<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Second phase &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/second-phase/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 25 Sep 2024 02:14:44 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Second phase &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>രണ്ടാംഘട്ട വോട്ടെടുപ്പ്: ജമ്മു കശ്മീർ ഇന്ന് ബൂത്തിലേക്ക്‌</title>
		<link>https://www.chandrikadaily.com/1second-phase-of-polling-jammu-and-kashmir-goes-to-booth-today.html</link>
					<comments>https://www.chandrikadaily.com/1second-phase-of-polling-jammu-and-kashmir-goes-to-booth-today.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 25 Sep 2024 01:53:48 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[jammu and kashmir]]></category>
		<category><![CDATA[Second phase]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=310747</guid>

					<description><![CDATA[239 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. തെരഞ്ഞെടുപ്പിൽ സുതാര്യത ഉറപ്പുവരുത്താൻ 3,502 പോളിങ് സ്റ്റേഷനുകളിലും ഓൺലൈൻ വഴി തത്സമയ സംപ്രേഷണം ഒരുക്കിയിട്ടുണ്ട്.]]></description>
										<content:encoded><![CDATA[<p>ജമ്മു-കശ്മീർ നിയമസഭയിലേക്കുള്ള രണ്ടാംഘട്ട തെരഞ്ഞെടുപ്പ് ഇന്ന്‌ നടക്കും. ആറു ജില്ലകളിലെ 26 മണ്ഡലങ്ങളിൽ നടക്കുന്ന വോട്ടെടുപ്പിൽ 27.78 ലക്ഷം പേർ സമ്മതിദാനാവകാശം വിനിയോഗിക്കും. 239 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. തെരഞ്ഞെടുപ്പിൽ സുതാര്യത ഉറപ്പുവരുത്താൻ 3,502 പോളിങ് സ്റ്റേഷനുകളിലും ഓൺലൈൻ വഴി തത്സമയ സംപ്രേഷണം ഒരുക്കിയിട്ടുണ്ട്. കനത്ത സുരക്ഷക്രമീകരണങ്ങൾ ഏർപ്പെടുത്തിയിയതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.</p>
<p>നാഷനൽ കോൺഫറൻസ് വൈസ് പ്രസിഡന്റും മുൻ മുഖ്യമന്ത്രിയുമായ ഉമർ അബ്ദുല്ല, ജമ്മു-കശ്മീർ കോൺഗ്രസ് പ്രസിഡന്റ് താരിഖ് ഹാമിദ് ഖറ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രവീന്ദർ റെയ്ന എന്നിവരാണ് രണ്ടാംഘട്ടത്തിൽ മത്സരിക്കുന്ന പ്രമുഖർ.</p>
<p>ബുധ്ഗാമിലും ഗന്ദർബാലിലും മത്സരിക്കുന്ന ഉമർ അബ്ദുല്ല കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. മൂന്നു തലമുറകളായി അബ്ദുല്ല കുടുംബത്തിന്റെ മണ്ഡലമായ ഗന്ദർബാലിൽ ഉമർ അബ്ദുല്ലയുടെ നില ഭദ്രമല്ല. ബുധ്ഗാമിൽ പി.ഡി.പിയിലെ ആഗ സയ്യിദ് മുൻതസിറാണ് പ്രധാന എതിരാളി.</p>
<p>ജയിലിലുള്ള വിഘടനവാദി നേതാവ് സർജൻ അഹ്മദ് വാഗയും ഗന്ദർബാലിൽ ഉമർ അബ്ദുല്ലക്കെതിരെ രംഗത്തുണ്ട്. സർജൻ അഹ്മദ് ഭീർവഹ് മണ്ഡലത്തിൽനിന്ന് മത്സരിക്കുന്നുണ്ട്. ഈയിടെ നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ഉമർ അബ്ദുല്ല ബാരാമുല്ല മണ്ഡലത്തിൽനിന്ന് പരാജയപ്പെട്ടിരുന്നു. ബി.ജെ.പി നേതാവ് രവീന്ദർ ജെയിനിന്റെ രാഷ്ട്രീയ ഭാവിയും നിർണയിക്കുന്ന തെരഞ്ഞെടുപ്പാണിത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1second-phase-of-polling-jammu-and-kashmir-goes-to-booth-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുസ്‌ലിം യൂത്ത് ലീഗ് ജനസഹായി രണ്ടാംഘട്ട ഉദ്‌ഘാടനം നാളെ </title>
		<link>https://www.chandrikadaily.com/muslim-youth-league-janasahai-second-phase-inauguration-tomorrow.html</link>
					<comments>https://www.chandrikadaily.com/muslim-youth-league-janasahai-second-phase-inauguration-tomorrow.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 03 Jul 2023 12:18:05 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[janasahayi]]></category>
		<category><![CDATA[muslim youth league]]></category>
		<category><![CDATA[Second phase]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=262690</guid>

					<description><![CDATA[കോഴിക്കോട് :. പ്രാദേശിക പാർട്ടി ഓഫീസുകളെ പൊതുജന സേവന കേന്ദ്രങ്ങളാക്കി മാറ്റുന്ന മുസ്‌ലിം യൂത്ത് ലീഗ് ജനസഹായി സെന്ററുകളുടെ രണ്ടാം ഘട്ടത്തിൽ ആരംഭിക്കുന്ന ഓഫീസുകളുടെ സംസ്ഥാന തല ഉദ്ഘാടനം നാളെ (ജൂലായ് 4, ചൊവ്വാഴ്ച) പാണക്കാട് വെച്ച് നടക്കും. രാവിലെ 10.30ന് പാണക്കാട് വാർഡ് മുസ്‌ലിം ലീഗ് ഓഫീസായ പി.എം.എസ്‌.എ സൗധത്തിൽ തുടങ്ങുന്ന ജനസഹായി കേന്ദ്രത്തിന്റെ ഉദ്‌ഘാടനം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ്‌ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിക്കും. മുസ്‌ലിം ലീഗ് , യൂത്ത് [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട് :. പ്രാദേശിക പാർട്ടി ഓഫീസുകളെ പൊതുജന സേവന കേന്ദ്രങ്ങളാക്കി മാറ്റുന്ന മുസ്‌ലിം യൂത്ത് ലീഗ് ജനസഹായി സെന്ററുകളുടെ രണ്ടാം ഘട്ടത്തിൽ ആരംഭിക്കുന്ന ഓഫീസുകളുടെ സംസ്ഥാന തല ഉദ്ഘാടനം നാളെ (ജൂലായ് 4, ചൊവ്വാഴ്ച) പാണക്കാട് വെച്ച് നടക്കും. രാവിലെ 10.30ന് പാണക്കാട് വാർഡ് മുസ്‌ലിം ലീഗ് ഓഫീസായ പി.എം.എസ്‌.എ സൗധത്തിൽ തുടങ്ങുന്ന ജനസഹായി കേന്ദ്രത്തിന്റെ ഉദ്‌ഘാടനം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ്‌ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിക്കും. മുസ്‌ലിം ലീഗ് , യൂത്ത് ലീഗ് നേതാക്കൾ സംബന്ധിക്കും. രണ്ടാം ഘട്ടത്തിൽ തുടങ്ങുന്ന സംസ്ഥാനത്തെ മറ്റു കേന്ദ്രങ്ങൾ ജൂലായ് 7ന് വെള്ളിയാഴ്ച്ച അതാത് പ്രദേശവാസികൾക്കായി തുറന്ന് കൊടുക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ ഫിറോസ് അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/muslim-youth-league-janasahai-second-phase-inauguration-tomorrow.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിപ രണ്ടാം ഘട്ടം,  ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് ജൂണ്&#x200d; 16 വരെ പി.എസ്.സി പരീക്ഷകള്&#x200d; മാറ്റി വെച്ചു</title>
		<link>https://www.chandrikadaily.com/nipa-to-second-phase.html</link>
					<comments>https://www.chandrikadaily.com/nipa-to-second-phase.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 01 Jun 2018 10:31:34 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[KK Shailaja]]></category>
		<category><![CDATA[NIPPA]]></category>
		<category><![CDATA[Second phase]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=88161</guid>

					<description><![CDATA[&#160; നിപ വൈറസിന്റെ രണ്ടാം ഘട്ടം പ്രതീക്ഷിച്ചിരുന്നതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ. ആയിരത്തോളം പേര്&#x200d; നിരീക്ഷണത്തിലാണ്. ജാഗ്രത ഇനിയും തുടരും. ബാലുശേരി ആശുപത്രിയില്&#x200d; സ്വീകരിച്ചത് കരുതല്&#x200d; നടപടി മാത്രമാണെന്നും ഓസ്‌ട്രേലിയന്&#x200d; മരുന്നുകള്&#x200d; പ്രയോഗിക്കാന്&#x200d; വിദഗ്ധ സംഘം കേരളത്തിലെത്തുമെന്നും മന്ത്രി അറിയിച്ചു. നിപ ബാധയില്&#x200d; രണ്ടു ദിവസത്തോടെ മൂന്നുപേര്&#x200d; കൂടി മരിച്ച സാഹചര്യത്തില്&#x200d; കോഴിക്കോടിന്റെ അകനാടുകള്&#x200d; അടക്കം അതീവ ജാഗ്രതയാണ്. ഈ സാഹചര്യത്തിലാണു മന്ത്രിയുടെ നിര്&#x200d;ദേശം. മുന്&#x200d;കരുതലായി കോഴിക്കോട് ജില്ലാ കോടതി അടച്ചിടാന്&#x200d; കലക്ടര്&#x200d; അനുമതി തേടി. മരിച്ച [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>നിപ വൈറസിന്റെ രണ്ടാം ഘട്ടം പ്രതീക്ഷിച്ചിരുന്നതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ. ആയിരത്തോളം പേര്&#x200d; നിരീക്ഷണത്തിലാണ്. ജാഗ്രത ഇനിയും തുടരും. ബാലുശേരി ആശുപത്രിയില്&#x200d; സ്വീകരിച്ചത് കരുതല്&#x200d; നടപടി മാത്രമാണെന്നും ഓസ്‌ട്രേലിയന്&#x200d; മരുന്നുകള്&#x200d; പ്രയോഗിക്കാന്&#x200d; വിദഗ്ധ സംഘം കേരളത്തിലെത്തുമെന്നും മന്ത്രി അറിയിച്ചു.</p>
<p>നിപ ബാധയില്&#x200d; രണ്ടു ദിവസത്തോടെ മൂന്നുപേര്&#x200d; കൂടി മരിച്ച സാഹചര്യത്തില്&#x200d; കോഴിക്കോടിന്റെ അകനാടുകള്&#x200d; അടക്കം അതീവ ജാഗ്രതയാണ്. ഈ സാഹചര്യത്തിലാണു മന്ത്രിയുടെ നിര്&#x200d;ദേശം. മുന്&#x200d;കരുതലായി കോഴിക്കോട് ജില്ലാ കോടതി അടച്ചിടാന്&#x200d; കലക്ടര്&#x200d; അനുമതി തേടി. മരിച്ച രണ്ടു പേര്&#x200d; ചികിത്സ തേടിയ താലൂക്ക് ആശുപത്രിയിലെ ഡോക്ടര്&#x200d;മാര്&#x200d;ക്കും ജീവനക്കാര്&#x200d;ക്കും അവധി നല്&#x200d;കി. ജപ്പാനില്&#x200d; നിന്ന് പുതിയ മരുന്നെത്തിക്കാനുള്ള നടപടികള്&#x200d;ക്കും തുടക്കമായി.</p>
<p>അതായത് നേരത്തെ നിപ്പ വൈറസ് ബാധിച്ചവരുമായി ബന്ധപ്പെട്ട ആളുകളെ നിരീക്ഷിക്കേണ്ടതുണ്ട്. നിപ്പയുമായി ബന്ധപ്പെട്ട ലക്ഷണങ്ങള്&#x200d; കാണിക്കുന്ന സമയത്ത് പരിശോധിക്കുമ്പോള്&#x200d; മാത്രമേ ഇത് പോസിറ്റീവാണോ എന്ന് അറിയാന്&#x200d; സാധിക്കുകയുള്ളൂ. അതുകൊണ്ട് തന്നെയാണ് വളരെ ശ്രദ്ധിക്കേണ്ടതുണ്ട് എന്ന് പറയുന്നത്.</p>
<p>വൈറസ് ബാധയുടെ രണ്ടാം ഘട്ടം ഉണ്ടാകുമെന്ന് ആരോഗ്യവകുപ്പ് നേരത്തെ തന്നെ വിലയിരുത്തിയിരുന്നു. ഇതിന്റെയടിസ്ഥാനത്തില്&#x200d; നിപ്പയെ പ്രതിരോധിക്കാനുള്ള സജ്ജീകരണങ്ങള്&#x200d; ഒരുക്കിയിട്ടുണ്ട്. എങ്കിലും വലിയ ജാഗ്രത ആവശ്യമാണ്. ഇത്തരത്തില്&#x200d; നിപ്പ ബാധിതരുമായി അടുത്തിടപഴകിയവര്&#x200d; നിശ്ചിത കാലാവധി കഴിയുന്നതുവരെ കഴിവതും കൂട്ടായ്മകള്&#x200d; ഒഴിവാക്കണം. ഗസ്റ്റ് ഹൗസില്&#x200d; പ്രവര്&#x200d;ത്തിക്കുന്ന കണ്&#x200d;ട്രോള്&#x200d; റൂമില്&#x200d; നിപ്പ രോഗിയുമായി ഇടപഴകിയ വിവരം അറിയിക്കണം. അവര്&#x200d;ക്ക് സുരക്ഷ ഏര്&#x200d;പ്പെടുത്തേണ്ടതുണ്ട്. ഒരു നാടിനെ രക്ഷിക്കാനുള്ള പ്രയത്നത്തില്&#x200d; എല്ലാവരും സഹകരിക്കണം.</p>
<p>ഇതോടൊപ്പം എല്ലാവരും വളരെ ശ്രദ്ധ പുലര്&#x200d;ത്തണം. ചെറിയ ലക്ഷണങ്ങള്&#x200d; കണ്ടാല്&#x200d; പോലും ആശുപത്രിയില്&#x200d; ചികിത്സ തേടണം. കഴിവതും ഇടപഴകല്&#x200d; ഒഴിവാക്കണം. ഇത് മറ്റൊരു രോഗം പോലെയല്ല. ശരീരത്തില്&#x200d; വൈറസ് വന്നാല്&#x200d; പെട്ടെന്ന് തലച്ചോറിനെ ബാധിക്കുന്ന ഒരു പ്രത്യേക തരം വൈറസാണ്. അത്കൊണ്ട് അതീവ ജാഗ്രത പുലര്&#x200d;ത്തണം. കേന്ദ്രവുമായും ഇത്തരം അനുഭവമുള്ള രാജ്യങ്ങളുമായും നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു. കണ്&#x200d;ട്രോള്&#x200d; റൂം ഇപ്പോഴും കോഴിക്കോട് പ്രവര്&#x200d;ത്തിച്ചു വരുന്നു. ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള ടീം ഇപ്പോഴും അവിടെത്തന്നെയുണ്ട്. അത് പിന്&#x200d;വലിച്ചിട്ടില്ല. പൂര്&#x200d;ണമായും നിയന്ത്രണ വിധേയമാകും വരെ ഈ സംഘത്തെ നിലനിര്&#x200d;ത്തും. രണ്ടാം ഘട്ടത്തില്&#x200d; നിപ്പ വൈറസിനെ ഫലപ്രദമായി നേരിടാനുള്ള തയ്യാറെടുപ്പിലാണ് ആരോഗ്യ വകുപ്പ്.</p>
<p>18 പേരിലാണ് നിപ്പ വൈറസ് ആദ്യഘട്ടത്തില്&#x200d; സ്ഥിരീകരിച്ചത്. അതില്&#x200d; നിന്നും 16 പേരാണ് മരണമടഞ്ഞത്. ചികിത്സയിലുള്ള രണ്ടുപേരുടെ നില മെച്ചപ്പെട്ടു വരുന്നു എന്നത് ആശ്വാസമാണ്. ഈ 18 പേരുമായി ഏതെങ്കിലും വിധത്തില്&#x200d; ഇടപഴകിയ ബാക്കിയുള്ളവര്&#x200d; ഇപ്പോള്&#x200d; നിരീക്ഷണത്തിലാണ്. പരിശോധനയില്&#x200d; ഇവരില്&#x200d; മഹാഭൂരിപക്ഷത്തിനും നെഗറ്റീവാണ്. കഴിഞ്ഞ ദിവസം പരിശോധിച്ച 35 ഓളം കേസുകളില്&#x200d; രണ്ടെണ്ണം മാത്രമാണ് പോസിറ്റീവായി വന്നത്. ബാക്കിയെല്ലാം നെഗറ്റീവാണ്. ആരോഗ്യ വകുപ്പ് അതീവ ജാഗ്രതയോടെ എല്ലാ പ്രവര്&#x200d;ത്തനങ്ങളും ഏകോപിപ്പിച്ച് വരുന്നു. എല്ലാ ജനങ്ങളുടേയും പൂര്&#x200d;ണ സഹകരണവും മന്ത്രി അഭ്യര്&#x200d;ത്ഥിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nipa-to-second-phase.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
