ജാഗ്രത്താവുക !</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/censor-board-is-openly-implementing-sangh-parivar-agenda-in-kerala-too-director-harshad.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കന്നുകാലി കശാപ്പിന്റെ പഴയ ദൃശ്യങ്ങൾ ഉപയോഗിച്ച് കർണാടകയിൽ വിദ്വേഷ പ്രചാരണം</title>
		<link>https://www.chandrikadaily.com/hate-campaign-in-karnataka-using-old-footage-of-cattle-slaughter.html</link>
					<comments>https://www.chandrikadaily.com/hate-campaign-in-karnataka-using-old-footage-of-cattle-slaughter.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 13 Sep 2025 13:11:22 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[fake video]]></category>
		<category><![CDATA[Karnataka]]></category>
		<category><![CDATA[sangh parivar]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=354029</guid>

					<description><![CDATA[സമീപകാല ദൃശ്യങ്ങൾക്ക് ഭട്കൽസംഭവങ്ങളുമായി ബന്ധമില്ലെന്ന് നഗരസഭ വ്യക്തമാക്കി]]></description>
										<content:encoded><![CDATA[<p>മംഗളൂരു: ഉത്തര കന്നഡ ജില്ലയിലെ ഭട്കൽ മഗ്ദൂം കോളനിയിൽ കന്നുകാലി കശാപ്പ് നടന്നു​​വെന്ന എന്ന അവകാശവാദത്തോടെ പഴയ ദൃശ്യങ്ങൾ ഉപയോഗിച്ച് സമൂഹ മാധ്യമങ്ങളിൽ വിദ്വേഷ പ്രചാരണം . വീഡിയോയും ഫോട്ടോകളും വൈറലായതോടെ ഇത് പഴയ ദൃശ്യങ്ങളാണെന്ന വിശദീകരണവുമായി അധികൃതർ രംഗത്ത് വന്നു.</p>
<p>കന്നുകാലികളുടെ അസ്ഥികൂടങ്ങൾ, രക്തക്കറ എന്നിവ ദൃശ്യങ്ങളിൽ കാണിച്ചിരുന്നു. ഇത് നഗരത്തിൽ സംഘർഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തു. എന്നാൽ പൊലീസും നഗരസഭ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അത്തരം അവശിഷ്ടങ്ങളൊന്നും കണ്ടെത്തിയില്ലെന്ന് സ്ഥിരീകരിച്ചു.</p>
<p>&#8220;പ്രചരിക്കുന്ന വീഡിയോകളും ചിത്രങ്ങളും പുതിയതല്ല. പരിശോധനയിൽ കന്നുകാലികളുടെ അസ്ഥികളോ മാംസ അവശിഷ്ടങ്ങളോ കണ്ടെത്തിയില്ല. മഗ്ദൂം കോളനിയിൽ വൈറൽ ചിത്രങ്ങളിൽ മഴവെള്ളം കെട്ടിക്കിടക്കുന്നത് കാണാം. പക്ഷേ ഭട്കലിൽ കഴിഞ്ഞ മൂന്ന് നാല് ദിവസമായി മഴ ലഭിച്ചിട്ടില്ല. ഇത് ചിത്രങ്ങൾ പഴയതാണെന്ന് വ്യക്തമാക്കുന്നു.”-നഗരസഭ ചീഫ് ഓഫീസർ വെങ്കിടേഷ് നവുദ വിശദീകരിച്ചു,</p>
<p>വീഡിയോകൾ വൈറലായതിന് തൊട്ടുപിന്നാലെ, പ്രതിഷേധവുമായി സംഘപരിവാർ സംഘടനകൾ രംഗത്തെത്തി. വൻതോതിലുള്ള കന്നുകാലി കശാപ്പ് നടന്നതായും ഭരണകൂടം നിഷ്‌ക്രിയത്വം കാണിച്ചതായും അവർ ആരോപിച്ചു. വൈറലായ വീഡിയോകളുടെയും ഫോട്ടോകളുടെയും ഉത്ഭവം പരിശോധിച്ചുവരികയാണെന്ന് പൊലീസും വ്യക്തമാക്കി. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കും. സമൂഹമാധ്യമങ്ങളിൽ കാണുന്നതെല്ലാം പരിശോധിച്ചുറപ്പിക്കാതെ പൗരന്മാർ വിശ്വസിക്കരുതെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hate-campaign-in-karnataka-using-old-footage-of-cattle-slaughter.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സംഘപരിവാറിന് ഇരട്ടത്താപ്പ്, ഇവിടെ കന്യാമറിയത്തിന് സ്വര്‍ണം ചാര്‍ത്തും വടക്കേ ഇന്ത്യയില്‍ ആ രൂപങ്ങള്‍ തകര്‍ക്കും: ഗീവര്‍ഗീസ് മാര്‍ കൂറിലോസ്</title>
		<link>https://www.chandrikadaily.com/the-sangh-parivar-has-double-standards-they-will-engrave-gold-on-the-virgin-mary-here-and-destroy-those-images-in-north-india-geevarghese-mar-koorilos.html</link>
					<comments>https://www.chandrikadaily.com/the-sangh-parivar-has-double-standards-they-will-engrave-gold-on-the-virgin-mary-here-and-destroy-those-images-in-north-india-geevarghese-mar-koorilos.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 28 Jul 2025 13:28:16 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Arrest]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[Geevarghese Mar Koorilos]]></category>
		<category><![CDATA[nuns]]></category>
		<category><![CDATA[sangh parivar]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=348796</guid>

					<description><![CDATA[വിടെ മധുരം വിളമ്പുമ്പോള്‍ വടക്കേ ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് കൈപ്പാണ് കൊടുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു]]></description>
										<content:encoded><![CDATA[<p>ഛത്തീസ്ഗഢില്&#x200d; മലയാളി കന്യാസ്ത്രികളുടെ അറസ്റ്റില്&#x200d; വിമര്&#x200d;ശനവുമായി യാക്കോബായ സഭാ നിരണം ഭദ്രസനാധിപന്&#x200d; ഗീവര്&#x200d;ഗീസ് മാര്&#x200d; കൂറിലോസ്. ഇവിടെ പുണ്യാളന്റെയും കന്യാമറിയത്തെയും ചിത്രത്തില്&#x200d; സ്വര്&#x200d;ണാഭരണങ്ങള്&#x200d; ചാര്&#x200d;ത്തുമ്പോള്&#x200d; വടക്കേ ഇന്ത്യയില്&#x200d; ആ രൂപങ്ങളൊക്കെ തല്ലി തകര്&#x200d;ക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ വിമര്&#x200d;ശനം. മതേതര വിശ്വാസികള്&#x200d; ഈ ഫാസിസത്തിനെതിരെ ഒന്നിച്ചു പോരാടണമെന്നും ഗീവര്&#x200d;ഗീസ് മാര്&#x200d; കൂറിലോസ് പ്രതികരിച്ചു. ഛത്തീസ്ഗഡില്&#x200d; കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ വിമര്&#x200d;ശനങ്ങള്&#x200d;.</p>
<p>ക്രൈസ്തവരോടുള്ള സമീപനത്തില്&#x200d; സംഘപരിവാറിന് ഇരട്ടത്താപ്പാണെന്നാണ് ഗീവര്&#x200d;ഗീസ് മാര്&#x200d; കൂറിലോസിന്റെ രൂക്ഷവിമര്&#x200d;ശനം. ഇവിടെ മധുരം വിളമ്പുമ്പോള്&#x200d; വടക്കേ ഇന്ത്യയില്&#x200d; ന്യൂനപക്ഷങ്ങള്&#x200d;ക്ക് കൈപ്പാണ് കൊടുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയില്&#x200d; ന്യൂനപക്ഷ വിഭാഗങ്ങള്&#x200d; ഈ ഭീഷണി നേരിടുന്നുണ്ട്. ഫാസിസത്തിനെതിരെ ഒന്നിച്ച് പോരാടണം. ഭരണഘടന ഉറപ്പുനല്&#x200d;കുന്ന അവകാശങ്ങളുടെ, ന്യൂനപക്ഷ അവകാശങ്ങളുടെ നഗ്നമായ ലംഘനമാണ് നടക്കുന്നത്. സ്വന്തം മതത്തില്&#x200d; വിശ്വസിക്കാനും അത് പ്രചരിപ്പിക്കാനും ഭരണഘടന നല്&#x200d;കുന്ന സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നു. നിര്&#x200d;ബന്ധിത മതംമാറ്റം കള്ളക്കഥയാണെന്ന് നിയമപരമായി തന്നെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ഇത്തരം കഥകള്&#x200d; പറഞ്ഞ് കന്യാസ്ത്രീകളേയും പുരോഹിതരേയും വേട്ടയാടുന്നത് അങ്ങേയറ്റം പ്രതിഷേധാര്&#x200d;ഹമാണ്. ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റ് ആസൂത്രിതമായി നടത്തിയതാണെന്നാണ് കരുതുന്നത്. ഫാസിസ്റ്റ് പ്രവണതകള്&#x200d;ക്കെതിരെ ജനാധിപത്യ വിശ്വാസികള്&#x200d; ഒന്നിച്ച് നിന്ന് പോരാടണമെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>കോടതി റിമാന്&#x200d;ഡ് ചെയ്ത കന്യാസ്ത്രീകള്&#x200d; നിലവില്&#x200d; ദുര്&#x200d;ഗ് ജില്ലാ ജയിലില്&#x200d; തുടരുകയാണ്. മനുഷ്യക്കടത്തും മതപരിവര്&#x200d;ത്തനവുമാണ് ഇരുവര്&#x200d;ക്കുമെതിരെ ചുമത്തിയിരിക്കുന്ന വകുപ്പുകള്&#x200d;. ഛത്തീസ്ഗഡില്&#x200d; ഇവ രണ്ടും ജാമ്യം ലഭിക്കാത്ത വകുപ്പുകളാണ്. അതിനാല്&#x200d; കോടതിയുടെ നിലപാട് കന്യാസ്ത്രീകളെ സംബന്ധിച്ച് നിര്&#x200d;ണ്ണായകമാണ്. കന്യാസ്ത്രീകള്&#x200d;ക്കെതിരെ ഗുരുതര വകുപ്പുകള്&#x200d; ചുമത്തിയാണ് കേസെടുത്തത്. എഫ്‌ഐ പ്രകാരം കേസില്&#x200d; സിസ്റ്റര്&#x200d; പ്രീതിയാണ് ഒന്നാം പ്രതി. രണ്ടാം പ്രതിയായി സിസ്റ്റര്&#x200d; വന്ദനയെയാണ് ഉള്&#x200d;പ്പെടുത്തിയത്. നിര്&#x200d;ബന്ധിത മതപരിവര്&#x200d;ത്തനം, മനുഷ്യക്കടുത്ത് എന്നീ കുറ്റങ്ങള്&#x200d; ചുമത്തിയതായാണ് എഫ്‌ഐആറില്&#x200d; പറയുന്നത്. 10 വര്&#x200d;ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-sangh-parivar-has-double-standards-they-will-engrave-gold-on-the-virgin-mary-here-and-destroy-those-images-in-north-india-geevarghese-mar-koorilos.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സംഘപരിവാര്‍ കൊലപ്പെടുത്തിയ അഷ്‌റഫിന്റെ വീട് സന്ദര്‍ശിച്ച് യൂത്ത് ലീഗ് നേതാക്കള്‍</title>
		<link>https://www.chandrikadaily.com/youth-league-leaders-visit-the-house-of-ashraf-who-was-murdered-by-the-sangh-parivar.html</link>
					<comments>https://www.chandrikadaily.com/youth-league-leaders-visit-the-house-of-ashraf-who-was-murdered-by-the-sangh-parivar.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 02 May 2025 12:03:26 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ashraf]]></category>
		<category><![CDATA[MURDER]]></category>
		<category><![CDATA[myl]]></category>
		<category><![CDATA[news]]></category>
		<category><![CDATA[sangh parivar]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=339798</guid>

					<description><![CDATA[മംഗലാപുരത്തെ സംഘ പരിവാർ ക്രിമിനലുകൾ തല്ലിക്കൊന്ന വയനാട് പുൽപള്ളിയിലെ അഷ്റഫിന്റെ വസതി മുസ്ലിം യൂത്ത് ലീഗ് ദേശീയ നേതൃസംഘം സന്ദർശിച്ചു. അഷ്റഫിന്റെ പിതാവ് കുഞ്ഞീതു, മാതാവ് റൂഖിയ്യ, സഹോദരൻ ഹമീദ് എന്നിവരുമായി സംസാരിച്ച നേതാക്കൾ കുറ്റവാളികൾക്ക് കടുത്ത ശിക്ഷ നൽകുംവരെയുള്ള നിയമപോരാട്ടത്തിന് കുടുംബത്തിനൊപ്പം നിലകൊള്ളുമെന്ന് ഉറപ്പ് നൽകി. മാനസിക അസ്വസ്തത നേരിടുന്ന അഷ്റഫിനെ വർഗീയത തലക്ക് പിടിച്ചവർ സംഘം ചേർന്ന് ആക്രമിക്കുകയും കൊല്ലപ്പെട്ടപ്പോൾ പാക് അനുകൂല മുദ്രാവാക്യം വിളിച്ചതായി കള്ളം പ്രചരിപ്പിക്കുകയും ചെയ്തതാണ്. സാക്ഷി മൊഴികളും പോലീസ് [&#8230;]]]></description>
										<content:encoded><![CDATA[<p>മംഗലാപുരത്തെ സംഘ പരിവാർ ക്രിമിനലുകൾ തല്ലിക്കൊന്ന വയനാട് പുൽപള്ളിയിലെ അഷ്റഫിന്റെ വസതി മുസ്ലിം യൂത്ത് ലീഗ് ദേശീയ നേതൃസംഘം സന്ദർശിച്ചു. അഷ്റഫിന്റെ പിതാവ് കുഞ്ഞീതു, മാതാവ് റൂഖിയ്യ, സഹോദരൻ ഹമീദ് എന്നിവരുമായി സംസാരിച്ച നേതാക്കൾ കുറ്റവാളികൾക്ക് കടുത്ത ശിക്ഷ നൽകുംവരെയുള്ള നിയമപോരാട്ടത്തിന് കുടുംബത്തിനൊപ്പം നിലകൊള്ളുമെന്ന് ഉറപ്പ് നൽകി. മാനസിക അസ്വസ്തത നേരിടുന്ന അഷ്റഫിനെ വർഗീയത തലക്ക് പിടിച്ചവർ സംഘം ചേർന്ന് ആക്രമിക്കുകയും കൊല്ലപ്പെട്ടപ്പോൾ പാക് അനുകൂല മുദ്രാവാക്യം വിളിച്ചതായി കള്ളം പ്രചരിപ്പിക്കുകയും ചെയ്തതാണ്. സാക്ഷി മൊഴികളും പോലീസ് റിപ്പോർട്ടും സംഘി ഭീകരരുടേത് കള്ളപ്രചാരണമാണെന്ന് വ്യക്തമാക്കുന്നുണ്ട്. സത്യ സന്ധമായ അന്വേഷണത്തിലൂടെ ഇരുപതോളം പ്രതികളെ അറസ്റ്റ് ചെയ്ത കർണാടക സർക്കാർ അന്വേഷണം വഴി തിരിച്ചു വിടാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തതും പ്രശംസനീയമാണെന്ന് യൂത്ത് ലീഗ് നേതാക്കൾ പറഞ്ഞു.</p>
<p>മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി സികെ സുബൈർ, യൂത്ത് ലീഗ് ദേശീയ നേതാക്കളായ അഡ്വ ഫൈസൽ ബാബു, ടിപി അഷ്റഫലി, സികെ ശാക്കിർ, മുഫീദ തസ്നി, സംസ്ഥാന ട്രഷറർ പി ഇസ്മായിൽ, വയനാട് ജില്ല പ്രസിഡന്റ് എംപി നവാസ്, സെക്രട്ടറി സി.എച്ച് ഫസൽ എന്നിവരാണ് യൂത്ത് ലീഗ് നേതൃസംഘതിലുണ്ടായിരുന്നത്. മുസ്ലിം ലീഗ് ജില്ല സെക്രട്ടറി പി.പി അയൂബ്, മണ്ഡലം ലീഗ് പ്രസിഡന്റ് എം എ അസൈനാർ, പുൽപ്പളളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ് ദിലീപ് കുമാർ, ഷബീർ അഹമ്മദ്, സമദ് കണ്ണിയൻ, സി.കെ മുസ്തഫ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കാട്ടി ഗഫൂർ, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് അബൂബക്കർ മക്തൂമി, ബീരാൻ പുൽപള്ളി, റിയാസ് കല്ലുവയൽ, ഗ്രാമ പഞ്ചായത്ത് മെമ്പർ സുമ ബിനീഷ്, സജിൻലാൽ തുടങ്ങിയവരും യൂത്ത് ലീഗ് ദേശീയ നേതാക്കൾക്കൊപ്പം അഷ്റഫിന്റെ വസതിയിലെത്തിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/youth-league-leaders-visit-the-house-of-ashraf-who-was-murdered-by-the-sangh-parivar.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുസ്‌ലിം പള്ളികള്&#x200d;ക്ക് പുറമെ ബുദ്ധമത വിശ്വാസികളുടെ ബോധ്ഗയയും പിടിച്ചെടുക്കാനൊരുങ്ങി സംഘപരിവാര്&#x200d;; പ്രതിഷേധം ശക്തം</title>
		<link>https://www.chandrikadaily.com/apart-from-the-muslim-mosques-the-sangh-parivar-is-about-to-capture-the-bodh-gaya-of-the-buddhists-the-protest-is-strong.html</link>
					<comments>https://www.chandrikadaily.com/apart-from-the-muslim-mosques-the-sangh-parivar-is-about-to-capture-the-bodh-gaya-of-the-buddhists-the-protest-is-strong.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 25 Mar 2025 05:00:57 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BIHAR]]></category>
		<category><![CDATA[sangh parivar]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=335580</guid>

					<description><![CDATA[ബുദ്ധമത വിശ്വാസികളുടെ വിശുദ്ധ കേന്ദ്രമായ ബോധ്ഗയയുടെ നിയന്ത്രണം പിടിച്ചെടുക്കാന്&#x200d; ശ്രമിക്കുന്ന വിശ്വഹിന്ദു പരിഷത്തിന്റെയും സംഘപരിവാര്&#x200d; സംഘടനകളുടെയും ശ്രമത്തിനെതിരെയാണ് പ്രതിഷേധം. ]]></description>
										<content:encoded><![CDATA[<p>ബിഹാറിലെ മഹാബോധി ക്ഷേത്രത്തിന്റെ പൂര്&#x200d;ണ നിയന്ത്രണം തങ്ങളുടെ സമുദായത്തിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ബുദ്ധമതക്കാര്&#x200d; നടത്തുന്ന ബഹുജന പ്രതിഷേധം ശക്തമാവുന്നു. ബുദ്ധമത വിശ്വാസികളുടെ വിശുദ്ധ കേന്ദ്രമായ ബോധ്ഗയയുടെ നിയന്ത്രണം പിടിച്ചെടുക്കാന്&#x200d; ശ്രമിക്കുന്ന വിശ്വഹിന്ദു പരിഷത്തിന്റെയും സംഘപരിവാര്&#x200d; സംഘടനകളുടെയും ശ്രമത്തിനെതിരെയാണ് പ്രതിഷേധം.</p>
<p>സമീപവര്&#x200d;ഷങ്ങളിലായി ബോധ്ഗയയില്&#x200d; ഹിന്ദു ആചാരങ്ങള്&#x200d; അനുഷ്ഠിക്കുന്നതിനെതിരെ ബുദ്ധ സന്യാസിമാര്&#x200d; അധികൃതര്&#x200d;ക്ക് പരാതി നല്&#x200d;കുകയും 2012ല്&#x200d; 1949ലെ നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് രണ്ട് സന്യാസിമാര്&#x200d; സുപ്രീം കോടതിയില്&#x200d; ഹരജി ഫയല്&#x200d; ചെയ്യുകയും ചെയ്തിരുന്നു. ഇന്നുവരെയും ആ കേസില്&#x200d; വാദം കേള്&#x200d;ക്കാന്&#x200d; പോലും കോടതി തയ്യാറായിട്ടില്ലെന്നാണ് റിപ്പോര്&#x200d;ട്ടുകള്&#x200d;.</p>
<p>1949ലെ ഹിന്ദുക്കള്&#x200d;ക്ക് ക്ഷേത്രത്തില്&#x200d; പങ്കാളിത്തം ലഭിക്കുന്ന നിയമമനുസരിച്ച് കഴിഞ്ഞ 76 വര്&#x200d;ഷങ്ങളായി നാല് ഹിന്ദുക്കളും നാല് ബുദ്ധമതക്കാരും അടങ്ങുന്ന എട്ടംഗ കമ്മിറ്റിയാണ് ബോധ്ഗയ ക്ഷേത്രത്തെ നിയന്ത്രിക്കുന്നത്. ഇതിനെതിരായാണ് സന്യാസിമാരടങ്ങുന്ന ആളുകളുടെ പ്രതിഷേധം. സമീപമാസങ്ങളില്&#x200d; സന്യാസിമാര്&#x200d; വീണ്ടും സംസ്ഥാനത്തിനും കേന്ദ്രത്തിനുമടക്കം മെമ്മോറാണ്ടങ്ങള്&#x200d; സമര്&#x200d;പ്പിക്കുകയും തെരുവുകളില്&#x200d; റാലി നടത്തുകയും ചെയ്തതോടെയാണ് സന്യാസികളുടെ പ്രതിഷേധം ജനശ്രദ്ധ പിടിച്ചുപറ്റുന്നത്.</p>
<p>പിന്നാലെ ക്ഷേത്രപരിസരത്ത് 14 ദിവസങ്ങളായി നിരാഹാരം സമരം നടത്തിയിരുന്ന സന്യാസിമാരെ ഫെബ്രുവരി 27ന് അര്&#x200d;ധരാത്രിയെത്തിയ പൊലീസ് സ്ഥലത്ത് നിന്ന് നീക്കുകയും ക്ഷേത്രത്തിന് പുറത്താക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് പ്രതിഷേധം ശക്തമാവുന്നത്. കൈകളില്&#x200d; ഉച്ചഭാഷിണികളും ബാനറുകളും പിടിച്ച് നിയമം പിന്&#x200d;വലിക്കണമെന്നും ക്ഷേത്രം ബുദ്ധമതക്കാര്&#x200d;ക്ക് കൈമാറണമെന്നും പ്രതിഷേധക്കാര്&#x200d; ആവശ്യപ്പെടുന്നു. സമീപ വര്&#x200d;ഷങ്ങളില്&#x200d; ഹിന്ദുസന്യാസിമാരുടെ സ്വാധീനം ക്ഷേത്രത്തില്&#x200d; വര്&#x200d;ധിച്ചുവരികയാണന്നും ബുദ്ധമത ആചാരങ്ങള്&#x200d;ക്ക് പകരം ഹിന്ദു ആചാരങ്ങള്&#x200d; കൂടുതലായി അനുഷ്ഠിക്കുന്നുവെന്നും പ്രതിഷേധക്കാര്&#x200d; പറയുന്നു.</p>
<p>അതേസമയം ബോധ്ഗയയ്ക്കുള്ളിലുള്ള ഹിന്ദു ആശ്രമം നൂറ്റാണ്ടുകളായി ക്ഷേത്രത്തില്&#x200d; ക്രമസമാധാനം നിലനിര്&#x200d;ത്തുന്നതില്&#x200d; നിര്&#x200d;ണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും നിയമം തങ്ങളുടെ പക്ഷത്താണെന്നുമാണ് ഹിന്ദുമതക്കാരുടെ വാദം. ബുദ്ധഭഗവാന്&#x200d; ഹിന്ദുമതവിശ്വാസ പ്രകാരം വിഷ്ണുവിന്റെ ഒമ്പതാമത്തെ അവതാരമായാണ് കാണുന്നതെന്നും വര്&#x200d;ഷങ്ങളായി ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്&#x200d; നിന്നും വരുന്ന ബുദ്ധമതക്കാരെ മികച്ച ആതിഥേത്വത്തോടെ സ്വീകരിച്ചിട്ടുണ്ടെന്നും ഹിന്ദു സന്യാസിമാര്&#x200d; വാദിക്കുന്നു.</p>
<p>നിയമം റദ്ദാക്കിയാല്&#x200d; ക്ഷേത്രം ഹിന്ദുക്കള്&#x200d;ക്ക് മാത്രമായി മാറുമെന്നും കമ്മറ്റിയില്&#x200d; നാല് ബുദ്ധമതക്കാരെ ഉള്&#x200d;പ്പെടുത്തുന്നതിന് ഹിന്ദുമതത്തിന്റെ ഉദാരതയുണ്ടായിരുന്നുവെന്നും ഹിന്ദു സന്യാസി സ്വാമി വിവേകാന്ദന്&#x200d; ഗിരി പറയുന്നു.</p>
<p>പ്രതിഷേധത്തില്&#x200d; പങ്കെടുക്കാനായി വടക്കന്&#x200d; ലഡാക്ക്, മുംബൈ, മൈസൂര്&#x200d; തുടങ്ങി രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്&#x200d; നിന്നും ബുദ്ധമത വിശ്വാസികള്&#x200d; ബോധ്ഗയയില്&#x200d; എത്തുന്നതായാണ് റിപ്പോര്&#x200d;ട്ടുകള്&#x200d;. ഈ പ്രദേശങ്ങളില്&#x200d; നിന്നെല്ലാം ബുദ്ധമതക്കാര്&#x200d; റാലി നടത്തുന്നതായും പ്രതിഷേധത്തില്&#x200d; പങ്കെടുക്കാനായി ബോധ്ഗയയില്&#x200d; എത്തുന്നതായും ഓള്&#x200d; ഇന്ത്യ ബുദ്ധിസ്റ്റ് ഫോറം ജനറര്&#x200d; സെക്രട്ടറി ആകാശ് ലാമ പറഞ്ഞു. ബുദ്ധന്&#x200d; വേദ ആചാരങ്ങളെ എതിര്&#x200d;ത്തിരുന്നുവെന്നും ഇന്ത്യയിലെ എല്ലാ മതങ്ങളും അവരുടെ ആരാധനാലയങ്ങള്&#x200d; പരിപാലിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുമ്പോള്&#x200d; പിന്നെന്ത് കൊണ്ടാണ് ബോധ്ഗയയുടെ കമ്മറ്റിയില്&#x200d; ഹിന്ദുക്കള്&#x200d; ഉള്&#x200d;പ്പെടുന്നതെന്ന് ബുദ്ധ സന്യാസിമാര്&#x200d; ചോദിക്കുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/apart-from-the-muslim-mosques-the-sangh-parivar-is-about-to-capture-the-bodh-gaya-of-the-buddhists-the-protest-is-strong.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ക്രിസ്തുമസ് ആഘോഷിച്ചു; ഒഡിഷയില്&#x200d; മൂന്നുപേരെ മരത്തില്&#x200d; കെട്ടിയിട്ട് മര്&#x200d;ദിച്ച് സംഘ്പരിവാര്&#x200d; ഭീകരവാദികള്&#x200d;</title>
		<link>https://www.chandrikadaily.com/christmas-was-celebrated-sangh-parivar-terrorists-beat-up-three-people-by-tying-them-to-a-tree-in-odisha.html</link>
					<comments>https://www.chandrikadaily.com/christmas-was-celebrated-sangh-parivar-terrorists-beat-up-three-people-by-tying-them-to-a-tree-in-odisha.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 29 Dec 2024 08:34:54 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[crime news]]></category>
		<category><![CDATA[news]]></category>
		<category><![CDATA[odisha]]></category>
		<category><![CDATA[sangh parivar]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=323770</guid>

					<description><![CDATA[മതപരിവര്&#x200d;ത്തനം നടത്തുകയാണെന്ന് ആരോപിച്ചായിരുന്നു മര്&#x200d;ദനം]]></description>
										<content:encoded><![CDATA[<p>ക്രിസ്തുമസ് ആഘോഷിച്ചതിന് ഒഡിഷയില്&#x200d; മൂന്നുപേരെ സംഘ്പരിവാര്&#x200d; ഭീകരവാദികള്&#x200d; മരത്തില്&#x200d; കെട്ടിയിട്ട് മര്&#x200d;ദിച്ചു. ബലാസോര്&#x200d; ജില്ലയിലെ ഗോബര്&#x200d;ധന്&#x200d;പുരി ഗ്രാമത്തിലാണ് സംഭവം. ആഘോഷങ്ങളുടെ മറവില്&#x200d; മതപരിവര്&#x200d;ത്തനം നടത്തുകയാണെന്ന് ആരോപിച്ചായിരുന്നു മര്&#x200d;ദനം. ദേവസേന എന്ന തീവ്ര ഹിന്ദുത്വ സംഘടനയുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. നാട്ടുകാരും ഇവരോടൊപ്പമുണ്ടായിരുന്നു.</p>
<p>ദലിത് കുടുംബങ്ങളെ മതപരിവര്&#x200d;ത്തനം നടത്തുകയാണെന്ന് ആരോപിച്ചായിരുന്നു മര്&#x200d;ദനമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന്റെ വിഡിയോ വലിയ രീതിയില്&#x200d; സാമൂഹിക മാധ്യമങ്ങളില്&#x200d; പ്രചരിക്കുന്നുണ്ട്. കെട്ടിയിട്ടവര്&#x200d;ക്ക് മുന്നില്&#x200d;നിന്ന് നാട്ടുകാര്&#x200d; ജയ് ശ്രീരം വിളിക്കുന്നത് ഇതില്&#x200d; കാണാം. സംഭവം അറിഞ്ഞയുടന്&#x200d; പൊലീസ് സ്ഥലത്തെത്തി രണ്ട് സ്ത്രീകളെയും ഒരു പുരുഷനെയും രക്ഷിച്ചു. ഇരു വിഭാഗങ്ങളുടെയും പരാതിയില്&#x200d; കേസ് രജിസ്റ്റര്&#x200d; ചെയ്തതായും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/christmas-was-celebrated-sangh-parivar-terrorists-beat-up-three-people-by-tying-them-to-a-tree-in-odisha.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബ്രിക്‌സ് കറന്&#x200d;സിയില്&#x200d; ഇന്ത്യന്&#x200d; പ്രതീകം താജ്മഹല്&#x200d;; പ്രതിഷേധവുമായി സംഘപരിവാര്&#x200d; അനുകൂലികള്&#x200d;</title>
		<link>https://www.chandrikadaily.com/indian-symbol-taj-mahal-in-brics-currency-sangh-parivar-supporters-with-protest.html</link>
					<comments>https://www.chandrikadaily.com/indian-symbol-taj-mahal-in-brics-currency-sangh-parivar-supporters-with-protest.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 25 Oct 2024 16:58:22 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[World]]></category>
		<category><![CDATA[BRICS currency]]></category>
		<category><![CDATA[sangh parivar]]></category>
		<category><![CDATA[taj mahal]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=314974</guid>

					<description><![CDATA[താജ്മഹലിനെ മാത്രമാണോ ഇന്ത്യുടെ പ്രതീകമായി കിട്ടിയതെന്നും മറ്റ് രാജ്യങ്ങള്&#x200d; അവരുടെ പ്രതീകമായി ജൂത-കൃസ്ത്യന്&#x200d; പള്ളികളെ ചേര്&#x200d;ത്തപ്പോള്&#x200d; ഇന്ത്യയുടെ കാര്യത്തില്&#x200d; മോദി നിരാശപ്പെടുത്തിയെന്നും സംഘപരിവാര്&#x200d; വൃത്തങ്ങള്&#x200d; പറയുന്നുണ്ട്. ]]></description>
										<content:encoded><![CDATA[<p>ബ്രിക്‌സ് കറന്&#x200d;സിയില്&#x200d; ഇന്ത്യയുടെ പ്രതീകമായി താജ്മഹലിനെ നിശ്ചയിച്ചതില്&#x200d; സംഘപരിവാറിന്റെ പ്രതിഷേധം. താജ്മഹലിനെ മാത്രമാണോ ഇന്ത്യുടെ പ്രതീകമായി കിട്ടിയതെന്നും മറ്റ് രാജ്യങ്ങള്&#x200d; അവരുടെ പ്രതീകമായി ജൂത-കൃസ്ത്യന്&#x200d; പള്ളികളെ ചേര്&#x200d;ത്തപ്പോള്&#x200d; ഇന്ത്യയുടെ കാര്യത്തില്&#x200d; മോദി നിരാശപ്പെടുത്തിയെന്നും സംഘപരിവാര്&#x200d; വൃത്തങ്ങള്&#x200d; പറയുന്നുണ്ട്.</p>
<p>കഴിഞ്ഞ ദിവസം റഷ്യയിലെ കസാനില്&#x200d; നടന്ന ബ്രിക്‌സ് ഉച്ചകോടിയില്&#x200d; റഷ്യന്&#x200d; പ്രസിഡന്റ് വ്‌ളാദിമിര്&#x200d; പുടിന്&#x200d; പ്രതീകാത്മക കറന്&#x200d;സി അനാവരണം ചെയ്തിരുന്നു. ബ്രിക്‌സ് രാജ്യങ്ങളുടെ പതാകയും പ്രതീകാത്മക ചിത്രങ്ങളും ചേര്&#x200d;ത്താണ് കറന്&#x200d;സി തയ്യാറാക്കിയത്.</p>
<p>താജ്മഹലിനെ ഇന്ത്യുടെ പ്രതീകാത്മക ചിത്രമായി തെരഞ്ഞെടുത്ത നിലപാടിനെതിരെ രൂക്ഷമായ വിമര്&#x200d;ശനങ്ങളാണ് ഉയരുന്നത്. ഇന്ത്യന്&#x200d; സാമ്പത്തിക ശാസ്ത്രജ്ഞന്&#x200d; കൗടില്യന്റെ ചിത്രം ഉപയോഗിക്കാമായിരുന്നുവെന്ന് ചില ഹിന്ദുത്വ സംഘടനകള്&#x200d; ആവശ്യപ്പെടുന്നുണ്ട്. അന്തിമ രൂപമല്ലാത്തതിനാല്&#x200d; ഇനിയും മാറ്റാനുള്ള അവസരമുണ്ടെന്നും താജ്മഹലിന് പകരം ഏതെങ്കിലും ഹിന്ദു പ്രതീകങ്ങള്&#x200d; ചേര്&#x200d;ക്കണമെന്നും സംഘടനകള്&#x200d; ആവശ്യപ്പെടുന്നുണ്ട്.</p>
<p>ഹിന്ദു എക്‌സിസ്റ്റന്&#x200d;സ് എന്ന പേരിലും വിരാട് ഹിന്ദുസ്ഥാന്&#x200d; സംഘം ദേശീയ ജനറല്&#x200d; സെക്രട്ടറി ജഗദീഷ് ഷെട്ടിയുടെയും എക്‌സ് പോസ്റ്റിലൂടെയുമാണ് വിമര്&#x200d;ശനങ്ങള്&#x200d; ഉയരുന്നത്.</p>
<p>താജ്മഹലിന് പകരം ഓം, അശോകചക്രം, ഗണപതി-ലക്ഷ്മി വിഗ്രഹങ്ങള്&#x200d;, കൊണാര്&#x200d;ക് സൂര്യക്ഷേത്രം എന്നിവ പ്രതീകങ്ങളാക്കി ഉപയോഗിക്കാമായിരുന്നില്ലെയെന്നും മോദിയുടെ തീരുമാനം നിരാശപ്പെടുത്തിയെന്നുമാണ് ജഗദീഷ് ഷെട്ടി എക്‌സില്&#x200d; കുറിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/indian-symbol-taj-mahal-in-brics-currency-sangh-parivar-supporters-with-protest.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തെലങ്കാനയില്&#x200d; സ്‌കൂളിന് നേരേ ജയ് ശ്രീറാം വിളിച്ച് സംഘ്പരിവാര്&#x200d; ആക്രമണം; മലയാളി വൈദികന് മര്&#x200d;ദനം, മദര്&#x200d; തെരേസാ രൂപം അടിച്ചുതകര്&#x200d;ത്തു</title>
		<link>https://www.chandrikadaily.com/1sangh-parivar-attack-on-school-in-telangana-calling-jai-shri-ram-malayali-priest-beaten-mother-teresas-figure-beaten.html</link>
					<comments>https://www.chandrikadaily.com/1sangh-parivar-attack-on-school-in-telangana-calling-jai-shri-ram-malayali-priest-beaten-mother-teresas-figure-beaten.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 17 Apr 2024 10:26:43 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[ATTACK]]></category>
		<category><![CDATA[jai shriram]]></category>
		<category><![CDATA[sangh parivar]]></category>
		<category><![CDATA[telangana]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=295454</guid>

					<description><![CDATA[രാവിലെ ക്ലാസ് തുടങ്ങുന്ന സമയം ജയ് ശ്രീറാം വിളിച്ച് സ്‌കൂളിലേക്ക് ഇരച്ചെത്തിയ നൂറോളം വരുന്ന സംഘ്പരിവാര്&#x200d; അക്രമികള്&#x200d; മദര്&#x200d; തെരേസയുടെ രൂപത്തിനു നേരെ കല്ലെറിയുകയും അടിച്ചുതകര്&#x200d;ക്കുകയും ചെയ്തു. സ്‌കൂളിനുള്ളിലേക്ക് അതിക്രമിച്ചു കയറിയ സംഘം സ്‌കൂള്&#x200d; മാനേജറെ കൊണ്ട് നിര്&#x200d;ബന്ധിച്ചു ജയ് ശ്രീറാം വിളിപ്പിക്കുകയും മലയാളി വൈദികരെ മര്&#x200d;ദിക്കുകയും ചെയ്തു.]]></description>
										<content:encoded><![CDATA[<p>തെലങ്കാനയിലെ ലക്‌സേറ്റിപ്പെട്ടില്&#x200d; മദര്&#x200d; തെരേസാ ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് നേരേ സംഘ്പരിവാര്&#x200d; സംഘടനകളുടെ ആക്രമണം. സ്‌കൂള്&#x200d; യൂണിഫോമിന് പകരം മതപരമായ വസ്ത്രങ്ങള്&#x200d; ധരിച്ചുവന്നത് ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണം. അക്രമികള്&#x200d; മദര്&#x200d; തെരേസയുടെ രൂപം അടിച്ചു തകര്&#x200d;ക്കുകയും മലയാളി വൈദികനെ മര്&#x200d;ദിക്കുകയും ചെയ്തു.</p>
<p>ജയ് ശ്രീറാം വിളിച്ചെത്തിയ നൂറോളം പേരാണ് സ്‌കൂളിന് നേരേ അക്രമം നടത്തിയത്. കഴിഞ്ഞദിവസം രാവിലെ എട്ടരയോടെയായിരുന്നു ആക്രമണം. മറ്റു കുട്ടികളെല്ലാം യൂണിഫോം ധരിച്ച് എത്തിയപ്പോള്&#x200d; പത്തോളം പേര്&#x200d; മതപരമായ വസ്ത്രം ധരിച്ചുവന്നത് അധ്യാപകര്&#x200d; ചോദ്യം ചെയ്തു. മാതാപിതാക്കളോട് സംസാരിക്കണമെന്നും അധികൃതര്&#x200d; പറഞ്ഞു.</p>
<p>പിറ്റേ ദിവസമാണ് ഇത്തരത്തില്&#x200d; വലിയ ആക്രമണം ഉണ്ടായത്. രാവിലെ ക്ലാസ് തുടങ്ങുന്ന സമയം ജയ് ശ്രീറാം വിളിച്ച് സ്‌കൂളിലേക്ക് ഇരച്ചെത്തിയ നൂറോളം വരുന്ന സംഘ്പരിവാര്&#x200d; അക്രമികള്&#x200d; മദര്&#x200d; തെരേസയുടെ രൂപത്തിനു നേരെ കല്ലെറിയുകയും അടിച്ചുതകര്&#x200d;ക്കുകയും ചെയ്തു. സ്‌കൂളിനുള്ളിലേക്ക് അതിക്രമിച്ചു കയറിയ സംഘം സ്‌കൂള്&#x200d; മാനേജറെ കൊണ്ട് നിര്&#x200d;ബന്ധിച്ചു ജയ് ശ്രീറാം വിളിപ്പിക്കുകയും മലയാളി വൈദികരെ മര്&#x200d;ദിക്കുകയും ചെയ്തു.</p>
<p>സ്‌കൂളിലെ ഉപകരണങ്ങള്&#x200d; തല്ലിത്തകര്&#x200d;ക്കുകയും കെട്ടിടത്തിന് മുകളില്&#x200d; കാവിക്കൊടി കെട്ടുകയും ചെയ്തു. സംഭവത്തില്&#x200d; പൊലീസ് കേസെടുത്തു. സിസിടിവി ദൃശ്യങ്ങള്&#x200d; അടക്കമുള്ളവ പരിശോധിച്ച് കൂടുതല്&#x200d; നടപടികള്&#x200d; സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. എന്നാല്&#x200d; ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും മുഴുവന്&#x200d; അക്രമികള്&#x200d;ക്കെതിരെയും കര്&#x200d;ശന നടപടി സ്വീകരിക്കണമെന്നും മാനേജ്മെന്റ് ആവശ്യപ്പെട്ടു. സംഭവത്തില്&#x200d; വലിയ പ്രതിഷേധം ഉയര്&#x200d;ന്നിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1sangh-parivar-attack-on-school-in-telangana-calling-jai-shri-ram-malayali-priest-beaten-mother-teresas-figure-beaten.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യേശുവിന്റെ പ്രതിമ നീക്കം ചെയ്യണം; സ്‌കൂള്&#x200d; അധികൃതരെ ഭീഷണിപ്പെടുത്തി മതിലുകളില്&#x200d; പോസ്റ്ററൊട്ടിച്ച് സംഘ്പരിവാര്&#x200d;</title>
		<link>https://www.chandrikadaily.com/1the-statue-of-jesus-must-be-removed-sangh-parivar-threatened-the-school-authorities-and-pasted-posters-on-the-walls.html</link>
					<comments>https://www.chandrikadaily.com/1the-statue-of-jesus-must-be-removed-sangh-parivar-threatened-the-school-authorities-and-pasted-posters-on-the-walls.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 28 Feb 2024 05:59:42 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Assam Chief Minister]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[christian school]]></category>
		<category><![CDATA[sangh parivar]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=291622</guid>

					<description><![CDATA[വിദ്യാഭ്യാസ സ്ഥാപനങ്ങളില്&#x200d; നിന്ന് മതപരമായ ചിഹ്നങ്ങളും വേഷവിധാനങ്ങളും പൂര്&#x200d;ണമായി നീക്കം ചെയ്തില്ലെങ്കില്&#x200d; ഇതുവരെ നേരിട്ട രീതിയില്&#x200d; ആയിരിക്കില്ല തങ്ങളുടെ പ്രതികരണമെന്ന് ബി.ജെ.പി ഭീഷണിപ്പെടുത്തി.]]></description>
										<content:encoded><![CDATA[<p>അസമിലെ ക്രിസ്ത്യന്&#x200d; മാനേജ്‌മെന്റുകള്&#x200d;ക്ക് കീഴിലുള്ള സ്‌കൂളുകള്&#x200d;ക്കെതിരെ ഭീഷണി മുഴക്കി സംഘ്പരിവാര്&#x200d;. വിദ്യാഭ്യാസ സ്ഥാപനങ്ങളില്&#x200d; യേശുവിന്റെ പ്രതിമകള്&#x200d; സ്ഥാപിച്ചതിന്റെ പേരില്&#x200d; സ്‌കൂള്&#x200d; അധികൃതര്&#x200d;ക്കെതിരെ ബി.ജെ.പി നേതാക്കള്&#x200d; ഭീഷണിയുമായി രംഗത്തെത്തിയതായി ദേശീയ മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തു.</p>
<p>വിദ്യാഭ്യാസ സ്ഥാപനങ്ങളില്&#x200d; നിന്ന് മതപരമായ ചിഹ്നങ്ങളും വേഷവിധാനങ്ങളും പൂര്&#x200d;ണമായി നീക്കം ചെയ്തില്ലെങ്കില്&#x200d; ഇതുവരെ നേരിട്ട രീതിയില്&#x200d; ആയിരിക്കില്ല തങ്ങളുടെ പ്രതികരണമെന്ന് ബി.ജെ.പി ഭീഷണിപ്പെടുത്തി. അധികൃതര്&#x200d;ക്ക് അന്ത്യശാസനം നല്&#x200d;കിക്കൊണ്ട് സ്‌കൂളുകളുടെ മതിലുകളില്&#x200d; സംഘ്പരിവാര്&#x200d; പോസ്റ്ററുകള്&#x200d; പതിപ്പിച്ചതായും റിപ്പോര്&#x200d;ട്ട് ഉണ്ട്.</p>
<p>സമൂഹത്തില്&#x200d; വിദ്വേഷം രൂപപ്പെടുത്താനുള്ള നടപടികളാണ് സ്‌കൂള്&#x200d; അധികൃതര്&#x200d; നടത്തുന്നതെന്നും ഇതിനുപിന്നില്&#x200d; ഹിന്ദു ഇതര സംഘടനകളാണ് പ്രവര്&#x200d;ത്തിക്കുന്നതെന്നുമാണ് സംഘപരിവാറിന്റെ വാദം. വിദ്യാഭ്യാസ സ്ഥാപനങ്ങളെ മത സ്ഥാപനമാക്കി മാറ്റുന്ന നീക്കം അവസാനിപ്പിക്കണമെന്ന് പോസ്റ്ററുകളില്&#x200d; പറയുന്നു.</p>
<p>അതേസമയം സമാനമായ രീതിയില്&#x200d; ഗുവാഹത്തിയിലെ ഡോണ്&#x200d; ബോസ്‌കോ സ്‌കൂള്&#x200d;, സെന്റ് മേരീസ് സ്‌കൂള്&#x200d; എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മതിലുകളിലും സംഘ്പരിവാര്&#x200d; ക്രിസ്ത്യന്&#x200d; വിരുദ്ധ പോസ്റ്ററുകള്&#x200d; പതിച്ചിട്ടുണ്ട്.</p>
<p>&#8216;ഞങ്ങള്&#x200d; ഒരു ന്യൂനപക്ഷമാണ്. നമ്മുടെ ആത്മാവും ദൗത്യവും ഉപയോഗിച്ച് സമൂഹത്തെ സേവിക്കുക എന്ന ദൗത്യം മാത്രമാണ് ഞങ്ങള്&#x200d;ക്കുള്ളത്. ആര്&#x200d;ക്ക് വേണ്ടിയും ഞങ്ങള്&#x200d; പ്രവര്&#x200d;ത്തിക്കുന്നില്ല. ഒന്നിനും വേണ്ടി ആരെയും പ്രേരിപ്പിക്കുന്നില്ല, തുറന്ന പുസ്തകം പോലെയാണ് ഞങ്ങള്&#x200d; നിലകൊള്ളുന്നത്,&#8217; എന്ന് സംഘ്പരിവാര്&#x200d; ഭീഷണിയില്&#x200d; ഗുവാഹത്തിയിലെ ഡോണ്&#x200d; ബോസ്‌കോ ഇന്&#x200d;സ്റ്റിറ്റിയൂഷന്&#x200d; പ്രൊവിന്&#x200d;ഷ്യല്&#x200d; ഫാദര്&#x200d; സെബാസ്റ്റ്യന്&#x200d; മാത്യു പറഞ്ഞു.</p>
<p>ദിബ്രുഗഡിലെ ഡോണ്&#x200d; ബോസ്‌കോ ഹൈസ്‌കൂള്&#x200d; ലിച്ചുബാരി, കാര്&#x200d;മല്&#x200d; സ്‌കൂള്&#x200d; ജോര്&#x200d;ഹട്ട് എന്നിവയുടെ അതിര്&#x200d;ത്തി ഭിത്തികളിലും ഇതേ രീതിയില്&#x200d; പോസ്റ്ററുകള്&#x200d; പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തു. ഏതാനും മാസങ്ങളായി ക്രിസ്ത്യന്&#x200d; മാനേജ്‌മെന്റുകള്&#x200d;ക്ക് കീഴിലുള്ള സ്‌കൂളുകള്&#x200d;ക്കെതിരെ പല വിധത്തിലുള്ള ആക്രമണങ്ങള്&#x200d; സംഘ്പരിവാര്&#x200d; അഴിച്ചുവിടുന്നുണ്ട്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1the-statue-of-jesus-must-be-removed-sangh-parivar-threatened-the-school-authorities-and-pasted-posters-on-the-walls.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗ്യാന്&#x200d;വാപി പള്ളിയെക്കുറിച്ച് സംഘപരിവാര്&#x200d; പ്രചരിപ്പിക്കുന്നതെല്ലാം കെട്ടിച്ചമച്ചത്: ഗ്യാന്&#x200d;വാപി ഇമാം</title>
		<link>https://www.chandrikadaily.com/everything-sangh-parivar-is-spreading-about-gyanwapi-masjid-is-fabricated-gyanwapi-imam.html</link>
					<comments>https://www.chandrikadaily.com/everything-sangh-parivar-is-spreading-about-gyanwapi-masjid-is-fabricated-gyanwapi-imam.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 15 Feb 2024 07:15:34 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Fabricated]]></category>
		<category><![CDATA[GYANWAPI MASJID]]></category>
		<category><![CDATA[sangh parivar]]></category>
		<category><![CDATA[spreading]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=290461</guid>

					<description><![CDATA[നേരത്തെ മസ്ജിദിന്റെ ചില ഭാഗങ്ങളില്&#x200d; പൂജ നടന്നിരുന്നുവെന്നത് തെറ്റാണ്. താന്&#x200d; വാരാണസിയില്&#x200d; ജനിച്ചയാളാണ്. താനോ അവിടെയുള്ള ആരെങ്കിലുമോ അത്തരമൊരു കാര്യം കണ്ടിട്ടില്ലെന്ന് അബ്ദുള്&#x200d; ബാത്വിന്&#x200d; നുഅമാനി പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>ക്ഷേത്രം പൊളിച്ചാണ് ഗ്യാന്&#x200d;വാപി പള്ളി നിര്&#x200d;മ്മിച്ചതെന്ന് വാദം തെളിയിക്കാന്&#x200d; കഴിഞ്ഞിട്ടില്ലെന്ന് ഗ്യാന്&#x200d;വാപി ഇമാം. ഗ്യാന്&#x200d;വാപി പള്ളി സംബന്ധിച്ച സംഘപരിവാര്&#x200d; പ്രചരിപ്പിക്കുന്നതെല്ലാം കെട്ടിച്ചമച്ചതാണെന്ന് അബ്ദുള്&#x200d; ബാത്വിന്&#x200d; നുഅമാനി പറഞ്ഞു. ഹിന്ദുത്വ വംശീയതക്കെതിരെ കോഴിക്കോട് സംഘടിപ്പിച്ച സാഹോദര്യ സമ്മേളനത്തില്&#x200d; സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>ആരാധനാലയ നിയമം കോടതി പാലിക്കുമെന്ന് കരുതി. ഞങ്ങള്&#x200d;ക്ക് നിരാശയില്ല. നിയമപോരാട്ടത്തില്&#x200d; വിശ്വാസമുണ്ട്. സമാധാനപരമല്ലാത്ത ഒരു മാര്&#x200d;ഗവും സ്വീകരിക്കരുതെന്ന് വാരാണസിയിലെ ജനങ്ങള്&#x200d; പ്രതിജ്ഞ ചെയ്തിട്ടുണ്ട്. ഗ്യാന്&#x200d;വാപിയിലെ മസ്ജിദ് മുഗള്&#x200d;ചക്രവര്&#x200d;ത്തി അക്ബറിനും മുമ്പ് നിര്&#x200d;മ്മിച്ചതാണ്. ഔറഗസേബിന്റെ കാലത്ത് മൂന്നാംഘട്ട പുനരുദ്ധാരണം മാത്രമാണ് നടന്നത്&#8217; ഇമാം പറഞ്ഞു.</p>
<p>നേരത്തെ മസ്ജിദിന്റെ ചില ഭാഗങ്ങളില്&#x200d; പൂജ നടന്നിരുന്നുവെന്നത് തെറ്റാണ്. താന്&#x200d; വാരാണസിയില്&#x200d; ജനിച്ചയാളാണ്. താനോ അവിടെയുള്ള ആരെങ്കിലുമോ അത്തരമൊരു കാര്യം കണ്ടിട്ടില്ലെന്ന് അബ്ദുള്&#x200d; ബാത്വിന്&#x200d; നുഅമാനി പറഞ്ഞു.</p>
<p>പള്ളിക്കെതിരെ നടക്കുന്ന ആക്രമണം മുസ്ലിങ്ങളെ മാത്രമല്ല. രാജ്യത്തെ തന്നെ നശിപ്പിക്കുമെന്ന് ജമാ അത്തെ ഇസ്ലാമി അമീര്&#x200d; സയ്യിദ് സദാത്തുള്ള ഹുസ്സൈനി പറഞ്ഞു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്&#x200d; വിദ്വേഷം പ്രചരിപ്പിക്കാനുള്ള മത്സരത്തിലാണ്.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/everything-sangh-parivar-is-spreading-about-gyanwapi-masjid-is-fabricated-gyanwapi-imam.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
