<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Sectarianism &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/sectarianism/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 11 Jan 2024 06:16:57 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Sectarianism &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ലോക്കല്&#x200d; കമ്മിറ്റി വിഭജനം; അരൂക്കുറ്റി സി.പി.എമ്മില്&#x200d; വിഭാഗീയത തുടരുന്നു</title>
		<link>https://www.chandrikadaily.com/division-of-local-committees-sectarianism-continues-in-arukutty-cpm.html</link>
					<comments>https://www.chandrikadaily.com/division-of-local-committees-sectarianism-continues-in-arukutty-cpm.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 11 Jan 2024 06:16:57 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Arukutty]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[Division]]></category>
		<category><![CDATA[Local Committees]]></category>
		<category><![CDATA[Sectarianism]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=287624</guid>

					<description><![CDATA[നി​ല​വി​ലു​ണ്ടാ​യി​രു​ന്ന ലോ​ക്ക​ൽ ക​മ്മി​റ്റി വി​ഭ​ജി​ച്ച് വ​ടു​ത​ല കേ​ന്ദ്രീ​ക​രി​ച്ച് പു​തി​യ ലോ​ക്ക​ൽ ക​മ്മി​റ്റി വ​ന്ന​തോ​ടെ​യാ​ണ് വി​ഭാ​ഗീ​യ​ത രൂ​ക്ഷ​മാ​യ​ത്. വി​ഭ​ജി​ച്ച മാ​ന​ദ​ണ്ഡ​വും രീ​തി​യും ശ​രി​യാ​യി​ല്ലെ​ന്നാ​രോ​പി​ച്ച് നൂ​റി​ല​ധി​കം പ്ര​വ​ർ​ത്ത​ക​ർ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​ക്ക് പ​രാ​തി ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്.]]></description>
										<content:encoded><![CDATA[<p>ആലപ്പുഴ:അ​രൂ​ക്കു​റ്റി സി.​പി.​എ​മ്മി​ലെ വി​ഭാ​ഗീ​യ​ത ലോ​ക്ക​ൽ ക​മ്മി​റ്റി വി​ഭ​ജ​ന​ത്തോ​ടെ വീ​ണ്ടും പു​ക​യു​ന്നു. കു​ട്ട​നാ​ടി​നെ വെ​ല്ലു​ന്ന ഗ്രൂ​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് നി​ല​വി​ൽ അ​രൂ​ക്കു​റ്റി​യി​ൽ ന​ട​ക്കു​ന്ന​ത്. നി​ല​വി​ലു​ണ്ടാ​യി​രു​ന്ന ലോ​ക്ക​ൽ ക​മ്മി​റ്റി വി​ഭ​ജി​ച്ച് വ​ടു​ത​ല കേ​ന്ദ്രീ​ക​രി​ച്ച് പു​തി​യ ലോ​ക്ക​ൽ ക​മ്മി​റ്റി വ​ന്ന​തോ​ടെ​യാ​ണ് വി​ഭാ​ഗീ​യ​ത രൂ​ക്ഷ​മാ​യ​ത്. വി​ഭ​ജി​ച്ച മാ​ന​ദ​ണ്ഡ​വും രീ​തി​യും ശ​രി​യാ​യി​ല്ലെ​ന്നാ​രോ​പി​ച്ച് നൂ​റി​ല​ധി​കം പ്ര​വ​ർ​ത്ത​ക​ർ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​ക്ക് പ​രാ​തി ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്.</p>
<p>പു​തി​യ ഏ​രി​യ സെ​ക്ര​ട്ട​റി വ​ന്ന​തോ​ടെ വെ​ട്ടി നി​ര​ത്ത​ൽ ആ​രം​ഭി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നാ​ണ് ഒ​രു വി​ഭാ​ഗ​ത്തി​ന്റെ ആ​രോ​പ​ണം. ബ്രാ​ഞ്ചു​ക​ളു​ടെ എ​ണ്ണം കൂ​ടി​യ​താ​ണ് വി​ഭ​ജ​ന​ത്തി​ന് കാ​ര​ണ​മെ​ന്ന് പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും ഒ​രു വി​ഭാ​ഗം അ​ത് അം​ഗീ​ക​രി​ക്കു​ന്നി​ല്ല.</p>
<p>അ​രൂ​ക്കു​റ്റി​യെ​ക്കാ​ൾ കൂ​ടു​ത​ൽ ബ്രാ​ഞ്ചു​ക​ളു​ള​ള മ​റ്റ് ലോ​ക്ക​ൽ ക​മ്മി​റ്റി​ക​ൾ വി​ഭ​ജി​ക്കാ​തെ അ​രൂ​ക്കു​റ്റി​യെ മാ​ത്രം വി​ഭ​ജി​ക്കു​ന്ന​ത് ഇ​ഷ്ട​ക്കാ​രെ പ്ര​തി​ഷ്ഠി​ക്കാ​നും എ​തി​ർ പ​ക്ഷ​ക്കാ​രെ ഇ​ല്ലാ​താ​ക്കാ​നു​മാ​ണെ​ന്നാ​ണ് ആ​രോ​പ​ണം. ക​ഴി​ഞ്ഞ പാ​ർ​ട്ടി സ​മ്മേ​ള​ന​ത്തോ​ടെ വി​ഭ​ജി​ക്കാ​ൻ തീ​രു​മാ​ന​മെ​ടു​ത്തെ​ങ്കി​ലും വി​ഭാ​ഗീ​യ​ത രൂ​ക്ഷ​മാ​യ​തോ​ടെ സം​സ്ഥാ​ന നേ​തൃ​ത്വം ഇ​ട​പെ​ട്ട് ത​ൽ​സ്ഥി​തി തു​ട​രാ​നാ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.</p>
<p>സ​മ്മേ​ള​ന​ത്തി​ൽ ചേ​രി​തി​രി​ഞ്ഞ് മ​ത്സ​രം ന​ട​ന്ന​തും അ​രൂ​ക്കു​റ്റി ലോ​ക്ക​ൽ ക​മ്മി​റ്റി​യി​ലാ​യി​രു​ന്നു.ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ ന​ട​ന്ന ഏ​രി​യ ക​മ്മി​റ്റി​യി​ലാ​ണ് വി​ഭ​ജ​നം തീ​രു​മാ​നി​ച്ച​തെ​ങ്കി​ലും പു​തി​യ ഏ​രി​യ സെ​ക്ര​ട്ട​റി വ​ന്ന​തോ​ടെ​യാ​ണ് ജി​ല്ലാ സെ​ക്ര​ട്ട​റി​യു​ടെ അം​ഗീ​കാ​ര​ത്തോ​ടെ തീ​രു​മാ​നം ന​ട​പ്പാ​ക്കി​യ​ത്. ഇ​ത​നു​സ​രി​ച്ച് ഏ​രി​യ ക​മ്മി​റ്റി അം​ഗം കെ.​ഡി. പ്ര​സ​ന്ന​ൻ സെ​ക്ര​ട്ട​റി​യാ​യ വ​ടു​ത​ല ലോ​ക്ക​ൽ ക​മ്മി​റ്റി നി​ല​വി​ൽ വ​ന്നു. അ​രൂ​ക്കു​റ്റി​യി​ൽ വി​നു ബാ​ബു സെ​ക്ര​ട്ട​റി​യാ​യി തു​ട​രു​ക​യും ചെ​യ്യും.</p>
<p>നി​ല​വി​ൽ ഒ​രു ക്ഷ​ണി​താ​വു​ൾ​പ്പെ​ടെ 16 ൽ ​ആ​റ് പേ​രെ കൂ​ടി ഉ​ൾ​പെ​ടു​ത്തി ഇ​രു സ്ഥ​ല​ത്തും 11 അം​ഗ​ങ്ങ​ളാ​കും. ഒ​രു വി​ഭാ​ഗ​ത്തി​ന്റെ എ​തി​ർ​പ്പ് ശ​ക്ത​മാ​യി നി​ല​നി​ൽ​ക്കെ മ​റ്റൊ​രു കു​ട്ട​നാ​ട് ആ​വ​ർ​ത്തി​ക്കു​മോ എ​ന്ന ആ​ശ​ങ്ക പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​നു​ണ്ട്. വി​ഭ​ജ​നം ഏ​ക​പ​ക്ഷീ​യ​മാ​ണെ​ന്നും പാ​ർ​ട്ടി​യെ ത​ക​ർ​ക്കു​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി 200 ഓ​ളം അം​ഗ​ങ്ങ​ൾ പാ​ർ​ട്ടി വി​ടാ​ൻ ഒ​രു​ങ്ങു​ക​യാ​ണെ​ന്നും അ​ടു​ത്ത് കൂ​ടു​ന്ന ജ​ന​റ​ൽ ബോ​ഡി​യി​ൽ രാ​ജി സ​മ​ർ​പ്പി​ക്കു​മെ​ന്നും സൂ​ച​ന​യു​ണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/division-of-local-committees-sectarianism-continues-in-arukutty-cpm.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വയനാട്ടില്&#x200d; സി.പി.എമ്മില്&#x200d; വിഭാഗീയത രൂക്ഷം; സി.ഐ.ടി.യുവില്&#x200d; നിന്ന് ഒമ്പതോളം പേര്&#x200d; രാജിവെച്ചു</title>
		<link>https://www.chandrikadaily.com/sectarianism-in-cpm-in-wayanad-about-nine-people-resigned-from-citu.html</link>
					<comments>https://www.chandrikadaily.com/sectarianism-in-cpm-in-wayanad-about-nine-people-resigned-from-citu.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 20 Oct 2023 10:11:48 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[CITU]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[resigned]]></category>
		<category><![CDATA[Sectarianism]]></category>
		<category><![CDATA[wayanad]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=280045</guid>

					<description><![CDATA[ഏരിയ സമ്മേളനത്തോടെയാണ് പുല്&#x200d;പ്പള്ളിയിലെ പാര്&#x200d;ട്ടിക്കുള്ളില്&#x200d; വിഭാഗീയത കടുത്തത്. ഏരിയ കമ്മറ്റിയിലേക്ക് മത്സരമടക്കം നടന്നിരുന്നു.]]></description>
										<content:encoded><![CDATA[<p>വയനാട്ടില്&#x200d; സി.പി.എമ്മില്&#x200d; വിഭാഗീയത രൂക്ഷം. പുല്&#x200d;പ്പള്ളിയില്&#x200d; സി.ഐ.ടി.യുവില്&#x200d; നിന്ന് ഒമ്പതോളം പേര്&#x200d; രാജിവെച്ചു. രാജിവെച്ചവര്&#x200d; പുല്&#x200d;പ്പള്ളി ടൗണില്&#x200d; പ്രകടനം നടത്തി. മുന്&#x200d; സി.പി.എം പുല്&#x200d;പ്പള്ളി ലോക്കല്&#x200d; സെക്രട്ടറി അനില്&#x200d; സി കുമാറിന്റെ നേതൃത്വത്തിലായിരുന്നു പ്രകടനം.ഏരിയ സമ്മേളനത്തോടെയാണ് പുല്&#x200d;പ്പള്ളിയിലെ പാര്&#x200d;ട്ടിക്കുള്ളില്&#x200d; വിഭാഗീയത കടുത്തത്. ഏരിയ കമ്മറ്റിയിലേക്ക് മത്സരമടക്കം നടന്നിരുന്നു.</p>
<p>വിഭാഗീയത അന്വേഷിക്കാന്&#x200d; കമ്മീഷനെ വച്ചെങ്കിലും ആര്&#x200d;ക്കെതിരെയും നടപടി ഉണ്ടാവാത്തത് ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്. വിഭാഗീയത കടുത്തതോടെ സി.പി.എം പുല്&#x200d;പ്പള്ളി വെസ്റ്റ് ലോക്കല്&#x200d; സെക്രട്ടറി സി.ഡി അജീഷ് സ്ഥാനം രാജിവെച്ചു. നിലവില്&#x200d; പുല്&#x200d;പള്ളി ഏരിയ കമ്മറ്റിയിലെ 3 വനിതകളില്&#x200d; രണ്ട് പേരും രാജി വച്ചിട്ടുണ്ട്. ഇതിലൊരാളായ ഷിജി ഡി.വൈ.എഫ്.ഐയുടെ സംസ്ഥാന സമിതി അംഗം കൂടിയാണ്.</p>
<p>പ്രകടനത്തില്&#x200d; പങ്കെടുത്ത മുന്&#x200d; ലോക്കല്&#x200d; സെക്രട്ടറി കൂടിയായ അനില്&#x200d; സി കുമാര്&#x200d; നിലവില്&#x200d; സി.പി.എമ്മിന്റെ പഞ്ചായത്തംഗമാണ്. പുല്&#x200d;പ്പള്ളി ഏരിയയില്&#x200d; നിന്നുള്ള ജില്ല കമ്മറ്റി അംഗമായ ടി ബി സുരേഷ് പാര്&#x200d;ട്ടിയുടെ പ്രാഥമിക അംഗത്വം പോലും പുതുക്കാത്തത് വിഭാഗീയതയുടെയും എതിര്&#x200d;പ്പിന്റെയും ഭാഗമായാണെന്നാണ് സൂചന.ഡി.വൈ.എഫ്.ഐ പുല്&#x200d;പ്പള്ളി ബ്ലോക്ക് പ്രസിഡന്റും ഇരുളം ലോക്കല്&#x200d; സെക്രട്ടറിയുമായിരുന്ന എ ഷിനുവും നിലവില്&#x200d; പ്രാഥമിക അംഗത്വം പുതുക്കിയിട്ടില്ല.</p>
<p>ഏരിയ കമ്മറ്റിക്ക് കീഴിലെ പാപ്ലശേരി, അഴീക്കോടന്&#x200d; നഗര്&#x200d; ബ്രാഞ്ചുകളില്&#x200d; നിന്ന് അംഗങ്ങള്&#x200d; കൂട്ടത്തോടെ രാജി വച്ചതും വിഭാഗീയതയുടെ തുടര്&#x200d;ച്ചയായിട്ടായിരുന്നു. അനില്&#x200d; സി കുമാറിനെതിരെ സി.പി.എം ജില്ല കമ്മറ്റി അച്ചടക്ക നടപടി എടുക്കാനാണ് സാധ്യത.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sectarianism-in-cpm-in-wayanad-about-nine-people-resigned-from-citu.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
