<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>school &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/school/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 26 Dec 2025 13:47:08 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>school &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>സ്‌കൂളിൽ അതിക്രമിച്ച് കടന്ന് ക്രിസ്‌മസ്‌ അലങ്കാരങ്ങൾ നശിപ്പിച്ചു; ആസ്സാമിൽ നാല് ബജ്‌രംഗ്ദൾ പ്രവർത്തകർ അറസ്റ്റിൽ</title>
		<link>https://www.chandrikadaily.com/1four-bajrang-dal-activists-arrested-in-assam-for-trespassing-into-school-destroying-christmas-decorations.html</link>
					<comments>https://www.chandrikadaily.com/1four-bajrang-dal-activists-arrested-in-assam-for-trespassing-into-school-destroying-christmas-decorations.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 26 Dec 2025 13:41:33 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Arrest]]></category>
		<category><![CDATA[bajrangdal]]></category>
		<category><![CDATA[Christmas]]></category>
		<category><![CDATA[school]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=370897</guid>

					<description><![CDATA[ആസാമിൽ നൽബാരിയിലെ സെൻ്റ് മേരീസ് സ്കൂളിലെ ക്രിസ്മസ് അലങ്കാരങ്ങൾ അതിക്രമിച്ച് കടന്ന് നശിപ്പിച്ചതിനാണ് വിഎച്ച്പി ജില്ലനേതാക്കളെ അടക്കം പോലിസ് അറസ്റ്റ് ചെയ്തത്. വിഎച്ച്പി നൽബാരി ജില്ലാ സെക്രട്ടറി ഭാസ്കർ, ജില്ലാ വൈസ് പ്രസിഡൻ്റ് മനാഷ് ജ്യോതി, അസി സെക്രട്ടറി ബിജു ദത്ത, ബജ്റംഗ്ദൾ കൺവീനർ നയൻ താലൂക്ദാർ എന്നിവരാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. ഇന്ത്യയുടെതല്ലാത്ത ആഘോഷങ്ങൾ സംഘടിപ്പിക്കരുതെന്നായിരുന്നു സംഘപരിവാർ നേതാക്കളുടെ ഭീഷണി.]]></description>
										<content:encoded><![CDATA[<p>ആസാമിൽ നൽബാരിയിലെ സെൻ്റ് മേരീസ് സ്കൂളിലെ ക്രിസ്മസ് അലങ്കാരങ്ങൾ അതിക്രമിച്ച് കടന്ന് നശിപ്പിച്ചതിനാണ് വിഎച്ച്പി ജില്ലനേതാക്കളെ അടക്കം പോലിസ് അറസ്റ്റ് ചെയ്തത്. വിഎച്ച്പി നൽബാരി ജില്ലാ സെക്രട്ടറി ഭാസ്കർ, ജില്ലാ വൈസ് പ്രസിഡൻ്റ് മനാഷ് ജ്യോതി, അസി സെക്രട്ടറി ബിജു ദത്ത, ബജ്റംഗ്ദൾ കൺവീനർ നയൻ താലൂക്ദാർ എന്നിവരാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. ഇന്ത്യയുടെതല്ലാത്ത ആഘോഷങ്ങൾ സംഘടിപ്പിക്കരുതെന്നായിരുന്നു സംഘപരിവാർ നേതാക്കളുടെ ഭീഷണി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1four-bajrang-dal-activists-arrested-in-assam-for-trespassing-into-school-destroying-christmas-decorations.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;സിഎം കിഡ്‌സ് സ്‌കോളര്‍ഷിപ്പ്&#8217;: എല്‍എസ്എസ്‌യുഎസ്എസ് പരീക്ഷകള്‍ക്ക് പേരുമാറ്റവും കട്ട് ഓഫ് സംവിധാനവും</title>
		<link>https://www.chandrikadaily.com/cm-kids-scholarship-name-change-and-cut-off-system-for-lssuss-exams.html</link>
					<comments>https://www.chandrikadaily.com/cm-kids-scholarship-name-change-and-cut-off-system-for-lssuss-exams.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 23 Dec 2025 06:41:06 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[exam]]></category>
		<category><![CDATA[lss uss]]></category>
		<category><![CDATA[Scholarship]]></category>
		<category><![CDATA[school]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=370237</guid>

					<description><![CDATA[പേരുമാറ്റത്തിനൊപ്പം പരീക്ഷാ സംവിധാനത്തിലും മൂല്യനിര്‍ണയ രീതിയിലും അടിമുടി മാറ്റങ്ങളാണ് പൊതുവിദ്യാഭ്യാസ വകുപ്പ് കൊണ്ടുവന്നിരിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>സ്‌കൂള്&#x200d; കുട്ടികള്&#x200d;ക്കുള്ള എല്&#x200d;എസ്എസ്, യുഎസ്എസ് സ്‌കോളര്&#x200d;ഷിപ്പ് പരീക്ഷകളില്&#x200d; സമഗ്രമായ പരിഷ്‌കാരം നടപ്പാക്കുന്നു. പരീക്ഷകള്&#x200d;ക്ക് ഇനി &#8216;സിഎം കിഡ്‌സ് സ്‌കോളര്&#x200d;ഷിപ്പ്‌&#8217; എന്ന പുതിയ പേരായിരിക്കും. പേരുമാറ്റത്തിനൊപ്പം പരീക്ഷാ സംവിധാനത്തിലും മൂല്യനിര്&#x200d;ണയ രീതിയിലും അടിമുടി മാറ്റങ്ങളാണ് പൊതുവിദ്യാഭ്യാസ വകുപ്പ് കൊണ്ടുവന്നിരിക്കുന്നത്.</p>
<p>മുന്&#x200d;കാലങ്ങളില്&#x200d; പരീക്ഷകളുടെ സമയക്രമം തെറ്റുന്നത് ഒഴിവാക്കുന്നതിനായി നിശ്ചിത അക്കാദമിക് കലണ്ടര്&#x200d; അനുസരിച്ചായിരിക്കും ഇനി പരീക്ഷകള്&#x200d; നടത്തുക. ഇതിന്റെ ഭാഗമായി ജനുവരി 31 വരെയുള്ള സ്‌കൂള്&#x200d; പാഠ്യപദ്ധതി ഉള്ളടക്കങ്ങള്&#x200d; മാത്രമായിരിക്കും പരീക്ഷാ ചോദ്യങ്ങളില്&#x200d; ഉള്&#x200d;പ്പെടുത്തുക.</p>
<p>നിലവിലെ രീതിയില്&#x200d; എല്&#x200d;എസ്എസ് പരീക്ഷയില്&#x200d; 60 ശതമാനവും യുഎസ്എസില്&#x200d; 70 ശതമാനവും മാര്&#x200d;ക്ക് ലഭിച്ചാല്&#x200d; സ്‌കോളര്&#x200d;ഷിപ്പ് ലഭിക്കുന്ന സംവിധാനമാണ് നിലനിന്നിരുന്നത്. എന്നാല്&#x200d;, ഇതുമൂലം ഓരോ വര്&#x200d;ഷവും സ്‌കോളര്&#x200d;ഷിപ്പ് ജേതാക്കളുടെ എണ്ണത്തില്&#x200d; വലിയ വ്യത്യാസം സംഭവിക്കുന്നതായി കണ്ടെത്തിയതോടെയാണ് ഈ രീതി അശാസ്ത്രീയമെന്ന് വിലയിരുത്തിയത്. അതിനാല്&#x200d; ഇനി മുന്&#x200d;കൂട്ടി നിശ്ചിത ശതമാനം പ്രഖ്യാപിക്കില്ല.</p>
<p>പുതിയ പരിഷ്‌കാരത്തിന്റെ ഭാഗമായി സ്‌കോളര്&#x200d;ഷിപ്പ് ലഭിക്കാന്&#x200d; കട്ട് ഓഫ് മാര്&#x200d;ക്ക് സംവിധാനം നടപ്പാക്കും. ഓരോ വര്&#x200d;ഷവും മൂല്യനിര്&#x200d;ണയം പൂര്&#x200d;ത്തിയാക്കിയ ശേഷം പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിലുള്ള പരീക്ഷാബോര്&#x200d;ഡാണ് കട്ട് ഓഫ് നിശ്ചയിക്കുക. എല്&#x200d;എസ്എസ് പരീക്ഷയില്&#x200d; സംസ്ഥാനതലത്തില്&#x200d; സ്‌കോളര്&#x200d;ഷിപ്പ് ജേതാക്കളെ തിരഞ്ഞെടുക്കുന്ന രീതി ഒഴിവാക്കി, ഇനി ഉപജില്ലാതലത്തിലാണ് ജേതാക്കളെ നിശ്ചയിക്കുക. യുഎസ്എസ് പരീക്ഷയില്&#x200d; നിലവിലുള്ള ഒഎംആര്&#x200d; പരീക്ഷാരീതി തുടരും.</p>
<p>ഇരുവിധ സ്‌കോളര്&#x200d;ഷിപ്പ് പരീക്ഷകളിലും വരുത്തിയ പരിഷ്‌കാരങ്ങള്&#x200d; ഉള്&#x200d;പ്പെടുത്തി പൊതുവിദ്യാഭ്യാസ വകുപ്പ് തിങ്കളാഴ്ച വിജ്ഞാപനം പുറത്തിറക്കി. മാതൃകാ ചോദ്യപ്പേപ്പറും വിജ്ഞാപനത്തില്&#x200d; ഉള്&#x200d;പ്പെടുത്തിയിട്ടുണ്ട്. പരീക്ഷ ഫെബ്രുവരി 26നാണ് നടക്കുക. സ്‌കൂള്&#x200d;തലത്തിലുള്ള ഓണ്&#x200d;ലൈന്&#x200d; രജിസ്‌ട്രേഷന്&#x200d; ഈ മാസം 30 മുതല്&#x200d; ആരംഭിക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cm-kids-scholarship-name-change-and-cut-off-system-for-lssuss-exams.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇടുക്കിയില്‍ സ്‌കൂളിന്റെ സീലിങ് തകര്‍ന്നുവീണു; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്</title>
		<link>https://www.chandrikadaily.com/school-ceiling-collapses-in-idukki-tragedy-was-averted.html</link>
					<comments>https://www.chandrikadaily.com/school-ceiling-collapses-in-idukki-tragedy-was-averted.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 16 Dec 2025 09:19:18 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ceilingcollapses]]></category>
		<category><![CDATA[idukki]]></category>
		<category><![CDATA[school]]></category>
		<category><![CDATA[tragedy]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=369017</guid>

					<description><![CDATA[ശക്തമായ കാറ്റിലാണ് സ്‌കൂളിന്റെ സീലിങ് തകര്‍ന്നത് വീണത്]]></description>
										<content:encoded><![CDATA[<p>ഇടുക്കി: ഇടുക്കിയില്&#x200d; ബൈസണ്&#x200d;വാലി ഹൈസ്‌ക്കൂളിന്റെ സീലിങ്ങ് തകര്&#x200d;ന്നു വീണു. നാലാം ക്ലാസ് വിദ്യാര്&#x200d;ത്ഥികള്&#x200d; പഠിക്കുന്ന ക്ലാസ് മുറിയിലാണ് സംഭവം. ശക്തമായ കാറ്റിലാണ് സ്‌കൂളിന്റെ സീലിങ് തകര്&#x200d;ന്നത് വീണത്. ക്ലാസ് തുടങ്ങുന്നതിന് മുമ്പ് ആയതിനാല്&#x200d; ക്ലാസില്&#x200d; കുട്ടികള്&#x200d; ഉണ്ടായിരുന്നില്ല. അതുകൊണ്ട് വലിയ ദുരന്തമാണ് ഒഴിവായത്. സംഭവത്തില്&#x200d; ആര്&#x200d;ക്കും പരിക്കേറ്റിട്ടില്ല. നിര്&#x200d;മ്മാണത്തിലെ വീഴ്ച ചൂണ്ടിക്കാട്ടിയിരുന്നു എന്നാണ് സ്‌കൂള്&#x200d; അധിക്യതരുടെ വിശദീകരണം.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/school-ceiling-collapses-in-idukki-tragedy-was-averted.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ശബരിമല വ്രതമെടുത്ത് കറുപ്പ് വസ്ത്രം ധരിച്ചെത്തിയ വിദ്യാര്‍ഥികളെ സ്‌കൂളില്‍നിന്ന് പുറത്താക്കിയതായി പരാതി</title>
		<link>https://www.chandrikadaily.com/complaints-that-the-students-wearing-black-clothes-after-observing-sabarimala-fast-were-expelled-from-the-school.html</link>
					<comments>https://www.chandrikadaily.com/complaints-that-the-students-wearing-black-clothes-after-observing-sabarimala-fast-were-expelled-from-the-school.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 17 Nov 2025 14:27:30 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[latestnews]]></category>
		<category><![CDATA[sabarimala]]></category>
		<category><![CDATA[school]]></category>
		<category><![CDATA[STUDENT]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=364024</guid>

					<description><![CDATA[കറുപ്പ് വസ്ത്രം ധരിച്ചെത്തിയ സയന്‍സ് ഗ്രൂപ്പിലെ രണ്ട് വിദ്യാര്‍ത്ഥികളെയാണ് ക്ലാസ് ടീച്ചറും സ്റ്റാഫ് സെക്രട്ടറിയും ചേര്‍ന്ന് ക്ലാസില്‍ നിന്ന് ഇറക്കിവിട്ടത്.]]></description>
										<content:encoded><![CDATA[<p>ശബരിമല വ്രതം എടുത്ത് കറുപ്പ് വസ്ത്രം ധരിച്ചെത്തിയ വിദ്യാര്&#x200d;ഥികളെ സ്‌കൂളില്&#x200d;നിന്ന് പുറത്താക്കിയതായി പരാതി. അളഗപ്പനഗര്&#x200d; ഹയര്&#x200d; സെക്കണ്ടറി സ്‌കൂളില്&#x200d; ആണ് സംഭവം. കറുപ്പ് വസ്ത്രം ധരിച്ചെത്തിയ സയന്&#x200d;സ് ഗ്രൂപ്പിലെ രണ്ട് വിദ്യാര്&#x200d;ത്ഥികളെയാണ് ക്ലാസ് ടീച്ചറും സ്റ്റാഫ് സെക്രട്ടറിയും ചേര്&#x200d;ന്ന് ക്ലാസില്&#x200d; നിന്ന് ഇറക്കിവിട്ടത്.</p>
<p>യൂണിഫോം ധരിക്കാതെ ക്ലാസില്&#x200d; ഇരുത്താന്&#x200d; സമ്മതിക്കില്ലെന്ന് പറഞ്ഞായിരുന്നു സംഭവം. യൂണിഫോം ധരിച്ചുവരാന്&#x200d; പറഞ്ഞ് പുറത്താക്കിയ കുട്ടികള്&#x200d; ബാഗ് എടുക്കാതെ വീട്ടിലേക്ക് പോകുകയായിരുന്നു. സ്‌കൂളിലേക്ക് കോണ്&#x200d;ഗ്രസ്, ബിജെപി, സിപിഎം നേതാക്കളും നാട്ടുകാരും പ്രതിഷേധവുമായെത്തി. പ്രശ്‌നം പരിഹരിക്കാന്&#x200d; കഴിയാതെ തര്&#x200d;ക്കത്തിലേക്ക് നീങ്ങിയതോടെ പുതുക്കാട് പോലീസ് സ്ഥലത്തെത്തി. തുടര്&#x200d;ന്ന് സ്‌കൂള്&#x200d; അധികൃതരുമായി നടത്തിയ ചര്&#x200d;ച്ചയില്&#x200d; കുട്ടികളെ കറുപ്പ് വസ്ത്രം ധരിച്ച് ക്ലാസിലിരുത്തി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/complaints-that-the-students-wearing-black-clothes-after-observing-sabarimala-fast-were-expelled-from-the-school.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മഴ: തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി</title>
		<link>https://www.chandrikadaily.com/rain-holiday-for-educational-institutions-in-thrissur-district-tomorrow.html</link>
					<comments>https://www.chandrikadaily.com/rain-holiday-for-educational-institutions-in-thrissur-district-tomorrow.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 27 Oct 2025 15:43:49 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[heavy rain]]></category>
		<category><![CDATA[holiday]]></category>
		<category><![CDATA[school]]></category>
		<category><![CDATA[Thrissur]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=360602</guid>

					<description><![CDATA[മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും ജില്ലാ ശാസ്ത്രമേളക്കും മാറ്റം ഉണ്ടായിരിക്കില്ല]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: തൃശൂര്&#x200d; ജില്ലയില്&#x200d; ശക്തമായ മഴ തുടരുന്നതിനാൽ മുൻകരുതൽ നടപടിയുടെ ഭാഗമായി ചൊവ്വാഴ്ച ജില്ലയിലെ പ്രൊഫഷനൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്&#x200d;ക്കും ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ അവധി പ്രഖ്യാപിച്ചു.</p>
<p>സി.ബി.എസ്.സി, ഐ.സി.എസ്.സി, കേന്ദ്രീയ വിദ്യാലയം, അങ്കൻവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ ഉള്&#x200d;പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. എന്നാൽ, റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ഉണ്ടായിരിക്കില്ല. മുന്&#x200d;കൂട്ടി നിശ്ചയിച്ച പരീക്ഷകള്&#x200d;ക്കും അഭിമുഖങ്ങള്&#x200d;ക്കും ജില്ലാ ശാസ്ത്രമേളക്കും മാറ്റം ഉണ്ടായിരിക്കില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rain-holiday-for-educational-institutions-in-thrissur-district-tomorrow.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>‘മോന്ത’ ചുഴലിക്കാറ്റ്; മൂന്ന് സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി</title>
		<link>https://www.chandrikadaily.com/cyclone-montha-holiday-for-educational-institutions-in-three-states-tomorrow.html</link>
					<comments>https://www.chandrikadaily.com/cyclone-montha-holiday-for-educational-institutions-in-three-states-tomorrow.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 27 Oct 2025 12:33:59 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Cyclone]]></category>
		<category><![CDATA[holiday]]></category>
		<category><![CDATA[India]]></category>
		<category><![CDATA[montha]]></category>
		<category><![CDATA[news]]></category>
		<category><![CDATA[school]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=360545</guid>

					<description><![CDATA[ശക്തി പ്രാപിച്ച ചുഴലിക്കാറ്റ് കരയിലേക്ക് വ്യാപിക്കാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചതിനെ തുടർന്ന് സംസ്ഥാനങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു]]></description>
										<content:encoded><![CDATA[<p>ന്യൂഡൽഹി: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ‘മോന്ത’ ചുഴലിക്കാറ്റിനെ തുടർന്ന് തമിഴ്‌നാട്, ആന്ധ്ര, ഒഡിഷ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കനത്ത മഴ, അതിവേഗ കാറ്റ്, വെള്ളപ്പൊക്ക സാധ്യത എന്നിവയെക്കുറിച്ചും സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുണ്ട്. ശക്തി പ്രാപിച്ച ചുഴലിക്കാറ്റ് കരയിലേക്ക് വ്യാപിക്കാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചതിനെ തുടർന്ന് സംസ്ഥാനങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു.</p>
<p>നിലവിൽ ആന്ധ്രയുടെ തീര​ത്തേക്ക് അതിവേഗം നീങ്ങുന്ന ചുഴലിക്കാറ്റ് ഈ വർഷത്തിലെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിരുന്നു.</p>
<p>ഇതേതുടർന്ന് തമിഴ്‌നാട്, ആന്ധ്ര, ഒഡിഷ സംസ്ഥാനങ്ങളിലെ അധികൃതർ വലിയ തോതിലുള്ള തയാറെടുപ്പുകൾ ആരംഭിച്ചിട്ടുണ്ട്. തീരദേശ മേഖലയിലെ മത്സ്യത്തൊഴിലാളികളും താമസക്കാരും വീടിനുള്ളിൽ തന്നെ തുടരാനും കടലിൽ പോകുന്നത് ഒഴിവാക്കാനും നിർദേശമുണ്ട്.</p>
<p>നിലവിലെ പ്രവചനങ്ങൾ അനുസരിച്ച് നാളെ ആന്ധ്രാതീരം കടക്കുന്നതിനാൽ ഇനിവരുന്ന ദിവസങ്ങൾ വളരെ നിർണായകമാണെന്ന് അധികൃതർ അറിയിച്ചു. ചുഴലിക്കാറ്റിനെ തുടർന്ന് കനത്ത മഴ, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ എന്നിവക്ക് സാധ്യതയുള്ളതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണ​മെന്നും അറിയിപ്പുണ്ട്.</p>
<p>തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ഒഡിഷ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ അതിതീവ്ര മഴയും കാറ്റും സൃഷ്ടിക്കുമെന്നതിനാൽ സർക്കാറുകൾ അടിയന്തര നടപടികൾ ശക്തമാക്കിയിട്ടുണ്ട്. വിമാനത്താവളം, മത്സ്യബന്ധനം എന്നിവയുൾപ്പെടെയുള്ള യാത്ര നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ചുഴലിക്കാറ്റിനെ നേരിടാൻ സർക്കാർ സജ്ജമാണെന്നും, ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. ചുഴലിക്കാറ്റിനെ തുടർന്ന് സംസ്ഥാനങ്ങളിൽ ദുരിതാശ്വാസ കാമ്പുകൾ തുറന്നിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cyclone-montha-holiday-for-educational-institutions-in-three-states-tomorrow.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>200 മീറ്ററില്‍ നാലു മീറ്റ് റെക്കോര്‍ഡുകള്‍; റെക്കോര്‍ഡ് പോരാട്ടം</title>
		<link>https://www.chandrikadaily.com/four-meet-records-in-tthe-200m.html</link>
					<comments>https://www.chandrikadaily.com/four-meet-records-in-tthe-200m.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sun, 26 Oct 2025 02:10:39 +0000</pubDate>
				<category><![CDATA[Local Sports]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[kayikamela]]></category>
		<category><![CDATA[school]]></category>
		<category><![CDATA[sports]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=360282</guid>

					<description><![CDATA[ഇന്നലെ വൈകുന്നേരം ചന്ദ്രശേഖര്‍ നായര്‍ സ്റ്റേഡിയത്തില്‍ നടന്ന 200 മീറ്ററില്‍ കുട്ടികള്‍ ത കര്‍ത്തെറിഞ്ഞത് നാലു മീറ്റ് റെക്കോര്‍ഡുകള്‍.]]></description>
										<content:encoded><![CDATA[<p>ഷഹബാസ് വെള്ളില തിരുവനന്തപുരം)</p>
<p>റെക്കോര്&#x200d;ഡുകള്&#x200d; അട്ടിവെച്ച കൂനയിലേക്ക് വണ്ടി ഇടിച്ചു കറ്റിയ അവസ്ഥ. ഇന്നലെ വൈകുന്നേരം ചന്ദ്രശേഖര്&#x200d; നായര്&#x200d; സ്റ്റേഡിയത്തില്&#x200d; നടന്ന 200 മീറ്ററില്&#x200d; കുട്ടികള്&#x200d; ത കര്&#x200d;ത്തെറിഞ്ഞത് നാലു മീറ്റ് റെക്കോര്&#x200d;ഡുകള്&#x200d;. ഒരേ മത്സരത്തില്&#x200d; ഇത്രയേറെ റെക്കോര്&#x200d;ഡുകള്&#x200d; പിറക്കുന്നത് അപൂര്&#x200d;വം. ജൂനിയര്&#x200d; ആണ്&#x200d; കുട്ടികളുടെ വിഭാഗത്തില്&#x200d; ആലപ്പുഴ ചാരമംഗലം ഡി.വി.എച്ച്.എസ്.എസിന്റെ ടി.എം അതുല്&#x200d; തന്റെ രണ്ടാം മത്സരത്തിലും സ്വര്&#x200d;ണവും റെക്കോര്&#x200d;ഡും സ്വന്തമാക്കി. 21.87 സെക്കന്റ് ആണ് സമയം. 2017 ല്&#x200d; തിരുവനന്തപുര സായിയുടെ സി.അഭിനവ് സ്ഥാപിച്ച 22.28 സെക്കന്റ് എന്ന റെക്കോര്&#x200d;ഡാണ് അതുല്&#x200d; മറികടന്നത്. 100 മീറ്ററിലും അതുല്&#x200d; റെക്കോര്&#x200d;ഡ് നേട്ടത്തോടെ സ്വര്&#x200d;ണം നേടിയിരുന്നു. ആലപ്പുഴയുടെ ശ്രീഹരി സി ബിനു വെള്ളിയും(22.09), പാലക്കാടിന്റെ സിനില്&#x200d;. എസ് വെങ്കലവും(22.14) നേടി. സീനിയര്&#x200d; ആണ്&#x200d;കുട്ടികളുടെ വിഭാഗത്തില്&#x200d; പാലക്കാടിന്റെ ജെ. നിവേദ് കൃഷ്ണ 100 മീറ്ററിന് പിന്നാലെ 200 മീറ്ററിലും സ്വര്&#x200d;ണമണിഞ്ഞു. ജി.എച്ച്.എസ്.എസ് ചിറ്റൂരിന്റെ സു വര്&#x200d;ണതാരമായി മാറിയ നിവേദ് 21.67 സെക്കന്റിനാണ് ഫിനിഷ് ചെയ്തത്. 2011-ല്&#x200d; ജിജിയിന്&#x200d; വിജയന്&#x200d; നേടിയ 21.75 എന്ന മീറ്റ് റെക്കോര്&#x200d;ഡ് ഇനി പഴങ്കഥ. 100 മീറ്റരില്&#x200d; ഒമ്പത് സെക്കന്റിനാണ് അതുലിന് റെക്കോര്&#x200d;ഡ് നഷ്ടമായത്. </p>
<p>സബ് ജൂനിയര്&#x200d; പെണ്&#x200d;കുട്ടികളില്&#x200d; പാലക്കാടിന്റെ ബിഇഎംഎച്ച്എസ് സ്‌കൂളിലെ എ ആന്&#x200d;വിക്കിയും റെക്കോര്&#x200d;ഡുകള്&#x200d; തകര്&#x200d;ത്തെറിഞ്ഞാണ് സ്വര്&#x200d;ണം നേടിയത്. ഈ മിറ്റിലെ രണ്ടാം സ്വര്&#x200d;ണമാണ് മീറ്റ് റെക്കോര്&#x200d;ഡോടെ ആന്&#x200d;വി കൈക്കലാക്കിയത്. 25.67 സെക്കന്റില്&#x200d; ഓടിയാണ് റെക്കോര്&#x200d;ഡിട്ടത്. 1987ല്&#x200d; കണ്ണൂര്&#x200d; ജിവിഎച്ച്എസ്എസിലെ സിന്ദു മാത്യു സ്ഥാപിച്ച (26.30) റെക്കോര്&#x200d;ഡാണ് ആന്&#x200d;വി മറികടന്നത്. ജൂനിയര്&#x200d; പെണ്&#x200d;കുട്ടികളുടെ വിഭാഗത്തില്&#x200d; കോഴിക്കോട് സെന്റ് ജോസഫ് എച്ച്.എസ് പുല്ലൂരാംപാറയുടെ ദേവന വി ബിജുവും ഇന്നലെ റെക്കോര്&#x200d;ഡ് പുസ്തകത്തില്&#x200d; ഇടംപിടിച്ചു. 24.96 സെക്കന്റില്&#x200d; ഓടിയാണ് ദേവനന്ദ പുതിയ മീറ്റ് റെക്കോര്&#x200d;ഡ് എഴുതി ചേര്&#x200d;ത്തത്. 2017-ല്&#x200d; നാട്ടിക ഗവ. ഫിഷറീസ് എച്ച്.എസ്.എസിലെ ഇ. ആന്&#x200d;സി സോ ജന്റെ(25.13) റെക്കോര്&#x200d;ഡാണ് ദേവനന്ദ മറികടന്നത്. നൂറ് മീറ്ററിലും ദേവനന്ദക്കായിരുന്നു സ്വര്&#x200d;ണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/four-meet-records-in-tthe-200m.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മത്സരിച്ച് അയണ്‍ ഗുളികകള്‍ കഴിച്ചു; കൊല്ലത്ത് വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വസ്ഥ്യം</title>
		<link>https://www.chandrikadaily.com/competed-and-took-iron-tablets-kollam-students-are-sick.html</link>
					<comments>https://www.chandrikadaily.com/competed-and-took-iron-tablets-kollam-students-are-sick.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 21 Oct 2025 12:23:42 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[irontablets]]></category>
		<category><![CDATA[school]]></category>
		<category><![CDATA[Students]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=359553</guid>

					<description><![CDATA[ഗുളികയുടെ സ്ട്രിപ്പുകള്‍ കൂട്ടിയിട്ടതിന് ശേഷം ജംസ് മിഠായി പോലെ തോന്നിയത് കാരണം കുട്ടികള്‍ മത്സരിച്ച് കഴിക്കുകയായിരുന്നു.]]></description>
										<content:encoded><![CDATA[<p>കൊല്ലത്ത് ആരോഗ്യ വകുപ്പില്&#x200d; നിന്ന് നല്&#x200d;കിയ അയണ്&#x200d; ഗുളികകള്&#x200d; അമിതമായി കഴിച്ച കുട്ടികള്&#x200d;ക്ക് ദേഹാസ്വസ്ഥ്യം. ശാസ്താംകോട്ടയിലെ സ്‌കൂളിലെ കുട്ടികള്&#x200d;ക്കാണ് ദേഹാസ്വസ്ഥ്യമുണ്ടായത്. ആറ് കുട്ടികളെ ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചു.</p>
<p>കുട്ടികള്&#x200d; ഇവര്&#x200d;ക്ക് നല്&#x200d;കിയ അയണ്&#x200d; ഗുളികകള്&#x200d; മത്സരിച്ച് കഴിക്കുകയായിരുന്നു. ഗുളികയുടെ സ്ട്രിപ്പുകള്&#x200d; കൂട്ടിയിട്ടതിന് ശേഷം ജംസ് മിഠായി പോലെ തോന്നിയത് കാരണം കുട്ടികള്&#x200d; മത്സരിച്ച് കഴിക്കുകയായിരുന്നു. അയണ്&#x200d; ഗുളികകള്&#x200d; വിതരണം ചെയ്യുന്ന വിവരം സ്‌കൂള്&#x200d; അധികൃതര്&#x200d; അറിയിച്ചിട്ടില്ലെന്ന് രക്ഷിതാക്കള്&#x200d; പറഞ്ഞു.</p>
<p>നാല് കുട്ടികള്&#x200d; സ്വകാര്യ ആശുപത്രിയിലും രണ്ട് പേര്&#x200d; കൊല്ലം ജില്ലാ ആശുപത്രിയിലും ചികിത്സയിലാണ്. കുട്ടികളുടെ നില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്&#x200d; അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/competed-and-took-iron-tablets-kollam-students-are-sick.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹിജാബ് വിവാദം: മാനേജ്മെന്റിന്റെ നിലപാട് വേദനിപ്പിച്ചു, ടിസി വാങ്ങാനൊരുങ്ങി രണ്ട് കുട്ടികള്‍</title>
		<link>https://www.chandrikadaily.com/hijab-controversy-managements-stand-hurt-two-children-ready-to-buy-tc.html</link>
					<comments>https://www.chandrikadaily.com/hijab-controversy-managements-stand-hurt-two-children-ready-to-buy-tc.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sun, 19 Oct 2025 08:06:42 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[hijab]]></category>
		<category><![CDATA[palluruthi]]></category>
		<category><![CDATA[school]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=359206</guid>

					<description><![CDATA[ഹിജാബ് വിലക്കിുമായി ബന്ധപ്പെട്ട വിവാദത്തില്‍ സെന്റ് റീത്താസ് സ്‌കൂള്‍ മാനേജ്മെന്റിന്റെ നിലപാട് വേദനിപ്പിച്ചെന്ന് മറ്റൊരു രക്ഷിതാവ്.]]></description>
										<content:encoded><![CDATA[<p>ഹിജാബ് വിലക്കിുമായി ബന്ധപ്പെട്ട വിവാദത്തില്&#x200d; സെന്റ് റീത്താസ് സ്‌കൂള്&#x200d; മാനേജ്മെന്റിന്റെ നിലപാട് വേദനിപ്പിച്ചെന്ന് മറ്റൊരു രക്ഷിതാവ്. പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളില്&#x200d; നിന്നും തന്റെ രണ്ട് മക്കളെയും ടിസി വാങ്ങിച്ച് പോകുന്നതായി രക്ഷിതാവ് പറഞ്ഞു. രണ്ടിലും മൂന്നിലും പഠിക്കുന്ന സഹോദരിമാരാണ് സ്‌കൂള്&#x200d; വിടുന്നത്. ടി സിക്കായി വെള്ളിയാഴ്ച അപേക്ഷ നല്&#x200d;കിയെന്ന് രക്ഷിതാവ് പറഞ്ഞു. എട്ടാം ക്ലാസ് വിദ്യാര്&#x200d;ത്ഥിനിക്ക് പിന്തുണ പ്രഖ്യാപിച്ചാണ് കുടുംബത്തിന്റെ തീരുമാനം. </p>
<p>തോപ്പുംപടിയിലെ ഔവര്&#x200d; ലേഡീസ് കോണ്&#x200d;വെന്റ് സ്‌കൂളില്&#x200d; കുട്ടികളെ ചേര്&#x200d;ക്കാനാണ് തീരുമാനം. ശിരോവസ്ത്ര വിവാദത്തില്&#x200d; സ്‌കൂള്&#x200d; മാനേജ്മെന്റും, പിടിഎ പ്രസിഡണ്ടും സ്വീകരിച്ച നിലപാടും പരാമര്&#x200d;ശവും ഏറെ വേദനിപ്പിച്ചുവെന്നും, സെന്റ് റീത്താസിലെ സാമൂഹ്യ അന്തരീക്ഷം ആശങ്ക ഉണ്ടാക്കുന്നുവെന്നും രക്ഷിതാവ് പറഞ്ഞു. അതേസമയം ബുധനാഴ്ച ടി സി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അവര്&#x200d; കൂട്ടിച്ചേര്&#x200d;ത്തു. </p>
<p>അതേസമയം എട്ടാം ക്ലാസ് വിദ്യാര്&#x200d;ത്ഥിനിയെ ഉടന്&#x200d; സ്‌കൂള്&#x200d; മാറ്റില്ലെന്നും ഹൈക്കോടതിയില്&#x200d; സ്‌കൂള്&#x200d; നല്&#x200d;കിയ ഹര്&#x200d;ജിയില്&#x200d; കക്ഷിചേര്&#x200d;ത്ത സാഹചര്യത്തില്&#x200d; കോടതി നിലപാട് അറിഞ്ഞശേഷം തുടര്&#x200d;തീരുമാനമെന്നും കുടുംബം വ്യക്തമാക്കി. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hijab-controversy-managements-stand-hurt-two-children-ready-to-buy-tc.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുസ്ലിം കുട്ടികള്‍, ഹിന്ദു കുട്ടികള്‍ എന്ന് വേര്‍തിരിച്ചുള്ള പരാമര്‍ശം വേണ്ട; ഹൈക്കോടതിയില്‍ അഭിഭാഷകക്ക് താക്കീത്</title>
		<link>https://www.chandrikadaily.com/no-separate-mention-of-muslim-children-and-hindu-children-warning-to-lawyer-in-high-court.html</link>
					<comments>https://www.chandrikadaily.com/no-separate-mention-of-muslim-children-and-hindu-children-warning-to-lawyer-in-high-court.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 17 Oct 2025 15:23:56 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[highcourt]]></category>
		<category><![CDATA[latestnews]]></category>
		<category><![CDATA[school]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=358940</guid>

					<description><![CDATA[കുട്ടികളെ വേര്‍തിരിച്ച് കാണുന്നത് എന്തിനെന്നും മതം തിരിച്ച് പറയേണ്ടതില്ലെന്നും ഹൈക്കോടതി വിമര്‍ശിച്ചു.]]></description>
										<content:encoded><![CDATA[<p>ശിരോവസ്ത്ര വിലക്കുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെ അഭിഭാഷകക്ക് ഹൈക്കോടതിയുടെ താക്കീത്. മുസ്ലിം കുട്ടികള്&#x200d;, ഹിന്ദു കുട്ടികള്&#x200d; എന്ന് വേര്&#x200d;തിരിച്ചുള്ള പരാമര്&#x200d;ശത്തിന് അഭിഭാഷകയായ ബിമല ബേബിക്കാണ് ഹൈക്കോടതി താക്കീത് നല്&#x200d;കിയത്. സ്‌കൂളുകളില്&#x200d; വിദ്യാര്&#x200d;ഥികളേ ഉള്ളൂവെന്ന് ജസ്റ്റിസ് വി.ജി അരുണ്&#x200d; വിമര്&#x200d;ശിച്ചു.</p>
<p>കുട്ടികളെ വേര്&#x200d;തിരിച്ച് കാണുന്നത് എന്തിനെന്നും മതം തിരിച്ച് പറയേണ്ടതില്ലെന്നും ഹൈക്കോടതി വിമര്&#x200d;ശിച്ചു. അതേസമയം, ശിരോവസ്ത്രം ധരിച്ച കുട്ടിയെ സ്‌കൂളില്&#x200d; പ്രവേശിപ്പിക്കണമെന്ന ഡിഡിഇയുടെ ഉത്തരവ് സ്‌റ്റേ ചെയ്യാന്&#x200d; ഹൈക്കോടതി വിസമ്മതിച്ചു. സ്‌കൂളിന്റെ ഹരജിയില്&#x200d; ഹൈക്കോടതി സര്&#x200d;ക്കാരിനോട് വിശദീകരണം തേടി. അടുത്ത വെള്ളിയാഴ്ച ഹരജി വീണ്ടും പരിഗണിക്കും. ജസ്റ്റിസ് വി.ജി അരുണ്&#x200d; അധ്യക്ഷനായ സിംഗിള്&#x200d; ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. തങ്ങളുടേത് സിബിഎസ്ഇ സ്‌കൂളാണെന്നും അതിനാല്&#x200d; സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനും ഡിഡിഇയ്ക്കും ഇത്തരം നടപടികള്&#x200d; സ്വീകരിക്കാനുള്ള അധികാരമില്ലെന്നും ഇതൊരു അമിതാധികാര പ്രയോഗമാണെന്നുമായിരുന്നു സ്‌കൂള്&#x200d; സമര്&#x200d;പ്പിച്ച ഹരജിയിലെ വാദം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/no-separate-mention-of-muslim-children-and-hindu-children-warning-to-lawyer-in-high-court.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
