<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>sasikala &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/sasikala/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 17 Aug 2025 15:50:18 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>sasikala &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>എസ്.എഫ്.ഐ നടത്തുന്നത് ഇടത് ഹിന്ദുത്വ അജണ്ടയുടെ പ്രചാരണം: പി.കെ നവാസ്</title>
		<link>https://www.chandrikadaily.com/sfi-is-promoting-left-hindutva-agenda-pk-nawaz.html</link>
					<comments>https://www.chandrikadaily.com/sfi-is-promoting-left-hindutva-agenda-pk-nawaz.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sun, 17 Aug 2025 15:50:18 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[MSF]]></category>
		<category><![CDATA[muslimleague]]></category>
		<category><![CDATA[myl]]></category>
		<category><![CDATA[news]]></category>
		<category><![CDATA[pknavas]]></category>
		<category><![CDATA[RSS]]></category>
		<category><![CDATA[sasikala]]></category>
		<category><![CDATA[sfi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=350670</guid>

					<description><![CDATA[സി.പി.എമ്മിനകത്തുള്ള ഇടത്-ഹിന്ദുത്വ അജണ്ടയുടെ പ്രചാരണമാണ് എസ്.എഫ്.ഐ നടത്തുന്നതെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് പി.കെ നവാസ്. ]]></description>
										<content:encoded><![CDATA[<p>കോഴിക്കോട് : സി.പി.എമ്മിനകത്തുള്ള ഇടത്-ഹിന്ദുത്വ അജണ്ടയുടെ പ്രചാരണമാണ് എസ്.എഫ്.ഐ നടത്തുന്നതെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് പി.കെ നവാസ്. ഹിന്ദു ഐക്യമുന്നണി നേതാവ് ശശികലയിട്ട ഇലയില്&#x200d; സദ്യ വിളമ്പുകയാണ് എസ്.എഫ്.ഐയെന്നും അദ്ദേഹം പറഞ്ഞു കോഴിക്കോട് ലീഗ് ഹൗസില്&#x200d; വിളിച്ചു ചേര്&#x200d;ത്ത വാര്&#x200d;ത്താ സമ്മേളനത്തില്&#x200d; സംസാരിക്കുകയായിരുന്നു നവാസ്.</p>
<p>കോളജ് യൂണിയന്&#x200d; തെരഞ്ഞെടുപ്പില്&#x200d; ശക്തമായ തിരിച്ചടി നേരിട്ട എസ്.എഫ്.ഐ അതിനെ മറികടക്കാനാണ് നുണ പ്രചാരണങ്ങള്&#x200d; നടത്തുന്നത്. ഒരിക്കലുമില്ലാത്ത തരത്തില്&#x200d; എം.എസ്.എഫിനെതിരെ വര്&#x200d;ഗീയ-വംശീയ ആരോപണങ്ങളുമായി എസ്.എഫ്.ഐയുടെ സംസ്ഥാന സെക്രട്ടറി തന്നെ മുന്നോട്ടു വന്നിരിക്കുകയാണ്. മുന്&#x200d; സെക്രട്ടറി ആര്&#x200d;ഷോ അതിന് പിന്തുണക്കുകയും ചെയ്തിരിക്കുന്നു. എം.എസ്.എഫിനെതിരായ വര്&#x200d;ഗീയ ആരോപണത്തിന് പിന്തുണ ലഭിച്ചിരിക്കുന്നത് ശശികലയില്&#x200d; നിന്ന് മാത്രമാണ്. സി.പി.എമ്മിന്റെ നേതാക്കള്&#x200d; പോലും എസ്.എഫ്.ഐയുടെ ആരോപണത്തെ ഏറ്റുപിടിക്കുകയുണ്ടായില്ലെന്നും പി.കെ നവാസ് പറഞ്ഞു.<br />
യൂണിയന്&#x200d; തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കണ്ണൂരില്&#x200d; നടന്ന അക്രമ സംഭവവുമായി ബന്ധപ്പെട്ട് നട്ടാല്&#x200d; മുളക്കാത്ത നുണകളാണ് സി.പിഎം കണ്ണൂര്&#x200d; ജില്ലാ സെക്രട്ടറി കെ.കെ രാഗേഷും എസ്.എഫ്.ഐ നേതൃത്വവും നടത്തുന്നത്. ചെങ്കോട്ടയെന്ന് അവര്&#x200d; തന്നെ വിളിക്കുന്ന കണ്ണൂര്&#x200d; സര്&#x200d;വകലാശാലയില്&#x200d; ശക്തമായ മുന്നേറ്റം എം.എസ്.എഫ് കാഴ്ചവെക്കുകയുണ്ടായി. എം.എസ്.എഫ് പ്രവര്&#x200d;ത്തകനെ തട്ടിക്കൊണ്ടു പോവുക ഉള്&#x200d;പ്പെടെ ചെയ്തു. എന്നിട്ടും പൊലീസിനെ ഉപയോഗിച്ച് എം.എസ്.എഫുകാര്&#x200d;ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചേര്&#x200d;ത്ത് കേസെടുപ്പിക്കുകയാണ് ഇടതു ഗവണ്&#x200d;മെന്റ് ചെയ്തത്.</p>
<p>എസ്.എഫ്.ഐ ജയിച്ചതെല്ലാം ഗവണ്&#x200d;മെന്റ് കോളജുകളിലാണെന്നും എം.എസ്എഫ് വിജയിച്ചാക തട്ടിന്&#x200d;പുറത്തെ അറബി കോളജുകളില്&#x200d; നിന്നുമാണെന്ന എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയുടെ ആരോപണം വംശീയ വെറിയാണെന്ന് നവാസ് പറഞ്ഞു. അറബി കോളജുകളില്&#x200d; നിന്നും യു.യു.സിമാരുണ്ടാകുന്നത് ഒരു കുറച്ചിലായി എം.എസ്.എഫ് കാണുന്നില്ല. അറബി കോളജുകളില്&#x200d; അറബി മാത്രമല്ല പഠിപ്പിക്കുന്നത്. എസ്.എഫ്.ഐ വിജയം നേടിയത് ഗവണ്&#x200d;മെന്റ് കോളജുകളിലാണെന്ന പ്രസ്താവന തന്നെ വസ്തുതാ വിരുദ്ധമാണ്. വര്&#x200d;ഷങ്ങളായി ആധിപത്യമുളള കോളജുകളിലെല്ലാം എസ്.എഫ്.ഐക്ക് കാലിടറുന്നതാണ് കണ്ടത്. അതിനു തുടര്&#x200d;ച്ചയായാണ് വര്&#x200d;ഗീയ ആരോപണങ്ങളുമായി അവര്&#x200d; മുന്നോട്ടു വന്നതും. </p>
<p>കോഴിക്കോട് ജില്ലയിലെ 10 ഗവണ്&#x200d;മെന്റ് കോളജുകളിലെ അഞ്ച് കോളജുകളിലും മലപ്പുറം ജില്ലയിലെ 10 കോളജുകളില്&#x200d; 7 കോളജുകളും ഭരണം നടത്തുന്നത് എം.എസ്.എഫ് മുന്നണിയാണ്. കാസര്&#x200d;കോട് ജില്ലയില്&#x200d; ആറ് കോളജുകളില്&#x200d; മൂന്ന് കോളജുകളില്&#x200d; എം.എസ്.എഫ് ആണ് വിജയിച്ചത്. കണ്ണൂര്&#x200d; ജില്ലയിലെ വി.കെ. കൃഷ്ണമേനോന്&#x200d; കോളജ് ഉള്&#x200d;പ്പെടെയുള്ള കലാലയങ്ങളില്&#x200d; എസ്.എഫ്.ഐയെ എം.എസ്.എഫ് ഞെട്ടിക്കുക തന്നെ ചെയ്തു. എസ്.എഫ്.ഐയുടെ കോട്ടകളിലെല്ലാം കടന്നു ചെന്ന് എം.എസ്.എഫ് വിജയക്കൊടി പാറിച്ചു. സ്‌കൂള്&#x200d; പാര്&#x200d;ലമെന്റ് തെരഞ്ഞെടുപ്പിലും എസ്.എഫ്.ഐ നിലംതൊട്ടില്ല. ഇതേ തുടര്&#x200d;ന്നാണ് വര്&#x200d;ഗീയ ആരോപണങ്ങളുമായി രംഗത്തു വന്നിരിക്കുന്നത്. വിദ്യാര്&#x200d;ഥി സമൂഹം എസ്.എഫ്.യുടെ ആരോപണങ്ങളെ തളളികളയുമെന്നും പി.കെ നവാസ് പറഞ്ഞു. വാര്&#x200d;ത്താ സമ്മേളനത്തില്&#x200d; എം.എസ്.എഫ് സംസ്ഥാന ട്രഷറര്&#x200d; അഷ്ഹര്&#x200d; പെരുമുക്ക്, കോഴിക്കോട് ജില്ലാ പ്രസിഡണ്ട് അഫ്നാസ് ചോറോട്, ജനറല്&#x200d; സെക്രട്ടറി സ്വാഹിബ് മുഹമ്മദ് എന്നിവര്&#x200d; പങ്കെടുത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sfi-is-promoting-left-hindutva-agenda-pk-nawaz.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>റാപ്പ് സംഗീതത്തിന് പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗവുമായി പുലബന്ധമില്ല; വേടനെതിരെ വിവാദ പ്രസ്താവനയുമായി കെ.പി ശശികല</title>
		<link>https://www.chandrikadaily.com/rap-music-has-noo-connection-with-scheduled-castes-and-scheduled-tribes-kp-sasikala-with-a-controversial-statement-against-vedana.html</link>
					<comments>https://www.chandrikadaily.com/rap-music-has-noo-connection-with-scheduled-castes-and-scheduled-tribes-kp-sasikala-with-a-controversial-statement-against-vedana.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 21 May 2025 09:24:40 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[sasikala]]></category>
		<category><![CDATA[vedan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=341914</guid>

					<description><![CDATA[റാപ്പര്‍ വേടനെതിരെ അധിക്ഷേപ പ്രസ്താവനയുമായി ഹിന്ദു ഐക്യവേദി മുഖ്യ രക്ഷധികാരി കെ.പി ശശികല. ]]></description>
										<content:encoded><![CDATA[<p>റാപ്പര്&#x200d; വേടനെതിരെ അധിക്ഷേപ പ്രസ്താവനയുമായി ഹിന്ദു ഐക്യവേദി മുഖ്യ രക്ഷധികാരി കെ.പി ശശികല. &#8216;വേടന്മാരുടെ തുണിയില്ലാ ചാട്ടങ്ങള്&#x200d;ക്ക് മുമ്പില്&#x200d; സമാജം അപമാനിക്കപ്പെടുന്നു.സാധാരണക്കാരന് പറയാനുള്ളത് കേള്&#x200d;ക്കണം അല്ലാതെ കഞ്ചാവോളികള്&#x200d; പറയുന്നതേ കേള്&#x200d;ക്കൂവെന്ന ഭരണകൂടത്തിന്റെ രീതി മാറ്റണം. റാപ്പ് സംഗീതത്തിന് പട്ടികജാതി പട്ടിക വര്&#x200d;ഗ വിഭാഗവുമായി പുലബന്ധമില്ലെന്നും&#8217; കെ പി ശശികല പറഞ്ഞു. പാലക്കാട് നടന്ന ഹിന്ദു ഐക്യവേദിയുടെ പരിപാടിയിലായിരുന്നു ശശികലയുടെ വിവാദ പരാമര്&#x200d;ശം.</p>
<p>റാപ്പ് സംഗീതമാണോ പട്ടികജാതിക്കാരുടെയും പട്ടികവര്&#x200d;ഗക്കാരുടെയും തനതായ കലാരൂപം? ഇന്ന് വേടന്മാരുടെ തുണിയില്ലാ ചാട്ടങ്ങള്&#x200d;ക്ക് മുന്നിലാണ് സമൂഹം അപമാനിക്കപ്പെടുന്നത്. ചാടികളിക്കട കുഞ്ഞിരാമ എന്ന് പറഞ്ഞിട്ട് ആ കുഞ്ഞിരാമന്മാരെ ചാടികളിപ്പിക്കുകയും ചുടുചോര മാന്തിപ്പിക്കുകയും ചെയ്യുന്ന ഇത്തരം സംവിധാനങ്ങള്&#x200d; അവസാനിപ്പിക്കാന്&#x200d; സമയമായെന്നും കെ.പി ശശികല പറഞ്ഞു. ഭരണകൂടത്തിന് മുന്നില്&#x200d; കെഞ്ചാനല്ല, ആജ്ഞാപിക്കാന്&#x200d; വേണ്ടി തന്നെയാണ് ഹിന്ദു ഐക്യവേദി വന്നിരിക്കുന്നതെന്നും കെ പി ശശികല പ്രസ്താവന നടത്തി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rap-music-has-noo-connection-with-scheduled-castes-and-scheduled-tribes-kp-sasikala-with-a-controversial-statement-against-vedana.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ശശികലയുടെ ജയില്&#x200d; മോചനം 27ന്; അനുകൂലിച്ചും പ്രതികൂലിച്ചും അണ്ണാ ഡിഎംകെ നേതാക്കള്&#x200d;</title>
		<link>https://www.chandrikadaily.com/shashikala-released-from-jail-on-the-27th.html</link>
					<comments>https://www.chandrikadaily.com/shashikala-released-from-jail-on-the-27th.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Mon, 18 Jan 2021 02:54:21 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[aiadmk]]></category>
		<category><![CDATA[sasikala]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=176926</guid>

					<description><![CDATA[തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ശശികലയുടെ വരവ് ചര്&#x200d;ച്ചയാകുന്നു
]]></description>
										<content:encoded><![CDATA[<p>ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്&#x200d; ബാക്കിനില്&#x200d;ക്കെ ജയലളിതയുടെ സഹായി ജയില്&#x200d;മോചിതയാകുന്നു. ജനുവരി 27നാണ് പുറത്തിറങ്ങുന്നത്. ഇതോടെ ശശികലയ്ക്ക് അനുകൂലമായും പ്രതികൂലമായും അണ്ണാഡിഎംകെയില്&#x200d; നേതാക്കള്&#x200d; രംഗത്തെത്തി. അണ്ണാ ഡിഎംകെ മുഖ്യമന്ത്രി സ്ഥാനാര്&#x200d;ത്ഥിയായി എടപ്പാളി പളനിസാമിയെ പ്രഖ്യാപിച്ച് പ്രചരണം നടത്തുന്നതിനിടെയാണ് ശശികലവരുന്നത് വാര്&#x200d;ത്തകളില്&#x200d; നിറയുന്നത്.<br />
എടപ്പാടിയെ അനുകൂലിക്കുന്ന വിഭാഗം ശശികലയെ ശക്തമായി എതിര്&#x200d;ക്കുകയാണ്. അതേസമയം ഉപമുഖ്യമന്ത്രി ഒ പനീര്&#x200d; സെല്&#x200d;വം വിഷയത്തില്&#x200d; നിലപാട് വ്യക്തമാക്കിയിട്ടില്ല. അണ്ണാഡിഎംകെ സെക്രട്ടറിയും മുന്&#x200d; മുഖ്യമന്ത്രിയുമായ ഗോകുല ഇന്ദിര, ശശികലയെ പ്രകീര്&#x200d;ത്തിച്ച് രംഗത്തെത്തിയിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/shashikala-released-from-jail-on-the-27th.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ശശികലയെ റാന്നി സ്‌റ്റേഷനിലെത്തിച്ചു, സംഘപരിവാര്&#x200d; പ്രതിഷേധം</title>
		<link>https://www.chandrikadaily.com/sasikala-in-rani-station.html</link>
					<comments>https://www.chandrikadaily.com/sasikala-in-rani-station.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 17 Nov 2018 03:51:40 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[harthal]]></category>
		<category><![CDATA[sabarimala]]></category>
		<category><![CDATA[sasikala]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=110849</guid>

					<description><![CDATA[ശബരിമലയില്&#x200d; നിയന്ത്രണം മറികടന്ന് സന്നിധാനത്തേക്ക് പോകാന്&#x200d; ശ്രമിച്ചതിനെത്തുടര്&#x200d;ന്ന് അറസ്റ്റിലായ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികലയെ റാന്നി പൊലീസ് സ്‌റ്റേഷനിലെത്തിച്ചു. 24 മണിക്കൂര്&#x200d; ശശികലയെ കസ്റ്റഡിയില്&#x200d; വയ്ക്കും. റാന്നി പൊലീസ് സ്‌റ്റേഷനുമുന്നില്&#x200d; സംഘപരിവാര്&#x200d; പ്രവര്&#x200d;ത്തകര്&#x200d; പ്രതിഷേധിക്കുന്നു. തിരിച്ചു പോകണമെന്ന പൊലീസിന്റെ നിര്&#x200d;ദേശം അംഗീകരിക്കാത്തതോടെയാണ് അറസ്റ്റ് നടപടി. മരക്കൂട്ടത്ത് വച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അ!ഞ്ച് മണിക്കൂര്&#x200d; തട!ഞ്ഞുനിര്&#x200d;ത്തിയ ശേഷമായിരുന്നു അറസ്റ്റ്. പട്ടികജാതി മോര്&#x200d;ച്ച സംസ്ഥാന അധ്യക്ഷന്&#x200d; പി.സുധീര്&#x200d; സന്നിധാനത്തും അറസ്റ്റിലായി. പുലര്&#x200d;ച്ചെയാണ് സുധീറിനെ സന്നിധാനത്ത് നിന്ന് പൊലീസ് [&#8230;]]]></description>
										<content:encoded><![CDATA[<p>ശബരിമലയില്&#x200d; നിയന്ത്രണം മറികടന്ന് സന്നിധാനത്തേക്ക് പോകാന്&#x200d; ശ്രമിച്ചതിനെത്തുടര്&#x200d;ന്ന് അറസ്റ്റിലായ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികലയെ റാന്നി പൊലീസ് സ്‌റ്റേഷനിലെത്തിച്ചു. 24 മണിക്കൂര്&#x200d; ശശികലയെ കസ്റ്റഡിയില്&#x200d; വയ്ക്കും. റാന്നി പൊലീസ് സ്‌റ്റേഷനുമുന്നില്&#x200d; സംഘപരിവാര്&#x200d; പ്രവര്&#x200d;ത്തകര്&#x200d; പ്രതിഷേധിക്കുന്നു.</p>
<p>തിരിച്ചു പോകണമെന്ന പൊലീസിന്റെ നിര്&#x200d;ദേശം അംഗീകരിക്കാത്തതോടെയാണ് അറസ്റ്റ് നടപടി. മരക്കൂട്ടത്ത് വച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അ!ഞ്ച് മണിക്കൂര്&#x200d; തട!ഞ്ഞുനിര്&#x200d;ത്തിയ ശേഷമായിരുന്നു അറസ്റ്റ്. പട്ടികജാതി മോര്&#x200d;ച്ച സംസ്ഥാന അധ്യക്ഷന്&#x200d; പി.സുധീര്&#x200d; സന്നിധാനത്തും അറസ്റ്റിലായി. പുലര്&#x200d;ച്ചെയാണ് സുധീറിനെ സന്നിധാനത്ത് നിന്ന് പൊലീസ് അറസ്റ്റുചെയ്തത്</p>
<p>പൊലീസ് നിയന്ത്രണങ്ങള്&#x200d; ലംഘിക്കുമെന്ന് വെല്ലുവിളിച്ച് രാത്രി മല കയറിയ ശശികലയെ കരുതല്&#x200d; തടങ്കലിന്റെ ഭാഗമായാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. ആറ് മണിക്കൂറോളം മരക്കൂട്ടത്ത് തടഞ്ഞ് നിര്&#x200d;ത്തിയ ശേഷം ഇരുമുടിക്കെട്ടുമായാണ് അറസ്റ്റ് ചെയ്തത്.</p>
<p>ഇരുമുടിക്കെട്ടേന്തിയ കെ.പി. ശശികലയെ വനിത പൊലീസിന്റെ സഹായത്തോടെ പുലര്&#x200d;ച്ചെ ഒന്നരയോടെയാണ് അറസ്റ്റ് ചെയ്തത്. വനം വകുപ്പിന്റെ ജീപ്പില്&#x200d; മരക്കൂട്ടത്ത് നിന്ന് മാറ്റുകയും ചെയ്തു.</p>
<p>ഇന്നലെ വൈകിട്ട് പമ്പയില്&#x200d; നിന്ന് മലകയറ്റം തുടങ്ങും മുന്&#x200d;പെ ശശികല പൊലീസിനെ വെല്ലുവിളിച്ചിരുന്നു. രാത്രി തങ്ങാനാവില്ലന്ന നിയന്ത്രണം ലഘിക്കുമെന്നായിരുന്നു പ്രഖ്യാപനം.</p>
<p>ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലയുടെ അറസ്റ്റില്&#x200d; പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനവ്യാപകമായി ഹര്&#x200d;ത്താല്&#x200d; ആചരിക്കുന്നു . ഹിന്ദുഐക്യവേദിയും ശബരിമല കര്&#x200d;മസമിതിയുമാണ് ഹര്&#x200d;ത്താല്&#x200d; പ്രഖ്യാപിച്ചത്. അതേസമയം, കര്&#x200d;ശന നിയന്ത്രണത്തിലും ശബരിമലയില്&#x200d; അയ്യപ്പ ദര്&#x200d;ശനത്തിനെത്തുന്ന തീര്&#x200d;ഥാടകരുടെ വന്&#x200d; തിരക്ക് അനുഭവപ്പെട്ടു. ഇന്നലെ മണ്ഡല മകരവിളക്ക് പൂജകള്&#x200d;ക്കായി നട തുറന്നതുമുതല്&#x200d; സന്നിധാനത്തേയ്ക്ക് ഭക്തരുടെ പ്രവാഹമാണ്. കനത്ത പൊലീസ് കാവലിലായ സന്നിധാനത്ത് ഇതുവരെ സ്ഥിതി ശാന്തമാണ്. പമ്പയില്&#x200d;നിന്ന് രാത്രിയില്&#x200d; ഭക്തരെ സന്നിധാനത്തോയ്ക്ക് കയറ്റി വിട്ടിരുന്നില്ല. പുലര്&#x200d;ച്ചെ രണ്ടുമണിയോടെയാണ് നിയന്ത്രണങ്ങളോടെ ഭക്തരെ കയറ്റിവിട്ടുതുടങ്ങിയത്.</p>
<p>അതേസമയം പമ്പയില്&#x200d; ഹിന്ദുെഎക്യവേദി നേതാവ് സ്വാമി ഭാര്&#x200d;ഗവറാമിനെ പൊലീസ് കസ്റ്റ!ഡിയിലെടുത്ത് ചോദ്യം ചെയ്തശേഷം സന്നിധാനത്തേക്ക് പോകാന്&#x200d; അനുവദിച്ചു . ഭക്തര്&#x200d;ക്കല്ല ആക്ടിവിസ്റ്റുകള്&#x200d;ക്കാണ് പൊലീസ് സംരക്ഷണം നല്&#x200d;കുന്നതെന്ന് ഭാര്&#x200d;ഗവറാം ആരോപിച്ചു</p>
<p>ഇരുമുടികെട്ടുമായി മലചവിട്ടുന്ന ഭക്തരെ തടയുന്നത് ന്യായീകരിക്കാനാവില്ലെന്ന് മുന്&#x200d; ദേവസ്വം ബോര്&#x200d;ഡ് പ്രസിഡന്റ് പ്രയാര്&#x200d; ഗോപാലകൃഷ്ണന് പ്രതികരിച്ചു!. പൊലീസ് നടപടിയില്&#x200d; പ്രതിഷേധമുണ്ട്. ഭക്തരുടെ വിശ്വാസം സംരക്ഷിക്കേണ്ടതാണെന്നും പ്രയാര്&#x200d; ഗോപാലകൃഷ്ണന്&#x200d; പമ്പയില്&#x200d; പറഞ്ഞു</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sasikala-in-rani-station.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കോടതി ഉത്തരവ് ലംഘിച്ച്  ശശികല പുഷ്പ വിവാഹിതയായി</title>
		<link>https://www.chandrikadaily.com/court-order-issued.html</link>
					<comments>https://www.chandrikadaily.com/court-order-issued.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 26 Mar 2018 15:13:29 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[sasikala]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=77043</guid>

					<description><![CDATA[ചെന്നൈ: കോടതി ഉത്തരവ് ലംഘിച്ച് അണ്ണാഡിഎംകെ വിമത എംപി ശശികല പുഷ്പയും ഡോ. ബി രാമസ്വാമിയും വിവാഹിതയായി. ഡല്&#x200d;ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്&#x200d; വച്ച് നടന്ന ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. രാമസ്വാമിയുടെ മുന്&#x200d;ഭാര്യ നല്&#x200d;കിയ ഹര്&#x200d;ജിയില്&#x200d; മധുര കുടുംബ കോടതിയാണ് ഇരുവരുടെയും വിവാഹത്തിന് സ്റ്റേ നല്&#x200d;കിയത്. താനുമായുള്ള നിയമപരമായി വിവാഹ മോചനം നടത്തിയിട്ടില്ലെന്നു കാട്ടി രാമസ്വാമിയുടെ ഭാര്യ സത്യപ്രിയ നല്&#x200d;കിയ ഹര്&#x200d;ജിയിലാണ് കോടതി സ്‌റ്റേ നല്&#x200d;കിയത്. ഭര്&#x200d;ത്താവിനെ തിരിച്ചു തരണമെന്നും അല്ലെങ്കില്&#x200d; തനിക്ക് ദയാമരണത്തിന് അനുമതി നല്&#x200d;കണമെന്നും ആവശ്യപ്പെട്ട് [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: കോടതി ഉത്തരവ് ലംഘിച്ച് അണ്ണാഡിഎംകെ വിമത എംപി ശശികല പുഷ്പയും ഡോ. ബി രാമസ്വാമിയും വിവാഹിതയായി. ഡല്&#x200d;ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്&#x200d; വച്ച് നടന്ന ലളിതമായ ചടങ്ങിലായിരുന്നു വിവാഹം.<br />
രാമസ്വാമിയുടെ മുന്&#x200d;ഭാര്യ നല്&#x200d;കിയ ഹര്&#x200d;ജിയില്&#x200d; മധുര കുടുംബ കോടതിയാണ് ഇരുവരുടെയും വിവാഹത്തിന് സ്റ്റേ നല്&#x200d;കിയത്. താനുമായുള്ള നിയമപരമായി വിവാഹ മോചനം നടത്തിയിട്ടില്ലെന്നു കാട്ടി രാമസ്വാമിയുടെ ഭാര്യ സത്യപ്രിയ നല്&#x200d;കിയ ഹര്&#x200d;ജിയിലാണ് കോടതി സ്‌റ്റേ നല്&#x200d;കിയത്. ഭര്&#x200d;ത്താവിനെ തിരിച്ചു തരണമെന്നും അല്ലെങ്കില്&#x200d; തനിക്ക് ദയാമരണത്തിന് അനുമതി നല്&#x200d;കണമെന്നും ആവശ്യപ്പെട്ട് സത്യപ്രിയ മധുര കലക്ടര്&#x200d;ക്ക് കത്തയച്ചിരുന്നു.<br />
2014ല്&#x200d; ആണ് സത്യപ്രിയയും ഡോ. രാമസ്വാമിയും വിവാഹതരായത്. പെണ്&#x200d;കുട്ടി ജനിക്കുന്നതു വരെ സന്തുഷ്ട കുടുംബമായിരുന്നു എന്നും അതിനു ശേഷം ഭര്&#x200d;ത്താവ് സംസാരിക്കാന്&#x200d; പോലും തയാറായിട്ടില്ലെന്നും സത്യപ്രിയയുടെ പരാതിയില്&#x200d; പറയുന്നു. വിവാഹ മോചന ഹര്&#x200d;ജിയില്&#x200d; ഒപ്പുവയ്ക്കാന്&#x200d; തന്നെയും മാതാപിതാക്കളെയും പലരെയും ഭീഷണിപ്പെടുത്തിയെന്നും പരാതിയില്&#x200d; പറയുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/court-order-issued.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഭര്‍ത്താവിനെ കാണാന്‍ പരോള്‍ തേടി ശശികല</title>
		<link>https://www.chandrikadaily.com/vk-sasikala-wants-15-day-parole-to-meet-critically-ill-husband-m-natarajan.html</link>
					<comments>https://www.chandrikadaily.com/vk-sasikala-wants-15-day-parole-to-meet-critically-ill-husband-m-natarajan.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 02 Oct 2017 15:49:33 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#OPSvsSasikala]]></category>
		<category><![CDATA[sasikala]]></category>
		<category><![CDATA[Sasikala Natarajan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=46157</guid>

					<description><![CDATA[ചെന്നൈ: അസുഖം ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഭര്‍ത്താവ് നടരാജനെ കാണാന്‍ 15 ദിവസത്തെ പരോള്‍ നല്‍കണമെന്നാവശ്യപ്പെട്ട് അണ്ണാ ഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറി വി. കെ ശശികല. ഗുരുതരമായ കരള്‍ രോഗത്തെ തുടര്‍ന്ന് കരള്‍മാറ്റ ശസ്ത്രക്രിയ നടത്താന്‍ ചെന്നൈയിലെ സഹകരണ ആസ്പത്രിയില്‍ ചികിത്സയിലാണ് നടരാജന്‍. ഭര്‍ത്താവിന്റെ നില ഗുരുതരമായതോടെ ശശികലക്ക് ജാമ്യമനുവദിക്കുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍. അനധികൃത സ്വത്തുസമ്പാദനക്കേസില്‍ ജയില്‍ ശിക്ഷയനുഭവിക്കുന്ന ശശികല ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിലാണ് കഴിയുന്നത്. കരള്‍മാറ്റ ശസ്ത്രക്രിയ നടക്കാനിരിക്കെ 75കാരനായ ദിനകരന്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: അസുഖം ബാധിച്ച് ഗുരുതരാവസ്ഥയില്&#x200d; കഴിയുന്ന ഭര്&#x200d;ത്താവ് നടരാജനെ കാണാന്&#x200d; 15 ദിവസത്തെ പരോള്&#x200d; നല്&#x200d;കണമെന്നാവശ്യപ്പെട്ട് അണ്ണാ ഡിഎംകെ മുന്&#x200d; ജനറല്&#x200d; സെക്രട്ടറി വി. കെ ശശികല. ഗുരുതരമായ കരള്&#x200d; രോഗത്തെ തുടര്&#x200d;ന്ന് കരള്&#x200d;മാറ്റ ശസ്ത്രക്രിയ നടത്താന്&#x200d; ചെന്നൈയിലെ സഹകരണ ആസ്പത്രിയില്&#x200d; ചികിത്സയിലാണ് നടരാജന്&#x200d;.<br />
ഭര്&#x200d;ത്താവിന്റെ നില ഗുരുതരമായതോടെ ശശികലക്ക് ജാമ്യമനുവദിക്കുമെന്ന പ്രതീക്ഷയിലാണ് പാര്&#x200d;ട്ടി പ്രവര്&#x200d;ത്തകര്&#x200d;. അനധികൃത സ്വത്തുസമ്പാദനക്കേസില്&#x200d; ജയില്&#x200d; ശിക്ഷയനുഭവിക്കുന്ന ശശികല ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിലാണ് കഴിയുന്നത്. കരള്&#x200d;മാറ്റ ശസ്ത്രക്രിയ നടക്കാനിരിക്കെ 75കാരനായ ദിനകരന്&#x200d; ഭാര്യയെ കാണാന്&#x200d; ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടര്&#x200d;ന്നാണ് പരോളിന് അപേക്ഷ നല്&#x200d;കിയതെന്നാണ് മാധ്യമ റിപ്പോര്&#x200d;ട്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vk-sasikala-wants-15-day-parole-to-meet-critically-ill-husband-m-natarajan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിദ്വേഷപ്രസംഗം: ശശികലയെ പിന്തുണച്ച് കുമ്മനം</title>
		<link>https://www.chandrikadaily.com/kummanam-supports-sasikala-speech.html</link>
					<comments>https://www.chandrikadaily.com/kummanam-supports-sasikala-speech.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 11 Sep 2017 09:41:09 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[kummanam]]></category>
		<category><![CDATA[Kummanam Rajasekharan]]></category>
		<category><![CDATA[sasikala]]></category>
		<category><![CDATA[shashikala]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=43434</guid>

					<description><![CDATA[കൊച്ചി: വിദ്വേഷപ്രസംഗം നടത്തിയ ഹിന്ദുഐക്യവേദി നേതാവ് കെ.പി ശശികലയെ പിന്തുണച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. മതേതര എഴുത്തുകാരെ കുറ്റപ്പെടുത്തിയ ശശികലയുടെ നിലപാടിനെ സാധൂകരിച്ചാണ് കുമ്മനം രംഗത്തെത്തിയത്. എഴുത്തുകാര്‍ ഭീഷണി നേരിടുന്നത് കോണ്‍ഗ്രസുകാരില്‍ നിന്നാണെന്നാണെന്നായിരുന്നു കുമ്മനത്തിന്റെ ആരോപണം. എഴുത്തുകാര്‍ യഥാര്‍ഥത്തില്‍ ഭീഷണി നേരിടുന്നത് കോണ്‍ഗ്രസുകാരില്‍ നിന്നാണ്. ഇത് മറച്ചുവെച്ചുകൊണ്ടാണ് ശശികല ടീച്ചര്‍ക്കെതിരെ വി.ഡി സതീശന്‍ വിദ്വേഷം പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നതെന്നും കുമ്മനം പറഞ്ഞു. നിയമവിരുദ്ധമായ ആരോപണമോ പ്രവര്‍ത്തിയോ ശശികല ടീച്ചറില്‍ നി്ന്നുമുണ്ടായിട്ടില്ലെന്നും കുമ്മനം വ്യക്തമാക്കി. അതേസമയം, വിദ്വേഷപ്രസംഗത്തെ [&#8230;]]]></description>
										<content:encoded><![CDATA[<p>കൊച്ചി: വിദ്വേഷപ്രസംഗം നടത്തിയ ഹിന്ദുഐക്യവേദി നേതാവ് കെ.പി ശശികലയെ പിന്തുണച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്&#x200d; കുമ്മനം രാജശേഖരന്&#x200d;. മതേതര എഴുത്തുകാരെ കുറ്റപ്പെടുത്തിയ ശശികലയുടെ നിലപാടിനെ സാധൂകരിച്ചാണ് കുമ്മനം രംഗത്തെത്തിയത്.</p>
<p>എഴുത്തുകാര്&#x200d; ഭീഷണി നേരിടുന്നത് കോണ്&#x200d;ഗ്രസുകാരില്&#x200d; നിന്നാണെന്നാണെന്നായിരുന്നു കുമ്മനത്തിന്റെ ആരോപണം. എഴുത്തുകാര്&#x200d; യഥാര്&#x200d;ഥത്തില്&#x200d; ഭീഷണി നേരിടുന്നത് കോണ്&#x200d;ഗ്രസുകാരില്&#x200d; നിന്നാണ്. ഇത് മറച്ചുവെച്ചുകൊണ്ടാണ് ശശികല ടീച്ചര്&#x200d;ക്കെതിരെ വി.ഡി സതീശന്&#x200d; വിദ്വേഷം പ്രചരിപ്പിക്കാന്&#x200d; ശ്രമിക്കുന്നതെന്നും കുമ്മനം പറഞ്ഞു.</p>
<p>നിയമവിരുദ്ധമായ ആരോപണമോ പ്രവര്&#x200d;ത്തിയോ ശശികല ടീച്ചറില്&#x200d; നി്ന്നുമുണ്ടായിട്ടില്ലെന്നും കുമ്മനം വ്യക്തമാക്കി.</p>
<p>അതേസമയം, വിദ്വേഷപ്രസംഗത്തെ തുടര്&#x200d;ന്ന് കോഴിക്കോട്ടും പറവൂരിലും ശശികലക്കെതിരെ കേസെടുത്തു. മതേതര എഴുത്തുകാര്&#x200d;ക്ക് ആയുസ് വേണമെങ്കില്&#x200d; മൃത്യുഞ്ജയ ഹോമം നടത്തണമെന്ന് ആഹ്വാനം നടത്തിയതിന്റെ പേരിലാണ് കേസെടുത്തത്. ഐ.പി.സി 153പ്രകാരമാണ് കേസ്.</p>
<p>വെള്ളിയാഴ്ച്ചയാണ് പറവൂരില്&#x200d; എഴുത്തുകാര്&#x200d;ക്കെതിരെ ഭീഷണിയുമായി ശശികലയെത്തിയത്. മതേതര എഴുത്തുകാര്&#x200d;ക്ക് ആയുസ് വേണമെങ്കില്&#x200d; മൃത്യുഞ്ജയ ഹോമം നടത്തണം. അടുത്തുള്ള ഏതെങ്കിലും ശിവക്ഷേത്രത്തില്&#x200d; പോയി മൃത്യുഞ്ജയ ഹോമം നടത്തണമെന്നായിരുന്നു പ്രസംഗം. പ്രസംഗത്തിനെതിരെ വി.ഡി സതീഷന്&#x200d; എം.എല്&#x200d;.എയും ഡി.വൈ.എഫ്.ഐയും പരാതി നല്&#x200d;കിയിരുന്നു.</p>
<p>അതേസമയം, ശശികലടീച്ചര്&#x200d;ക്കെതിരെ കേസെടുത്തതില്&#x200d; സന്തോഷമുണ്ടെന്ന് വി.ഡി. സതീശന്&#x200d; പ്രതികരിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kummanam-supports-sasikala-speech.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തമിഴ്‌നാട്ടില്‍ വീണ്ടും രാഷ്ട്രീയ നാടകം; എടപ്പാടി പളനിസ്വാമിക്കുള്ള പിന്തുണ പിന്‍വലിച്ച് 19എം.എല്‍.എമാര്‍</title>
		<link>https://www.chandrikadaily.com/19-pro-sasikala-aiadmk-lawmakers-meet-governor-in-thamilnadu.html</link>
					<comments>https://www.chandrikadaily.com/19-pro-sasikala-aiadmk-lawmakers-meet-governor-in-thamilnadu.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 22 Aug 2017 08:24:36 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#OPSvsSasikala]]></category>
		<category><![CDATA[AIDMK]]></category>
		<category><![CDATA[edappadi palani swamy]]></category>
		<category><![CDATA[sasikala]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=41324</guid>

					<description><![CDATA[ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും രാഷ്ട്രീയ നാടകം. ഒ.പി.എസ് -ഇ.പി.എസ് ലയനത്തിനുശേഷം അണ്ണാ ഡി.എം.കെക്കുള്ള പിന്തുണ പിന്‍വലിച്ച് 19എം.എല്‍.എമാര്‍. ടിടിവി ദിനകരന്‍ പക്ഷത്തുള്ള എം.എല്‍.എമാരാണ് രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടത്. എടപ്പാടി പളനിസ്വാമി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതോടെ ഇനി ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ് നടത്താന്‍ ഉത്തരവിടും. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയില്‍ വിശ്വാസമില്ലെന്ന് എം.എല്‍.എമാര്‍ ഗവര്‍ണര്‍ക്ക് പരാതി നല്‍കി. ഇന്നലെ നടന്ന ലയനത്തില്‍ ശശികലയെ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നിന്ന് പുറത്താക്കാന്‍ പ്രമേയം പാസ്സാക്കിയിരുന്നു. ഈ ലയനം തങ്ങള്‍ അംഗീകരിക്കുന്നില്ലെന്നും [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: തമിഴ്‌നാട്ടില്&#x200d; വീണ്ടും രാഷ്ട്രീയ നാടകം. ഒ.പി.എസ് -ഇ.പി.എസ് ലയനത്തിനുശേഷം അണ്ണാ ഡി.എം.കെക്കുള്ള പിന്തുണ പിന്&#x200d;വലിച്ച് 19എം.എല്&#x200d;.എമാര്&#x200d;. ടിടിവി ദിനകരന്&#x200d; പക്ഷത്തുള്ള എം.എല്&#x200d;.എമാരാണ് രാജ്ഭവനിലെത്തി ഗവര്&#x200d;ണറെ കണ്ടത്.</p>
<p>എടപ്പാടി പളനിസ്വാമി സര്&#x200d;ക്കാരിനുള്ള പിന്തുണ പിന്&#x200d;വലിച്ചതോടെ ഇനി ഗവര്&#x200d;ണര്&#x200d; വിദ്യാസാഗര്&#x200d; റാവു നിയമസഭയില്&#x200d; വിശ്വാസവോട്ടെടുപ്പ് നടത്താന്&#x200d; ഉത്തരവിടും. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയില്&#x200d; വിശ്വാസമില്ലെന്ന് എം.എല്&#x200d;.എമാര്&#x200d; ഗവര്&#x200d;ണര്&#x200d;ക്ക് പരാതി നല്&#x200d;കി. ഇന്നലെ നടന്ന ലയനത്തില്&#x200d; ശശികലയെ പാര്&#x200d;ട്ടിയുടെ നേതൃത്വത്തില്&#x200d; നിന്ന് പുറത്താക്കാന്&#x200d; പ്രമേയം പാസ്സാക്കിയിരുന്നു. ഈ ലയനം തങ്ങള്&#x200d; അംഗീകരിക്കുന്നില്ലെന്നും എം.എല്&#x200d;.എമാര്&#x200d; ഗവര്&#x200d;ണറോട് വ്യക്തമാക്കിയിട്ടുണ്ട്.</p>
<p>233അംഗങ്ങളുള്ള തമിഴ്‌നാട് നിയമസഭയില്&#x200d; 117 ആണ് കേവല ഭൂരിപക്ഷം. 19 എം.എല്&#x200d;.എമാര്&#x200d; കൂറുമാറുന്നതോടെ സര്&#x200d;ക്കാര്&#x200d; വീഴുന്നതിന് സാധ്യതകളേറിയിരിക്കുകയാണ്. നേരത്തെ സര്&#x200d;ക്കാരിനെ മറിച്ചിടുമെന്ന് ഡി.എം.കെ എക്‌സിക്യൂട്ടീവ് പ്രസിഡണ്ട് എം.കെ സ്റ്റാലിന്&#x200d; പറഞ്ഞിരുന്നു. നിലവില്&#x200d; 99 എം.എല്&#x200d;.എമാരാണ് പ്രതിപക്ഷത്തുള്ളത്. ഇവര്&#x200d;ക്ക് സര്&#x200d;ക്കാരിനെ മറിച്ചിടാനാകില്ല. 19പേര്&#x200d; പിന്തുണ വലിക്കുകയാണെങ്കില്&#x200d; തമിഴ്‌നാട് സര്&#x200d;ക്കാര്&#x200d; താഴെ വീഴുന്നതിനാണ് സാധ്യത.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/19-pro-sasikala-aiadmk-lawmakers-meet-governor-in-thamilnadu.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജയിലില്‍ കഴിയുന്ന ശശികലയും ഇളവരശിയും പുറത്തുപോയി വരുന്നു; ദൃശ്യങ്ങള്‍ പുറത്ത്</title>
		<link>https://www.chandrikadaily.com/in-video-vk-sasikala-seen-entering-bengalurus-parappana-agrahara-jail-with-a-bag.html</link>
					<comments>https://www.chandrikadaily.com/in-video-vk-sasikala-seen-entering-bengalurus-parappana-agrahara-jail-with-a-bag.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 21 Aug 2017 06:08:05 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[AIDMK]]></category>
		<category><![CDATA[ELAVARASI]]></category>
		<category><![CDATA[sasikala]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=41135</guid>

					<description><![CDATA[ബാംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന അണ്ണാ ഡി.എം.കെ നേതാവ് വി.കെ ശശികല ജയിലില്‍ നിന്ന് പുറത്ത് പോയി വരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. മുന്‍ ജയില്‍ ഡി.ഐ.ജി ഡി രൂപയാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ശശികലയും ബന്ധുവായ ഇളവരശിയും പുറത്തുപോയി വരുന്നതാണ് ദൃശ്യങ്ങള്‍. ജയില്‍ വേഷമില്ലാതെ കുര്‍ത്തയണിഞ്ഞാണ് ശശികലയുള്ളത്. ജയിലിന്റെ പ്രധാന പ്രവേശന കവാടത്തിലൂടെ നടന്നു വരുന്ന സി.സി.ടി.വി ദൃശ്യങ്ങളില്‍ ഇരുവരുടേയും കയ്യില്‍ ബാഗും കാണുന്നുണ്ട്. പോലീസുകാരുടെ സാന്നിദ്ധ്യത്തിലാണ് ഇരുവരും കയറിവരുന്നത്. ജയിലിനകത്തേക്ക് പ്രവേശിപ്പിച്ചപ്പോള്‍ വാതില്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>ബാംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസില്&#x200d; ശിക്ഷിക്കപ്പെട്ട് ജയിലില്&#x200d; കഴിയുന്ന അണ്ണാ ഡി.എം.കെ നേതാവ് വി.കെ ശശികല ജയിലില്&#x200d; നിന്ന് പുറത്ത് പോയി വരുന്നതിന്റെ ദൃശ്യങ്ങള്&#x200d; പുറത്ത്. മുന്&#x200d; ജയില്&#x200d; ഡി.ഐ.ജി ഡി രൂപയാണ് ദൃശ്യങ്ങള്&#x200d; പുറത്തുവിട്ടത്.</p>
<p>ശശികലയും ബന്ധുവായ ഇളവരശിയും പുറത്തുപോയി വരുന്നതാണ് ദൃശ്യങ്ങള്&#x200d;. ജയില്&#x200d; വേഷമില്ലാതെ കുര്&#x200d;ത്തയണിഞ്ഞാണ് ശശികലയുള്ളത്. ജയിലിന്റെ പ്രധാന പ്രവേശന കവാടത്തിലൂടെ നടന്നു വരുന്ന സി.സി.ടി.വി ദൃശ്യങ്ങളില്&#x200d; ഇരുവരുടേയും കയ്യില്&#x200d; ബാഗും കാണുന്നുണ്ട്. പോലീസുകാരുടെ സാന്നിദ്ധ്യത്തിലാണ് ഇരുവരും കയറിവരുന്നത്. ജയിലിനകത്തേക്ക് പ്രവേശിപ്പിച്ചപ്പോള്&#x200d; വാതില്&#x200d; അടക്കുന്ന പോലസുകാരും ദൃശ്യങ്ങളില്&#x200d; വ്യക്തമാണ്.</p>
<p>ജയിലില്&#x200d; ശശികലക്ക് വി.ഐ.പി പരിഗണന ലഭിക്കുന്നെന്ന് രൂപ ആരോപണ മുന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്&#x200d; കര്&#x200d;ണാടക പോലീസിന്റെ അഴിമതി വിരുദ്ധ വിഭാഗത്തിന് മൊഴി നല്&#x200d;കുമ്പോഴാണ് രൂപ ദൃശ്യങ്ങള്&#x200d; തെളിവുകളായി നല്&#x200d;കിയത്. നേരത്തെ ജയില്&#x200d; അധികൃതര്&#x200d;ക്ക് രണ്ടുകോടി രൂപ കോഴ നല്&#x200d;കി ശശികലക്ക് വി.ഐ.പി പരിഗണന നല്&#x200d;കുന്നുവെന്നും ആരോപണമുയര്&#x200d;ന്നിരുന്നു.</p>
<p><strong>WATCH VIDEO: </strong><br />
<iframe loading="lazy" style="border: none; overflow: hidden;" src="https://www.facebook.com/plugins/video.php?href=https%3A%2F%2Fwww.facebook.com%2Fcnnnews18%2Fvideos%2F10156535962994202%2F&amp;show_text=0&amp;width=560" width="560" height="420" frameborder="0" scrolling="no" allowfullscreen="allowfullscreen"></iframe></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/in-video-vk-sasikala-seen-entering-bengalurus-parappana-agrahara-jail-with-a-bag.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ശശികലക്ക് സ്വകാര്യ അടുക്കള ഉള്‍പ്പടെ വിഐപി സൗകര്യങ്ങള്‍; സുഖവാസത്തിന് രണ്ടു കോടി രൂപയുടെ കൈക്കൂലി</title>
		<link>https://www.chandrikadaily.com/vk-sasikala-paid-2-crores-for-exclusive-kitchen-in-jail.html</link>
					<comments>https://www.chandrikadaily.com/vk-sasikala-paid-2-crores-for-exclusive-kitchen-in-jail.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 13 Jul 2017 08:03:05 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[sasikala]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=35563</guid>

					<description><![CDATA[ബംഗളൂരു: അനധികൃത സ്വത്ത് സമ്പാദന കേസില്‍ പരപ്പന അഗ്രഹാര ജയിലില്‍ തടവുശിക്ഷ അനുഭവിക്കുന്ന എഐഎഡിഎംകെ മുന്‍ ജനറല്‍സെക്രട്ടറി വി.കെ ശശികലക്ക് സ്വകാര്യ അടുക്കള ഉള്‍പ്പെടെ വിഐപി സൗകര്യങ്ങള്‍. ജയിലിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് രണ്ടു കോടി രൂപ കൈകൂലി നല്‍കിയാണ് സൗകര്യങ്ങള്‍ സ്വന്തമാക്കിയതെന്ന് ജയില്‍ ഡിഐജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ആഭ്യന്തരവകുപ്പിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ശശികലക്കു വിഐപി പരിഗണനയാണെന്ന് വ്യക്തമാക്കുന്നത്. ശശികലയുടെ സെല്ലില്‍ പ്രത്യേക അടുക്കള ഒരുക്കിയിട്ടുണ്ട്. ഭക്ഷണം തയാറാക്കുന്നതിന് രണ്ട് തടവുകാരെ നിയോഗിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡിഐജി രൂപയുടെ [&#8230;]]]></description>
										<content:encoded><![CDATA[<p>ബംഗളൂരു: അനധികൃത സ്വത്ത് സമ്പാദന കേസില്&#x200d; പരപ്പന അഗ്രഹാര ജയിലില്&#x200d; തടവുശിക്ഷ അനുഭവിക്കുന്ന എഐഎഡിഎംകെ മുന്&#x200d; ജനറല്&#x200d;സെക്രട്ടറി വി.കെ ശശികലക്ക് സ്വകാര്യ അടുക്കള ഉള്&#x200d;പ്പെടെ വിഐപി സൗകര്യങ്ങള്&#x200d;. ജയിലിലെ ഉന്നത ഉദ്യോഗസ്ഥര്&#x200d;ക്ക് രണ്ടു കോടി രൂപ കൈകൂലി നല്&#x200d;കിയാണ് സൗകര്യങ്ങള്&#x200d; സ്വന്തമാക്കിയതെന്ന് ജയില്&#x200d; ഡിഐജിയുടെ റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു. ആഭ്യന്തരവകുപ്പിനു സമര്&#x200d;പ്പിച്ച റിപ്പോര്&#x200d;ട്ടിലാണ് ശശികലക്കു വിഐപി പരിഗണനയാണെന്ന് വ്യക്തമാക്കുന്നത്. ശശികലയുടെ സെല്ലില്&#x200d; പ്രത്യേക അടുക്കള ഒരുക്കിയിട്ടുണ്ട്. ഭക്ഷണം തയാറാക്കുന്നതിന് രണ്ട് തടവുകാരെ നിയോഗിച്ചിട്ടുണ്ടെന്നും റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു. ഡിഐജി രൂപയുടെ റിപ്പോര്&#x200d;ട്ട് പ്രകാരം ജയില്&#x200d; ഡിജി എച്ച്.എസ് സത്യനാരായണ റാവുവും കീഴ് ഉദ്യോഗസ്ഥരും രണ്ട് കോടി രൂപ കൈകൂലി വാങ്ങിയെന്ന് ചൂണ്ടിക്കാട്ടുന്നു. ജയിലില്&#x200d; രഹസ്യ സന്ദര്&#x200d;ശനം നടത്തിയാണ് രൂപ റിപ്പോര്&#x200d;ട്ട് സമര്&#x200d;പ്പിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vk-sasikala-paid-2-crores-for-exclusive-kitchen-in-jail.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
