<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>SC ST &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/sc-st/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 06 Aug 2025 13:17:09 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>SC ST &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>&#8216;സംസാരത്തില്‍ അധിക്ഷേപം ഇല്ല&#8217;; അടൂര്‍ ഗോപാലകൃഷ്ണനെതിരെ കേസെടുക്കേണ്ടതില്ലെന്ന് നിയമോപദേശം</title>
		<link>https://www.chandrikadaily.com/no-abuse-in-speech-legal-advice-not-to-file-a-case-against-adoor-gopalakrishnan.html</link>
					<comments>https://www.chandrikadaily.com/no-abuse-in-speech-legal-advice-not-to-file-a-case-against-adoor-gopalakrishnan.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 06 Aug 2025 13:17:09 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[adoorgopalakrishnan]]></category>
		<category><![CDATA[SC ST]]></category>
		<category><![CDATA[SCST]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=349634</guid>

					<description><![CDATA[ആക്ടിവിസ്റ്റ് ദിനു വെയില്‍ SC/ST വകുപ്പ് പ്രകാരം മ്യൂസിയം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയിത കേസില്‍ അടക്കം തുടര്‍നടപടികള്‍ ഉണ്ടാവില്ല.]]></description>
										<content:encoded><![CDATA[<p>ഫിലിം കോണ്&#x200d;ക്ലേവില്&#x200d; അടൂര്&#x200d; ഗോപാലകൃഷ്ണന്&#x200d; നടത്തിയ വിവാദ പരാമര്&#x200d;ശനങ്ങളില്&#x200d; കേസെടുക്കില്ല. അടൂരില്&#x200d; നിന്നും അധിക്ഷേപം ഉണ്ടായിട്ടില്ലെന്ന് പൊലീസിന് നിയമോപദേശം. ഇതോടെ ആക്ടിവിസ്റ്റ് ദിനു വെയില്&#x200d; SC/ST വകുപ്പ് പ്രകാരം മ്യൂസിയം പോലീസ് സ്റ്റേഷനില്&#x200d; രജിസ്റ്റര്&#x200d; ചെയിത കേസില്&#x200d; അടക്കം തുടര്&#x200d;നടപടികള്&#x200d; ഉണ്ടാവില്ല. അടൂരിന്റെ പരാമര്&#x200d;ശങ്ങളില്&#x200d; പട്ടികജാതി/ പട്ടികവര്&#x200d;ഗ വിഭാഗത്തോടുള്ള അവഹേളനം പ്രഥമ ദൃഷ്ട്യാ കണ്ടെത്താന്&#x200d; കഴിയില്ലെന്നാണ് നിയമോപദേശം.</p>
<p>അടൂര്&#x200d; ഗോപാലകൃഷ്ണനെതിരെ എസ്.സി/ എസ്.ടി കമീഷനും മ്യൂസിയം പൊലീസിനുമാണ് പരാതി ലഭിച്ചത്. പരാതിയില്&#x200d; പത്തുദിവസത്തിനകം റിപ്പോര്&#x200d;ട്ട് നല്&#x200d;കാന്&#x200d; കമീഷന്&#x200d; പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു.</p>
<p>ഇക്കാര്യത്തില്&#x200d; പബ്ലിക് പ്രോസിക്യൂട്ടറോട് പൊലീസ് നിയമോപദേശം തേടുകയായിരുന്നു. മുഴുവന്&#x200d; പ്രസംഗവുമടങ്ങിയ വിഡിയോ ക്ലിപ് അടക്കം നല്&#x200d;കിയാണ് നിയമോപദേശം തേടിയത്. മുഴുവന്&#x200d; പ്രസംഗവും പരിശോധിക്കുമ്പോള്&#x200d; പരാതിക്കാരന്&#x200d; ഉന്നയിക്കുന്ന ആക്ഷേപം നിലനില്&#x200d;ക്കുന്നതല്ല എന്നാണ് പൊലീസിന് ലഭിച്ച നിയമോപദേശം. </p>
<p>ആരെയെങ്കിലും അദ്ദേഹം അധിക്ഷേപിക്കുകയോ ഫണ്ട് നല്&#x200d;കരുതെന്ന് പറയുകയോ ചെയ്യുന്നില്ല. അതിനാല്&#x200d; പരാതിയില്&#x200d; ഉന്നയിച്ചിട്ടുള്ള വകുപ്പുകള്&#x200d; പ്രകാരം കേസെടുക്കാന്&#x200d; കഴിയില്ല. </p>
<p>അതേസമയം, അടൂര്&#x200d; ഗോപാലകൃഷ്ണനെതിരെ പട്ടികജാതി-വര്&#x200d;ഗ പീഡന നിരോധനമുള്&#x200d;പ്പെടെ നിയമങ്ങളനുസരിച്ച് കേസെടുക്കണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ദലിത് ലീഡേഴ്സ് കൗണ്&#x200d;സില്&#x200d; കേന്ദ്ര കമ്മിറ്റി ജനറല്&#x200d; സെക്രട്ടറി ഐ.കെ. രവീന്ദ്രരാജ് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്&#x200d;കി. </p>
<p>സിനിമ നയരൂപീകരണത്തിന്റെ ഭാഗമായി സര്&#x200d;ക്കാര്&#x200d; സംഘടിപ്പിച്ച സിനിമ കോണ്&#x200d;ക്ലേവിലാണ് വിവാദ പരാമര്&#x200d;ശവുമായി അടൂര്&#x200d; ഗോപാലകൃഷ്ണന്&#x200d; രംഗത്തെത്തിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/no-abuse-in-speech-legal-advice-not-to-file-a-case-against-adoor-gopalakrishnan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യുപിയില്&#x200d; ബി.ജെ.പി ഇനി വോട്ട് ചോദിച്ചുവരണ്ടയെന്ന് 38 സമുദായ സംഘടനകള്&#x200d;</title>
		<link>https://www.chandrikadaily.com/dont-come-and-ask-for-votes-something-untoward-may-happen-upper-castes-warn-bjp-in-up.html</link>
					<comments>https://www.chandrikadaily.com/dont-come-and-ask-for-votes-something-untoward-may-happen-upper-castes-warn-bjp-in-up.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 21 Sep 2018 13:13:07 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[India]]></category>
		<category><![CDATA[SC ST]]></category>
		<category><![CDATA[utterpradesh]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=104154</guid>

					<description><![CDATA[ലക്‌നൗ: യുപിയില്&#x200d; ബി.ജെ.പി ഇനി വോട്ട് ചോദിച്ചുവരണ്ടയെന്ന് സമുദായ സംഘടനകള്&#x200d;. എസ്.സി-എസ്.ടി നിയമത്തില്&#x200d; കേന്ദ്രസര്&#x200d;ക്കാര്&#x200d; വരുത്തിയ ഭേദഗതിയാണ് ഓള്&#x200d; ഇന്ത്യ ബ്രാഹ്മണ്&#x200d; മഹാസഭയുള്&#x200d;പ്പെടെ 38 സംഘടനകളെ പ്രകോപിപ്പിച്ചത്. കേന്ദ്രസര്&#x200d;ക്കാര്&#x200d; നീക്കത്തിനെതിരെ മധ്യ ലക്‌നൗവിലെ ഹസ്രത്ജംഗില്&#x200d; സംഘടനകളുടെ നേതൃത്വത്തില്&#x200d; പ്രതിഷേധ മാര്&#x200d;ച്ചും സംഘടിപ്പിച്ചിരുന്നു. കഴിഞ്ഞദിവസം പട്ടികജാതി, പട്ടികവര്&#x200d;ഗ വിഭാഗങ്ങള്&#x200d;ക്കെതിരായ അതിക്രമങ്ങളില്&#x200d; പ്രതികളെ ഉടന്&#x200d; അറസ്റ്റ് ചെയ്യുന്നതിനുള്ള വ്യവസ്ഥയ്‌ക്കെതിരെ സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ നിയമത്തില്&#x200d; ഭേദഗതി വരുത്തിയാണു കേന്ദ്ര സര്&#x200d;ക്കാര്&#x200d; ഇടപെട്ടത്. ഈ ഭേദഗതി കേന്ദ്രസര്&#x200d;ക്കാര്&#x200d; പിന്&#x200d;വലിക്കണമെന്നാണു ഓള്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>ലക്‌നൗ: യുപിയില്&#x200d; ബി.ജെ.പി ഇനി വോട്ട് ചോദിച്ചുവരണ്ടയെന്ന് സമുദായ സംഘടനകള്&#x200d;. എസ്.സി-എസ്.ടി നിയമത്തില്&#x200d; കേന്ദ്രസര്&#x200d;ക്കാര്&#x200d; വരുത്തിയ ഭേദഗതിയാണ് ഓള്&#x200d; ഇന്ത്യ ബ്രാഹ്മണ്&#x200d; മഹാസഭയുള്&#x200d;പ്പെടെ 38 സംഘടനകളെ പ്രകോപിപ്പിച്ചത്. കേന്ദ്രസര്&#x200d;ക്കാര്&#x200d; നീക്കത്തിനെതിരെ മധ്യ ലക്‌നൗവിലെ ഹസ്രത്ജംഗില്&#x200d; സംഘടനകളുടെ നേതൃത്വത്തില്&#x200d; പ്രതിഷേധ മാര്&#x200d;ച്ചും സംഘടിപ്പിച്ചിരുന്നു.</p>
<p>കഴിഞ്ഞദിവസം പട്ടികജാതി, പട്ടികവര്&#x200d;ഗ വിഭാഗങ്ങള്&#x200d;ക്കെതിരായ അതിക്രമങ്ങളില്&#x200d; പ്രതികളെ ഉടന്&#x200d; അറസ്റ്റ് ചെയ്യുന്നതിനുള്ള വ്യവസ്ഥയ്‌ക്കെതിരെ സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ നിയമത്തില്&#x200d; ഭേദഗതി വരുത്തിയാണു കേന്ദ്ര സര്&#x200d;ക്കാര്&#x200d; ഇടപെട്ടത്.<br />
ഈ ഭേദഗതി കേന്ദ്രസര്&#x200d;ക്കാര്&#x200d; പിന്&#x200d;വലിക്കണമെന്നാണു ഓള്&#x200d; ഇന്ത്യ ബ്രാഹ്മണ്&#x200d; മഹാസഭയുള്&#x200d;പ്പെടെ 38 സംഘടനകളുടെ ആവശ്യം. അല്ലാത്തപക്ഷം വരാനിരിക്കുന്ന തെരഞ്ഞെടുപ്പികളില്&#x200d; ബി.ജെ.പി ഇതിന്റെ പ്രത്യാഘാതം അനുഭവിക്കുമെന്നും സംഘടനകള്&#x200d; മുന്നറിയിപ്പു നല്&#x200d;കി.</p>
<p>വനിതാ കമ്മിഷന്&#x200d;, ദലിത് കമ്മിഷന്&#x200d;, ന്യൂനപക്ഷ കമ്മിഷന്&#x200d; പോലെ സവര്&#x200d;ണ കമ്മിഷനും വേണമെന്നു ബ്രാഹ്മണ്&#x200d; മഹാസഭ ദേശീയ പ്രസിഡന്റ് കമലേഷ് തിവാരി പ്രതിഷേധത്തില്&#x200d; സംസാരിക്കവെ ആവശ്യപ്പെട്ടു. രാജ്യത്തെ 85 ശതമാനം ജനങ്ങളെയും ബി.ജെ.പി ചതിച്ചുവെന്നും അതിന്റെ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും തിവാരി പറഞ്ഞു. ജനങ്ങളുടെ താല്&#x200d;പര്യം മനസ്സിലാക്കാത്ത ആര്&#x200d;എസ്എസ് മേധാവി മോഹന്&#x200d; ഭഗവത് സംസാരിക്കുന്നതെന്നും മോഹന്&#x200d; ഭഗവത് മാനസിക തകരാറിനു ചികിത്സ തേടണമെന്നും തിവാരി കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ അഭിസംബോധന ചെയ്തുള്ള നിവേദനം സംഘടനകള്&#x200d; ഗവര്&#x200d;ണര്&#x200d;ക്കു കൈമാറി. പട്ടികജാതി, പട്ടികവര്&#x200d;ഗ നിയമത്തിലെ ഭേദഗതിക്കെതിരെ ശക്തമായ സമരത്തിലാണു യുപിയില്&#x200d; വിവിധ സംഘടനകള്&#x200d;. യു.പിയിലെ ബരബങ്കി ജില്ലയിലെ വിവിധ ഭാഗങ്ങളില്&#x200d; വോട്ടുചോദിച്ചു മന്ത്രിമാര്&#x200d; ഗ്രാമങ്ങളിലേക്കു പ്രവേശിക്കരുതെന്ന പോസ്റ്ററുകള്&#x200d; പതിച്ചിട്ടുണ്ട്.</p>
<p>വോട്ടുചോദിച്ചു മന്ത്രിമാര്&#x200d; ഗ്രാമങ്ങളില്&#x200d; വന്നിട്ട് എന്തെങ്കിലും ദോശകരമായി സംഭവിച്ചാല്&#x200d; അതിനു മന്ത്രിമാര്&#x200d; തന്നെയായിരിക്കും ഉത്തരവാദികളെന്നാണ് പോസ്റ്ററുകളില്&#x200d; എഴുതിയിരിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dont-come-and-ask-for-votes-something-untoward-may-happen-upper-castes-warn-bjp-in-up.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എസ്.സി, എസ്.ടി നിയമം; മോദിയുടെ  മൗനത്തെ ചോദ്യം ചെയ്ത് രാഹുല്&#x200d;</title>
		<link>https://www.chandrikadaily.com/sc-st-issue-rahul-should-respond.html</link>
					<comments>https://www.chandrikadaily.com/sc-st-issue-rahul-should-respond.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 03 Apr 2018 17:18:03 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[rahul gandhi]]></category>
		<category><![CDATA[SC ST]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=78371</guid>

					<description><![CDATA[&#160; ശിവമോഗ: ദളിത് പ്രക്ഷോഭത്തി ല്&#x200d; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; രാഹുല്&#x200d; ഗാന്ധി. എസ്.സി, എസ്.ടി പീഡനം തടയല്&#x200d; നിയമം ലഘൂകരിച്ച വിഷയത്തില്&#x200d; മോദി ഒരു വാക്കു പോലും മിണ്ടാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. കര്&#x200d;ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട പ്രചാരണത്തിനായി ശിവമോഗയിലെത്തിയതായിരുന്നു അദ്ദേഹം. രോഹിത് വെമുല കൊല്ലപ്പെട്ടു. ഗുജറാത്തിലെ ഉനയില്&#x200d; ദളിതുകള്&#x200d; ക്രൂരമായ പീഡനത്തിനിരയായി പക്ഷേ പ്രധാനമന്ത്രി ഒരക്ഷരം പോലും ഉരിയാടിയില്ല. ദളിതുകള്&#x200d;ക്കും ആദിവാസികള്&#x200d;ക്കുമെതിരായ അതിക്രമം വര്&#x200d;ധിക്കുന്നതിനിടയില്&#x200d; എസ്.സി, എസ്.ടി [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>ശിവമോഗ: ദളിത് പ്രക്ഷോഭത്തി ല്&#x200d; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; രാഹുല്&#x200d; ഗാന്ധി. എസ്.സി, എസ്.ടി പീഡനം തടയല്&#x200d; നിയമം ലഘൂകരിച്ച വിഷയത്തില്&#x200d; മോദി ഒരു വാക്കു പോലും മിണ്ടാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു.<br />
കര്&#x200d;ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട പ്രചാരണത്തിനായി ശിവമോഗയിലെത്തിയതായിരുന്നു അദ്ദേഹം. രോഹിത് വെമുല കൊല്ലപ്പെട്ടു. ഗുജറാത്തിലെ ഉനയില്&#x200d; ദളിതുകള്&#x200d; ക്രൂരമായ പീഡനത്തിനിരയായി പക്ഷേ പ്രധാനമന്ത്രി ഒരക്ഷരം പോലും ഉരിയാടിയില്ല. ദളിതുകള്&#x200d;ക്കും ആദിവാസികള്&#x200d;ക്കുമെതിരായ അതിക്രമം വര്&#x200d;ധിക്കുന്നതിനിടയില്&#x200d; എസ്.സി, എസ്.ടി നിയമം ലഘൂകരിച്ചു എന്നിട്ടും അദ്ദേഹം മിണ്ടുന്നില്ല.<br />
കര്&#x200d;ണാടക മാത്രമാണ് ദളിതുകള്&#x200d;ക്കുള്ള ഫണ്ട്് വേണ്ട രീതിയില്&#x200d; വിനിയോഗിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു. യെദ്യൂരപ്പയുടെ ജന്മനാട്ടില്&#x200d; വന്&#x200d;ജനാവലിയാണ് രാഹുലിനെ സ്വാഗതം ചെയ്തത്. യെദ്യൂരപ്പ ജയില്&#x200d; പക്ഷിയാണെന്ന് പറഞ്ഞ രാഹുല്&#x200d; യെദ്യൂരപ്പയെ പോലുള്ള അഴിമതിക്കാരെ പ്രോത്സാഹിപ്പിക്കുകയാണ് പ്രധാനമന്ത്രി ചെയ്യുന്നതെന്നും കുറ്റപ്പെടുത്തി. മോദി മുതല്&#x200d; ഷാ വരെ ബി.ജെ.പിയില്&#x200d; അഴിമതിക്കാര്&#x200d;ക്കു കുടപിടിക്കുകയാണ്. അഴിമതിയെ കുറിച്ച് മോദി ഇപ്പോള്&#x200d; സംസാരിക്കാറില്ല.<br />
ജെറ്റ്‌ലിയുടെ മകള്&#x200d; വായ്പ തട്ടിപ്പുകാരന്&#x200d; നീരവ് മോദിക്കു വേണ്ടി പ്രവര്&#x200d;ത്തിക്കുന്നതായും അദ്ദേഹം ആരോപിച്ചു. അതിനിടെ പെട്രോള്&#x200d;, ഡീസല്&#x200d; വില വര്&#x200d;ധനവില്&#x200d; കേന്ദ്ര സര്&#x200d;ക്കാറിനെ രൂക്ഷമായി പരിഹസിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്തെത്തി. ട്വിറ്ററിലൂടെയായിരുന്നു സിദ്ധുവിന്റെ ട്രോ ള്&#x200d;. യു.പി.എ സര്&#x200d;ക്കാറിന്റെ കാലത്ത് ക്രൂഡ് ഓയില്&#x200d; 114 ഡോളറിലെത്തിയപ്പോള്&#x200d; വില വര്&#x200d;ധിപ്പിച്ചതിനെതിരെ സമരം നടത്തിയ മോദിയും അമിത് ഷായും നിലവില്&#x200d; 68 ഡോളര്&#x200d; മാത്രം ക്രൂഡോയില്&#x200d; വിലയായ സമയത്ത് റെക്കോര്&#x200d;ഡ് വില വര്&#x200d;ധനവുണ്ടായിട്ട് അറിയാത്തത് എന്തു കൊണ്ടെന്നും അദ്ദേഹം ചോദിച്ചു.<br />
പാവപ്പെട്ടവരും ഇടനിലക്കാരുമൊന്നും ഈ രാജ്യത്തുള്ളത് മോദിയും ഷായും അറിഞ്ഞില്ലേ എന്നും അദ്ദേഹം ചോദിച്ചു. അതിനിടെ കുറുബ മഠാധിപതിയെ കാണാനുള്ള അമിത് ഷായുടെ ശ്രമം പാളി. ഭഗല്&#x200d;കോട്ട് ജില്ലയിലെ ബദാമിയിലുള്ള ശിവയോഗി മഠാധിപതിയുമായി കൂടിക്കാഴ്ച നടത്താന്&#x200d; അമിത് ഷാ നേരത്തെ തന്നെ അനുമതി തേടിയിരുന്നെങ്കിലും അദ്ദേഹത്തെ കാണാന്&#x200d; മഠാധിപതി തയാറായില്ല. അമിത് ഷാ മഠം വിട്ടതിന് ശേഷം മഠാധിപതി കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; രാഹുല്&#x200d; ഗാന്ധി, മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവരെ മഠത്തിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു. സിദ്ധരാമയ്യ ഉള്&#x200d;പ്പെടുന്ന വിഭാഗമാണ് കുറുബ. അതേ സമയം ഹാവേരിയിലെ കംഗിനാലെയില്&#x200d; ഒ.ബി.സി റാലിക്കെത്തിയ അമിത് ഷായെ വരവേറ്റത് ശൂന്യമായ കസേരകളാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sc-st-issue-rahul-should-respond.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
