<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>sasitharur &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/sasitharur/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 27 Nov 2022 10:59:34 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>sasitharur &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>സർക്കാരിനെതിരെ ആഞ്ഞടിച്ച് തരൂർ</title>
		<link>https://www.chandrikadaily.com/news-updates-proffesional-congress-conclave.html</link>
					<comments>https://www.chandrikadaily.com/news-updates-proffesional-congress-conclave.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Sun, 27 Nov 2022 10:40:07 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[k sudhakaran]]></category>
		<category><![CDATA[news]]></category>
		<category><![CDATA[proffesional congress]]></category>
		<category><![CDATA[sasitharur]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=223759</guid>

					<description><![CDATA[ഉയര്&#x200d;ന്നുവരുന്ന വെല്ലുവിളികളോട് ഇടപെടാന്&#x200d; പ്രൊഫഷണലുകള്&#x200d; പ്രാപ്തരാണ്.]]></description>
										<content:encoded><![CDATA[<p>പ്രൊഫഷണല്&#x200d; കോണ്&#x200d;ഗ്രസ് കോണ്&#x200d;ക്ലേവ് കെപിസിസി അധ്യക്ഷന്&#x200d; കെ സുധാകരന്&#x200d; ഉദ്ഘാടനം ചെയ്തു.ഓണ്&#x200d;ലൈന്&#x200d; വഴിയായിരുന്നു ഉദ്ഘാടനം. ദേശീയ അധ്യക്ഷന്&#x200d; ശശി തരൂര്&#x200d; മുഖ്യ പ്രഭാഷണം നടത്തി.സംസ്ഥാനം കടത്തിലാണ്. കോവിഡ് കാലത്തെ കിറ്റിൻ്റെ വില നൽകേണ്ടത് നമ്മുടെ പേരക്കുട്ടികളാണ്. നിരവധി പ്രയാസങ്ങളാണ് ജനം അനുഭവിക്കുന്നത്.സർക്കാരിനെതിരെ പ്രൊഫഷണൽ കോൺഗ്രസ് വേദിയിൽ ആഞ്ഞടിച്ച് ശശി തരൂർ എം.പി.</p>
<p>പ്രൊഫഷണലുകള്&#x200d; രാഷ്ട്രീയത്തില്&#x200d; ഇടപെടുന്നത് നല്ലതാണെന്ന് കോണ്&#x200d;ഗ്രസ് കരുതുന്നു. ഉയര്&#x200d;ന്നുവരുന്ന വെല്ലുവിളികളോട് ഇടപെടാന്&#x200d; പ്രൊഫഷണലുകള്&#x200d; പ്രാപ്തരാണ്. അതിനുള്ള നേതൃപരമായ പങ്ക് വഹിക്കുന്നവരെ കെപിസിസി അഭിനന്ദിക്കുന്നു. നിങ്ങള്&#x200d;ക്കൊപ്പം കെപിസിസി ഉണ്ടാകുമെന്നും കെ സുധാകരന്&#x200d; പറഞ്ഞു.വിവിധ വിഷയങ്ങളില്&#x200d; ഇടപെട്ട് ജനത്തെ ബോധവല്&#x200d;കരിക്കാന്&#x200d; പ്രൊഫഷണല്&#x200d; കോണ്&#x200d;ഗ്രസിന് കഴിഞ്ഞു. കോവിഡ് സമയത്തുള്&#x200d;പ്പെടെ ഇത് വ്യക്തമായതാണ്.പ്രൊഫഷണലുകളുടെ കൂട്ടായ്മ പ്രതീക്ഷ നല്&#x200d;കുന്നതാണെന്ന് കെ സുധാകരന്&#x200d; പറഞ്ഞു.</p>
<p>ഹൈബി ഈഡന്&#x200d; എംപി, മാത്യു കുഴല്&#x200d;നാടന്&#x200d; എംഎല്&#x200d;എ തുടങ്ങിയവര്&#x200d; പ്രസംഗിച്ചു .വൈകിട്ട് പ്രതിപക്ഷനേതാവ് വി ഡി സതീശന്&#x200d; പങ്കെടുക്കും</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/news-updates-proffesional-congress-conclave.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ശശി തരൂര്&#x200d; പാണക്കാട് സന്ദര്&#x200d;ശിച്ചു</title>
		<link>https://www.chandrikadaily.com/sasitharurthangalnewsupdates.html</link>
					<comments>https://www.chandrikadaily.com/sasitharurthangalnewsupdates.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Tue, 22 Nov 2022 06:28:45 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[sub story]]></category>
		<category><![CDATA[kunjalikutty]]></category>
		<category><![CDATA[news]]></category>
		<category><![CDATA[panakkad]]></category>
		<category><![CDATA[sasitharur]]></category>
		<category><![CDATA[substory]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=222851</guid>

					<description><![CDATA[തരൂരുമായി ദീര്&#x200d;ഘകാലമായി തുടരുന്ന ബന്ധമാണെന്നും സന്ദര്&#x200d;ശനം മറ്റൊരു രീതിയില്&#x200d; കാണേണ്ടതില്ലെന്നും സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്&#x200d; പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>മലപ്പുറം: കോണ്&#x200d;ഗ്രസ് നേതാവ് ശശി തരൂര്&#x200d; പാണക്കാട് സന്ദര്&#x200d;ശിച്ചു. ഇന്നു രാവിലെ എട്ടര മണിയോടെയാണ് തരൂര്&#x200d; പാണക്കാട്ടെത്തിയത്. ഒരു മണിക്കൂറോളം ചിലവഴിച്ച അദ്ദേഹം നേതാക്കളുമായി കൂടികാഴ്ച നടത്തി. പ്രഭാത ഭക്ഷണവും കഴിച്ചാണ് മടങ്ങിയത്. പാണക്കാട് എത്തുന്നത് പുതിയ കാര്യമല്ലെന്നും പലഘട്ടങ്ങളില്&#x200d; ഇവിടെയെത്തുകയും നേതാക്കളുമായി കൂടികാഴ്ച നടത്തുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.</p>
<p>മുസ്്ലിം ലീഗുമായി ദീര്&#x200d;ഘ കാല ബന്ധമാണ്. പല തെരഞ്ഞെടുപ്പുകളിലും മുസ്്ലിം ലീഗ് സ്ഥാനാര്&#x200d;ത്ഥികള്&#x200d;ക്ക് വേണ്ടി പ്രചാരണം നടത്തിയിട്ടുണ്ട്. എന്റെ സന്ദര്&#x200d;ശനം ചിലര്&#x200d; വിഭാഗീയതയായി ചിത്രീകരിക്കുന്നുണ്ട്. എന്നാല്&#x200d; തനിക്ക് ഒരു ഗ്രൂപ്പുണ്ടാക്കാനും താല്പര്യമില്ല. ഒരു ഗ്രൂപ്പും കോണ്&#x200d;ഗ്രസ്സില്&#x200d; വേണ്ട. യുണൈറ്റഡ് കോണ്&#x200d;ഗ്രസ് മതിയെന്നാണ് എന്റെ അഭിപ്രായമെന്നും തരൂര്&#x200d; കൂട്ടിചേര്&#x200d;ത്തു. സാദിഖലി തങ്ങളുടെ നേതൃത്വത്തില്&#x200d; മുസ്്ലം ലീഗ് നടത്തുന്ന സൗഹാര്&#x200d;ദ സംഗമം മികച്ച പരിപാടിയാണ്. ആ പരിപാടിക്ക് ഹൃദയം തൊട്ട അഭിനന്ദനമറിയിച്ചെന്നും അദ്ദേഹം പറഞ്ഞു.</p>
<p>തരൂരുമായി ദീര്&#x200d;ഘകാലമായി തുടരുന്ന ബന്ധമാണെന്നും സന്ദര്&#x200d;ശനം മറ്റൊരു രീതിയില്&#x200d; കാണേണ്ടതില്ലെന്നും സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്&#x200d; പറഞ്ഞു. പാണക്കാടുമായുള്ള ബന്ധം അദ്ദേഹം കേരളത്തില്&#x200d; വന്നത് മുതല്&#x200d; തുടങ്ങിയതാണ്. ഹൈദലരി തങ്ങളുമായി നല്ല സൗഹൃദം കാത്തു സൂക്ഷിച്ചിരുന്നു. രാഷ്ട്രീയത്തില്&#x200d; അദ്ദേഹം നല്ലൊരു കാമ്പയിനറാണ്. തിരുവനന്തപുരത്തു നിന്നും മത്സരിച്ച് രണ്ടു തവണ എം.പിയായ അദ്ദേഹം ഇപ്പോഴെന്നല്ല എപ്പോഴും സംസ്ഥാന രഷ്ട്രീയത്തില്&#x200d; സജീവമാണെന്നും തങ്ങള്&#x200d; കൂട്ടിചേര്&#x200d;ത്തു. തരൂരിന്റേത് സൗഹൃദ സന്ദര്&#x200d;ശനമാണെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കി. മറ്റു പാര്&#x200d;ട്ടികളുടെ ആഭ്യന്തര വിഷയം നമ്മള്&#x200d; സംസാരിക്കേണ്ടതില്ല. യു.ഡി.എഫിന്റെ സാധ്യതയും പൊതു രാഷ്ട്രീയ കാര്യങ്ങളുമാണ് ചര്&#x200d;ച്ചയില്&#x200d; വന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്്ലിം ലീഗ് ദേശീയ ട്രഷറര്&#x200d; പി.വി അബ്ദുല്&#x200d; വഹാബ്, കെ.പി.എ മജീദ്, പി.എം.എ സലാം, എം.വി രാഘവന്&#x200d; എം.പി, പ്രഫ.കെ. ആബിദ് ഹുസൈന്&#x200d; തങ്ങള്&#x200d; എം.എല്&#x200d;.എ, വി.പി അഹമ്മദ് സാജു തുടങ്ങിയവരും സന്നിഹിതരായിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sasitharurthangalnewsupdates.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
