<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>scam &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/scam/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 20 Jun 2025 05:16:40 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>scam &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ലൈഫ് മിഷൻ പദ്ധതിയിൽ ലക്ഷങ്ങളുടെ ക്രമക്കേട്, അനർഹരായ 150 പേർ വീടുകൾ തട്ടിയെടുത്തു; സിപിഎം പ്രതിനിധി തട്ടിപ്പ് നടത്തിയതായി വിജിലന്‍സ്</title>
		<link>https://www.chandrikadaily.com/vigilance-says-cpm-representative-committed-fraud.html</link>
					<comments>https://www.chandrikadaily.com/vigilance-says-cpm-representative-committed-fraud.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 20 Jun 2025 05:16:40 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[LIFE MISSION]]></category>
		<category><![CDATA[news]]></category>
		<category><![CDATA[scam]]></category>
		<category><![CDATA[vigilance]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=345224</guid>

					<description><![CDATA[ഇടുക്കി ഉപ്പുതറ പഞ്ചായത്തിൽ ലൈഫ് മിഷൻ പദ്ധതിയിൽ ലക്ഷങ്ങളുടെ ക്രമക്കേട്. അനർഹരായ 150 പേർ വീടുകൾ തട്ടിയെടുത്തതായി കണ്ടെത്തി. രാഷ്ട്രീയ സ്വാധീനവും ഉദ്യോഗസ്ഥ ബന്ധവും മുതലെടുത്താണ് തട്ടിപ്പെന്ന് വിജിലൻസ് കണ്ടെത്തൽ. 27 പേർ സർക്കാരിൽ നിന്ന് തട്ടിയെടുത്തത് 1.14 കോടി രൂപയെന്ന് പ്രാഥമിക കണക്ക്. സിപിഎം പ്രതിനിധി തട്ടിപ്പ് നടത്തിയതായി വിജിലൻസ് കണ്ടെത്തൽ. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറും  ഉൾപ്പെടെ 27 പേർക്കെതിരെയാണ് ആദ്യ ഘട്ടത്തിൽ നടപടി സ്വീകരിക്കുക. കഴിഞ്ഞ എൽഡിഎഫ് ഭരണ സമിതിയുടെ കാലത്താണ് സർക്കാർ [&#8230;]]]></description>
										<content:encoded><![CDATA[<p>ഇടുക്കി ഉപ്പുതറ പഞ്ചായത്തിൽ ലൈഫ് മിഷൻ പദ്ധതിയിൽ ലക്ഷങ്ങളുടെ ക്രമക്കേട്. അനർഹരായ 150 പേർ വീടുകൾ തട്ടിയെടുത്തതായി കണ്ടെത്തി. രാഷ്ട്രീയ സ്വാധീനവും ഉദ്യോഗസ്ഥ ബന്ധവും മുതലെടുത്താണ് തട്ടിപ്പെന്ന് വിജിലൻസ് കണ്ടെത്തൽ. 27 പേർ സർക്കാരിൽ നിന്ന് തട്ടിയെടുത്തത് 1.14 കോടി രൂപയെന്ന് പ്രാഥമിക കണക്ക്.</p>
<p>സിപിഎം പ്രതിനിധി തട്ടിപ്പ് നടത്തിയതായി വിജിലൻസ് കണ്ടെത്തൽ. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറും  ഉൾപ്പെടെ 27 പേർക്കെതിരെയാണ് ആദ്യ ഘട്ടത്തിൽ നടപടി സ്വീകരിക്കുക. കഴിഞ്ഞ എൽഡിഎഫ് ഭരണ സമിതിയുടെ കാലത്താണ് സർക്കാർ പണം ഇങ്ങനെ തട്ടിയെടുത്തത്.</p>
<p>പഴയ വീട് പെയിൻ്റടിച്ച് പണം തട്ടിയവരും വാടകക്ക് കൊടുത്തവരും ഇക്കൂട്ടത്തിലുണ്ട്. ഉദ്യോഗസ്ഥരുടെയും വാർഡ് മെമ്പറുടെയും അറിവോടെയാണിതെല്ലാം നടന്നതെന്നാണ് വിജിലൻസ് കണ്ടെത്തൽ. 2022 ലെ പ്രാഥമിക അന്വേഷണത്തിൽ 27 പേരെ കണ്ടെത്തിയിരുന്നു. സർക്കാരിന് നഷ്ടമായ ഒരു കോടി പതിനാല് ലക്ഷം രൂപ പലിശ സഹിതം തിരിച്ചടപ്പിക്കണമെന്ന് വിജിലൻസ് അന്ന് നിർദ്ദേശം നൽകിയെങ്കിലും രാഷ്ട്രീയ സമ്മർദ്ദം മൂലം നോട്ടീസയക്കുക മാത്രമാണ് ചെയ്തതത്.</p>
<p>കഴിഞ്ഞ ദിവസം പരിശോധനയ്ക്കെത്തിയ വിജിലൻസ് ഇതുവരെയുള്ള നടപടി സംബന്ധിച്ച് വിശദീകരണം തേടിയപ്പോഴാണ് പഞ്ചായത്ത് വീണ്ടും ഉണർന്നത്. വാസയോഗ്യമായ വീട് വയ്ക്കാൻ സ്വന്തമായി പണമില്ലാത്ത നൂറുകണക്കിന് പാവങ്ങൾ പുറത്ത് നിൽക്കുമ്പോഴാണ് അനർഹരായവർ പട്ടികയിൽ കടന്ന് കൂടിയത്.</p>
<p>ഇപ്പോഴത്തെ കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും സിപിഐഎം അംഗവുമായ വി പി ജോണ്&#x200d; അടക്കമുള്ളവര്&#x200d; ഇക്കൂട്ടത്തിലുണ്ട്. ഒന്നരയേക്കര്&#x200d; സ്ഥലമുള്ള വി പി ജോണ്&#x200d; ഡിവിഷന്&#x200d; മെമ്പറായിരിക്കെ മൂന്ന് സെന്റ് സ്ഥലം മാത്രമാണുള്ളതെന്ന് കാണിച്ചാണ് വീട് തട്ടിയെടുത്തത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vigilance-says-cpm-representative-committed-fraud.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കരുവന്നൂര്&#x200d; സഹകരണ ബാങ്ക് തട്ടിപ്പ് കേസ് ;മുന്&#x200d; മാനേജര്&#x200d;ക്കെതിരെ കേസെടുക്കാന്&#x200d; കോടതി ഉത്തരവ്</title>
		<link>https://www.chandrikadaily.com/1court-order-to-file-a-case-against-former-manager-of-karuvannur-cooperative-bank-fraud-case.html</link>
					<comments>https://www.chandrikadaily.com/1court-order-to-file-a-case-against-former-manager-of-karuvannur-cooperative-bank-fraud-case.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 29 Dec 2024 12:50:41 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Arrest]]></category>
		<category><![CDATA[karuvannur bank fraud]]></category>
		<category><![CDATA[scam]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=323832</guid>

					<description><![CDATA[മാപ്രാണം മുത്രത്തിപ്പറമ്പില്&#x200d; ബിജു കരീമിനെതിരെ കേസെടുക്കാനാണ് ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടത്]]></description>
										<content:encoded><![CDATA[<p>തൃശൂര്&#x200d;: കരുവന്നൂര്&#x200d; സഹകരണ ബാങ്ക് തട്ടിപ്പ് കേസില്&#x200d; മുന്&#x200d; മാനേജര്&#x200d;ക്കെതിരെ കേസെടുക്കാന്&#x200d; ഉത്തരവിറക്കി കോടതി. മാപ്രാണം മുത്രത്തിപ്പറമ്പില്&#x200d; ബിജു കരീമിനെതിരെ കേസെടുക്കാനാണ് ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടത്.</p>
<p>മൂര്&#x200d;ക്കനാട് പൊയ്യാറ പരേതനായ ഗൗതമന്റെ ഭാര്യ ജയ്ഷ നല്&#x200d;കിയ പരാതിയിലാണ് നടപടി. നിരവധി തവണ പൊലീസില്&#x200d; പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടാകത്തതിനെ തുടര്&#x200d;ന്ന് ജയ്ഷ കോടതിയെ സമീപിക്കുകയായിരുന്നു.</p>
<p>2013 ഡിസംബര്&#x200d; ഏഴിന് കരുവന്നൂര്&#x200d; ബാങ്കില്&#x200d; നിന്നും ഗൗതമന്&#x200d; അഞ്ചുലക്ഷം രൂപ വായ്പയെടുത്തിരുന്നു. പിന്നീട് അത് അടച്ചു തീര്&#x200d;ക്കുകയും കുറച്ചുപണം സ്ഥിരനിക്ഷേപം ഇടുകയും ചെയ്തു. 2018 ജൂണ്&#x200d; 24 ന് ഗൗതമന്&#x200d; മരിച്ചു. പിന്നീട് 2022 ല്&#x200d; ജയ്ഷയുടെ വീട്ടിലെത്തിയ കരുവന്നൂര്&#x200d; ബാങ്കിലെ ഉദ്യോഗസ്ഥര്&#x200d; ഗൗതമന്റെ പേരില്&#x200d; ബാങ്കില്&#x200d; 35 ലക്ഷത്തിന്റെ വായ്പാകുടിശ്ശിക ഉണ്ടെന്നും അടച്ചു തീര്&#x200d;ക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു.</p>
<p>എന്നാല്&#x200d; ഇത് വ്യാജ വായ്പയാണെന്ന് കാണിച്ച് ജയ്ഷ പൊലീസിലും െ്രെകംബ്രാഞ്ചിലും ബാങ്കിലും പരാതിപെട്ടെങ്കിലും നടപടിയുണ്ടായില്ല. പിന്നാലെയാണ് കോടതിയെ സമീപിച്ചത്. കരിവന്നൂര്&#x200d; ബാങ്ക് തട്ടിപ്പില്&#x200d; െ്രെകംബ്രാഞ്ച് രജിസ്റ്റര്&#x200d; ചെയ്ത കേസില്&#x200d; പ്രധാന പ്രതിയാണ് ബിജു കരീം. ഇയാളെ ജോലിയില്&#x200d; നിന്നും പിരിച്ചുവിട്ടിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1court-order-to-file-a-case-against-former-manager-of-karuvannur-cooperative-bank-fraud-case.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പാസ്‌പോര്&#x200d;ട്ടിന് അപേക്ഷിച്ചിട്ടുണ്ടോ? മുന്നറിയിപ്പുമായി പൊലീസ്</title>
		<link>https://www.chandrikadaily.com/have-you-applied-for-a-passport-police-with-warning.html</link>
					<comments>https://www.chandrikadaily.com/have-you-applied-for-a-passport-police-with-warning.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 04 Dec 2024 11:10:07 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[passport]]></category>
		<category><![CDATA[scam]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=320415</guid>

					<description><![CDATA[വ്യാജ വെബ്‌സൈറ്റുകള്&#x200d; കണ്ടെത്തുകയാണെങ്കില്&#x200d; സഞ്ചാര്&#x200d; സാഥി എന്ന സൈറ്റിലോ ബന്ധപെട്ട ഉദ്യോഗസ്ഥരേയോ അറിയിക്കണം]]></description>
										<content:encoded><![CDATA[<p>തൃശ്ശൂര്&#x200d;: പാസ്‌പോര്&#x200d;ട്ടിന് അപേക്ഷിച്ചവരെ ലക്ഷ്യമിട്ട് നടക്കുന്ന തട്ടിപ്പിനെതിരെ ജാഗ്രതാ നിര്&#x200d;ദേശവുമായി പൊലീസ്. വ്യത്യസ്ഥ വാഗ്ദാനങ്ങളുമായി നിങ്ങളെ തേടിയെത്തുന്ന മെസേജുകളും ലിങ്കുകളും സൂക്ഷിക്കണമെന്ന് തൃശ്ശൂര്&#x200d; സിറ്റി പൊലീസ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിച്ച കുറിപ്പില്&#x200d; മുന്നറിയിപ്പ് നല്&#x200d;കുന്നു.</p>
<p>പാസ്‌പോര്&#x200d;ട്ട് പെട്ടെന്നും തന്നെ വീട്ടിലെത്തുന്നതിനായി ഈ ലിങ്കില്&#x200d; ക്ലിക്ക് ചെയുക എന്നതു പോലുള്ള വാഗ്ദാനങ്ങളുമായാണ് തട്ടിപ്പ് സന്ദേശങ്ങള്&#x200d; എത്തുന്നത്. പാസ്‌പോര്&#x200d;ട്ടുമായി ബന്ധപെട്ട ഏത് പ്രവര്&#x200d;ത്തനത്തിനും പാസ്‌പോര്&#x200d;ട്ട് ഓഫീസുമായി ബന്ധപെടുകയാണ് വേണ്ടതെന്നും ഇത്തരം സന്ദേശങ്ങളെ പൂര്&#x200d;ണമായും അവഗണിക്കണമെന്നും പൊലീസ് പുറത്തിറക്കിയ അറിയിപ്പില്&#x200d; പറയുന്നു. അതുമല്ലെങ്കില്&#x200d; ഔദ്യോഗിക പാസ്‌പോര്&#x200d;ട്ട് സേവാ വെബ്‌സൈറ്റോ ഔദ്യോഗിക മൊബൈല്&#x200d; ആപ്ലിക്കേഷനോ ഉപയോഗിക്കാം.</p>
<p>നിങ്ങള്&#x200d; പാസ്‌പോര്&#x200d;ട്ടിനായി അപേക്ഷിക്കുന്നതും ഇടപാടുകള്&#x200d; നടത്തുന്നതും ഔദ്യോഗിക വെബ്‌സൈറ്റ് വഴി തന്നെയാണോ എന്ന് ഉറപ്പാക്കാന്&#x200d; വെബ്‌സൈറ്റിന്റെ വിലാസം ശ്രദ്ധയോടെ പരിശോധിക്കണം..gov.in എന്നതില്&#x200d; അവസാനിക്കുന്നവയല്ലെങ്കില്&#x200d; (www.passportindia.gov.in) അവ തട്ടിപ്പായിരിക്കാമെന്നാണ് മുന്നറിയിപ്പ്.</p>
<p>വ്യാജ വെബ്‌സൈറ്റുകള്&#x200d; കണ്ടെത്തുകയാണെങ്കില്&#x200d; സഞ്ചാര്&#x200d; സാഥി എന്ന സൈറ്റിലോ ബന്ധപെട്ട ഉദ്യോഗസ്ഥരേയോ അറിയിക്കണം. സൈബര്&#x200d; തട്ടിപ്പിന് ഇരയായി സാമ്പത്തിക നഷ്ടം സംഭവിച്ചാല്&#x200d; ഉടന്&#x200d;തന്നെ 1930 എന്ന നമ്പരില്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യുകയും വേണം.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/have-you-applied-for-a-passport-police-with-warning.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ക്ഷേമപെന്&#x200d;ഷന്&#x200d; തട്ടിപ്പ് നടത്തിയ കൂടുതല്&#x200d; ഉദ്യോഗസ്ഥർ തിരുവനന്തപുരത്ത്‌</title>
		<link>https://www.chandrikadaily.com/more-officials-in-thiruvananthapuram-who-committed-welfare-pension-fraud.html</link>
					<comments>https://www.chandrikadaily.com/more-officials-in-thiruvananthapuram-who-committed-welfare-pension-fraud.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 01 Dec 2024 08:30:29 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[money]]></category>
		<category><![CDATA[pension]]></category>
		<category><![CDATA[scam]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=319806</guid>

					<description><![CDATA[കോഴിക്കോടാണ് രണ്ടാം സ്ഥാനത്ത്]]></description>
										<content:encoded><![CDATA[<p>സര്&#x200d;ക്കാര്&#x200d; ജീവനക്കാരും, പെന്&#x200d;ഷന്&#x200d;കാരും, താല്&#x200d;ക്കാലിക ജീവനക്കാരും ഉള്&#x200d;പ്പെടുന്ന 9201 പേര്&#x200d; സര്&#x200d;ക്കാരിനെ കബിളിപ്പിച്ച് ക്ഷേമപെന്&#x200d;ഷന്&#x200d; തട്ടിയെടുത്തെന്നായിരുന്ന സി&amp;എജി കണ്ടെത്തല്&#x200d;. ഇതില്&#x200d; തന്നെ സര്&#x200d;ക്കാര്&#x200d; ജീവനക്കാര്&#x200d; കൂടുതലുള്ള തിരുവനന്തപുരം കോര്&#x200d;പറേഷന്&#x200d; മേഖലിയിലാണ് തട്ടിപ്പുകാരും കൂടുതല്&#x200d;. 347 പേരാണ് കോര്&#x200d;പറേഷന്&#x200d; പരിധിയിലെ സര്&#x200d;ക്കാര്&#x200d; തട്ടിപ്പുകാര്&#x200d;. ഇവര്&#x200d; 1.53 കോടിരൂപയാണ് ക്ഷേമപെന്&#x200d;ഷനില്&#x200d; നിന്ന് തട്ടിയെടുത്തത്.</p>
<p>കോഴിക്കോടാണ് രണ്ടാം സ്ഥാനത്ത്. 169 സര്&#x200d;ക്കാര്&#x200d; തട്ടിപ്പുകാര്&#x200d; കോഴിക്കോട് കോർപറേഷൻ പരിധിയിലുണ്ട്. കോര്&#x200d;പറേഷന്&#x200d; മേഖലയില്&#x200d; തട്ടിപ്പുകാര്&#x200d; കുറവ് കൊച്ചി കോര്&#x200d;പറേഷനിലാണ്, 70 പേര്&#x200d; മാത്രം. 185 സര്&#x200d;ക്കാര്&#x200d; തട്ടിപ്പുകാരുള്ള ആലപ്പുഴ മുനിസിപ്പാലിറ്റിയാണ് ഈ വിഭാഗത്തില്&#x200d; മുന്നില്&#x200d;. രണ്ടാമത് തിരുവനന്തപുരം നെയ്യാറ്റിന്&#x200d;കര മുനിസിപ്പാലിറ്റിയും, 68 പേര്&#x200d;. പഞ്ചായത്ത് മേഖല പരിശോധിച്ചാല്&#x200d; ഒന്നും രണ്ടും സ്ഥാനത്ത് ആലപ്പുഴ ജില്ലയിലെ പഞ്ചായത്തുകളാണ്. ഒന്നാം സ്ഥാനത്ത് 69 തട്ടിപ്പുകാര്&#x200d; ഉള്ള മണ്ണഞ്ചേരി പഞ്ചായത്താണ്. രണ്ടാം സ്ഥാനത്ത് മാരാരിക്കുളം പഞ്ചായത്ത്, സര്&#x200d;ക്കാര്&#x200d; മേഖലയിലെ 47 തട്ടിപ്പുകാരാണ് ഈ പഞ്ചായത്തിലുള്ളത്. സര്&#x200d;ക്കാര്&#x200d; ജീവനക്കാര്&#x200d;, താല്&#x200d;ക്കാലിക ജീവനക്കാര്&#x200d;, സര്&#x200d;വ്വീസ് പെന്&#x200d;ഷന്&#x200d; വാങ്ങുന്നവർ ഉള്&#x200d;പ്പെടെ 9201 പേര്&#x200d; ചേര്&#x200d;ന്ന് 39 കോടി 27 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് റിപ്പോര്&#x200d;ട്ടിലെ കണ്ടെത്തല്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/more-officials-in-thiruvananthapuram-who-committed-welfare-pension-fraud.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എലിഫന്റ് ഫര്&#x200d;ണിച്ചര്&#x200d; വെബ്സൈറ്റിന്റെ തട്ടിപ്പില്&#x200d; ഇരകളായി നിക്ഷേപകര്&#x200d;</title>
		<link>https://www.chandrikadaily.com/investors-victimized-by-elephant-furniture-website-scam.html</link>
					<comments>https://www.chandrikadaily.com/investors-victimized-by-elephant-furniture-website-scam.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 19 Sep 2024 05:08:54 +0000</pubDate>
				<category><![CDATA[Money]]></category>
		<category><![CDATA[News]]></category>
		<category><![CDATA[elephant furniture]]></category>
		<category><![CDATA[online wbsite]]></category>
		<category><![CDATA[scam]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=309897</guid>

					<description><![CDATA[4500 ലധികം പേരില്&#x200d; നിന്നായി 80 കോടിയിലധികം തുക തട്ടിയതായാണ് വിവരം.]]></description>
										<content:encoded><![CDATA[<p>എലിഫന്റ് ഫര്&#x200d;ണിച്ചര്&#x200d; വെബ്സൈറ്റില്&#x200d; ഓര്&#x200d;ഡര്&#x200d; ചെയ്യാം വാങ്ങാന്&#x200d; സാധിക്കില്ല. 4500 ലധികം പേരില്&#x200d; നിന്നായി 80 കോടിയിലധികം തുക തട്ടിയതായാണ് വിവരം. വീട്ടിലിരുന്ന് ലക്ഷങ്ങള്&#x200d; സമ്പാദിക്കാം എന്ന പേരില്&#x200d; സമൂഹമാധ്യമങ്ങളില്&#x200d; പ്രചരിക്കുന്ന വീഡിയോകളും സന്ദേശങ്ങളും വഴിയാണ് ഈ തട്ടിപ്പിന്റെയും തുടക്കം.</p>
<p>എലിഫന്റ് ഫര്&#x200d;ണിച്ചര്&#x200d; വെബ്സൈറ്റില്&#x200d; ലോഗിന്&#x200d; ചെയ്ത് ഫര്&#x200d;ണിച്ചര്&#x200d; വാങ്ങണം. 680 രൂപ മുതല്&#x200d; ലക്ഷങ്ങള്&#x200d; വരെ വിലയുള്ള ഫര്&#x200d;ണിച്ചറുകള്&#x200d; വെബ്സൈറ്റില്&#x200d; ലഭ്യമാണ്്. പക്ഷേ ഇവ ഓണ്&#x200d;ലൈനില്&#x200d; ഓര്&#x200d;ഡര്&#x200d; ചെയ്യാനേ സാധിക്കുകയുള്ളു. ഫര്&#x200d;ണിച്ചര്&#x200d; ലഭിക്കില്ല. പകരമായി ലാഭവിഹിതം എന്ന നിലയില്&#x200d; നിശ്ചിത തുക ഓണ്&#x200d;ലൈനില്&#x200d; തന്നെ ലഭിക്കും. ഒരുമാസം പൂര്&#x200d;ത്തിയാകുമ്പോള്&#x200d; 680 രൂപയ്ക്ക് വാങ്ങിയ ഫര്&#x200d;ണിച്ചറില്&#x200d; നിന്ന് 1224 രൂപ തിരികെ ലഭിക്കും എന്നതാണ് വാഗ്ദാനം. വീട്ടമ്മമാരാണ് ഈ തട്ടിപ്പില്&#x200d; കൂടുതലും ഇരയാക്കപ്പെട്ടിട്ടുള്ളത്.</p>
<p>680 രൂപമുടക്കി ഫര്&#x200d;ണിച്ചര്&#x200d; വാങ്ങിയാല്&#x200d; 115 രൂപ വെല്&#x200d;ക്കം ബോണാസായി ലഭിക്കും. ശേഷം ഓരോ ദിവസവും 680 ന് പരമാവധി 30 രൂപ എന്ന നിരക്കില്&#x200d; വെബ്‌സൈറ്റ് അകൗണ്ടില്&#x200d; ബാലന്&#x200d;സ് കാണിക്കും. 120 രൂപയാകുമ്പോള്&#x200d; ബാലന്&#x200d;സ് അക്കൗണ്ടിലേക്ക് മാറ്റാം. ഒരുമാസമാകുന്നതോടെ നികുതി എല്ലാം പിടിച്ച ശേഷം 680 ന്റെ മൂല്യം 1224 രൂപയായി മാറും. തുടക്കത്തില്&#x200d; ചെറിയ തുക നിക്ഷേപിച്ചവര്&#x200d; വിശ്വാസം വന്നതോടെ കൂടുതല്&#x200d; തുക ഈ വെബ്സൈറ്റില്&#x200d; നിക്ഷേപിച്ചു തുടങ്ങി.</p>
<p>10,000 രൂപയുടെ ഫര്&#x200d;ണിച്ചര്&#x200d; വാങ്ങിയാല്&#x200d; ചുരുങ്ങിയ ദിവസം കൊണ്ട് 10 ഇരട്ടിയാകുമെന്ന് വിശ്വസിപ്പിക്കുന്ന തരത്തില്&#x200d; കഴിഞ്ഞ മാസം ഒരു ഓഫര്&#x200d; വന്നിരുന്നു. മുമ്പ് ഈ വെബ്‌സൈറ്റില്&#x200d; ഇടപാടു നടത്തിയവര്&#x200d; 50,000 രൂപ മുതല്&#x200d; 3 ലക്ഷം വരെ പുതിയ ഓഫറിലും നിക്ഷേപിച്ചു. വന്&#x200d; തുക നിക്ഷേപം സ്വീകരിച്ച ശേഷം വെബ്‌സൈറ്റ് അപ്രതീക്ഷമായി. കഴിഞ്ഞ അഞ്ചാം തീയതി മുതല്&#x200d; വെബ്‌സൈറ്റ് ലഭിക്കുന്നില്ല. തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞതോടെ നിക്ഷേപിച്ചവര്&#x200d; പരാതികളുമായി മുന്നോട്ടു പോവുകയാണ്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/investors-victimized-by-elephant-furniture-website-scam.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കെ ഫോണില്&#x200d; സിബിഐ അന്വേഷണം ഇല്ല; വി ഡി സതീശന്റെ ഹര്&#x200d;ജി തള്ളി</title>
		<link>https://www.chandrikadaily.com/no-cbi-probe-on-k-phone-vd-satheesans-petition-was-rejected.html</link>
					<comments>https://www.chandrikadaily.com/no-cbi-probe-on-k-phone-vd-satheesans-petition-was-rejected.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 13 Sep 2024 06:07:43 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[high court]]></category>
		<category><![CDATA[k fone]]></category>
		<category><![CDATA[scam]]></category>
		<category><![CDATA[vd satheeshan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=309257</guid>

					<description><![CDATA[കരാറിനു പിന്നില്&#x200d; ആസൂത്രിതമായ അഴിമതിയുണ്ടെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടിയിരുന്നു]]></description>
										<content:encoded><![CDATA[<p>കൊച്ചി: കെ- ഫോണ്&#x200d; പദ്ധതി കരാറില്&#x200d; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ആവശ്യം ഹൈക്കോടതി തള്ളി. ജസ്റ്റിസുമാരായ എ.കെ.ജയശങ്കരന്&#x200d; നമ്പ്യാര്&#x200d;, വി.ശ്യാംകുമാര്&#x200d; എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പറയുന്നത്. കരാറിനു പിന്നില്&#x200d; ആസൂത്രിതമായ അഴിമതിയുണ്ടെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടിയിരുന്നു.</p>
<p>കരാറിന് പിന്നിലെ ആസൂത്രിത അഴിമതി അന്വേഷിക്കണമെന്നും ഹര്&#x200d;ജിയില്&#x200d; വി ഡി സതീശന്&#x200d; ആവശ്യപ്പെട്ടിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/no-cbi-probe-on-k-phone-vd-satheesans-petition-was-rejected.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നീറ്റ് യുജി പരീക്ഷ; കടുപ്പിച്ച് സുപ്രീംകോടതി, വിദ്യാർത്ഥികളുടെ മാർക്ക് പ്രസിദ്ധീകരിക്കാൻ നിർദ്ദേശം</title>
		<link>https://www.chandrikadaily.com/neet-ug-exam-strict-supreme-court-directive-to-publish-marks-of-students.html</link>
					<comments>https://www.chandrikadaily.com/neet-ug-exam-strict-supreme-court-directive-to-publish-marks-of-students.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 18 Jul 2024 14:07:02 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Neet Exam]]></category>
		<category><![CDATA[scam]]></category>
		<category><![CDATA[supreme court]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=303130</guid>

					<description><![CDATA[ശനിയാഴ്ച്ച 5 മണിക്കുള്ളിൽ മാർക്ക് പ്രസിദ്ധീകരിക്കാനാണ് നിർദ്ദേശം]]></description>
										<content:encoded><![CDATA[<p>നീറ്റ് യുജി പരീക്ഷയിൽ വിദ്യാർത്ഥികൾക്ക് ലഭിച്ച മാർക്ക് പ്രസിദ്ധീകരിക്കാൻ സുപ്രീംകോടതി നിർദ്ദേശം. റോൾ നമ്പർ മറച്ച് ഒരോ സെൻ്ററിലും പരീക്ഷ എഴുതിയ വിദ്യാർത്ഥികളുടെ മാർക്ക് വിശദമായി പ്രസിദ്ധീകരിക്കണമെന്നാണ് സുപ്രീംകോടതി നിർദ്ദേശം നല്&#x200d;കിയിരിക്കുന്നത്. ശനിയാഴ്ച്ച 5 മണിക്കുള്ളിൽ മാർക്ക് പ്രസിദ്ധീകരിക്കാനാണ് നിർദ്ദേശം. ലിഷയത്തില്&#x200d; തിങ്കളാഴ്ച്ചയോടെ തീരുമാനമെടുക്കുമെന്നും കോടതി അറിയിച്ചു.</p>
<p>നീറ്റ് കേസ് തിങ്കളാഴ്ച്ച പത്തരയ്ക്ക് വീണ്ടും വാദം കേൾക്കാമെന്നാണ് സുപ്രീംകോടതി അറിയിച്ചിരിക്കുന്നത്. ഈ മാസം ജൂലായ് 24 മുതലാണ് കൗൺസിലിംഗ് നടത്താൻ തീരുമാനമെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. അതേസമയം, ബീഹാർ പൊലീസിൻ്റെ റിപ്പോർട്ട് കൂടി സുപ്രീംകോടതി തേടിയിട്ടുണ്ട്. നീറ്റില്&#x200d; പുനഃപരീക്ഷ നടക്കുക ചോദ്യപ്പേപ്പർ ചോർച്ച വ്യാപകമെന്ന് ബോധ്യപ്പെട്ടാൽ മാത്രമെന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/neet-ug-exam-strict-supreme-court-directive-to-publish-marks-of-students.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സിപിഎം അഴിമതിയുടെ പാസ്സ് വേർഡ് : പി.ഇസ്മായിൽ</title>
		<link>https://www.chandrikadaily.com/password-of-cpm-scam-p-ismail.html</link>
					<comments>https://www.chandrikadaily.com/password-of-cpm-scam-p-ismail.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 15 Jul 2024 14:23:52 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[news]]></category>
		<category><![CDATA[password]]></category>
		<category><![CDATA[scam]]></category>
		<category><![CDATA[youth league]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=302777</guid>

					<description><![CDATA[പി.എസ്.സി കോഴക്കെതിരെ കോഴിക്കോട് ജില്ലാ മുസ്‌ലിം യൂത്ത് ലീഗ് നടത്തിയ വിചാരണ സദസ്സ് ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.]]></description>
										<content:encoded><![CDATA[<p>കോഴിക്കോട് : സി.പി.ഐ.എം എന്ന പേര് ബിനാമിമാരും ഗുണ്ടകളും മാഫിയകളും അഴിമതിക്ക് ഉപയോഗിക്കുന്ന പാസ് വേഡ് ആയി മാറിയിട്ടുണ്ടെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി. ഇസ്മായിൽ പറഞ്ഞു. പി.എസ്.സി കോഴക്കെതിരെ കോഴിക്കോട് ജില്ലാ മുസ്‌ലിം യൂത്ത് ലീഗ് നടത്തിയ വിചാരണ സദസ്സ് ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>പി.എസ്.സി കോഴ വിവാദത്തിൽ പണം കൈപറ്റിയവരുടെ യഥാർത്ഥ വിവരം അറിയുന്നതിനായി സി.പി.എം നേതാക്കളെ നുണ പരിശോധനക്ക് വിധേയമാക്കണം.<br />
പി.എസ്.സി അംഗത്വം ലേലം വിളിയിലൂടെ ഭരണഘടനാ സ്ഥാപനത്തിന്റെ വിശ്വാസ്യതക്ക് മങ്ങലേറ്റ സ്ഥിതിയാണ്.</p>
<p>ലക്ഷങ്ങൾ കോഴ കൊടുത്തവരുടെ പണം തിരിച്ചു പിടിക്കാൻ വേണ്ടിയാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെ പി.എസ്.സി പിൻവാതിൽ നിയമനോത്സവം നടത്തുന്നത്. ആർത്തവത്തിന് അവധി എന്നത് പോലെ സി.പി.എം നേതാക്കളുടെ ആർത്തിക്കും അവധി പ്രഖ്യാപിക്കേണ്ട അവസ്ഥയാണ്. പാർട്ടിയുടെ സൽപ്പേരിന് കളങ്കം വരുത്തിയതിന്റെ പേരിൽ കെ.കെ ലതികയെ പുറത്താക്കാൻ നേതൃത്വം തയാറാവുമോ എന്നും അദ്ദേഹം ചോദിച്ചു.</p>
<p>ജില്ലാ പ്രസിഡന്റ്‌ മിസ്ഹബ് കീഴരിയൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി മൊയ്‌തീൻ കോയ സ്വാഗതവും സീനിയർ വൈസ് പ്രസിഡന്റ്‌ സി ജാഫർ സാദിക്ക് നന്ദിയും പറഞ്ഞു. മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി.ടി ഇസ്മായിൽ, മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡൻ്റ് ആഷിക് ചെലവൂർ, ഷഫീക്ക് അരക്കിണർ, എം പി ഷാജഹാൻ, എം ടി സൈദ് ഫസൽ, എസ്.വി ഷൗലീക്ക്, ശുഐബ് കുന്നത്ത്, ഒ.എം നൗഷാദ്, സിറാജ് ചിറ്റേടത്ത്, സുനീർ കെ.പി, വി അബ്ദുൽ ജലീൽ, എ ഷിജിത്ത് ഖാൻ, ഹാരിസ് കൊത്തിക്കുടി, അർഷുൽ അഹമ്മദ്, അഫ്നാസ് ചോറോട്, പ്രസംഗിച്ചു. ഒ കെ ഇസ്മായിൽ, റിഷാദ് പുതിയങ്ങാടി,അൻസീർ പനോളി, പി സി സിറാജ്, കുഞ്ഞിമരക്കാർ, ശിഹാബ് കന്നാട്ടി, എം നസീഫ്, പി.എച്ച് ഷമീർ, കെ.കെ റിയാസ്, ഐ സൽമാൻ, സലാം ചേളന്നൂർ, നിസാർ പറമ്പിൽ, റിയാസ് മാസ്റ്റർ, സി.കെ ഷക്കീർ, സിറാജ് കിണാശ്ശേരി, അൻവർ ഷാഫി, റാഫി മുണ്ടുപാറ, ഷാഫി സക്കരിയ, ഇ.പി സലീം, റഹ്മത്ത് കടലുണ്ടി, പി.കെ ഹകീം മാസ്റ്റർ, റഫീഖ് മാസ്റ്റർ, പി അൻസാർ,കെ.എം സമീർ, കോയമോൻ, നിസാർ തോപ്പയിൽ, കെ ജാഫർ സാദിക്ക്, സുബൈർ വെള്ളിമാട്കുന്ന്, സത്താർ കീഴരിയൂർ, ഹാഫിസ് ഏറാമല, സമദ് നടേരി, ലത്തീഫ് നടുവണ്ണൂർ, സിദ്ധീക്ക് തെക്കയിൽ തുടങ്ങിയവർ സംബന്ധിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/password-of-cpm-scam-p-ismail.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8220;പി എസ് സി വിൽപ്പനക്കോ&#8221;; ജൂലൈ 15ന് മുസ്‌ലിം യൂത്ത് ലീഗ് കുറ്റ വിചാരണ</title>
		<link>https://www.chandrikadaily.com/1muslim-youth-league-charged-with-psc-sale-on-15.html</link>
					<comments>https://www.chandrikadaily.com/1muslim-youth-league-charged-with-psc-sale-on-15.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 11 Jul 2024 18:26:36 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[muslim league]]></category>
		<category><![CDATA[myl]]></category>
		<category><![CDATA[news]]></category>
		<category><![CDATA[psc]]></category>
		<category><![CDATA[scam]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=302459</guid>

					<description><![CDATA[കോഴിക്കോട് : പി.എസ്.സി മെമ്പർമാരെ കോഴ വാങ്ങി നിയമനം നടത്താനുള്ള സിപിഎം നേതാക്കളുടെ ശ്രമം ഞെട്ടിക്കുന്നതാണ്. കോഴിക്കോട് ജില്ലയിലെ സിപിഐഎം നേതാക്കളുടെ പിന്തുണയോടെയാണ് ഈ അഴിമതി നടന്നു കൊണ്ടിരിക്കുന്നത്. പി.എസ്.സി ഉദ്യോഗാർത്ഥികളിൽ നിന്ന് ഇൻറർവ്യൂ അട്ടിമറിച്ച് പണം സ്വരൂപിക്കാൻ ഈ രീതിയിൽ നിശ്ചയിക്കപ്പെടുന്ന മെമ്പർമാർക്ക് സൗകര്യമൊരുക്കുക കൂടിയാണ് ഭരിക്കുന്ന പാർട്ടിയുടെ നേതാക്കളുടെ നേതൃത്വത്തിൽ നടക്കുന്നത്. ഇത്തരം അഴിമതികൾ പാർട്ടി അന്വേഷണം നടത്തി അവസാനിപ്പിക്കാൻ അനുവദിക്കില്ല ലക്ഷകണക്കിന് ആളുകളെ ബാധിക്കുന്ന നിയമന തട്ടിപ്പ് ഇത്തരക്കാരുടെ നേതൃത്വത്തിൽ പി.എസ്.സിയിൽ നടക്കും [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട് : പി.എസ്.സി മെമ്പർമാരെ കോഴ വാങ്ങി നിയമനം നടത്താനുള്ള സിപിഎം നേതാക്കളുടെ ശ്രമം ഞെട്ടിക്കുന്നതാണ്. കോഴിക്കോട് ജില്ലയിലെ സിപിഐഎം നേതാക്കളുടെ പിന്തുണയോടെയാണ് ഈ അഴിമതി നടന്നു കൊണ്ടിരിക്കുന്നത്.</p>
<p>പി.എസ്.സി ഉദ്യോഗാർത്ഥികളിൽ നിന്ന് ഇൻറർവ്യൂ അട്ടിമറിച്ച് പണം സ്വരൂപിക്കാൻ ഈ രീതിയിൽ നിശ്ചയിക്കപ്പെടുന്ന മെമ്പർമാർക്ക് സൗകര്യമൊരുക്കുക കൂടിയാണ് ഭരിക്കുന്ന പാർട്ടിയുടെ നേതാക്കളുടെ നേതൃത്വത്തിൽ നടക്കുന്നത്. ഇത്തരം അഴിമതികൾ പാർട്ടി അന്വേഷണം നടത്തി അവസാനിപ്പിക്കാൻ അനുവദിക്കില്ല ലക്ഷകണക്കിന് ആളുകളെ ബാധിക്കുന്ന നിയമന തട്ടിപ്പ് ഇത്തരക്കാരുടെ നേതൃത്വത്തിൽ പി.എസ്.സിയിൽ നടക്കും ആയതിനാൽ സമഗ്രമായ അന്വേഷണങ്ങൾ നടത്തി പ്രതികളെ നിയമത്തിൻ്റെ മുമ്പിൽ കൊണ്ടു വരണം.</p>
<p>കോഴിക്കോട് ജില്ല കേന്ദ്രീകരിച്ച് ഈ രീതിയിലുള്ള അനധികൃതമായ പ്രവണതകൾ തുടരുമ്പോൾ പാർട്ടിയുടെ സമുന്നത നേതാക്കന്മാരുടെ പങ്കുകൂടി അന്വേഷിച്ച് തുടർഭരണത്തിന്റെ മറവിൽ കേരളത്തിലെ സാധാരണക്കാരെ വഞ്ചിക്കുന്ന സമീപനത്തെ തുറന്നുകാട്ടുക എന്ന ലക്ഷ്യത്തിൽ മുസ്‌ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂലൈ 15 തിങ്കൾ വൈകുന്നേരം 4 മണിക്ക് കോഴിക്കോട് മൊഫ്യൂഷൻ ബസ് സ്റ്റാൻഡിൽ വച്ച് &#8220;കുറ്റ വിചാരണ&#8221; സംഘടിപ്പിക്കുന്നു.</p>
<p>പ്രമുഖ നേതാക്കൾ പങ്കെടുക്കും ജില്ല ഭാരവാഹികളുടെ യോഗം ജില്ല പ്രസിഡൻറ് മിസ്ഹബ് കീഴരിയൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി മൊയ്തീൻ കോയ സ്വാഗതവും സീനിയർ വൈസ് പ്രസിഡണ്ട് സി ജാഫർ സാദിഖ് നന്ദിയും പറഞ്ഞു. എ സിജിത്ത് ഖാൻ,എസ് വി ശൗലിക്ക്, ഷഫീക്ക് അരക്കിണർ, സൈദ് ഫസൽ, ഹാരിസ് കുത്തിക്കൊടി ,എംപി ഷാജഹാൻ, ശുഹൈബ് കുന്നത്ത് ,ഒ എം നൗഷാദ്, വി അബ്ദുൽ ജലീൽ, സിറാജ് ചിറ്റേടത്ത്,<br />
കെ പി സുനീർ എന്നിവർ പങ്കെടുത്തു</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1muslim-youth-league-charged-with-psc-sale-on-15.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നീറ്റ് ക്രമക്കേട്: സര്&#x200d;ക്കാറിന് താക്കീതായി ഡല്&#x200d;ഹിയില്&#x200d; ഇന്ത്യ യുവജന മുന്നണിയുടെ പ്രതിഷേധം</title>
		<link>https://www.chandrikadaily.com/neet-irregularity-india-youth-front-protest-in-delhi-as-a-warning-to-the-government.html</link>
					<comments>https://www.chandrikadaily.com/neet-irregularity-india-youth-front-protest-in-delhi-as-a-warning-to-the-government.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 09 Jul 2024 05:35:32 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[Delhi]]></category>
		<category><![CDATA[Neet Exam]]></category>
		<category><![CDATA[news]]></category>
		<category><![CDATA[protest]]></category>
		<category><![CDATA[scam]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=302170</guid>

					<description><![CDATA[പുനഃപരീക്ഷ അടക്കമുള്ള പരിഹാരങ്ങളിലൂടെ ചോദ്യപേപ്പർ ചോർച്ച പരിഹരിക്കുക, എൻ ടി എ പിരിച്ചുവിടുക തുടങ്ങിയ മുദ്രാവാക്യങ്ങളാണ് ഉയർത്തിയത്]]></description>
										<content:encoded><![CDATA[<p>സംയുക്ത യുവജന സഖ്യത്തിന്റെ നേതൃത്വത്തിൽ നീറ്റ് യുജിസി പരീക്ഷ ക്രമക്കേടുകൾ ഉയർത്തിക്കാട്ടി ജന്തർ മന്തറിൽ പ്രതിഷേധം. പരീക്ഷ പേപ്പർ ചോർത്തി 26 ലക്ഷം വിദ്യാർത്ഥികളെ പെരുവഴിയിലാക്കിയത് ചോദ്യം ചെയ്തായിരുന്നു സമരം. പുനഃപരീക്ഷ അടക്കമുള്ള പരിഹാരങ്ങളിലൂടെ ചോദ്യപേപ്പർ ചോർച്ച പരിഹരിക്കുക, എൻ ടി എ പിരിച്ചുവിടുക തുടങ്ങിയ മുദ്രാവാക്യങ്ങളാണ് ഉയർത്തിയത്.</p>
<p>മോദിക്കാലത്ത് എല്ലാത്തിനും ചോർച്ചയാണ്. ഭരണഘടനാ ചോർച്ച, രാമക്ഷേത്ര ചോർച്ച, വന്ദേഭാരത് ചോർച്ച ഇപ്പോൾ പരീക്ഷാ പേപ്പർ ചോർച്ചയാണ് എന്ന് സമരക്കാർ പരിഹസിച്ചു. ഇന്ത്യ മുന്നണിയിലെ യുവജന പാർട്ടികളുടെ ഔദ്യോഗിക കൂട്ടായ്മയായ ഇന്ത്യ യൂത്ത് ഫ്രണ്ട് ആണ് സമരത്തെ ഏകോപിപ്പിച്ചത്.</p>
<p>വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ഇപ്പോൾ ലിക്കേന്ദ്ര പ്രധാനാണെന്ന് നേതാക്കൾ പരിഹസിച്ചു. അയാൾ രാജി വെക്കണം. നീറ്റ് റദ്ദാക്കണം. അഴിമതിയിൽ മുങ്ങിയ ദേശീയ പരീക്ഷ ഏജൻസി &#8211; എൻടിഎ ഒരു നിലക്കും തുടരരുത് തുടങ്ങിയ ആവശ്യങ്ങൾ സമരപ്പന്തലിൽ ഉയർന്നു.</p>
<p>ഇന്ത്യൻ യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ശ്രീനിവാസ് നേതൃത്വം കൊടുത്ത സമരപരിപാടിയിൽ മുസ്ലിം യൂത്ത് ലീഗ് കേരള സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ മുഖ്യാതിഥിയായിരുന്നു. ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ് എ.എ റഹീം എംപി, ഷെരീഫ റഹ്മാൻ (യൂത്ത് കോൺഗ്രസ്) ആസിഫ് അൻസാരി, മുനവ്വറലി ശിഹാബ് തങ്ങൾ, അഡ്വ. ഫൈസൽ ബാബു (യൂത്ത് ലീഗ്) ഐൻ അഹമദ് (യുവ ആർജെഡി) ശീതൾ (യുവ ശിവസേന) മുഹമ്മദ് ഫഹദ് (സമാജ് വാദി യൂത്ത്) തുടങ്ങിയവർ പ്രസംഗിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/neet-irregularity-india-youth-front-protest-in-delhi-as-a-warning-to-the-government.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
