<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>SCIENTIST &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/scientist/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 05 May 2023 01:35:09 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>SCIENTIST &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>പാക്കിസ്ഥാന് വിവരങ്ങൾ ചോർത്തിയ ശാസ്ത്രജ്ഞനെ തീവ്രവാദ വിരുദ്ധ സേന അറസ്റ്റ് ചെയ്തു</title>
		<link>https://www.chandrikadaily.com/sceintistarrestebyats.html</link>
					<comments>https://www.chandrikadaily.com/sceintistarrestebyats.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Fri, 05 May 2023 01:35:09 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[maharashtraats]]></category>
		<category><![CDATA[pakisthan]]></category>
		<category><![CDATA[SCIENTIST]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=251625</guid>

					<description><![CDATA[മഹാരാഷ്ട്രയിലെ പുണെയിൽ സ്ഥിതി ചെയ്യുന്ന ഡിഫൻസ് റിസർച് ഡവലപ്മെന്റ് ഓർഗനൈസേഷനിലെ ശാസ്ത്രജ്ഞനായ പ്രദീപ് കുരുൽക്കറാണ് പിടിയിലായത്]]></description>
										<content:encoded><![CDATA[<p>പാക്കിസ്ഥാന് വിവരങ്ങൾ ചോർത്തി നൽകി എന്ന കണ്ടെത്തിയതിനെ തുടർന്ന് പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒയിലെ ശാസ്ത്രഞ്ജനെ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സേന അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ പുണെയിൽ സ്ഥിതി ചെയ്യുന്ന ഡിഫൻസ് റിസർച് ഡവലപ്മെന്റ് ഓർഗനൈസേഷനിലെ ശാസ്ത്രജ്ഞനായ പ്രദീപ് കുരുൽക്കറാണ് പിടിയിലായത് .</p>
<p>പ്രദീപ് കുരുൽക്കറിനെ പാക്കിസ്ഥാൻ ഏജൻസി ഹണി ട്രാപ്പിൽ കുടുക്കി തങ്ങളുടെ ആവശ്യാനുസരണം ഉപയോഗിക്കുകയായിരുന്നു എന്നാണ് ഔദ്യോഗിക വിശദീകരണം. ഡിആർഡിഒയുടെ വിശ്രാന്ദ് വാഡിയിലുള്ള പ്രീമിയർ സിസ്റ്റംസ് എഞ്ചിനീയറിങ് വിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്ന ഡയറക്ടറായിരുന്നു പ്രദീപ് കുരുൽക്കർ.പാക് രഹസ്യാന്വേഷണ ഏജൻസിയുമായി ഇയാൾ വാട്സ്ആപ്പ് വഴിയാണ് ബന്ധപ്പെട്ടത്. ഇതിന്റെ തെളിവുകൾ എടിഎസിന് ലഭിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sceintistarrestebyats.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചാന്ദ്രയാന്&#x200d; 2; ത്രിവര്&#x200d;ണ പതാക അമ്പിളിമുറ്റത്ത് പാറിപ്പറക്കുന്നത് കാണാന്&#x200d; കാത്തിരിക്കാം സെപ്തംബര്&#x200d; 7 വരെ</title>
		<link>https://www.chandrikadaily.com/chandrayaan-2-has-begun-its-journey-to-the-moon-updates.html</link>
					<comments>https://www.chandrikadaily.com/chandrayaan-2-has-begun-its-journey-to-the-moon-updates.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 23 Jul 2019 04:18:07 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[chandrayan-2]]></category>
		<category><![CDATA[indian science congress]]></category>
		<category><![CDATA[isro]]></category>
		<category><![CDATA[SCIENTIST]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=133981</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: സ്വപ്‌ന പദ്ധതിയായ രണ്ടാം ചാന്ദ്രയാന്&#x200d; ദൗത്യത്തിന് വിജയത്തുടക്കമായെങ്കിലും നെഞ്ചിടിപ്പേറുക പേടകം ചാന്ദ്രോപരിതലത്തില്&#x200d; എത്തുന്ന അവസാന ഘട്ടത്തിലാണ്. രണ്ടാം ചാന്ദ്രയാന്&#x200d; ദൗത്യത്തിന്റെ ഏറ്റവും സങ്കീര്&#x200d;ണത നിറഞ്ഞ ഘട്ടവും ഇതുവരെ മനുഷ്യനിര്&#x200d;മ്മിത സാങ്കേതിക സംവിധാനങ്ങള്&#x200d;ക്ക് കടന്നു ചെല്ലാന്&#x200d; കഴിഞ്ഞിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ ലാന്റിങ് ആണെന്ന് ഐ.എസ്.ആര്&#x200d;.ഒ വ്യക്തമാക്കിയിട്ടുണ്ട്. നിശ്ചയപ്രകാരം കാര്യങ്ങള്&#x200d; നീങ്ങിയാല്&#x200d; സെപ്തംബര്&#x200d; ഏഴിനായിരിക്കും ചാന്ദ്രയാന്&#x200d; രണ്ടിന്റെ ലാന്റിങ്. ഭൂമിയില്&#x200d;നിന്ന് കുതിച്ചുയര്&#x200d;ന്ന് 28ാം ദിവസം ചന്ദ്രന്റെ ഭ്രമണ പഥത്തില്&#x200d; എത്തുന്ന ചാന്ദ്രയാന്&#x200d; രണ്ട് 47ാമത്തെ ദിവസമാണ് ചന്ദ്രോപരിതലത്തിലിറങ്ങുക. [&#8230;]]]></description>
										<content:encoded><![CDATA[
<p>ന്യൂഡല്&#x200d;ഹി: സ്വപ്‌ന പദ്ധതിയായ രണ്ടാം ചാന്ദ്രയാന്&#x200d; ദൗത്യത്തിന് വിജയത്തുടക്കമായെങ്കിലും നെഞ്ചിടിപ്പേറുക പേടകം ചാന്ദ്രോപരിതലത്തില്&#x200d; എത്തുന്ന അവസാന ഘട്ടത്തിലാണ്. രണ്ടാം ചാന്ദ്രയാന്&#x200d; ദൗത്യത്തിന്റെ ഏറ്റവും സങ്കീര്&#x200d;ണത നിറഞ്ഞ ഘട്ടവും ഇതുവരെ മനുഷ്യനിര്&#x200d;മ്മിത സാങ്കേതിക സംവിധാനങ്ങള്&#x200d;ക്ക് കടന്നു ചെല്ലാന്&#x200d; കഴിഞ്ഞിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ ലാന്റിങ് ആണെന്ന് ഐ.എസ്.ആര്&#x200d;.ഒ വ്യക്തമാക്കിയിട്ടുണ്ട്. നിശ്ചയപ്രകാരം കാര്യങ്ങള്&#x200d; നീങ്ങിയാല്&#x200d; സെപ്തംബര്&#x200d; ഏഴിനായിരിക്കും ചാന്ദ്രയാന്&#x200d; രണ്ടിന്റെ ലാന്റിങ്. </p>



<p>ഭൂമിയില്&#x200d;നിന്ന് കുതിച്ചുയര്&#x200d;ന്ന് 28ാം ദിവസം ചന്ദ്രന്റെ ഭ്രമണ പഥത്തില്&#x200d; എത്തുന്ന ചാന്ദ്രയാന്&#x200d; രണ്ട് 47ാമത്തെ ദിവസമാണ് ചന്ദ്രോപരിതലത്തിലിറങ്ങുക. <br>
കുറഞ്ഞത് 30 കിലോമീറ്ററും കൂടിയത് 100 കിലോമീറ്ററും ദൈര്&#x200d;ഘ്യംവരുന്ന ഭ്രമണപഥത്തിലാണ് പേടകം ഈ ദിവസങ്ങളില്&#x200d; ചന്ദ്രനെ വലംവെക്കുക. ഭ്രമണ പഥത്തില്&#x200d; വെച്ച് ഓര്&#x200d;ബിറ്ററുമായി വേര്&#x200d;പെട്ട ശേഷമായിരിക്കും ലാന്&#x200d;ഡറും റോവറും മാത്രം ചന്ദ്രനിലെത്തുക. 15 മിനുട്ടാണ് ലാന്റിങിന് വേണ്ടി വരുന്ന സമയം. സാവകാശമായിരിക്കും(സോഫ്റ്റ്‌ലാന്റിങ്) ലാന്&#x200d;ഡര്&#x200d; ചന്ദ്രന്റെ നിലംതൊടുക. പിന്നെയും നാലു മണിക്കൂര്&#x200d; കാത്തിരിക്കണം പ്രഗ്യാന്&#x200d; എന്ന് വിളിപ്പേരുള്ള റോവര്&#x200d; പുറത്തിറങ്ങാന്&#x200d;. ഈ നിമിഷം വരേയും ശാസ്ത്രലോകത്തിന്റെ നെഞ്ചിടിപ്പ് തുടര്&#x200d;ന്നുകൊണ്ടേയിരിക്കും. <br>
ലാന്&#x200d;ഡറില്&#x200d; സ്ഥാപിച്ചിട്ടുള്ള ത്രിവര്&#x200d;ണ പതാക അമ്പിളിമുറ്റത്ത് പാറിപ്പറക്കുന്ന അഭിമാന നിമിഷത്തിന് 48 ദിവസത്തെ കാത്തിരിപ്പാണ് വേണ്ടത്. ഒരുദിവസം പിന്നിട്ടു കഴിഞ്ഞു. ഇനി 47 ദിവസം. കാത്തിരിക്കാം. സെപ്തംബര്&#x200d; 7, </p>



<figure class="wp-block-embed-twitter wp-block-embed is-type-rich is-provider-twitter"><div class="wp-block-embed__wrapper">
<blockquote class="twitter-tweet" data-width="550" data-dnt="true"><p lang="en" dir="ltr"><a href="https://twitter.com/hashtag/ISRO?src=hash&amp;ref_src=twsrc%5Etfw">#ISRO</a><br>Visitors excited to witness the launch of <a href="https://twitter.com/hashtag/Chandrayaan2?src=hash&amp;ref_src=twsrc%5Etfw">#Chandrayaan2</a> from viewers gallery at Sriharikota <a href="https://t.co/9grPopgyxt">pic.twitter.com/9grPopgyxt</a></p>&mdash; ISRO (@isro) <a href="https://twitter.com/isro/status/1153289934125465601?ref_src=twsrc%5Etfw">July 22, 2019</a></blockquote><script async src="https://platform.twitter.com/widgets.js" charset="utf-8"></script>
</div></figure>



<p>ചാന്ദ്രരഹസ്യങ്ങള്&#x200d; തേടിയുള്ള ഇന്ത്യയുടെ സ്വപ്‌ന യാത്രക്ക് ഒരിക്കല്&#x200d;കൂടി വിജയത്തുടക്കമായാണ് വിക്ഷേപണ വാഹനമായ ജി.എസ്.എല്&#x200d;.വി മാര്&#x200d;ക്ക് 3 എം. 1ല്&#x200d;നിന്ന് വേര്&#x200d;പ്പെട്ട് ചാന്ദ്രയാന്&#x200d; രണ്ട് ഭൂമിയുടെ ഭ്രമണപഥത്തിലെത്തിയത്. <br>
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്&#x200d; സ്‌പേസ് സെന്റര്&#x200d; രണ്ടാം വിക്ഷേപണത്തറയില്&#x200d;നിന്ന് ഇന്നലെ ഉച്ചക്ക് 2.43നാണ് ചാന്ദ്രയാന്&#x200d; രണ്ട് സ്വപ്‌നക്കുതിപ്പ് തുടങ്ങിയത്. 16 മിനുട്ട് പിന്നിട്ടതോടെ സങ്കീര്&#x200d;ണമായ ദൗത്യത്തിന്റെ ആദ്യഘട്ടം വിജയിച്ചതിന്റെ സന്തോഷം ശാസ്ത്രലോകത്ത് കരഘോഷമായി മുഴങ്ങി. നൂറു കോടി ജനതയുടെ അഭിമാനമാണ് പേടകം ആകാശം തൊട്ടത്.<br>
സാങ്കേതിക തകരാറിനെതുടര്&#x200d;ന്ന് കഴിഞ്ഞയാഴ്ച മാറ്റിവെച്ച ദൗത്യത്തിനാണ് ഇന്നലെ തുടക്കം കുറിച്ചത്. ആദ്യ ദൗത്യം മാറ്റിവെച്ച് 24 മണിക്കൂറിനകം തന്നെ സാങ്കേതിക തകരാറുകള്&#x200d; പരിഹരച്ചിരുന്നതായു എല്ലാ സുരക്ഷാ പരിശോധനകളും പൂര്&#x200d;ത്തിയാക്കിയാണ് വീണ്ടും വിക്ഷേപണത്തിന് തയ്യാറെടുത്തതെന്നും ഐ.എസ്.ആര്&#x200d;.ഒ ചെയര്&#x200d;മാന്&#x200d; കെ ശിവന്&#x200d; പറഞ്ഞു.<br>
സ്‌പേസ് സെന്ററില്&#x200d;നിന്ന് കുതിച്ചുയര്&#x200d;ന്ന് 16 മിനുട്ടും 33 സെക്കന്റും പിന്നിട്ടതോടെയാണ് പേടകം ഭൂമിയുടെ ഭ്രമണപഥത്തില്&#x200d; എത്തിയത്. 18 മിനുട്ടും 30 സെക്കന്റും പിന്നിട്ടതോടെ ഭൂമിയിലെ കണ്&#x200d;ട്രോള്&#x200d; സ്‌റ്റേഷനില്&#x200d; ആദ്യ സിഗ്നല്&#x200d; ലഭിച്ചു. ഇതോടെയാണ് സ്വപ്‌നസഞ്ചാരത്തിന്റെ തുടക്കം വിജയിച്ചെന്ന് ഉറപ്പിച്ചത്. നേരത്തെ നിശ്ചയിച്ചതിലും 6000 കിലോമീറ്റര്&#x200d; അകലെയുള്ള ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് നേരിട്ട് ചാന്ദ്രയാന്&#x200d; രണ്ടിനെ എത്തിക്കാന്&#x200d; കഴിഞ്ഞതും ഐ.എസ്.ആര്&#x200d;.ഒക്ക് നേട്ടമായി. ചാന്ദ്രോപരിതലത്തില്&#x200d; കൂടുതല്&#x200d; സമയം ചെലവഴിക്കാനുള്ള ആയുസ്സും ഇന്ധനവും ഇതുവഴി പേടകത്തിന് ലഭിക്കും.</p>



<p>23 ദിവസം ഭൂമിയെ വലംവെച്ച ശേഷമായിരിക്കും ചാന്ദ്രയാന്&#x200d; രണ്ടിന്റെ അടുത്ത സ്വപ്‌ന സഞ്ചാരം തുടങ്ങുക. ഭൂമിയുടെ ആകര്&#x200d;ഷണ വലയം ഭേദിച്ച് കടന്ന് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് കടക്കുന്നത് ഈ ഘട്ടത്തിലാണ്. 47 ദിവസം പിന്നിടുമ്പോള്&#x200d; ചാന്ദ്രയാന്&#x200d; രണ്ട് ചന്ദ്രോപരിതലത്തിലിറങ്ങും. തമോഗര്&#x200d;ത്തങ്ങള്&#x200d;ക്കിടയിലെ സമതല പ്രദേശത്തായിരിക്കും ലാന്റിങ്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്&#x200d; ഇറങ്ങുന്ന ആദ്യ പേടകമെന്ന ഖ്യാതിയാണ് ചാന്ദ്രയാന്&#x200d; രണ്ടിനെ കാത്തിരിക്കുന്നത്. ലാന്&#x200d;ഡറിന്റെ സഹായത്തോടെ സോഫ്റ്റ്‌ലാന്റിങ് ആണ് നിശ്ചയിച്ചിട്ടുള്ളത്. 15 മിനുട്ട് സമയമാണ് ലാന്റിങിന് വേണ്ടി വരിക. രണ്ടാം ചാന്ദ്രയാന്&#x200d; ദൗത്യത്തിലെ ഏറ്റവും സങ്കീര്&#x200d;ണമായ ഘട്ടവും ഇതാണ്. ചാന്ദ്രോപരിതലത്തില്&#x200d; ഇറങ്ങിക്കഴിഞ്ഞാല്&#x200d; പേടകത്തിനുള്ളില്&#x200d;നിന്ന് റോവര്&#x200d; പുറത്തുവരും. പതിയെ ചന്ദ്രോപരിതലത്തിലൂടെ നീങ്ങുന്ന റോവര്&#x200d; നിര്&#x200d;ണായക വിവരങ്ങള്&#x200d; ഭൂമിയിലെ കേന്ദ്രത്തിലേക്ക് കൈമാറും. ഭൂമിയിലെ 14 ദിവസമാണ് റോവറിന് ആയുസ്സ് നിശ്ചയിച്ചിരിക്കുന്നത്. ഇതിനുള്ളില്&#x200d; പരമാവധി വിവരങ്ങള്&#x200d; ശേഖരിക്കുന്നതിനുള്ള സംവിധാനങ്ങളാണ് റോവറിലുള്ളത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/chandrayaan-2-has-begun-its-journey-to-the-moon-updates.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചന്ദ്രയാന്&#x200d; 2: കൗണ്ട് ഡൗണ്&#x200d; നിര്&#x200d;ണായക ഘട്ടത്തില്&#x200d;; ഇന്ധനം നിറച്ചു തുടങ്ങി</title>
		<link>https://www.chandrikadaily.com/handrayaan-2-launch-isro-india-moon-shoot-live-updates.html</link>
					<comments>https://www.chandrikadaily.com/handrayaan-2-launch-isro-india-moon-shoot-live-updates.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 22 Jul 2019 07:23:17 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[chandrayan-2]]></category>
		<category><![CDATA[isro]]></category>
		<category><![CDATA[moon]]></category>
		<category><![CDATA[science and technology]]></category>
		<category><![CDATA[SCIENTIST]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=133879</guid>

					<description><![CDATA[ശ്രീഹരിക്കോട്ട: സാങ്കേതിക കാരണങ്ങളാല്&#x200d; മാറ്റിവച്ച ചന്ദ്രയാന്&#x200d; രണ്ട് ദൗത്യത്തിന്റെ വിക്ഷേപണം ഇന്ന് ഉച്ചക്ക് 2.43ന് നടക്കും. ചന്ദ്രയാന്&#x200d; 2 വിക്ഷേപണത്തിന്റെ നിര്&#x200d;ണായക ഘട്ടത്തിലാണിപ്പോള്&#x200d;. ജിഎസ്എൽവി മാ‌‌ർക്ക് ത്രീയുടെ ക്രയോജനിക് ഘട്ടത്തിൽ ഇന്ധനം നിറയ്ക്കുന്ന ജോലികൾ ആരംഭിച്ചു. ദ്രവീകൃത ഹൈഡ്രജനാണ് നിറക്കുന്നത്‌. കഴിഞ്ഞ തവണ ഈ ഘട്ടത്തിന് ശേഷമാണ് സാങ്കേതിക തകരാറിനെ തുടര്&#x200d;ന്ന് കൗണ്ട്ഡൗണ്&#x200d; നിര്&#x200d;ത്തി വച്ചത്. വിക്ഷേപണത്തിന് മുന്നോടിയായുള്ള 20 മണിക്കൂര്&#x200d; കൗണ്ട് ഡൗണ്&#x200d; ഇന്നലെ വൈകുന്നേരമാണ് ആരംഭിച്ചത്. ലോഞ്ച് റിഹേഴ്‌സല്&#x200d; കഴിഞ്ഞ ദിവസം രാത്രി പൂര്&#x200d;ത്തിയായിരുന്നു. [&#8230;]]]></description>
										<content:encoded><![CDATA[
<p>ശ്രീഹരിക്കോട്ട: സാങ്കേതിക കാരണങ്ങളാല്&#x200d; മാറ്റിവച്ച ചന്ദ്രയാന്&#x200d; രണ്ട് ദൗത്യത്തിന്റെ വിക്ഷേപണം ഇന്ന്  ഉച്ചക്ക് 2.43ന് നടക്കും. ചന്ദ്രയാന്&#x200d; 2 വിക്ഷേപണത്തിന്റെ നിര്&#x200d;ണായക ഘട്ടത്തിലാണിപ്പോള്&#x200d;.  ജിഎസ്എൽവി മാ‌‌ർക്ക് ത്രീയുടെ ക്രയോജനിക് ഘട്ടത്തിൽ ഇന്ധനം നിറയ്ക്കുന്ന ജോലികൾ ആരംഭിച്ചു. ദ്രവീകൃത ഹൈഡ്രജനാണ് നിറക്കുന്നത്‌. കഴിഞ്ഞ തവണ ഈ ഘട്ടത്തിന് ശേഷമാണ് സാങ്കേതിക തകരാറിനെ തുടര്&#x200d;ന്ന് കൗണ്ട്ഡൗണ്&#x200d; നിര്&#x200d;ത്തി വച്ചത്.</p>



<figure class="wp-block-embed-twitter wp-block-embed is-type-rich is-provider-twitter"><div class="wp-block-embed__wrapper">
<blockquote class="twitter-tweet" data-width="550" data-dnt="true"><p lang="en" dir="ltr"><a href="https://twitter.com/hashtag/Chandrayaan2?src=hash&amp;ref_src=twsrc%5Etfw">#Chandrayaan2</a> <a href="https://twitter.com/hashtag/ISRO?src=hash&amp;ref_src=twsrc%5Etfw">#ISRO</a><br>Two hours to go !!! Filling of Liquid Oxygen in Cryogenic Stage(C25) of <a href="https://twitter.com/hashtag/GSLVMkIII?src=hash&amp;ref_src=twsrc%5Etfw">#GSLVMkIII</a>-M1 completed and Filling of Liquid Hydrogen is in progress</p>&mdash; ISRO (@isro) <a href="https://twitter.com/isro/status/1153201031645282304?ref_src=twsrc%5Etfw">July 22, 2019</a></blockquote><script async src="https://platform.twitter.com/widgets.js" charset="utf-8"></script>
</div></figure>



<p>വിക്ഷേപണത്തിന് മുന്നോടിയായുള്ള 20 മണിക്കൂര്&#x200d; കൗണ്ട് ഡൗണ്&#x200d; ഇന്നലെ വൈകുന്നേരമാണ് ആരംഭിച്ചത്. ലോഞ്ച് റിഹേഴ്‌സല്&#x200d; കഴിഞ്ഞ ദിവസം രാത്രി പൂര്&#x200d;ത്തിയായിരുന്നു. 15ന് വിക്ഷേപിക്കേണ്ടിരുന്ന ചന്ദ്രയാന്&#x200d; അവസാന മണിക്കൂറുകളിലാണ് സാങ്കേതിക തകരാര്&#x200d; കണ്ടെത്തിയതിനെ തുടര്&#x200d;ന്ന് മാറ്റിവെച്ചത്. ഹീലിയം ടാങ്കിലെ ചോര്&#x200d;ച്ചയായിരുന്നു ക്രയോജനിക് എഞ്ചിനിലേക്ക് ഇന്ധനം എത്താതിതിരിക്കാനും വിക്ഷേപണം മാറ്റാനുമുണ്ടായ കാരണം. പിഴവുകളെല്ലാം പരിഹരിച്ചാണ് ഇത്തവണ റോക്കറ്റ് വിക്ഷേപണത്തറയില്&#x200d; എത്തിച്ചിരിക്കുന്നത്.വിക്ഷേപണം നിശ്ചയിച്ചതിലും ഏഴ് ദിവസം വൈകിയെങ്കിലും സെപ്തംബര്&#x200d; ആറിന് തന്നെ ചന്ദ്രനില്&#x200d; സോഫ്റ്റ് ലാന്റിംഗ് നടത്താനാവുമെന്നാണ് ഐഎസ്ആര്&#x200d;ഒയുടെ കണക്കുകൂട്ടല്&#x200d;. ഇതിനായി ചന്ദ്രയാന്&#x200d; രണ്ട് പേടകത്തിന്റെ ചന്ദ്രനിലേക്കുള്ള യാത്രാ പദ്ധതിയിലടക്കം ചില മാറ്റങ്ങള്&#x200d; വരുത്തിയിട്ടുണ്ട്.</p>



<p>ആദ്യപദ്ധതിപ്രകാരം 17 ദിവസം ഭൂമിയെ ചുറ്റി വേണമായിരുന്നു പേടകം ചന്ദ്രനിലേക്കുള്ള യാത്ര തിരിക്കേണ്ടത്. ഐഎസ്ആർഒയുടെ പ്ലാൻ ബി പ്രകാരം 23 ദിവസമായി കൂടിയിട്ടുണ്ട്. ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്കുള്ള യാത്രയുടെ സമയത്തിലും മാറ്റമുണ്ട്. അഞ്ച് ദിവസമായിരുന്നത് പുതിയ പദ്ധതി പ്രകാരം 7 ആക്കി മാറ്റി. ഏറ്റവും വലിയ മാറ്റം ചന്ദ്രനെ ചുറ്റാൻ നിശ്ചയിച്ചിരിക്കുന്ന സമയത്തിലാണ്.  നേരത്തെ 28 ദിവസം വലം വച്ച ശേഷം ലാന്&#x200d;ററിനെ ചന്ദ്രനിൽ ഇറക്കാനായിരുന്നു തീരുമാനം. പുതിയ പദ്ധതി അനുസരിച്ച് ചന്ദ്രനെ ചുറ്റുന്നത് 13 ദിവസം ആയി കുറച്ചു. വിക്രം ലാന്&#x200d;ററും ഓർബിറ്ററും തമ്മിൽ വേർപെടാൻ പോകുന്നത് 43 ആം ദിവസമാണ്. നേരത്തെ ഇത് അൻപതാം ദിവസത്തേക്കാണ് ക്രമീകരിച്ചിരുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/handrayaan-2-launch-isro-india-moon-shoot-live-updates.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബ്രെക്‌സിറ്റ്; ആശങ്കയോടെ ശാസ്ത്ര ലോകം</title>
		<link>https://www.chandrikadaily.com/brexit-worries-uks-science-community.html</link>
					<comments>https://www.chandrikadaily.com/brexit-worries-uks-science-community.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 02 Mar 2019 19:46:28 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[Brexit]]></category>
		<category><![CDATA[britain]]></category>
		<category><![CDATA[european union]]></category>
		<category><![CDATA[SCIENTIST]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=120209</guid>

					<description><![CDATA[ലണ്ടന്&#x200d;: ബ്രെക്‌സിറ്റിനു ദിവസങ്ങള്&#x200d; മാത്രം ശേഷിക്കെ ശാസ്ത്ര ലോകം ആശങ്കയില്&#x200d;. യൂറോപ്യന്&#x200d; രാജ്യങ്ങളുമായി ചേര്&#x200d;ന്നുള്ള പഠനങ്ങളും ഗവേഷണങ്ങളും ഇനി എങ്ങനെ മുന്നോട്ടു പോകുമെന്നതാണ് ശാസ്ത്ര ലോകത്തെ ആശങ്കയിലാഴ്ത്തിയത്. ബ്രെക്‌സിറ്റിന് മുന്&#x200d;പായി രൂപം നല്&#x200d;കിയ വിസാ നിയമങ്ങള്&#x200d; രാജ്യത്തിന്റെ ശാസ്ത്ര ഗവേഷണ മേഖലയുടെ നട്ടെല്ല് തകര്&#x200d;ത്തു കളയുമെന്ന് ബയോ മെഡിക്കല്&#x200d; റിസര്&#x200d;ച്ച് ലേബാറട്ടറിയായ ക്രിക്ക് ഇന്&#x200d;സിസ്റ്റിയൂട്ടിന്റെ ഡയറക്ടര്&#x200d; പോള്&#x200d; നര്&#x200d;സ് പറയുന്നു. ബ്രിട്ടണില്&#x200d; വിവിധ യൂറോപ്യന്&#x200d; രാജ്യങ്ങളില്&#x200d; നിന്നുള്ള ഒട്ടേറെ ഗവേഷകരാണ് 577 ഇന്&#x200d;സിറ്റിയൂട്ടുകളിലായി ജോലിയെടുക്കുന്നത്. ശാസ്ത്ര ഗവേഷകരില്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[
<p>ലണ്ടന്&#x200d;: ബ്രെക്‌സിറ്റിനു ദിവസങ്ങള്&#x200d; മാത്രം ശേഷിക്കെ ശാസ്ത്ര ലോകം ആശങ്കയില്&#x200d;. യൂറോപ്യന്&#x200d; രാജ്യങ്ങളുമായി ചേര്&#x200d;ന്നുള്ള പഠനങ്ങളും ഗവേഷണങ്ങളും ഇനി എങ്ങനെ മുന്നോട്ടു പോകുമെന്നതാണ് ശാസ്ത്ര ലോകത്തെ ആശങ്കയിലാഴ്ത്തിയത്. <br>ബ്രെക്‌സിറ്റിന് മുന്&#x200d;പായി രൂപം നല്&#x200d;കിയ വിസാ നിയമങ്ങള്&#x200d; രാജ്യത്തിന്റെ ശാസ്ത്ര ഗവേഷണ മേഖലയുടെ നട്ടെല്ല് തകര്&#x200d;ത്തു കളയുമെന്ന് ബയോ മെഡിക്കല്&#x200d; റിസര്&#x200d;ച്ച് ലേബാറട്ടറിയായ ക്രിക്ക് ഇന്&#x200d;സിസ്റ്റിയൂട്ടിന്റെ ഡയറക്ടര്&#x200d; പോള്&#x200d; നര്&#x200d;സ് പറയുന്നു. <br></p>



<p>ബ്രിട്ടണില്&#x200d; വിവിധ യൂറോപ്യന്&#x200d; രാജ്യങ്ങളില്&#x200d; നിന്നുള്ള ഒട്ടേറെ ഗവേഷകരാണ് 577 ഇന്&#x200d;സിറ്റിയൂട്ടുകളിലായി ജോലിയെടുക്കുന്നത്. ശാസ്ത്ര ഗവേഷകരില്&#x200d; പകുതിയും വിവിധ രാജ്യങ്ങളില്&#x200d; നിന്നുള്ളവര്&#x200d;. ഇവര്&#x200d;ക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിനു മറ്റും വിസ നടപടികള്&#x200d; സുഗമമാക്കണമെന്നാണ് ആവശ്യം. ബ്രെക്‌സിറ്റിനു മുന്&#x200d;പായി രൂപം നല്&#x200d;കിയ വ്യവസ്ഥകളില്&#x200d; അടിസ്ഥാന ശമ്പളം കണക്കാക്കിയാണ് വിസയില്&#x200d; ഇളവുകള്&#x200d; നല്&#x200d;കിയിരിക്കുന്നത്. ഇത് ഗവേഷകരുടെ യാത്രയെ ബാധിക്കും. കടുത്ത നിയന്ത്രണങ്ങള്&#x200d; ശാസ്ത്ര ലോകത്തിന് തിരിച്ചടിയാകുമെന്നും പലരും മറ്റു രാജ്യങ്ങളിലെ ഗവേഷണ ശാലകള്&#x200d; തേടി പോകുമെന്നും ചൂണ്ടിക്കാട്ടുന്നു. <br></p>



<p>അതിനിടെ ബ്രിട്ടനില്&#x200d; മരുന്ന് ക്ഷാമം രൂക്ഷമാകുന്നതായി റിപ്പോര്&#x200d;ട്ടുകള്&#x200d; പുറത്തു വന്നു. ബ്രെക്‌സിറ്റ് അന്തിമ തീയതി അടുത്തുവരുന്ന സാഹചര്യത്തിലാണ് മരുന്നുകള്&#x200d;ക്ക് ക്ഷാമം നേരിടുന്നത്. പലയിടങ്ങളിലും ഡോക്ടര്&#x200d;മാര്&#x200d; രണ്ടാം പരിഗണനയിലുള്ള മരുന്നുകള്&#x200d; രോഗികള്&#x200d;ക്ക് നിര്&#x200d;ദേശിക്കാന്&#x200d; നിര്&#x200d;ബന്ധിതരാവുകയാണെന്നാണ് പുറത്തു വരുന്ന വിവരങ്ങള്&#x200d;. ബ്രെക്‌സിറ്റ് ആശങ്ക കാരണം ബ്രിട്ടീഷുകാര്&#x200d; സ്ഥിരം കഴിക്കുന്ന മരുന്നുകള്&#x200d; നേരത്തെ തന്നെ വാങ്ങിക്കൂട്ടുന്നതാണ് മരുന്നു ക്ഷാമത്തിന് പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. അവശ്യ മരുന്നുകളുടെ ക്ഷാമമാണ് മെഡിക്കല്&#x200d; രംഗത്തുള്ളവരെ കൂടുതലായും ആശങ്കയിലാഴ്ത്തുന്നത്. ബ്രക്‌സിറ്റ് വിഷയത്തില്&#x200d; മാര്&#x200d;ച്ച് 14ന് പാര്&#x200d;ലമെന്റില്&#x200d; വീണ്ടും വോട്ടെടുപ്പിനെ നേരിടാന്&#x200d; ഒരുങ്ങുകയാണ് തെരേസ മേ. <br></p>



<p>ആദ്യ വോട്ടെടുപ്പ് പരാജയപ്പെട്ട സാഹചര്യത്തിലാണ് കരാറില്&#x200d; പുതിയ മാറ്റങ്ങള്&#x200d; വരുത്തി മേയ് വോട്ടെടുപ്പിനെ നേരിടുന്നത്. അതേസമയം, ബ്രക്‌സിറ്റ് നടപടികള്&#x200d; വൈകിപ്പിക്കണമെന്ന ആവശ്യം ബ്രിട്ടനിലും ശക്തമാണ്. എന്നാല്&#x200d; ഈ മാസം 29ന് തന്നെ യൂറോപ്യന്&#x200d; യൂണിയന്&#x200d; വിടുമെന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് പറയുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/brexit-worries-uks-science-community.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സംസ്ഥാന യുവശാസ്ത്രജ്ഞ പുരസ്‌കാരത്തിന് അപേക്ഷിക്കാം</title>
		<link>https://www.chandrikadaily.com/award-for-young-scientist-of-kerala-call.html</link>
					<comments>https://www.chandrikadaily.com/award-for-young-scientist-of-kerala-call.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 13 Oct 2018 13:27:23 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[award]]></category>
		<category><![CDATA[science]]></category>
		<category><![CDATA[SCIENTIST]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=106829</guid>

					<description><![CDATA[തിരുവനന്തപുരം: കേരള ശാസ്ത്ര സാങ്കേതിക മേഖലകളില്&#x200d; ശ്രദ്ധേയനായ ഗവേഷണ നേട്ടങ്ങള്&#x200d; കൈവരിച്ചിട്ടുളള യുവശാസ്ത്രജ്ഞരെ ആദരിക്കുന്നതിന് കേരള ശാസ്ത്ര സാങ്കേതികപരിസ്ഥിതി കൗണ്&#x200d;സില്&#x200d; ഏര്&#x200d;പ്പെടുത്തിയ സംസ്ഥാന യുവശാസ്ത്രജ്ഞ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. ഇന്ത്യയില്&#x200d; ജനിച്ചു കേരളത്തില്&#x200d; ശാസ്ത്ര സാങ്കേതിക മേഖലകളില്&#x200d; ഗവേഷണം നടത്തുന്ന 37 വയസ്സ് വരെയുളള യുവശാസ്ത്രജ്ഞര്&#x200d;ക്ക് 14 വിഭാഗങ്ങളില്&#x200d; അപേക്ഷിക്കാം. ഗവേഷണ പുരസ്‌കാരങ്ങള്&#x200d;ക്കുളള നോമിനേഷന്&#x200d;സ് സര്&#x200d;ട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം നവംബര്&#x200d; 15 വരെ അപേക്ഷ നല്&#x200d;കാം. പുരസ്‌കാര ജേതാക്കള്&#x200d;ക്ക് 50,000 രൂപയും പ്രശസ്തിപത്രവും മുഖ്യമന്ത്രിയുടെ സ്വര്&#x200d;ണപതക്കവും ലഭിക്കും. [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: കേരള ശാസ്ത്ര സാങ്കേതിക മേഖലകളില്&#x200d; ശ്രദ്ധേയനായ ഗവേഷണ നേട്ടങ്ങള്&#x200d; കൈവരിച്ചിട്ടുളള യുവശാസ്ത്രജ്ഞരെ ആദരിക്കുന്നതിന് കേരള ശാസ്ത്ര സാങ്കേതികപരിസ്ഥിതി കൗണ്&#x200d;സില്&#x200d; ഏര്&#x200d;പ്പെടുത്തിയ സംസ്ഥാന യുവശാസ്ത്രജ്ഞ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു.</p>
<p>ഇന്ത്യയില്&#x200d; ജനിച്ചു കേരളത്തില്&#x200d; ശാസ്ത്ര സാങ്കേതിക മേഖലകളില്&#x200d; ഗവേഷണം നടത്തുന്ന 37 വയസ്സ് വരെയുളള യുവശാസ്ത്രജ്ഞര്&#x200d;ക്ക് 14 വിഭാഗങ്ങളില്&#x200d; അപേക്ഷിക്കാം.<br />
ഗവേഷണ പുരസ്‌കാരങ്ങള്&#x200d;ക്കുളള നോമിനേഷന്&#x200d;സ് സര്&#x200d;ട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം നവംബര്&#x200d; 15 വരെ അപേക്ഷ നല്&#x200d;കാം. പുരസ്‌കാര ജേതാക്കള്&#x200d;ക്ക് 50,000 രൂപയും പ്രശസ്തിപത്രവും മുഖ്യമന്ത്രിയുടെ സ്വര്&#x200d;ണപതക്കവും ലഭിക്കും. 50 ലക്ഷം രൂപയുടെ പ്രോജക്ട് ചെയ്യാന്&#x200d; അവസരവും ലഭിക്കും.</p>
<p>വിശദവിവരങ്ങള്&#x200d;ക്ക്: www.kscste.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്&#x200d;ശിക്കുക.<br />
ഡയറക്ടര്&#x200d;, കേരള സ്റ്റേറ്റ് കൗണ്&#x200d;സില്&#x200d; ഫോര്&#x200d; സയന്&#x200d;സ്, ടെക്‌നോളജി &amp; എന്&#x200d;വയേണ്&#x200d;മെന്റ്, ശാസ്ത്രഭവന്&#x200d;, പട്ടം, തിരുവനന്തപുരം-695004 എന്ന വിലാസത്തില്&#x200d; നോമിനേഷനുകള്&#x200d; അയക്കണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/award-for-young-scientist-of-kerala-call.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിഖ്യാത ശാസ്ത്രജ്ഞന്&#x200d; ഐന്&#x200d;സ്റ്റീന്റെ ഡയറിക്കുറിപ്പില്&#x200d;  വംശീയത</title>
		<link>https://www.chandrikadaily.com/einsteins-travel-diaries-reveal-racist-stereotypes.html</link>
					<comments>https://www.chandrikadaily.com/einsteins-travel-diaries-reveal-racist-stereotypes.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 16 Jun 2018 11:56:10 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[albert einstein]]></category>
		<category><![CDATA[Racism]]></category>
		<category><![CDATA[science]]></category>
		<category><![CDATA[SCIENTIST]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=90159</guid>

					<description><![CDATA[വാഷിങ്ടണ്&#x200d;: വിഖ്യാത ശാസ്ത്രജ്ഞന്&#x200d; ആല്&#x200d;ബര്&#x200d;ട്ട് ഐന്&#x200d;സ്റ്റീന്റെ വംശീയ ചിന്തകള്&#x200d; അടങ്ങിയ സ്വകാര്യ യാത്രാ ഡയറികള്&#x200d; പുറത്ത്. 1922 ഒക്ടോബറിനും 1923 മാര്&#x200d;ച്ചിനുമിടക്ക് ഏഷ്യയിലും പശ്ചിമേഷ്യയിലും നടത്തിയ യാത്രയിലെ അനുഭങ്ങളാണ് ഡയറിയില്&#x200d; എഴുതിയിരിക്കുന്നത്. വംശീയ വിദ്വേഷവും വിദേശികളോടുള്ള വെറുപ്പും ഡയറിയിലെ പല വരികളിലും പ്രകടമാണ്. വിദേശികളെക്കുറിച്ചുള്ള പല നിഗമനങ്ങളും നെഗറ്റീവാണ്. ചൈനക്കാരെ മന്ദബുദ്ധികളും നിന്ദ്യരുമായാണ് ഐന്&#x200d;സ്റ്റീന്&#x200d; പരിചയപ്പെടുത്തുന്നത്. ജീവിത കാലത്ത് വെള്ളക്കാരുടെ വംശീയ വിദ്വേഷത്തെ കടന്നാക്രമിച്ചിരുന്ന അദ്ദേഹത്തിന്റെ സ്വകാര്യ ഡയറിക്കുറിപ്പിലെ പരാമര്&#x200d;ശങ്ങള്&#x200d; ഞെട്ടിക്കുന്നവയാണ്. വെള്ളക്കാരുടെ രോഗമാണ് വംശീയതയെന്ന്് ഐന്&#x200d;സ്റ്റീന്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>വാഷിങ്ടണ്&#x200d;: വിഖ്യാത ശാസ്ത്രജ്ഞന്&#x200d; ആല്&#x200d;ബര്&#x200d;ട്ട് ഐന്&#x200d;സ്റ്റീന്റെ വംശീയ ചിന്തകള്&#x200d; അടങ്ങിയ സ്വകാര്യ യാത്രാ ഡയറികള്&#x200d; പുറത്ത്. 1922 ഒക്ടോബറിനും 1923 മാര്&#x200d;ച്ചിനുമിടക്ക് ഏഷ്യയിലും പശ്ചിമേഷ്യയിലും നടത്തിയ യാത്രയിലെ അനുഭങ്ങളാണ് ഡയറിയില്&#x200d; എഴുതിയിരിക്കുന്നത്.</p>
<p>വംശീയ വിദ്വേഷവും വിദേശികളോടുള്ള വെറുപ്പും ഡയറിയിലെ പല വരികളിലും പ്രകടമാണ്. വിദേശികളെക്കുറിച്ചുള്ള പല നിഗമനങ്ങളും നെഗറ്റീവാണ്. ചൈനക്കാരെ മന്ദബുദ്ധികളും നിന്ദ്യരുമായാണ് ഐന്&#x200d;സ്റ്റീന്&#x200d; പരിചയപ്പെടുത്തുന്നത്. ജീവിത കാലത്ത് വെള്ളക്കാരുടെ വംശീയ വിദ്വേഷത്തെ കടന്നാക്രമിച്ചിരുന്ന അദ്ദേഹത്തിന്റെ സ്വകാര്യ ഡയറിക്കുറിപ്പിലെ പരാമര്&#x200d;ശങ്ങള്&#x200d; ഞെട്ടിക്കുന്നവയാണ്.</p>
<p>വെള്ളക്കാരുടെ രോഗമാണ് വംശീയതയെന്ന്് ഐന്&#x200d;സ്റ്റീന്&#x200d; ഒരിക്കല്&#x200d; കുറ്റപ്പെടുത്തിയിരുന്നു. ഈജിപ്തിലെ പോര്&#x200d;ട് സെയ്ദ് തുറമുഖത്ത് കപ്പലില്&#x200d;നിന്ന് ഇറങ്ങിയ കച്ചവടക്കാരെക്കുറിച്ചും മോശപ്പെട്ട ഭാഷയിലാണ് അദ്ദേഹം വിവരിക്കുന്നത്. ശ്രീലങ്കയിലെ കൊളംബോയില്&#x200d; ആളുകള്&#x200d; വൃത്തികെട്ട പ്രദേശങ്ങളില്&#x200d; ദുര്&#x200d;ഗന്ധം വമിക്കുന്ന അന്തരീക്ഷത്തിലാണ് ജീവിക്കുന്നതെന്ന് ഐന്&#x200d;സ്റ്റീന്&#x200d; പറയുന്നു.</p>
<p>ചൈനീസ് കുട്ടികള്&#x200d; ഊര്&#x200d;ജസ്വലതയില്ലാത്ത മന്ദബുദ്ധികളെപ്പോലെയാണെന്നാണ് അദ്ദേഹത്തിന്റെ മറ്റൊരു കണ്ടെത്തല്&#x200d;.<br />
മനുഷ്യത്വത്തിന്റെയും നീതിയുടെയും വക്താവായി വാഴ്ത്തപ്പെടുന്ന ഈ ശാസ്ത്രപ്രതിഭ അഡോള്&#x200d;ഫ് ഹിറ്റ്‌ലറുടെയും നാസി പാര്&#x200d;ട്ടിയുടെയും ആവിര്&#x200d;ഭാവത്തിനുശേഷം 1933ല്&#x200d; അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു. പ്രിന്&#x200d;സ്ടണ്&#x200d; യൂനിവേഴ്‌സിറ്റി പ്രസാണ് ഡയറിക്കുറിപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/einsteins-travel-diaries-reveal-racist-stereotypes.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
