<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Sanjay Raut &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/sanjay-raut/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 16 Sep 2025 08:56:21 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Sanjay Raut &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഇന്ത്യ-പാക് മത്സരം ഒത്തുകളി; ആരോപണവുമായി സഞ്ജയ് റാവത്ത്</title>
		<link>https://www.chandrikadaily.com/india-pakistan-match-was-fixed-sanjay-raut-alleges.html</link>
					<comments>https://www.chandrikadaily.com/india-pakistan-match-was-fixed-sanjay-raut-alleges.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 16 Sep 2025 08:56:21 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[criket]]></category>
		<category><![CDATA[India-Pakistan match]]></category>
		<category><![CDATA[Sanjay Raut]]></category>
		<category><![CDATA[sportsnews]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=354404</guid>

					<description><![CDATA[മത്സരം തോറ്റുകൊടുക്കാനായി പാകിസ്താന്‍ ഐ.സി.സി ചെയര്‍മാന്‍ ജയ് ഷായ്ക്ക് 50,000 കോടി രൂപ നല്‍കിയെന്നും, 1.5 ലക്ഷം കോടിയുടെ ചൂതാട്ടമാണ് നടന്നതെന്നും റാവത്ത് ആരോപിച്ചു. മത്സരത്തിനെതിരെ വിവിധയിടങ്ങളില്‍ പ്രതിഷേധം ഉയര്‍ന്നുവന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.]]></description>
										<content:encoded><![CDATA[<p>മുംബൈ: ഏഷ്യാകപ്പില്&#x200d; ഞായറാഴ്ച ദുബൈയില്&#x200d; നടന്ന ഇന്ത്യപാകിസ്താന്&#x200d; ക്രിക്കറ്റ് മത്സരം ഒത്തുകളിയാണെന്നാരോപിച്ച് ശിവസേന എം.പി സഞ്ജയ് റാവത്ത് രംഗത്ത്.</p>
<p>മത്സരം തോറ്റുകൊടുക്കാനായി പാകിസ്താന്&#x200d; ഐ.സി.സി ചെയര്&#x200d;മാന്&#x200d; ജയ് ഷായ്ക്ക് 50,000 കോടി രൂപ നല്&#x200d;കിയെന്നും, 1.5 ലക്ഷം കോടിയുടെ ചൂതാട്ടമാണ് നടന്നതെന്നും റാവത്ത് ആരോപിച്ചു. മത്സരത്തിനെതിരെ വിവിധയിടങ്ങളില്&#x200d; പ്രതിഷേധം ഉയര്&#x200d;ന്നുവന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. &#8221;മത്സരം ഒഴിവാക്കാനാകാത്ത പക്ഷം ജയ് ഷാ ഐ.സി.സി തലപ്പത്തുനിന്ന് രാജിവെക്കേണ്ടിരുന്നു,&#8221; റാവത്ത് പറഞ്ഞു.</p>
<p> &#8221;ഇന്ത്യപാകിസ്താന്&#x200d; മത്സരം ഒത്തുകളിയായിരുന്നു. 1.5 ലക്ഷം കോടിയുടെ ചൂതാട്ടത്തില്&#x200d; 50,000 കോടി പാകിസ്താനിലെത്തി. കേന്ദ്രമന്ത്രി അമിത് ഷായുടെ മകനാണ് അത് നല്&#x200d;കിയത്. ഭീകരവാദം ശക്തിപ്പെടുത്തി അതുവഴി രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് ശ്രമം. അമിത് ഷായുടെ മകന്&#x200d; ജയ് ഷാ ഐ.സി.സി ചെയര്&#x200d;മാനുമാണ്, പാകിസ്താനുകാരനായ മൊഹ്സിന്&#x200d; നഖ്വി ഏഷ്യന്&#x200d; ക്രിക്കറ്റ് കൗണ്&#x200d;സില്&#x200d; ചെയര്&#x200d;മാനുമാണ്. ബി.സി.സി.ഐയുടെയും മറ്റ് ക്രിക്കറ്റ് സംഘടനകളുടെയും നിയന്ത്രണം ജയ് ഷായ്ക്ക് കീഴിലാണെന്ന്&#8221; റാവത്ത് ആരോപിച്ചു.</p>
<p>&#8221;ഈ മത്സരം ഇന്ത്യയ്ക്ക് വലിയ നാണക്കേടാണ്. ഒഴിവാക്കാനാകില്ലെങ്കില്&#x200d; ജയ് ഷാ രാജിവെക്കണം. അമിത് ഷാ ദേശീയതയും ഹിന്ദുത്വവും പ്രചരിപ്പിക്കുമ്പോള്&#x200d; പാകിസ്താനുമായി മത്സരം നടത്താന്&#x200d; അനുമതി നല്&#x200d;കിയത് കേന്ദ്ര സര്&#x200d;ക്കാരാണ്. മഹാരാഷ്ട്ര ഐ.ടി മന്ത്രി ആശിഷ് ശീലറുടെ മകന്&#x200d; മൊഹ്സിന്&#x200d; നഖ്വിയുടെ കീഴില്&#x200d; ജോലി ചെയ്യുന്നു. അതിനാല്&#x200d; ആശിഷ് ശീലര്&#x200d; ധാര്&#x200d;മിക ഉത്തരവാദിത്തമേറ്റ് രാജിവെക്കണം. മുന്&#x200d;കാലങ്ങളില്&#x200d; ഇന്ത്യ ഇത്തരം മത്സരങ്ങളില്&#x200d;നിന്ന് പിന്മാറിയിട്ടുണ്ട്. ഇത്തവണ അമിത് ഷായുടെ മകന്&#x200d; ജയ് ഷായുടെ താല്&#x200d;പര്യമാണ് പരിഗണിച്ചത്. ജയ് ഷാ ദുബൈയില്&#x200d; ഇരുന്ന് മത്സരം സംഘടിപ്പിച്ചു,&#8221;* എന്നും സഞ്ജയ് റാവത്ത് ആരോപിച്ചു.</p>
<p>&#8216;പാകിസ്താനുമായി ക്രിക്കറ്റ് കളിക്കുന്നതിലൂടെ ആര്&#x200d;ക്കാണ് പ്രയോജനം? ജനവികാരം വെച്ച് കളിച്ചാല്&#x200d; നേപ്പാളിലേതുപോലുള്ള സാഹചര്യം ഇവിടെ ഉണ്ടാകും. മോദിയും അമിത് ഷായും ജനവികാരത്തോടും അന്തസ്സോടും കളിക്കുന്നതിനാല്&#x200d; അവസാനം സ്ഥാനങ്ങള്&#x200d; ഉപേക്ഷിച്ച് രാജ്യം വിടേണ്ടി വരും,&#8221; എന്നാണ് ശിവസേന എം.പി സഞ്ജയ് റാവത്തിന്റെ ആരോപണം.</p>
<p>&#8221;ഇന്ത്യപാകിസ്താന്&#x200d; മത്സരത്തെ എതിര്&#x200d;ക്കുമ്പോഴാണ് മോദി മണിപ്പൂര്&#x200d; സന്ദര്&#x200d;ശിച്ചത്. അത് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനായിരുന്നു. ദേശീയതയും ഹിന്ദുത്വവും ബി.ജെ.പി നടിക്കുന്ന കപടതയാണ്. നിരവധി ക്രിക്കറ്റ് താരങ്ങള്&#x200d; മത്സരത്തെ എതിര്&#x200d;ത്തിട്ടും കളി നടന്നു. താരങ്ങള്&#x200d;ക്ക് ദേശീയതയും ദേശസ്‌നേഹവും ഉണ്ടെങ്കില്&#x200d; മത്സരത്തില്&#x200d; നിന്നും പിന്മാറേണ്ടതായിരുന്നു,&#8221; എന്നും റാവത്ത് പറഞ്ഞു.</p>
<p>അതേസമയം, പാകിസ്താനെതിരെ ഇന്ത്യ ഏഴ് വിക്കറ്റിന് ജയം നേടി. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്&#x200d; 127 റണ്&#x200d;സിന് ഒമ്പത് വിക്കറ്റ് നഷ്ടപ്പെടുത്തി. പിന്നാലെ ഇന്ത്യ 15.5 ഓവറില്&#x200d; വിജയലക്ഷ്യം മറികടന്നു. നാലോവറില്&#x200d; 18 റണ്&#x200d;സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ കുല്&#x200d;ദീപ് യാദവ് കളിയിലെ താരമായി. 47 റണ്&#x200d;സോടെ ക്യാപ്റ്റന്&#x200d; സൂര്യകുമാര്&#x200d; യാദവ് ഇന്ത്യയെ മുന്നോട്ട് നയിച്ചു. യു.എ.ഇക്കെതിരായ ജയത്തോടെ ഇന്ത്യ സൂപ്പര്&#x200d; ഫോറിലേക്ക് കടന്ന ആദ്യ ടീമായി. വെള്ളിയാഴ്ച ഒമാനെതിരെയാണ് അവസാന ഗ്രൂപ്പ് മത്സരം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/india-pakistan-match-was-fixed-sanjay-raut-alleges.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മാനനഷ്ടക്കേസിൽ സഞ്ജയ് റാവുത്തിന് 15 ദിവസം തടവുശിക്ഷയും പിഴയും; മുൻ ബി.ജെ.പി എം.പിയുടെ ഭാര്യയാണ് പരാതിക്കാരി</title>
		<link>https://www.chandrikadaily.com/sanjay-raut-sentenced-to-15-days-in-jail-and-fined-in-defamation-case-the-complainant-is-the-wife-of-former-bjp-mp.html</link>
					<comments>https://www.chandrikadaily.com/sanjay-raut-sentenced-to-15-days-in-jail-and-fined-in-defamation-case-the-complainant-is-the-wife-of-former-bjp-mp.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 26 Sep 2024 10:47:30 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Defamation]]></category>
		<category><![CDATA[Sanjay Raut]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=311066</guid>

					<description><![CDATA[ബിജെപി നേതാവ് കിരിത് സോമയ്യയുടെ ഭാര്യ മേധ സോമയ്യയുടെ പരാതിയിലാണ് നടപടി.]]></description>
										<content:encoded><![CDATA[<p>അപകീർത്തിക്കേസിൽ മഹാരാഷ്ട്രയിലെ ശിവസേന (യുബിടി) നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് റാവത്തിന് തടവുശിക്ഷ. മുംബൈ മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി 15 ദിവസത്തെ തടവാണ് വിധിച്ചത്. ബിജെപി നേതാവ് കിരിത് സോമയ്യയുടെ ഭാര്യ മേധ സോമയ്യയുടെ പരാതിയിലാണ് നടപടി.</p>
<p>ഐപിസി വകുപ്പ് 500 പ്രകാരം റാവത്ത് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി, 25,000 രൂപ പിഴയും വിധിച്ചു. തനിക്കും ഭർത്താവിനുമെതിരെ റാവത്ത് അടിസ്ഥാന രഹിതവും അപകീർത്തികരവുമായ അഴിമതി ആരോപണങ്ങൾ ഉന്നയിച്ചു എന്നാണ് പരാതി.</p>
<p>മീരാ ഭയന്ദർ മുനിസിപ്പൽ കോർപ്പറേഷൻ്റെ അധികാരപരിധിയിൽ പൊതു ടോയ്‌ലറ്റുകളുടെ നിർമാണവും അറ്റകുറ്റപ്പണികളുമായും ബന്ധപ്പെട്ടുണ്ടായ 100 കോടിയുടെ അഴിമതിയിൽ തങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്നായിരുന്നു റാവത്തിന്റെ ആരോപണമെന്ന് മേധ പറഞ്ഞു. റാവത്തിന്റെ പ്രസ്താവനകൾ അപകീർത്തികരമാണ്. പൊതുസമൂഹത്തിന് മുന്നിൽ തന്നെ അപകീർത്തിപ്പെടുത്തുന്ന തരത്തിലാണ് പരാമർശങ്ങൾ നടത്തിയതെന്നും പരാതിയിൽ പറയുന്നു.</p>
<p>അതേസമയം, ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നും ഉത്തരവിനെതിരെ മുംബൈ സെഷൻസ് കോടതിയിൽ അപ്പീൽ നൽകുമെന്നും റാവത്തിൻ്റെ അഭിഭാഷകനും സഹോദരനുമായ സുനിൽ റാവത്ത് പറഞ്ഞു. അതേസമയം, മജിസ്‌ട്രേറ്റ് ആരതി കുൽക്കർണി റാവത്തിൻ്റെ ശിക്ഷ 30 ദിവസത്തേക്ക് തടയുകയും കോടതിയിൽ നിന്ന് പുറത്തുപോകാൻ 15,000 രൂപ ബോണ്ട് കെട്ടിവയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തു.</p>
<p>കോടതിക്ക് പുറത്ത് മാധ്യമങ്ങളോട് സംസാരിച്ച സഞ്ജയ് റാവത്ത്, മേധയ്‌ക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചത് താൻ മാത്രമല്ലെന്നും രേഖകളുടെ അടിസ്ഥാനത്തിലാണ് താൻ പ്രസ്താവന നടത്തിയതെന്നും പറഞ്ഞു. ജുഡീഷ്യറിയെ കാവിവൽക്കരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ജുഡീഷ്യറിയിൽ തനിക്ക് ഇപ്പോഴും വിശ്വാസമുണ്ടെന്നും ഉടൻ സെഷൻസ് കോടതിയെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sanjay-raut-sentenced-to-15-days-in-jail-and-fined-in-defamation-case-the-complainant-is-the-wife-of-former-bjp-mp.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>‘ശ്രീരാമനെയും ബി.ജെ.പി സ്ഥാനാർഥിയായി പ്രഖ്യാപിക്കും’; പരിഹാസവുമായി സഞ്ജയ് റാവുത്ത്</title>
		<link>https://www.chandrikadaily.com/sri-raman-will-also-be-announced-as-bjp-candidate-sanjay-raut-with-sarcasm.html</link>
					<comments>https://www.chandrikadaily.com/sri-raman-will-also-be-announced-as-bjp-candidate-sanjay-raut-with-sarcasm.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 30 Dec 2023 08:23:10 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA['Sri Raman]]></category>
		<category><![CDATA[announced]]></category>
		<category><![CDATA[BJP Candidate]]></category>
		<category><![CDATA[Sanjay Raut]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=286896</guid>

					<description><![CDATA[ഉത്തര്&#x200d;പ്രദേശില്&#x200d; പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്&#x200d;ശനം നടത്തുന്ന പശ്ചാത്തലത്തിലാണ് സഞ്ജയ് റാവത്തിന്റെ പരാമര്&#x200d;ശം.]]></description>
										<content:encoded><![CDATA[<p>രാമക്ഷേത്രത്തെ ബി.ജെ.പി രാഷ്ട്രീയവത്കരിക്കുന്നതിനെതിരെ ശിവസേന (യു.ബി.ടി) നേതാവ് സഞ്ജയ് റാവത്ത്. ഇനി ആകെ ബി.ജെ.പി ചെയ്യാന്&#x200d; ബാക്കിയുള്ളത് ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; രാമനെ സ്ഥാനാര്&#x200d;ത്ഥിയായി പ്രഖ്യാപിക്കുക മാത്രമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.ഉത്തര്&#x200d;പ്രദേശില്&#x200d; പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്&#x200d;ശനം നടത്തുന്ന പശ്ചാത്തലത്തിലാണ് സഞ്ജയ് റാവത്തിന്റെ പരാമര്&#x200d;ശം.</p>
<p>&#8216;ഇനി ആകെ ബി.ജെ.പി ചെയ്യാന്&#x200d; ബാക്കിയുള്ളത് ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; രാമനെ അവരുടെ സ്ഥാനാര്&#x200d;ത്ഥിയായി പ്രഖ്യാപിക്കുക മാത്രമാണ്. രാമന്റെ പേരില്&#x200d; അത്രമാത്രം രാഷ്ട്രീയം കളിക്കുന്നുണ്ട്,&#8217; സഞ്ജയ് റാവത്ത് മാധ്യമങ്ങളോട് പറഞ്ഞു. ജനുവരി 22ന് നടക്കുന്ന രാമക്ഷേത്ര ഉദ്ഘാടനം ബി.ജെ.പി പരിപാടിയാണെന്നും ദേശീയ പരിപാടി അല്ലെന്നും റാവത്ത് നേരത്തെ പറഞ്ഞിരുന്നു.</p>
<p>ശിവസേന (യു.ബി.ടി) അധ്യക്ഷന്&#x200d; ഉദ്ധവ് താക്കറെ പ്രതിഷ്ഠാ ചടങ്ങിന് പോകുമോ എന്ന ചോദ്യത്തിന് താക്കറെ തീര്&#x200d;ച്ചയായും പോകുമെന്നും എന്നാല്&#x200d; അത് ബി.ജെ.പിയുടെ പരിപാടി കഴിഞ്ഞിട്ടായിരിക്കുമെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sri-raman-will-also-be-announced-as-bjp-candidate-sanjay-raut-with-sarcasm.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്ത്യയിലാകെ കലാപങ്ങളുണ്ടാക്കാന്&#x200d; ബി.ജെ.പി ടീമിനെ രൂപീകരിച്ചിട്ടുണ്ടെന്ന് സഞ്ജയ് റാവത്ത്</title>
		<link>https://www.chandrikadaily.com/bjp-has-set-up-a-wing-to-plan-and-trigger-riots-across-india-sanjay-raut.html</link>
					<comments>https://www.chandrikadaily.com/bjp-has-set-up-a-wing-to-plan-and-trigger-riots-across-india-sanjay-raut.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 03 Apr 2023 13:29:30 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[Riot]]></category>
		<category><![CDATA[Sanjay Raut]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=246095</guid>

					<description><![CDATA[ബി.ജെ.പി രാജ്യത്ത് കലാപങ്ങള്&#x200d;ക്ക് പദ്ധതിയിടുകയും സ്‌പോണ്&#x200d;സര്&#x200d; ചെയ്യുകയും ചെയ്യുന്നുവെന്നും ഇന്ത്യയിലുടനീളം കലാപങ്ങള്&#x200d;ക്ക് തുടക്കമിടാന്&#x200d; ഒരു വിഭാഗത്തെ രൂപീകരിച്ചിട്ടുണ്ടെന്നും ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം) എം.പി സഞ്ജയ് റാവത്ത്. 2024ലെ തെരഞ്ഞെടുപ്പ് വരെ രാജ്യത്ത് കലാപം ഉണ്ടാക്കാനും കലാപത്തിന്റെ മറവില്&#x200d; തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാനും ഗൂഢാലോചന നടക്കുന്നുണ്ടെന്നും അദ്ദേഹം മുംബൈയില്&#x200d; മാധ്യമപ്രവര്&#x200d;ത്തകരോട് പറഞ്ഞു. അദാനി വിഷയം ശിവസേന (യു.ബി.ടി) ഉപേക്ഷിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു. &#8216;ആരാണ് കലാപകാരികള്&#x200d; എന്നും രാജ്യത്ത് നടക്കുന്ന കലാപങ്ങള്&#x200d;ക്ക് പിന്നില്&#x200d; ആരാണെന്നും എല്ലാവര്&#x200d;ക്കും അറിയാം. ഹൂബ്ലിയില്&#x200d; കഴിഞ്ഞ [&#8230;]]]></description>
										<content:encoded><![CDATA[<p>ബി.ജെ.പി രാജ്യത്ത് കലാപങ്ങള്&#x200d;ക്ക് പദ്ധതിയിടുകയും സ്‌പോണ്&#x200d;സര്&#x200d; ചെയ്യുകയും ചെയ്യുന്നുവെന്നും ഇന്ത്യയിലുടനീളം കലാപങ്ങള്&#x200d;ക്ക് തുടക്കമിടാന്&#x200d; ഒരു വിഭാഗത്തെ രൂപീകരിച്ചിട്ടുണ്ടെന്നും ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം) എം.പി സഞ്ജയ് റാവത്ത്. 2024ലെ തെരഞ്ഞെടുപ്പ് വരെ രാജ്യത്ത് കലാപം ഉണ്ടാക്കാനും കലാപത്തിന്റെ മറവില്&#x200d; തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാനും ഗൂഢാലോചന നടക്കുന്നുണ്ടെന്നും അദ്ദേഹം മുംബൈയില്&#x200d; മാധ്യമപ്രവര്&#x200d;ത്തകരോട് പറഞ്ഞു. അദാനി വിഷയം ശിവസേന (യു.ബി.ടി) ഉപേക്ഷിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>&#8216;ആരാണ് കലാപകാരികള്&#x200d; എന്നും രാജ്യത്ത് നടക്കുന്ന കലാപങ്ങള്&#x200d;ക്ക് പിന്നില്&#x200d; ആരാണെന്നും എല്ലാവര്&#x200d;ക്കും അറിയാം. ഹൂബ്ലിയില്&#x200d; കഴിഞ്ഞ ദിവസം നടന്ന കലാപം ആരാണ് ആസൂത്രണം ചെയ്തത്?. ഹൗറയിലെ കലാപം ആരാണ് ഉണ്ടാക്കിയത്!!?. ആരാണ് മഹാരാഷ്ട്രയില്&#x200d; കലാപം ഉണ്ടാക്കിയത്. ഭാരതീയ ജനതാ പാര്&#x200d;ട്ടി പുതിയൊരു വിഭാഗം രൂപീകരിച്ചു. ഈ ചിറകിലൂടെയാണ് കലാപങ്ങള്&#x200d; സൃഷ്ടിക്കപ്പെട്ടത്. 2024ലെ തെരഞ്ഞെടുപ്പിന് മുമ്ബ് രാജ്യത്ത് കലാപം പൊട്ടിപ്പുറപ്പെടുകയും പിന്നീട് തെരഞ്ഞെടുപ്പിനെ നേരിടുകയോ മാറ്റിവെക്കുകയോ ചെയ്യുക എന്നതാണ് അവരുടെ നയമെന്ന് തോന്നുന്നു&#8217; അദ്ദേഹം പറഞ്ഞു.</p>
<p>ബംഗാളിലെ ആക്രമണങ്ങള്&#x200d; ബി.ജെ.പി സ്‌പോണ്&#x200d;സര്&#x200d; ചെയ്തതാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; സീറ്റ് നേടുക മാത്രമാണ് അവരുടെ ലക്ഷ്യം. ചില സീറ്റുകള്&#x200d; ലക്ഷ്യം വച്ചിട്ടുണ്ട്. രാമനവമി അക്രമത്തിന് കാരണമാകുമോ? എന്നാല്&#x200d; ഇത് പലപ്പോഴും സംഭവിക്കാറുണ്ട്. തിരഞ്ഞെടുപ്പ് നടക്കുന്നതോ ബി.ജെ.പി സര്&#x200d;ക്കാര്&#x200d; ഇല്ലാത്തതോ ആയ സംസ്ഥാനങ്ങളില്&#x200d; മാത്രമാണ് ഇത് നടക്കുന്നത്. മഹാരാഷ്ട്രയില്&#x200d; ഷിന്&#x200d;ഡേബി.ജെ.പി സര്&#x200d;ക്കാര്&#x200d; വളരെ ദുര്&#x200d;ബലമാണ്. അതു കൊണ്ടാണ് ഇവിടെ കലാപം പടച്ചുവിട്ടത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; ബി.ജെ.പി അധികാരത്തില്&#x200d; നിന്നു പുറത്താക്കപ്പെടുമെന്ന ഭയമാണ് ഇതിന് കാരണമെന്നും സഞ്ജയ് റാവത് ആരോപിച്ചു. ബി.ജെ.പി തെരഞ്ഞെടുപ്പ് പാരാജയം ഭയക്കുന്നിടങ്ങളിലും ബി.ജെ.പി സര്&#x200d;ക്കാര്&#x200d; പ്രതിസന്ധിയിലാവുന്നിടത്തും സംഘര്&#x200d;ഷങ്ങള്&#x200d; ഉണ്ടാവുമെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.</p>
<p>നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദം സംബന്ധിച്ച വിവാദത്തില്&#x200d; പരിഹാസവുമായി സഞ്ജയ് റാവത്ത് രംഗത്തെത്തിയിരുന്നു.&#8217;ചിലര്&#x200d; പ്രധാനമന്ത്രിയുടെ ബിരുദം വ്യാജമാണെന്ന് പറയുന്നു. എന്റയര്&#x200d; പൊളിറ്റിക്കല്&#x200d; സയന്&#x200d;സിലെ അദ്ദേഹത്തിന്റെ ബിരുദം ചരിത്രപരവും വിപ്ലവകരവുമാണെന്ന് ഞാന്&#x200d; ആത്മാര്&#x200d;ഥമായി വിശ്വസിക്കുന്നു!. അതിനാല്&#x200d; ഇത് നമ്മുടെ പുതിയ പാര്&#x200d;ലമെന്റ് മന്ദിരത്തിന്റെ വലിയ കവാടത്തില്&#x200d; പ്രദര്&#x200d;ശിപ്പിക്കണം. അതിലൂടെ ആളുകള്&#x200d; അതിനെക്കുറിച്ച് സംശയം ഉന്നയിക്കുന്നത് അവസാനിക്കും!&#8217; സഞ്ജയ് റാവത്ത് ട്വീറ്റ് ചെയ്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bjp-has-set-up-a-wing-to-plan-and-trigger-riots-across-india-sanjay-raut.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിങ്ങള്&#x200d;ക്ക് ഈ രാഷ്ട്രത്തെ കുറിച്ച് എന്തറിയാം? ഒബാമയ്‌ക്കെതിരെ ശിവസേന</title>
		<link>https://www.chandrikadaily.com/how-much-does-he-know-about-this-nation-sanjay-raut-in-response-to-obama.html</link>
					<comments>https://www.chandrikadaily.com/how-much-does-he-know-about-this-nation-sanjay-raut-in-response-to-obama.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Sat, 14 Nov 2020 09:54:36 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[obama]]></category>
		<category><![CDATA[rahul gandhi]]></category>
		<category><![CDATA[Sanjay Raut]]></category>
		<category><![CDATA[shivasena]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=167451</guid>

					<description><![CDATA["ഇന്ത്യന്&#x200d; രാഷ്ട്രീയ നേതാക്കളെ കുറിച്ച് ഒരു വിദേശരാഷ്ട്രീയക്കാരന്&#x200d; ഇത്തരത്തിലുള്ള അഭിപ്രായ പ്രകടനങ്ങള്&#x200d; നടത്തരുത്."]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: രാഹുല്&#x200d;ഗാന്ധിക്കു നേരെയുള്ള യുഎസ് മുന്&#x200d; പ്രസിഡണ്ട് ബറാക് ഒബാമയുടെ വിമര്&#x200d;ശനത്തോട് പ്രതികരിച്ച് ശിവസേന. രാഹുലിനെ കുറിച്ചുള്ള ഒബാമയുടെ നിരീക്ഷണം ശരിയല്ലെന്നും അതു ദുരന്തപൂര്&#x200d;ണമാണെന്നും സേനാ നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.</p>
<p>&#8216;ഇന്ത്യന്&#x200d; രാഷ്ട്രീയ നേതാക്കളെ കുറിച്ച് ഒരു വിദേശരാഷ്ട്രീയക്കാരന്&#x200d; ഇത്തരത്തിലുള്ള അഭിപ്രായ പ്രകടനങ്ങള്&#x200d; നടത്തരുത്. അത് ദുരന്തമാണ്. ട്രംപ് ഭ്രാന്തനാണ് എന്ന് നമ്മളും പറയരുത്. ഈ രാജ്യത്തെ കുറിച്ച് ഒബാമയ്ക്ക് എന്തറിയാം&#8217; &#8211; അദ്ദേഹം ചോദിച്ചു.</p>
<p>അധ്യാപകനെ ആകര്&#x200d;ഷിക്കാന്&#x200d; ശ്രമിക്കുന്ന വിദ്യാര്&#x200d;ത്ഥിയെ പോലെയാണ് രാഹുല്&#x200d; എന്നാണ് ഒബാമ തന്റെ ഓര്&#x200d;മക്കുറിപ്പില്&#x200d; എഴുതിയിട്ടുള്ളത്.</p>
<p>കോണ്&#x200d;ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, രാഹുല്&#x200d;ഗാന്ധി, നിയുക്ത അമേരിക്കന്&#x200d; പ്രസിഡണ്ട് ജോ ബൈഡന്&#x200d;, റഷ്യന്&#x200d; പ്രസിഡണ്ട് വളാദിമിര്&#x200d; പുടിന്&#x200d; എന്നിവരെ കുറിച്ചെല്ലാം എ പ്രോമിസ്ഡ് ലാന്&#x200d;ഡ് എന്ന പുസ്തകത്തില്&#x200d; ഒബാമ ഓര്&#x200d;ക്കുന്നുണ്ട്.</p>
<p><img loading="lazy" class="alignnone size-full wp-image-167292" src="https://www.chandrikadaily.com/wp-content/uploads/2020/11/obama-memoir.jpg" alt="" width="600" height="450" /></p>
<p>&#8216;അചഞ്ചലനായ സത്യസന്ധന്&#x200d;&#8217; എന്നാണ് മന്&#x200d;മോഹന്&#x200d; സിങിനെ ഒബാമ വിശേഷിപ്പിക്കുന്നത്. മുന്&#x200d; യുഎസ് പ്രതിരോധ സെക്രട്ടറി ബോബ് ഗേറ്റ്‌സും സമാന വിശേഷണത്തിന് അര്&#x200d;ഹനാണെന്ന് അദ്ദേഹം പറയുന്നു. നിയുക്ത യുഎസ് പ്രസിഡണ്ട് ജോ ബൈഡനെ കുറിച്ച് അദ്ദേഹം നിരീക്ഷിക്കുന്നത് ഇങ്ങനെ; &#8216;മാന്യന്&#x200d;. പ്രതീക്ഷിച്ചത് കിട്ടിയില്ല എങ്കില്&#x200d; മുഷിഞ്ഞേക്കാം&#8217;.</p>
<p>പെന്&#x200d;ഗ്വിന്&#x200d; റാന്&#x200d;ഡം ഹൗസാണ് ഓര്&#x200d;മപ്പുസ്തകത്തിന്റെ പ്രസാധകര്&#x200d;. ഈയിടെ ന്യൂയോര്&#x200d;ക്ക് ടൈംസില്&#x200d; ചിമമന്ദ എന്&#x200d;ഗോസി അദിച്ചി അതിന്റെ റിവ്യൂ എഴുതിയിരുന്നു. രണ്ടു വോള്യങ്ങളില്&#x200d; ആയാണ് പുസ്തകം പ്രസിദ്ധീകരിക്കപ്പെടുന്നത്. ആദ്യത്തേത് നവംബര്&#x200d; 17ന് പ്രകാശിതമാകും.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/how-much-does-he-know-about-this-nation-sanjay-raut-in-response-to-obama.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഫഡ്‌നാവിസുമായുള്ള കൂടിക്കാഴ്ച രാഷ്ട്രീയപരമല്ല, ഞങ്ങള്&#x200d; ശത്രുക്കളുമല്ല; വിശദീകരണവുമായി സഞ്ജയ് റാവത്ത്</title>
		<link>https://www.chandrikadaily.com/there-can-be-ideological-difference-but-we-are-not-enemies-sanjay-raut-on-meeting-devendra-fadnavis.html</link>
					<comments>https://www.chandrikadaily.com/there-can-be-ideological-difference-but-we-are-not-enemies-sanjay-raut-on-meeting-devendra-fadnavis.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 27 Sep 2020 06:14:52 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[devendra fadnavis]]></category>
		<category><![CDATA[Sanjay Raut]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=156895</guid>

					<description><![CDATA[എന്&#x200d;ഡിഎ മുന്നണിയില്&#x200d;നിന്നും ശിരോമണി അകാലിദള്&#x200d; പിന്മാറിയതിന് പിന്നാലെ മുന്&#x200d; സഖ്യത്തിലെ നേതാക്കള്&#x200d; തമ്മിലുണ്ടായ കൂടികാഴ്ച രാഷ്ട്രീയ അഭ്യൂഹങ്ങള്&#x200d; ഉയര്&#x200d;ത്തിയിരുന്നു്. ഒന്നര മണിക്കൂറിലേറെ നീണ്ട കൂടിക്കാഴ്ച മുംബൈയിലെ ഒരു ഹോട്ടലില്&#x200d; വെച്ചായിരുന്നെന്ന് ഇന്ത്യ ടുഡേയാണ് റിപ്പോര്&#x200d;ട്ട് ചെയ്തത്.]]></description>
										<content:encoded><![CDATA[<p>മുംബൈ: ബി.ജെ.പി നേതാവും മഹാരാഷ്ട്ര മുന്&#x200d; മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസും ശിവസേന നേതാവ് സഞ്ജയ് റാവുത്തും തമ്മില്&#x200d; കൂടിക്കാഴ്ച നടത്തിയ സംഭവത്തില്&#x200d; വിശദീകരണവുമായി സഞ്ജയ് റാവത്ത്. കൂടിക്കാഴ്ച രാഷ്ട്രീയപരമായുള്ളതല്ലെന്ന് സഞ്ജയ് റാവുത്ത് വ്യക്തമാക്കി. ചില വിഷയങ്ങള്&#x200d; ചര്&#x200d;ച്ച ചെയ്യാന്&#x200d; ഞാന്&#x200d; ഇന്നലെ ദേവേന്ദ്ര ഫഡ്നാവിസിനെ കണ്ടതായി സഞ്ജയ് റാവത്ത് പ്രതികരിച്ചു. സംസ്ഥാനത്തിന്റെ മുന്&#x200d; മുഖ്യമന്ത്രിയാണ് മഹാരാഷ്ട്രയിലെ പ്രതിപക്ഷ നേതാവുമാണ് അദ്ദേഹം. കൂടാതെ ബിഹാര്&#x200d; തെരഞ്ഞെടുപ്പില്&#x200d; ബിജെപിയുടെ ചുമതലയും അദ്ദേഹത്തിനാണ്. ഞങ്ങളുടെ കൂടിക്കാഴ്ചയെക്കുറിച്ച് മുഖ്യമന്ത്രി ഉദ്ദവ് താക്കറെക്ക് അറിയാമായിരുന്നെന്നും പ്രത്യയശാസ്ത്രപരമായ വ്യത്യാസങ്ങളുണ്ടാകാമെങ്കിലും ഞങ്ങള്&#x200d; ശത്രുക്കളല്ലെന്നും സഞ്ജയ് റാവത്ത് വിശദീകരിച്ചു.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="en" dir="ltr">I met Devendra Fadnavis yesterday to discuss certain issues. He is a former CM. Also, he&#39;s the leader of opposition in Maharashtra &amp; <a href="https://twitter.com/hashtag/BiharPolls?src=hash&amp;ref_src=twsrc%5Etfw">#BiharPolls</a>-in charge of BJP. There can be ideological differences but we are not enemies. CM was aware about our meeting: Sanjay Raut, Shiv Sena <a href="https://t.co/6OdXCbWWMt">pic.twitter.com/6OdXCbWWMt</a></p>
<p>&mdash; ANI (@ANI) <a href="https://twitter.com/ANI/status/1310075445082124288?ref_src=twsrc%5Etfw">September 27, 2020</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>അതേസമയം, എന്&#x200d;ഡിഎ മുന്നണിയില്&#x200d;നിന്നും ശിരോമണി അകാലിദള്&#x200d; പിന്മാറിയതിന് പിന്നാലെ മുന്&#x200d; സഖ്യത്തിലെ നേതാക്കള്&#x200d; തമ്മിലുണ്ടായ കൂടികാഴ്ച രാഷ്ട്രീയ അഭ്യൂഹങ്ങള്&#x200d; ഉയര്&#x200d;ത്തിയിരുന്നു്. ഒന്നര മണിക്കൂറിലേറെ നീണ്ട കൂടിക്കാഴ്ച മുംബൈയിലെ ഒരു ഹോട്ടലില്&#x200d; വെച്ചായിരുന്നെന്ന് ഇന്ത്യ ടുഡേയാണ് റിപ്പോര്&#x200d;ട്ട് ചെയ്തത്.</p>
<p>എന്നാല്&#x200d; കൂടിക്കാഴ്ച രാഷ്ട്രീയപരമായുള്ളതല്ലെന്ന് ബി.ജെ.പിയും വിശദീകരിച്ചു. ശിവസേനയുടെ മുഖപത്രമായ സാമ്‌നക്കു വേണ്ടി ഫഡ്‌നാവിസുമായി സഞ്ജയ് റാവുത്ത് അഭിമുഖം നടത്തുന്നുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്&#x200d; ചര്&#x200d;ച്ച ചെയ്യാനായാണ് ഇരുവരും കണ്ടതെന്നും ബി.ജെ.പി സംസ്ഥാന വക്താവ് കേശവ് ഉപാധ്യായ ട്വീറ്റ് ചെയ്തു. ബിഹാര്&#x200d; തെരഞ്ഞെടുപ്പ് പ്രചരണങ്ങള്&#x200d;ക്ക് ശേഷം അഭിമുഖം നടത്താമെന്ന് ഫഡ്‌നാവിസ് സഞ്ജയ് റാവുത്തിന് ഉറപ്പു നല്&#x200d;കിയെന്നും ഉപാധ്യായ പറഞ്ഞു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/there-can-be-ideological-difference-but-we-are-not-enemies-sanjay-raut-on-meeting-devendra-fadnavis.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ശിവസേന നേതാവ് സഞ്ജയ് റാവത്തും മുന്&#x200d;മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും കൂടിക്കാഴ്ച നടത്തി</title>
		<link>https://www.chandrikadaily.com/not-political-sanjay-raut-devendra-fadnavis-refute-rumours-over-meet.html</link>
					<comments>https://www.chandrikadaily.com/not-political-sanjay-raut-devendra-fadnavis-refute-rumours-over-meet.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 27 Sep 2020 06:06:06 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bihar election]]></category>
		<category><![CDATA[devendra fadnavis]]></category>
		<category><![CDATA[maharashtra]]></category>
		<category><![CDATA[Sanjay Raut]]></category>
		<category><![CDATA[shiv sena]]></category>
		<category><![CDATA[SHIVSENA]]></category>
		<category><![CDATA[shivsena-bjp]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=156890</guid>

					<description><![CDATA[എന്&#x200d;ഡിഎ മുന്നണിയില്&#x200d;നിന്നും ശിരോമണി അകാലിദള്&#x200d; പിന്മാറിയതിന് പിന്നാലെ മുന്&#x200d; സഖ്യത്തിലെ നേതാക്കള്&#x200d; തമ്മിലുണ്ടായ കൂടികാഴ്ച രാഷ്ട്രീയ അഭ്യൂഹങ്ങള്&#x200d; ഉയര്&#x200d;ത്തിയിട്ടുണ്ട്. അതേസമയം, കൂടിക്കാഴ്ച രാഷ്ട്രീയപരമായുള്ളതല്ലെന്ന് സഞ്ജയ് റാവുത്തും ബി.ജെ.പിയും വിശദീകരിച്ചു.]]></description>
										<content:encoded><![CDATA[<p>മുംബൈ: ബി.ജെ.പി നേതാവും മഹാരാഷ്ട്ര മുന്&#x200d; മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസും ശിവസേന നേതാവ് സഞ്ജയ് റാവുത്തും തമ്മില്&#x200d; കൂടിക്കാഴ്ച നടത്തി. ഒന്നര മണിക്കൂറിലേറെ നീണ്ട കൂടിക്കാഴ്ച മുംബൈയിലെ ഒരു ഹോട്ടലില്&#x200d; വെച്ചായിരുന്നെന്ന് ഇന്ത്യ ടുഡേ റിപ്പോര്&#x200d;ട്ട് ചെയ്തു. അതേസമയം, എന്&#x200d;ഡിഎ മുന്നണിയില്&#x200d;നിന്നും ശിരോമണി അകാലിദള്&#x200d; പിന്മാറിയതിന് പിന്നാലെ മുന്&#x200d; സഖ്യത്തിലെ നേതാക്കള്&#x200d; തമ്മിലുണ്ടായ കൂടികാഴ്ച രാഷ്ട്രീയ അഭ്യൂഹങ്ങള്&#x200d; ഉയര്&#x200d;ത്തിയിട്ടുണ്ട്.</p>
<p>അതേസമയം, കൂടിക്കാഴ്ച രാഷ്ട്രീയപരമായുള്ളതല്ലെന്ന് സഞ്ജയ് റാവുത്തും ബി.ജെ.പിയും വിശദീകരിച്ചു. ചില വിഷയങ്ങള്&#x200d; ചര്&#x200d;ച്ച ചെയ്യാന്&#x200d; ഞാന്&#x200d; ഇന്നലെ ദേവേന്ദ്ര ഫഡ്നാവിസിനെ കണ്ടതായി സഞ്ജയ് റാവത്ത് പ്രതികരിച്ചു.. സംസ്ഥാനത്തിന്റെ മുന്&#x200d; മുഖ്യമന്ത്രിയാണ് മഹാരാഷ്ട്രയിലെ പ്രതിപക്ഷ നേതാവുമാണ് അദ്ദേഹം. കൂടാതെ ബിഹാര്&#x200d; തെരഞ്ഞെടുപ്പില്&#x200d; ബിജെപിയുടെ ചുമതലയും അദ്ദേഹത്തിനാണ്. ഞങ്ങളുടെ കൂടിക്കാഴ്ചയെക്കുറിച്ച് മുഖ്യമന്ത്രി ഉദ്ദവ് താക്കറെക്ക് അറിയാമായിരുന്നെന്നും പ്രത്യയശാസ്ത്രപരമായ വ്യത്യാസങ്ങളുണ്ടാകാമെങ്കിലും ഞങ്ങള്&#x200d; ശത്രുക്കളല്ലെന്നും സഞ്ജയ് റാവത്ത് വിശദീകരിച്ചു.</p>
<p>എന്നാല്&#x200d;, ശിവസേനയുടെ മുഖപത്രമായ സാമ്‌നക്കു വേണ്ടി ഫഡ്‌നാവിസുമായി സഞ്ജയ് റാവുത്ത് അഭിമുഖം നടത്തുന്നുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്&#x200d; ചര്&#x200d;ച്ച ചെയ്യാനായാണ് ഇരുവരും കണ്ടതെന്നും ബി.ജെ.പി സംസ്ഥാന വക്താവ് കേശവ് ഉപാധ്യായ ട്വീറ്റ് ചെയ്തു. ബിഹാര്&#x200d; തെരഞ്ഞെടുപ്പ് പ്രചരണങ്ങള്&#x200d;ക്ക് ശേഷം അഭിമുഖം നടത്താമെന്ന് ഫഡ്‌നാവിസ് സഞ്ജയ് റാവുത്തിന് ഉറപ്പു നല്&#x200d;കിയെന്നും ഉപാധ്യായ പറഞ്ഞു.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/not-political-sanjay-raut-devendra-fadnavis-refute-rumours-over-meet.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബോളിവുഡിനെ ഞെട്ടിച്ച് വിവാദങ്ങള്&#x200d;ക്കിടെ കങ്കണക്ക് പിന്തുണയുമായി കര്&#x200d;ണി സേന</title>
		<link>https://www.chandrikadaily.com/karni-sena-wants-to-protect-kangana-ranaut-had-threatened-to-cut-deepika-padukone-nose.html</link>
					<comments>https://www.chandrikadaily.com/karni-sena-wants-to-protect-kangana-ranaut-had-threatened-to-cut-deepika-padukone-nose.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 08 Sep 2020 08:37:32 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Deepika Padukone]]></category>
		<category><![CDATA[kangana ranaut]]></category>
		<category><![CDATA[karni sena]]></category>
		<category><![CDATA[padmavadi]]></category>
		<category><![CDATA[RSS agenda]]></category>
		<category><![CDATA[Sanjay Raut]]></category>
		<category><![CDATA[shivasena]]></category>
		<category><![CDATA[shivasena-bjp]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=151412</guid>

					<description><![CDATA[കങ്കണ പരിതിവിട്ട ആരോപണങ്ങളുമായി രംഗത്തെത്തിയത് ബിജെപിയുടെ സഹായത്തോടെയാണെന്നാണ് റിപ്പോര്&#x200d;ട്ട്. മഹാരാഷ്ട്രയിലെ സഖ്യ സര്&#x200d;ക്കാറിനെതിരെ സുഷാന്ത് സിങ് രാജ്പുതിന്റെ മരണം രാഷ്ട്രീയ ആയുധമാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും റിപ്പോര്&#x200d;ട്ടുകള്&#x200d; സൂചിപ്പിക്കുന്നത്. മുംബൈയെ പാകധീന കശ്മീരുമായി താരതമ്യം ചെയ്യുന്നവര്&#x200d;ക്കെതിരെ നടപടി വേണമെന്നും ശിവസേന ആവശ്യപ്പെട്ടിരുന്നു.]]></description>
										<content:encoded><![CDATA[<p>മുംബൈ: മുബൈക്കെതിരെ മിനി പാകിസ്ഥാന്&#x200d; പരാമര്&#x200d;ശം നടത്തിയ കങ്കണ റനൗത്തിന് കേന്ദ്ര സര്&#x200d;ക്കാര്&#x200d; സുരക്ഷയൊരുക്കിയതിന് പിന്നാലെ മഹാരാഷ്ട്രയില്&#x200d; രാഷ്ട്രീയ യുദ്ധം മറ്റൊരു തലത്തിലേക്ക്. നടി പേരില്&#x200d; മഹാരാഷ്ട്രയിലുള്ളം ഓഫീസ്‌കെട്ടിടം പൊളിച്ചുമാറ്റാനുള്ള നീക്കമാണ് നടക്കുന്നത്. അനധികൃതമായി നിര്&#x200d;മ്മിച്ച കെട്ടിടത്തില്&#x200d; ബ്രിഹാന്&#x200d; മുംബൈ മുനിസിപ്പല്&#x200d; കോര്&#x200d;പ്പറേഷന്&#x200d; പരിശോധന നടത്തി. ബാന്ദ്ര അപ്സ്‌കേലിലെ പാലി നക്ക മേഖലയിലാണ് കങ്കണയുടെ ഓഫീസുള്ളത്. നടിയുടെ ഓഫീസ് നിയമവിരുദ്ധമായി പ്രവര്&#x200d;ത്തിക്കുന്നത് കൊണ്ടാണ് പരിശോധന നടത്തിയതെന്നും അവിടെ നിലവില്&#x200d; നിര്&#x200d;മാണം നടന്നുകൊണ്ടിരിക്കുകയാണെന്നും അതു പൊളിച്ചുമാറ്റേണ്ടതുണ്ടെന്നും ബിഎംസി സൂചന നല്&#x200d;കി്.</p>
<p>ഓഫീസില്&#x200d; ബിഎംസി പരിശോധന നടത്തിയതായി നടി തന്നെ സ്ഥിരീകരിച്ചു. സര്&#x200d;ക്കാര്&#x200d; തനിക്കെതിരെ പ്രതികാരം തീര്&#x200d;ക്കുകയാണെന്ന് കങ്കണ ആരോപിച്ചു. അതിനിടെ മഹാരാഷ്ട്ര മുഖ്യമന്തരി ഉദ്ധവ് താക്കറെ തന്നെ കങ്കണയ്ക്കെതിരെ രംഗത്തെത്തി. ജീവിതത്തില്&#x200d; എല്ലാ കാര്യങ്ങളും മുംബൈയില്&#x200d; നിന്ന് നേടിയ ഒരാള്&#x200d; ആ നഗരത്തോട് നന്ദികേട് കാണിക്കുകയാണെന്ന് ഉദ്ധവ് കുറ്റപ്പെടുത്തി.</p>
<p><img loading="lazy" class="" src="https://im.indiatimes.in/content/2020/Sep/karni-sena_5f57216668de4.jpg?w=725&amp;h=403" width="943" height="524" /></p>
<p>അതേസമയം വിവാദങ്ങള്&#x200d;ക്കിടെ ഹിന്ദുത്വ ഗ്രൂപ്പുകള്&#x200d; കങ്കണയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയതും വിചിത്രമായിരിക്കുകയാണ്. കങ്കണയുടെ മണികര്&#x200d;ണിക എന്ന ചിത്രം റിലീസ് ആവുന്നതിന് മുമ്പ് അത് തടയുമെന്ന് പറഞ്ഞ കര്&#x200d;ണി സേനയുടെ പിന്തുണയാണ് ഞെട്ടിച്ചത്. നേരത്തെ ദീപികാ പദുകോണിന്റെ പദ്മാവതി ചിത്രത്തിനെതിരെ രംഗത്തെത്തിയ തീവ്ര ഹിന്ദുത്വ ഗ്രൂപ്പ് കൂടിയാണ് കര്&#x200d;ണി സേന. എന്നാല്&#x200d; മണികര്&#x200d;ണിക ഫിലിംസിന്റെ മുംബൈയിലെ ഓഫീസാണ് വിവാദ കെട്ടിടമെനന്ത് നിലനില്&#x200d;ക്കെയാണ് ഇപ്പോള്&#x200d; കര്&#x200d;ണി സേന കങ്കണയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ സംഘടനയും കങ്കണയും തമ്മില്&#x200d; പോര് വരെ നടന്നിരുന്നു. എന്നാല്&#x200d; മുബൈയില്&#x200d; എത്തുന്ന കങ്കണയ്ക്ക് കര്&#x200d;ണിസേന സുരക്ഷയൊരുക്കുമെന്നാണ് ഇപ്പോള്&#x200d; പ്രഖ്യാപിച്ചിരിക്കുന്നത്. മുംബൈ വിമാനത്താവളം മുതല്&#x200d; വരെ അവരുടെ വീട് വരെ കര്&#x200d;ണി സേന സുരക്ഷയൊരുക്കുമെന്ന് സംഘടനാ നേതാവ് ജീവന്&#x200d; സോളങ്കി പറഞ്ഞു. വിമാനത്താവളത്തില്&#x200d; വലിയൊരു സംഘം തന്നെ കര്&#x200d;ണി സേനയുടെ പേരില്&#x200d; എത്തും.</p>
<p><img loading="lazy" class="" src="https://resize.indiatvnews.com/en/resize/newbucket/715_-/2017/11/pjimage-2-1510802757.jpg" alt="Padmavati: 'We will cut your nose like Shurpanakha', Karni Sena threatens  Deepika Padukone | Bollywood News â India TV" width="934" height="667" /><br />
എന്നാല്&#x200d;, കങ്കണ പരിതിവിട്ട ആരോപണങ്ങളുമായി രംഗത്തെത്തിയത് ബിജെപിയുടെ സഹായത്തോടെയാണെന്നാണ് റിപ്പോര്&#x200d;ട്ട്. മഹാരാഷ്ട്രയിലെ സഖ്യ സര്&#x200d;ക്കാറിനെതിരെ സുഷാന്ത് സിങ് രാജ്പുതിന്റെ മരണം രാഷ്ട്രീയ ആയുധമാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും റിപ്പോര്&#x200d;ട്ടുകള്&#x200d; സൂചിപ്പിക്കുന്നത്. മുംബൈയെ പാകധീന കശ്മീരുമായി താരതമ്യം ചെയ്യുന്നവര്&#x200d;ക്കെതിരെ നടപടി വേണമെന്നും ശിവസേന ആവശ്യപ്പെട്ടിരുന്നു. എന്നാല്&#x200d; കങ്കണയ്ക്ക് വൈ കാറ്റഗറി സുരക്ഷാ സംവിധാനമാണ് കേന്ദ്ര സര്&#x200d;ക്കാര്&#x200d; നല്&#x200d;കിയത്.<br />
മഹാരാഷ്ട്രയെ അപമാനിച്ച ഒരാള്&#x200d;ക്ക് വൈപ്ലസ് സുരക്ഷയൊരുക്കിയത് വേദനിപ്പിക്കുന്നതാണെന്ന് ആഭ്യന്തര മന്ത്രി അനില്&#x200d; ദേശ്മുഖ് പറഞ്ഞു. ശിവസേന ദാവൂദ് ഇബ്രാഹിമിനെ എതിര്&#x200d;ക്കുന്നത് കൊണ്ട് കേന്ദ്ര സര്&#x200d;ക്കാര്&#x200d; അദ്ദേഹത്തിന് വരെ സുരക്ഷ നല്&#x200d;കുമെന്ന് എംഎല്&#x200d;എ പ്രതാപ് സര്&#x200d;നായിക്ക് പറഞ്ഞു. കങ്കണയ്ക്ക് മയക്കുമരുന്ന് കടത്തിനെ കുറിച്ച് അറിയാമെന്ന് നേരത്തെ പറഞ്ഞിരുന്നു. അക്കാര്യവും പരിശോധിക്കണമെന്ന് സര്&#x200d;നായിക് പറഞ്ഞു. കേന്ദ്ര സര്&#x200d;ക്കാരിന് മഹാരാഷ്ട്രയോട് യാതൊരു താല്&#x200d;പര്യവുമില്ല. വനിതാ കമ്മീഷന്&#x200d; യുപിയിലും ബീഹാറിലും നടക്കുന്ന ബലാത്സംഗങ്ങള്&#x200d; കാണുന്നില്ല. അവര്&#x200d;ക്ക് കങ്കണയ്ക്ക് വൈ പ്ലസ് സുരക്ഷയൊരുക്കാനാണ് താല്&#x200d;പര്യമെന്നും സര്&#x200d;നായിക്ക് ആരോപിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/karni-sena-wants-to-protect-kangana-ranaut-had-threatened-to-cut-deepika-padukone-nose.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുംബൈ വിവാദത്തിന് മറുപടി; &#8216;മെന്റല്&#x200d; കേസാണ്&#8217; കങ്കണയെന്ന് സഞ്ജയ് റാവത്ത്</title>
		<link>https://www.chandrikadaily.com/kangana-ranaut-is-a-mental-case-let-her-go-to-pok-sanjay-raut.html</link>
					<comments>https://www.chandrikadaily.com/kangana-ranaut-is-a-mental-case-let-her-go-to-pok-sanjay-raut.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 04 Sep 2020 12:05:41 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Actress Kankana Ranaut]]></category>
		<category><![CDATA[bjp - shivsena]]></category>
		<category><![CDATA[kangana ranaut]]></category>
		<category><![CDATA[pok]]></category>
		<category><![CDATA[Sanjay Raut]]></category>
		<category><![CDATA[surgical strike]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=150322</guid>

					<description><![CDATA[കങ്കണ ഏത് ഭാഗത്താണ് നില്&#x200d;ക്കുന്നതെന്ന് മനസ്സിലാകുന്നില്ല. പാക്ക് അധിനിവേശ കാശ്മീര്&#x200d; ഇന്ത്യയുടെ ഭാഗമാണെന്നല്ലേ സര്&#x200d;ക്കാര്&#x200d; പറയുന്നത്. മോദി സാഹേബ് പാക് അധിനിവേശ കശ്മീരില്&#x200d; സര്&#x200d;ജിക്കല്&#x200d; സ്ട്രൈക്ക് നടത്തിയിട്ടുമുണ്ട്. അവര്&#x200d; ആരുടെ ഭാഗത്താണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.]]></description>
										<content:encoded><![CDATA[<p>മുംബൈ: ബോളിവുഡ് നടി കങ്കണ റണൗത്തിന്റെ വിവാദ പരാമര്&#x200d;ശങ്ങള്&#x200d;ക്ക് മറുപടിയുമായി ശിവസേന നേതാവ് സഞ്ജയ് റാവത്ത്. തലയ്ക്ക് സ്ഥിരതയില്ലാത്ത &#8216;മെന്റല്&#x200d; കേസാണ്&#8217; കങ്കണയെന്നാണ് സഞ്ജയ് റാവത്ത് ഇന്ത്യ ടുഡേയോട് പ്രതികരിച്ചു. മുംബൈ നഗരം പാക് അധിനിവേശ കശ്മീര്&#x200d; പോലെയാണെന്ന കങ്കണയുടെ വിവാദ പരാമര്&#x200d;ശത്തിന് പിന്നാലെയാണ് ശിവസേന നേതാവിന്റെ മറുപടി.</p>
<p>കഴിക്കുന്ന പാത്രത്തില്&#x200d;തന്നെ തുപ്പുന്ന സ്വഭാവമാണ് കങ്കണയ്ക്ക്. അവരെ പിന്താങ്ങാന്&#x200d; കുറച്ച് രാഷ്ട്രീയ പാര്&#x200d;ട്ടികളുണ്ടെന്ന ബലത്തിലാണ് വായില്&#x200d; തോന്നിയതൊക്കെ വിളിച്ചു പറയുന്നത്, അവര്&#x200d; ഒരു മെന്റല്&#x200d; കേസാണ്, സഞ്ജയ് റാവത്ത് പറഞ്ഞു.</p>
<p>കങ്കണയുടെ പാക് അധിനിവേശ കശ്മീര്&#x200d; പരാമര്&#x200d;ശത്തിലും സഞ്ജയ് മറുപടി നല്&#x200d;കി. കങ്കണ ഏത് ഭാഗത്താണ് നില്&#x200d;ക്കുന്നതെന്ന് മനസ്സിലാകുന്നില്ല. പാക്ക് അധിനിവേശ കാശ്മീര്&#x200d; ഇന്ത്യയുടെ ഭാഗമാണെന്നല്ലേ സര്&#x200d;ക്കാര്&#x200d; പറയുന്നത്. മോദി സാഹേബ് പാക് അധിനിവേശ കശ്മീരില്&#x200d; സര്&#x200d;ജിക്കല്&#x200d; സ്ട്രൈക്ക് നടത്തിയിട്ടുമുണ്ട്. അവര്&#x200d; ആരുടെ ഭാഗത്താണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. തീവ്രവാദികളുടെയോ, അതോ സര്&#x200d;ക്കാരിന്റെയോ? തിരിച്ചറിയാന്&#x200d; പറ്റാത്തതാണ് അവരുടെ മാനസികാവസ്ഥയയാണ്. അവരെ പാക് അധിനിവേശ കശ്മീരിലേക്ക് വിടൂ&#8230;രണ്ട് ദിവസം അവര്&#x200d; അവിടെ നില്&#x200d;ക്കട്ടെ. ആ ചെലവ് സര്&#x200d;ക്കാര്&#x200d; വഹിക്കണം. ഇനി കേന്ദ്രസര്&#x200d;ക്കാരിന് പറ്റില്ലെങ്കില്&#x200d; ആ ചെലവ് ഞങ്ങള്&#x200d; നോക്കാം, സഞ്ജയ് റാവത്ത് പറഞ്ഞു.</p>
<p>കങ്കണയുടെ വിവാദ പരാമര്&#x200d;ശത്തിനെതിരെ നേരത്തേയും സഞ്ജയ് റാവത്ത് രംഗത്തെത്തിയിരുന്നു. നഗരത്തെ കാത്തൂ സൂക്ഷിക്കുന്ന മുംബൈ പൊലീസിന്റെ വിശ്വാസ്യത ചോദ്യം ചെയ്ത കങ്കണ ഇനി ഇങ്ങോട്ടേക്ക് തിരിച്ചു വരണ്ടെന്നാണ് സഞ്ജയ് നേരത്തെ പ്രതികരിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kangana-ranaut-is-a-mental-case-let-her-go-to-pok-sanjay-raut.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കോവിഡ് സ്ഥിരീകരിച്ച രാമക്ഷേത്ര ട്രസ്റ്റ് അധ്യക്ഷന് ഹസ്തദാനം നല്&#x200d;കിയ പ്രധാനമന്ത്രി ക്വറന്റീനില്&#x200d; പോകാത്തതെന്തെന്ന് സഞ്ജയ് റാവത്ത്</title>
		<link>https://www.chandrikadaily.com/pm-shared-stage-with-ram-temple-mahant-will-he-quarantine-himself-asks-raut.html</link>
					<comments>https://www.chandrikadaily.com/pm-shared-stage-with-ram-temple-mahant-will-he-quarantine-himself-asks-raut.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 16 Aug 2020 14:46:11 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Politics]]></category>
		<category><![CDATA[ayodhya]]></category>
		<category><![CDATA[Nritya Gopal Das]]></category>
		<category><![CDATA[Sanjay Raut]]></category>
		<category><![CDATA[shivsena-bjp]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=145413</guid>

					<description><![CDATA[ഭൂമി പൂജ ചടങ്ങില്&#x200d; 75 കാരനായ ട്രസ്റ്റ് അധ്യക്ഷന്&#x200d; വേദിയില്&#x200d; ഉണ്ടായിരുന്നതായും അദ്ദേഹം മാസ്‌ക് ഉപയോഗിച്ചില്ലെന്നും വ്യക്തമായി കണ്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആര്&#x200d;എസ്എസ് മേധാവി മോഹന്&#x200d; ഭഗവത്തും ട്രസ്റ്റ് അധ്യക്ഷനുമായി ഇടപഴകിയിരുന്നു.]]></description>
										<content:encoded><![CDATA[<p>മുബൈ: അയോധ്യ രാമക്ഷേത്ര ട്രസ്റ്റ് അധ്യക്ഷന്&#x200d; <span style="color: #333333; font-family: Georgia, 'Times New Roman', 'Bitstream Charter', Times, serif; font-size: 16px;">മഹാന്ത് </span>നൃത്യ ഗോപാല്&#x200d; ദാസിന് കോവിഡ് സ്ഥിരീകരിച്ചിരിക്കെ അദ്ദേഹവുമായി നേരിട്ട് സമ്പര്&#x200d;ക്കമുള്ള പ്രധാനമന്ത്രി മോദി നിരീക്ഷണത്തിന് വിധേയമാകാത്തത് എന്തെന്ന ചോദ്യവുമായി ശിവസേന രംഗത്ത്. ആഗസ്ത് 5 ന് അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപന ചടങ്ങില്&#x200d; ദിവസങ്ങള്&#x200d;ക്കുള്ളില്&#x200d; കോവിഡ് സ്ഥിരീകരിച്ച നൃത്യ ഗോപാല്&#x200d; ദാസുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടപഴകിയ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ശിവസേനയുടെ വിമര്&#x200d;ശനം.</p>
<p>ശിവസേന മുഖപത്രമായ സാമ്‌നയില്&#x200d; എഴുതുന്ന കോളത്തിലായിരുന്നു ശിവസേന നേതാവും എംപിയുമായ സഞ്ജയ് റാവത്തിന്റെ വിമര്&#x200d;ശനം. ഭൂമി പൂജ ചടങ്ങില്&#x200d; ട്രസ്റ്റ് അധ്യക്ഷന് ഹസ്തദാനം നല്&#x200d;കിയ മോദി ഇപ്പോള്&#x200d; ക്വാറിന്റീനിലാണോ എന്നും അങ്ങനെ പോകുവാന്&#x200d; തയാറാകുമോയെന്നും ശിവസേന നേതാവ് ചോദിച്ചു. ഭൂമി പൂജ ചടങ്ങില്&#x200d; 75 കാരനായ ട്രസ്റ്റ് അധ്യക്ഷന്&#x200d; വേദിയില്&#x200d; ഉണ്ടായിരുന്നതായും അദ്ദേഹം മാസ്‌ക് ഉപയോഗിച്ചില്ലെന്നും വ്യക്തമായി കണ്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആര്&#x200d;എസ്എസ് മേധാവി മോഹന്&#x200d; ഭഗവത്തും ട്രസ്റ്റ് അധ്യക്ഷനുമായി ഇടപഴകിയിരുന്നു. പ്രധാനമന്ത്രി മോദി ഭക്തിയോടെ കൈ പിടിച്ചു. അതിനാല്&#x200d;, ഞങ്ങളുടെ പ്രധാനമന്ത്രിയെയും ക്വാറന്റൈനില്&#x200d; വരണ്ടെ, &#8221;ഞായറാഴ്ച പ്രസിദ്ധീകരിച്ച സാമ്‌നയിലെ തന്റെ കോളത്തില്&#x200d; റാവത്ത് ചോദിച്ചു.</p>
<p>നിരീക്ഷണ ഘട്ടത്തിലും സ്വാതന്ത്ര്യദിനത്തില്&#x200d; ചെങ്കോട്ടയില്&#x200d; വന്നു പ്രസംഗം നടത്തിയ സാഹചര്യത്തിലാണ് ശിവസേന നേതാവിന്റെ വിമര്&#x200d;ശനം. ഇന്ത്യയില്&#x200d; കൊവിഡ് വാക്‌സിന്&#x200d; എല്ലാവര്&#x200d;ക്കും ലഭ്യമാക്കുമെന്നും മൂന്ന് വാക്‌സിനുകള്&#x200d; പരീക്ഷണഘട്ടത്തിലാണെന്നും സ്വാതന്ത്ര്യദിനത്തില്&#x200d; ചെങ്കോട്ടയില്&#x200d; നടത്തിയ പ്രസംഗത്തില്&#x200d; പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. രാജ്യത്ത് ഇറക്കുമതിയിലുള്ള ആശ്രയം പരമാവധി കുറയ്ക്കാനായി ആത്മനിര്&#x200d;ഭര്&#x200d; പദ്ധതിയ്ക്ക് ഊന്നല്&#x200d; നല്&#x200d;കിക്കൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. എന്നാല്&#x200d; മോദിയുടെ ഈ പരാമശത്തെയും ശിവസേന നേതാവ് പരിഹസിച്ചു.</p>
<p>റഷ്യയുടെ കൊവിഡ് 19 വാക്‌സിന്&#x200d; ഗവേഷണം മുന്&#x200d;നിര്&#x200d;ത്തി നരേന്ദ്ര മോദി സര്&#x200d;ക്കാരിന്റെ ആത്മനിര്&#x200d;ഭര്&#x200d; ഭാരത്(സ്വയംപര്യാപ്ത ഭാരതം) മുദ്രാവാക്യത്തെയും ലേഖനത്തില്&#x200d; സഞ്ജയ് റാവത്ത് കടന്നാക്രമിച്ചു. ആദ്യ കൊവിഡ് വാക്‌സിന്&#x200d; പുറത്തിറക്കി ആത്മനിര്&#x200d;ഭര്&#x200d; (സ്വയംപര്യാപ്തത) എന്താണെന്ന് റഷ്യ കാണിച്ചു തന്നെന്നും എന്നാല്&#x200d; ഇന്ത്യയില്&#x200d; സംസാരത്തില്&#x200d; മാത്രമാണ് സ്വയംപര്യാപ്തതയെന്നും അദ്ദേഹം പരിഹസിച്ചു. കോവിഡ് വാക്സിന്&#x200d; കണ്ടുപിടിച്ചതിന് റഷ്യയെ അഭിനന്ദിച്ച റാവത്ത്, ഇത് സൂപ്പര്&#x200d; പവര്&#x200d; ആയിരിക്കുന്നതിന്റെ സൂചനയാണെന്നും പറഞ്ഞു. &#8216;അമേരിക്കയുമായി പ്രണയത്തിലായതിനാല്&#x200d;&#8217; ഇന്ത്യന്&#x200d; രാഷ്ട്രീയക്കാര്&#x200d; റഷ്യയുടെ ഉദാഹരണം പിന്തുടരില്ലെന്നും റാവത്ത് പരിഹസിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pm-shared-stage-with-ram-temple-mahant-will-he-quarantine-himself-asks-raut.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
