<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>seetharam yechoori &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/seetharam-yechoori/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 12 Sep 2024 11:07:25 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>seetharam yechoori &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു</title>
		<link>https://www.chandrikadaily.com/11cpim-general-secretary-sitaram-yechury-passed-away.html</link>
					<comments>https://www.chandrikadaily.com/11cpim-general-secretary-sitaram-yechury-passed-away.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 12 Sep 2024 10:32:00 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[death]]></category>
		<category><![CDATA[news]]></category>
		<category><![CDATA[seetharam yechoori]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=309221</guid>

					<description><![CDATA[ശ്വായകോശ സംബന്ധമായ അണുബാധയെ തുടര്&#x200d;ന്ന് ഡല്&#x200d;ഹി ഓള്&#x200d; ഇന്ത്യ ഇന്&#x200d;സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്&#x200d; സയന്&#x200d;സസില്&#x200d; (എയിംസ്) ചികിത്സയിലിരിക്കെയാണ് അന്ത്യം]]></description>
										<content:encoded><![CDATA[<p>ഡൽഹി: സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു. ശ്വാസകോശ അണുബാധയെ തുടർന്നാണ് വിയോഗം. 72 വയസ്സായിരുന്നു. ശ്വായകോശ സംബന്ധമായ അണുബാധയെ തുടര്&#x200d;ന്ന് ഡല്&#x200d;ഹി ഓള്&#x200d; ഇന്ത്യ ഇന്&#x200d;സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്&#x200d; സയന്&#x200d;സസില്&#x200d; (എയിംസ്) ചികിത്സയിലിരിക്കെയാണ് അന്ത്യം. ഓഗസ്റ്റ് 19നാണ് ഡല്&#x200d;ഹിയിലെ ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചത്.</p>
<p>സര്&#x200d;വേശ്വര സോമയാജലു യെച്ചൂരിയുടെയും കല്&#x200d;പകത്തിന്റെയും മകനായി 1952 ഓഗസ്റ്റ് 12ന് ചെന്നൈലാണ് ജനിച്ചത്. യെച്ചൂരി എസ്എഫ്‌ഐലൂടെയാണ് സിപിഎം രാഷ്ട്രീയത്തിലേക്കെത്തുന്നത്. 1974ല്&#x200d; എസ്എഫ്‌ഐയില്&#x200d; അംഗമായ യെച്ചൂരി 1978ല്&#x200d; സംഘടനയുടെ അഖിലേന്ത്യ പ്രസിഡന്റായി. ഡല്&#x200d;ഹി സെന്റ് സ്റ്റീഫന്&#x200d;സ് കോളേജില്&#x200d; നിന്ന് ബിരുദ പഠനത്തിനു ശേഷം ജെഎന്&#x200d;യുവില്&#x200d; നിന്ന് സാമ്പത്തിക ശാസ്ത്രത്തില്&#x200d; ഫസ്റ്റ് ക്ലാസില്&#x200d; ബിരുദാനന്തര ബിരുദം നേടി.</p>
<p>പിഎച്ച്ഡിക്ക് ചേര്&#x200d;ന്നെങ്കിലും അടിയന്തരാവസ്ഥകാലത്ത് അറസ്റ്റിലായതിനെ തുടര്&#x200d;ന്ന് പഠനം പൂര്&#x200d;ത്തിയാക്കാനായില്ല. അടിയന്തരാവസ്ഥയ്ക്കു ശേഷം ജെഎന്&#x200d;യു യൂണിയന്റെ പ്രസിഡന്റായി. 1980ല്&#x200d; സിപിഎമ്മിലെത്തി. 1985ല്&#x200d; സിപിഎം കേന്ദ്രകമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട യെച്ചൂരി 1992 മുതല്&#x200d; സിപിഎം പോളിറ്റ് ബ്യൂറോ അംഗമാണ്. 2015ല്&#x200d; വിശാഖപട്ടണത്ത് നടന്ന 21ാം പാര്&#x200d;ട്ടി കോണ്&#x200d;ഗ്രസില്&#x200d; ദേശീയ സെക്രട്ടറിയായി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/11cpim-general-secretary-sitaram-yechury-passed-away.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അടുത്ത തെരഞ്ഞെടുപ്പിന് മുമ്പ് പ്രതിപക്ഷത്തെ ഇല്ലാതാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് സിതാറാം യെച്ചൂരി</title>
		<link>https://www.chandrikadaily.com/rahulgandhi-seetharamyechuri.html</link>
					<comments>https://www.chandrikadaily.com/rahulgandhi-seetharamyechuri.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Sat, 25 Mar 2023 07:54:17 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[rahul gandhi]]></category>
		<category><![CDATA[seetharam yechoori]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=244358</guid>

					<description><![CDATA[രാജ്യഞ്ഞെ നിയമവാഴ്ച ഉറപ്പാക്കാൻ പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു]]></description>
										<content:encoded><![CDATA[<p>2024 ലെ തെരഞ്ഞെടുപ്പിന് മുമ്പ് പ്രതിപക്ഷത്തെ ഇല്ലാതാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് സിപിഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി കുറ്റപ്പെടുത്തി. രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയ നടപടിയെ അപലപിച്ച് സിപിഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി. ജനാധിപത്യത്തെ അട്ടിമറിക്കുന്ന നടപടികളാണ് രാജ്യത്ത് നടക്കുന്നതെന്നും ആരോപിച്ചു. രാജ്യഞ്ഞെ നിയമവാഴ്ച ഉറപ്പാക്കാൻ പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rahulgandhi-seetharamyechuri.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഭാരത് ജോഡോ യാത്ര; സമാപനത്തിന് ക്ഷണം ലഭിച്ചിട്ടില്ലെന്ന് യെച്ചൂരി</title>
		<link>https://www.chandrikadaily.com/bharat-jodo-yatra-yechury-said-that-he-had-not-received-an-invitation-for-the-finale.html</link>
					<comments>https://www.chandrikadaily.com/bharat-jodo-yatra-yechury-said-that-he-had-not-received-an-invitation-for-the-finale.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 12 Jan 2023 14:09:49 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bharath jodo yathara]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[Rahul gandi]]></category>
		<category><![CDATA[seetharam yechoori]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=232287</guid>

					<description><![CDATA[സമാപനത്തിന് 21 പാര്&#x200d;ട്ടികളെ രാഹുല്&#x200d; ഗാന്ധി ക്ഷണിച്ചുവെന്ന് റിപ്പോര്&#x200d;ട്ടുകള്&#x200d; പുറത്തുവന്നിരുന്നു]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: രാഹുല്&#x200d; ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ സമാപനത്തിന് ക്ഷണം ലഭിച്ചിട്ടില്ലെന്ന് സി.പി.എം ജനറല്&#x200d; സെക്രട്ടറി സീതാറാം യെച്ചൂരി. യാത്രയുടെ സമാപനത്തിന് 21 പാര്&#x200d;ട്ടികളെ രാഹുല്&#x200d; ഗാന്ധി ക്ഷണിച്ചുവെന്ന് റിപ്പോര്&#x200d;ട്ടുകള്&#x200d; പുറത്തുവന്നിരുന്നു. ഇതില്&#x200d; സീതാറാം യെച്ചൂരിക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്നാണ് വ്യക്തമാക്കിയത്.</p>
<p>തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ്, ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദള്&#x200d;, അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാര്&#x200d;ട്ടി, നിതീഷ് കുമാറിന്റെ ജനതാദള്&#x200d; യുണൈറ്റഡ്, ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം പാര്&#x200d;ട്ടി, മായാവതിയുടെ ബഹുജന്&#x200d; സമാജ്‌വാദി പാര്&#x200d;ട്ടി തുടങ്ങിയ പാര്&#x200d;ട്ടികള്&#x200d;ക്കെല്ലാം ഭാരത് ജോഡോ യാത്രക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bharat-jodo-yatra-yechury-said-that-he-had-not-received-an-invitation-for-the-finale.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇ പിക്ക് എതിരായ ആരോപണം പിബി ചര്&#x200d;ച്ച ചെയ്തില്ല, വിഷയം സംസ്ഥാന കമ്മിറ്റി ചര്&#x200d;ച്ച ചെയ്യും; സീതാറാം യെച്ചൂരി</title>
		<link>https://www.chandrikadaily.com/news-kerala-ep-jayarajan-pb-yechuri.html</link>
					<comments>https://www.chandrikadaily.com/news-kerala-ep-jayarajan-pb-yechuri.html#respond</comments>
		
		<dc:creator><![CDATA[webdesk12]]></dc:creator>
		<pubDate>Wed, 28 Dec 2022 12:20:25 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[CM Pinarayi Vijayan]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[ep jayarajan]]></category>
		<category><![CDATA[media]]></category>
		<category><![CDATA[pinarayi]]></category>
		<category><![CDATA[seetharam yechoori]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=229347</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: എല്&#x200d;.ഡി.എഫ് കണ്&#x200d;വീനറും സിപിഎം കേന്ദ്ര കമ്മിറ്റിയംഗവുമായ ഇ.പി ജയരാജനെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണം പൊളിറ്റ് ബ്യൂറോയില്&#x200d; ചര്&#x200d;ച്ചയായില്ലെന്ന് ജനറല്&#x200d; സെക്രട്ടറി സീതാറാം യെച്ചൂരി. വിഷയം സംസ്ഥാന കമ്മിറ്റി ചര്&#x200d;ച്ച ചെയ്യുമെന്നും യെച്ചൂരി പറഞ്ഞു. ചര്&#x200d;ച്ചക്ക് ശേഷം സംസ്ഥാന കമ്മിറ്റിക്ക് തുടര്&#x200d; തീരുമാനമെടുക്കാം. വിവാദങ്ങള്&#x200d; പരിഹരിക്കാനുള്ള ശേഷി സിപിഎം കേരള ഘടകത്തിനുണ്ട്. ജനുവരി 9, 10 തീയതികളില്&#x200d; സംസ്ഥാന കമ്മിറ്റി ചേരുമെന്നും യെച്ചൂരി പറഞ്ഞു. ജയരാജനെതിരായ പരാതികളൊന്നും കേന്ദ്ര കമ്മിറ്റിക്ക് മുമ്ബില്&#x200d; എത്തിയിട്ടില്ല. ഗവര്&#x200d;ണറുടെ ബില്ലുകള്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: എല്&#x200d;.ഡി.എഫ് കണ്&#x200d;വീനറും സിപിഎം കേന്ദ്ര കമ്മിറ്റിയംഗവുമായ ഇ.പി ജയരാജനെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണം പൊളിറ്റ് ബ്യൂറോയില്&#x200d; ചര്&#x200d;ച്ചയായില്ലെന്ന് ജനറല്&#x200d; സെക്രട്ടറി സീതാറാം യെച്ചൂരി. വിഷയം സംസ്ഥാന കമ്മിറ്റി ചര്&#x200d;ച്ച ചെയ്യുമെന്നും യെച്ചൂരി പറഞ്ഞു. ചര്&#x200d;ച്ചക്ക് ശേഷം സംസ്ഥാന കമ്മിറ്റിക്ക് തുടര്&#x200d; തീരുമാനമെടുക്കാം. വിവാദങ്ങള്&#x200d; പരിഹരിക്കാനുള്ള ശേഷി സിപിഎം കേരള ഘടകത്തിനുണ്ട്. ജനുവരി 9, 10 തീയതികളില്&#x200d; സംസ്ഥാന കമ്മിറ്റി ചേരുമെന്നും യെച്ചൂരി പറഞ്ഞു. ജയരാജനെതിരായ പരാതികളൊന്നും കേന്ദ്ര കമ്മിറ്റിക്ക് മുമ്ബില്&#x200d; എത്തിയിട്ടില്ല. ഗവര്&#x200d;ണറുടെ ബില്ലുകള്&#x200d; ഒപ്പിടുന്നതുമായി ബന്ധപ്പെട്ട് കാര്യങ്ങളാണ് കഴിഞ്ഞ ദിവസം നടന്നതെന്നും യെച്ചൂരി മാധ്യമങ്ങളോട് വ്യക്തമാക്കി.<br />
ഇ.പി. ജയരാജനെതിരായ അനധികൃത സ്വത്ത് വിവാദത്തില്&#x200d; പ്രതികരിക്കാതെ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്&#x200d; ഒഴിഞ്ഞുമാറിയിരുന്നു.ജയരാജന്&#x200d; വിഷയം പൊളിറ്റ് ബ്യൂറോ ചര്&#x200d;ച്ച ചെയ്യുമോ എന്നായിരുന്നു മാധ്യമപ്രവര്&#x200d;ത്തകരുടെ ചോദ്യം. ഇതിനാണ് &#8216;ഡല്&#x200d;ഹിയില്&#x200d; തണുപ്പ് എങ്ങനെയുണ്ട്&#8217; എന്ന് നേര്&#x200d;ത്ത ചിരിയോടെയുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം വന്നത്. എന്തെങ്കിലും പറയാനുണ്ടെങ്കില്&#x200d; നിങ്ങളുടെ അടുത്തേക്ക് വരുമെന്നും മുഖ്യമന്ത്രി മാധ്യമപ്രവര്&#x200d;ത്തരോട് വ്യക്തമാക്കുകയും ചെയ്തു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/news-kerala-ep-jayarajan-pb-yechuri.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പൊലീസ് നിയമഭേദഗതി പുനഃപരിശോധിക്കുമെന്ന് യെച്ചൂരി</title>
		<link>https://www.chandrikadaily.com/seetharam-yechuri-about-police-act.html</link>
					<comments>https://www.chandrikadaily.com/seetharam-yechuri-about-police-act.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Mon, 23 Nov 2020 06:27:35 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police act]]></category>
		<category><![CDATA[seetharam yechoori]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=168852</guid>

					<description><![CDATA[സര്&#x200d;ക്കാറിനും സിപിഎമ്മിനും എതിരായ മാധ്യമവിമര്&#x200d;ശനങ്ങളെ ഇല്ലാതാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്ന പൊലീസ് നിയമഭേദഗതി പുനഃപരിശോധിക്കുമെന്ന് സിപിഎം ജനറല്&#x200d; സെക്രട്ടറി സീതാറാം യെച്ചൂരി. എതിര്&#x200d;പ്പുകളും ആശങ്കകളും മുഖവിലക്കെടുത്തെന്നും വിശദീകരണം. നിയമഭേദഗതിക്കെതിരെ വിമര്&#x200d;ശനം ശക്തമായ സാഹചര്യത്തിലാണ് സിപിഎം ദേശീയ നേതൃത്വത്തിന്റെ ഇടപെടല്&#x200d;.</p>
<p>ഏതെങ്കിലും വിഷയത്തിലുള്ള അഭിപ്രായ പ്രകടനങ്ങള്&#x200d; അപകീര്&#x200d;ത്തികരമായ പരാമര്&#x200d;ശമെന്ന പേരില്&#x200d; ആര്&#x200d;ക്കെതിരെയും പൊലീസിന് സ്വമേധയാ കേസെടുക്കാന്&#x200d; അനുമതി നല്&#x200d;കുന്നതാണ് പുതിയ നിയമം. ഭരണഘടന ഉറപ്പ് നല്&#x200d;കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനാണ് പൊലീസ് ആക്ട് ഭേദഗതി.</p>
<p>സര്&#x200d;ക്കാറിനും സിപിഎമ്മിനും എതിരായ മാധ്യമവിമര്&#x200d;ശനങ്ങളെ ഇല്ലാതാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്. മാധ്യമങ്ങളെ ഭയപ്പെടുത്തി നിശബ്ദരാക്കാനാണ് സര്&#x200d;ക്കാറിന്റെ നീക്കം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/seetharam-yechuri-about-police-act.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഡല്&#x200d;ഹി വംശഹത്യ: സീതാറാം യെച്ചൂരിയെ പ്രതിചേര്&#x200d;ക്കാന്&#x200d; ഡല്&#x200d;ഹി പൊലീസിന്റെ ആസൂത്രിത നീക്കം</title>
		<link>https://www.chandrikadaily.com/delhi-news-seetharam-yechury.html</link>
					<comments>https://www.chandrikadaily.com/delhi-news-seetharam-yechury.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Sat, 12 Sep 2020 16:12:39 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[delhi riot]]></category>
		<category><![CDATA[seetharam yechoori]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=152634</guid>

					<description><![CDATA[ഷഹീന്&#x200d; ബാഗ് അടക്കമുള്ള പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങളെ ഇല്ലാതാക്കാനാണ് സംഘപരിവാര്&#x200d; ആസൂത്രിതമായി കലാപം നടത്തിയത്.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ഡല്&#x200d;ഹി വംശഹത്യക്കേസില്&#x200d; സിപിഎം ജനറല്&#x200d; സെക്രട്ടറി സീതാറാം യെച്ചൂരി ഉള്&#x200d;പ്പെടെയുള്ള രാഷ്ട്രീയ നേതാക്കളെ കള്ളക്കേസില്&#x200d; കുടുക്കാന്&#x200d; ശ്രമവുമായി ഡല്&#x200d;ഹി പൊലീസ്. അനുബന്ധ കുറ്റപത്രത്തിലാണ് പേരുകള്&#x200d; ഉള്&#x200d;പ്പെടുത്തിയിരിക്കുന്നത്. രാഷ്ട്രീയ നേതാക്കള്&#x200d;ക്ക് ഗൂഢാലോചനയില്&#x200d; പങ്കുണ്ടെന്നാണ് പൊലീസ് കുറ്റപത്രത്തില്&#x200d; പറഞ്ഞിരിക്കുന്നത്.</p>
<p>സീതാറാം യെച്ചൂരിയ്ക്ക് പുറമെ സ്വരാജ് അഭിയാന്&#x200d; നേതാവ് യോഗേന്ദ്ര യാദവ്, സാമ്പത്തിക വിദഗ്ദന്&#x200d; ജയതി ഘോഷ്, ഡല്&#x200d;ഹി യൂണിവേഴ്‌സിറ്റി പ്രൊഫസറും ആക്ടിവിസ്റ്റുമായ അപൂര്&#x200d;വാനന്ദ്, ഡോക്യുമെന്ററി സംവിധായകന്&#x200d; രാഹുല്&#x200d; റോയ് എന്നിവരുടെ പേരുകളാണ് അനുബന്ധ കുറ്റപത്രത്തില്&#x200d; ഉള്&#x200d;പ്പെടുത്തിയിരിക്കുന്നത്.</p>
<p>ഡല്&#x200d;ഹി പൊലീസിനെ ഉപയോഗിച്ച് പ്രതിപക്ഷത്തെ നിശബ്ദമാക്കാനാണ് കേന്ദ്രസര്&#x200d;ക്കാരിന്റെ നീക്കമെന്ന് യെച്ചൂരി പ്രതികരിച്ചു. പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങളെ ബിജെപി ഭയക്കുന്നു. നിശബ്ദമാക്കാന്&#x200d; ശ്രമിച്ചാലും പൗരത്വ നിയമ ഭേദഗതി പോലുള്ളവയെ ഇനിയും ശക്തമായി എതിര്&#x200d;ക്കും. ചോദ്യങ്ങളെ കേന്ദ്രസര്&#x200d;ക്കാര്&#x200d; ഭയപ്പെടുന്നു. ചോദ്യങ്ങളെ ഭയപ്പോലെടുന്നതിനാലാണ് പ്രധാനമന്ത്രി വാര്&#x200d;ത്താസമ്മേളനം നടത്താത്തതും വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങള്&#x200d;ക്ക് പോലും മറുപടി നല്&#x200d;കാത്തത്. അധികാരം ഉപയോഗിച്ചു പ്രതിപക്ഷത്തെ നിശ്ശബ്ദരാക്കാനുള നീക്കം അനുവദിക്കാന്&#x200d; കഴിയില്ലെന്നും യെച്ചൂരി പറഞ്ഞു.</p>
<p>ഷഹീന്&#x200d; ബാഗ് അടക്കമുള്ള പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങളെ ഇല്ലാതാക്കാനാണ് സംഘപരിവാര്&#x200d; ആസൂത്രിതമായി കലാപം നടത്തിയത്. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്&#x200d;, ബിജെപി നേതാവ് കപില്&#x200d; മിശ്ര തുടങ്ങിയവരുടെ ആഹ്വാനപ്രകാരമായിരുന്നു സംഘപരിവാര്&#x200d; തീവ്രവാദികള്&#x200d; ഡല്&#x200d;ഹിയില്&#x200d; അഴിഞ്ഞാടിയത്. എന്നാല്&#x200d; കലാപത്തെക്കുറിച്ച് അന്വേഷിച്ച ഡല്&#x200d;ഹി പൊലീസ് അന്വേഷണം വഴിതിരിച്ചുവിട്ട് കുറ്റം മുഴുവന്&#x200d; പൗരത്വ വിരുദ്ധ പ്രക്ഷോഭകരുടെ മേല്&#x200d; ചാര്&#x200d;ത്തുകയായിരുന്നു. ഇതിന്റെ തുടര്&#x200d;ച്ചയായാണ് പ്രതിപക്ഷ നേതാക്കളെ പ്രതി ചേര്&#x200d;ക്കാനുള്ള നീക്കം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/delhi-news-seetharam-yechury.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ശശിക്കെതിരായുള്ള പീഡനപരാതി; നടപടിയെ തുടര്&#x200d;ന്ന് സി.പി.എമ്മില്&#x200d; തര്&#x200d;ക്കം</title>
		<link>https://www.chandrikadaily.com/pk-shashi-kodiyeri-balakrishnan-pinarayi-vijayan-seetharam-yechury-prakash-karatt-rape-case-news.html</link>
					<comments>https://www.chandrikadaily.com/pk-shashi-kodiyeri-balakrishnan-pinarayi-vijayan-seetharam-yechury-prakash-karatt-rape-case-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 04 Sep 2018 09:27:29 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[kodiyeri balakrishnan]]></category>
		<category><![CDATA[pinarayi vijayan]]></category>
		<category><![CDATA[pk shashi mla]]></category>
		<category><![CDATA[Prakash Karat]]></category>
		<category><![CDATA[seetharam yechoori]]></category>
		<category><![CDATA[vrinda karat]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=101502</guid>

					<description><![CDATA[തിരുവനന്തപുരം: ഷൊര്&#x200d;ണ്ണൂര്&#x200d; എം.എല്&#x200d;.എ പി.കെ ശശിക്കെതിരായ ലൈംഗിക പീഡന പരാതിയിലെ നടപടിയെ തുടര്&#x200d;ന്ന് സിപി.എമ്മില്&#x200d; ഭിന്നത രൂക്ഷം. വനിതാ നേതാവിന്റെ പരാതി ഇ-മെയില്&#x200d; വഴി ലഭിച്ചിരുന്നുവെന്ന് സി.പി.എം ജനറല്&#x200d; സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കിയതിന് പിന്നാലെ യെച്ചൂരിയെ തള്ളി കാരാട്ട് രംഗത്തെത്തുകയായിരുന്നു. പീഡനപരാതി അറിയില്ലെന്ന് മുന്&#x200d; ജനറല്&#x200d; സെക്രട്ടറിയായ പ്രകാശ് കാരാട്ട് പറഞ്ഞു. ശശിക്കെതിരെ നടപടിക്ക് നിര്&#x200d;ദ്ദേശിച്ചിട്ടില്ലെന്ന് പി.ബിയും അറിയിച്ചു. പീഡനപരാതി കിട്ടിയിട്ടില്ല. പരാതി ഉണ്ടെങ്കില്&#x200d; സംസ്ഥാന ഘടകമാണ് സ്വീകരിക്കേണ്ടതെന്നും പി.ബി പറഞ്ഞു. പീഡനപരാതി കിട്ടിയോ എന്ന് [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ഷൊര്&#x200d;ണ്ണൂര്&#x200d; എം.എല്&#x200d;.എ പി.കെ ശശിക്കെതിരായ ലൈംഗിക പീഡന പരാതിയിലെ നടപടിയെ തുടര്&#x200d;ന്ന് സിപി.എമ്മില്&#x200d; ഭിന്നത രൂക്ഷം. വനിതാ നേതാവിന്റെ പരാതി ഇ-മെയില്&#x200d; വഴി ലഭിച്ചിരുന്നുവെന്ന് സി.പി.എം ജനറല്&#x200d; സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കിയതിന് പിന്നാലെ യെച്ചൂരിയെ തള്ളി കാരാട്ട് രംഗത്തെത്തുകയായിരുന്നു.</p>
<p>പീഡനപരാതി അറിയില്ലെന്ന് മുന്&#x200d; ജനറല്&#x200d; സെക്രട്ടറിയായ പ്രകാശ് കാരാട്ട് പറഞ്ഞു. ശശിക്കെതിരെ നടപടിക്ക് നിര്&#x200d;ദ്ദേശിച്ചിട്ടില്ലെന്ന് പി.ബിയും അറിയിച്ചു. പീഡനപരാതി കിട്ടിയിട്ടില്ല. പരാതി ഉണ്ടെങ്കില്&#x200d; സംസ്ഥാന ഘടകമാണ് സ്വീകരിക്കേണ്ടതെന്നും പി.ബി പറഞ്ഞു. പീഡനപരാതി കിട്ടിയോ എന്ന് വ്യക്തമാക്കാതെയായിരുന്നു പി.ബിയുടെ വാര്&#x200d;ത്താകുറിപ്പ്. വിഷയത്തില്&#x200d; പ്രതികരിക്കാനില്ലെന്ന് ബൃന്ദകാരാട്ടും  പ്രതികരിച്ചു.</p>
<p>പരാതി ലഭിച്ചിരുന്നുവെന്നും പരാതി പരിഗണിക്കേണ്ടത് സംസ്ഥാന കമ്മിറ്റിയാണെന്നും യെച്ചൂരിയും പറഞ്ഞിരുന്നു. അതേസമയം, മൂന്നാഴ്ച്ച മുമ്പ് തന്നെ പരാതി ലഭിച്ചിരുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്&#x200d; പറഞ്ഞു. പരാതി പൊലീസിന് നല്&#x200d;കേണ്ടതായിരുന്നുവെങ്കില്&#x200d; അങ്ങനെ ചെയ്‌തേനെ. പാര്&#x200d;ട്ടിയില്&#x200d; പരിഹരിക്കേണ്ട പ്രശ്‌നമായതിനാലാണ് പാര്&#x200d;ട്ടിക്ക് നല്&#x200d;കിയത്. പരാതിയില്&#x200d; നടപടി തുടങ്ങിയെന്നും കൊടിയേരി കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>അതിനിടെ, ഡി.വൈ.എഫ്.ഐ നേതാക്കള്&#x200d; കൊടിയേരിയുമായി കൂടിക്കാഴ്ച്ച നടത്തി. എ.എന്&#x200d; ഷംസീര്&#x200d;, എം സ്വരാജ് എന്നിവര്&#x200d; ഏ.കെ.ജി സെന്ററിലെത്തി കൊടിയേരിയെ<br />
കണ്ടു ചര്&#x200d;ച്ച നടത്തുകയായിരുന്നു. സംഭവത്തില്&#x200d; ഡി.വൈ.എഫ്.ഐക്ക് പരാതി ലഭിച്ചിട്ടില്ലെന്നും കൂടുതല്&#x200d; വിവരങ്ങള്&#x200d; അറിഞ്ഞ് പ്രതികരിക്കാമെന്നും സ്വരാജ് പ്രതികരിച്ചു.</p>
<p>രണ്ടാഴ്ച്ച മുമ്പാണ് ബൃന്ദാകാരാട്ടിന് വനിതാ നേതാവ് പരാതി നല്&#x200d;കിയത്. നടപടി വരാത്തതിനാല്&#x200d; സീതാറാം യെച്ചൂരിക്ക് പരാതി നല്&#x200d;കുകയായിരുന്നു. തുടര്&#x200d;ന്ന് അവൈലിബില്&#x200d; പി.ബി ചേര്&#x200d;ന്ന ശേഷം അന്വേഷണം പ്രഖ്യാപിച്ചുവെന്നായിരുന്നു വാര്&#x200d;ത്ത. രണ്ട് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളടങ്ങുന്ന പ്രത്യേക സമിതിയെ കേന്ദ്ര നേതൃത്വം അന്വേഷണത്തിന് നിയോഗിച്ചിട്ടുണ്ടെന്നും ഒരു വനിതാ നേതാവും അന്വേഷണ സമിതിയിലുണ്ടെന്നും റിപ്പോര്&#x200d;ട്ടുകളുണ്ടായിരുന്നു. എന്നാല്&#x200d; ഇത് തള്ളി പി.ബി രംഗത്തുവരികയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pk-shashi-kodiyeri-balakrishnan-pinarayi-vijayan-seetharam-yechury-prakash-karatt-rape-case-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സി.പിഎമ്മില്&#x200d; ഭിന്നത രൂക്ഷം: കേന്ദ്ര കമ്മിറ്റി പുനഃസംഘടിപ്പിക്കണമെന്ന  തീരുമാനത്തില്&#x200d; ഉറച്ച് യെച്ചൂരി, വിട്ടുകൊടുക്കാതെ കാരാട്ട്</title>
		<link>https://www.chandrikadaily.com/cpm-22nd-party-congress-final-day.html</link>
					<comments>https://www.chandrikadaily.com/cpm-22nd-party-congress-final-day.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 22 Apr 2018 07:35:02 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[cpm party congress]]></category>
		<category><![CDATA[India]]></category>
		<category><![CDATA[Prakash raj]]></category>
		<category><![CDATA[seetharam yechoori]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=81586</guid>

					<description><![CDATA[ഹൈദരാബാദ്: കേന്ദ്ര കമ്മിറ്റിയില്&#x200d; അംഗങ്ങളെ തെരഞ്ഞെടുക്കുന്നതില്&#x200d; സി.പി.എമ്മില്&#x200d; ഭിന്നത രൂക്ഷം. സി.പി.എം പാര്&#x200d;ട്ടി കോണ്&#x200d;ഗ്രസില്&#x200d; കേന്ദ്ര കമ്മിറ്റി പുനഃസംഘടിപ്പിക്കണമെന്ന് ജനറല്&#x200d; സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. എന്നാല്&#x200d; തങ്ങള്&#x200d;ക്ക് ഭൂരിപക്ഷമുള്ള കേന്ദ്ര കമ്മിറ്റിയും പിബിയും പുനഃസംഘടിപ്പിക്കാന്&#x200d; കാരാട്ട് പക്ഷം വിസമ്മതിച്ചതോടെയാണ് പാര്&#x200d;ട്ടി കോണ്&#x200d;ഗ്രസില്&#x200d; ഭിന്നത രൂക്ഷമായത്. ഇതോടെ പുതിയ ജനറല്&#x200d; സെക്രട്ടറിയായി വീണ്ടും യെച്ചൂരി ഏകകണ്ഠമായി തെരഞ്ഞെടുക്കപ്പെടില്ല വിലയിരുത്തല്&#x200d;. അതേസമയം തെരഞ്ഞെടുപ്പ് വന്നാല്&#x200d; മത്സരിക്കാന്&#x200d; തയ്യാറാണെന്ന നിലപാട് യെച്ചൂരി സ്വീകരിച്ചതായാണ് സൂചന.ത്രിപുര മുന്&#x200d; മുഖ്യമന്ത്രി മണിക് സര്&#x200d;ക്കാറിന്റെ [&#8230;]]]></description>
										<content:encoded><![CDATA[<p>ഹൈദരാബാദ്: കേന്ദ്ര കമ്മിറ്റിയില്&#x200d; അംഗങ്ങളെ തെരഞ്ഞെടുക്കുന്നതില്&#x200d; സി.പി.എമ്മില്&#x200d; ഭിന്നത രൂക്ഷം. സി.പി.എം പാര്&#x200d;ട്ടി കോണ്&#x200d;ഗ്രസില്&#x200d; കേന്ദ്ര കമ്മിറ്റി പുനഃസംഘടിപ്പിക്കണമെന്ന് ജനറല്&#x200d; സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. എന്നാല്&#x200d; തങ്ങള്&#x200d;ക്ക് ഭൂരിപക്ഷമുള്ള കേന്ദ്ര കമ്മിറ്റിയും പിബിയും പുനഃസംഘടിപ്പിക്കാന്&#x200d; കാരാട്ട് പക്ഷം വിസമ്മതിച്ചതോടെയാണ് പാര്&#x200d;ട്ടി കോണ്&#x200d;ഗ്രസില്&#x200d; ഭിന്നത രൂക്ഷമായത്. ഇതോടെ പുതിയ ജനറല്&#x200d; സെക്രട്ടറിയായി വീണ്ടും യെച്ചൂരി ഏകകണ്ഠമായി തെരഞ്ഞെടുക്കപ്പെടില്ല വിലയിരുത്തല്&#x200d;.</p>
<p>അതേസമയം തെരഞ്ഞെടുപ്പ് വന്നാല്&#x200d; മത്സരിക്കാന്&#x200d; തയ്യാറാണെന്ന നിലപാട് യെച്ചൂരി സ്വീകരിച്ചതായാണ് സൂചന.ത്രിപുര മുന്&#x200d; മുഖ്യമന്ത്രി മണിക് സര്&#x200d;ക്കാറിന്റെ പേരും ജനറല്&#x200d; സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. ജനറല്&#x200d; സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് ഉണ്ടായാല്&#x200d; രഹസ്യ വോട്ടെടുപ്പിനാവും നടക്കുക</p>
<p>നിലവിലെ പിബിയിലും കേന്ദ്ര കമ്മിറ്റിയിലും മാറ്റം വരണമെന്നാണ് യെച്ചൂരിയും ബംഗാള്&#x200d; ഘടകവും ആവശ്യപ്പെടുന്നത്. കേന്ദ്ര കമ്മറ്റിയില്&#x200d; എത്തിയവരെ മാറ്റി പുതിയവരെ നിയമിക്കണമെന്നാണ് ഇവരുടെ ആവശ്യം. അതേസമയം, കേന്ദ്ര കമ്മിറ്റിയില്&#x200d; മാറ്റം വരുത്തേണ്ടെന്ന നിലപാടിലാണ് കാരാട്ട് പക്ഷത്തിനും കേരളഘടകത്തിനും. പല സംസ്ഥാനങ്ങളിലും ജനറല്&#x200d; സെക്രട്ടറിമാര്&#x200d; മാറിയതിനാല്&#x200d; കേന്ദ്ര കമ്മിറ്റിയില്&#x200d; മാറ്റം വേണമെന്നാണ് യെച്ചൂരിയുള്&#x200d;പ്പടെയുളളവരുടെ ആവശ്യം. അതിനിടെ, എസ്.രാമചന്ദ്രന്&#x200d; പിള്ളക്ക് പ്രായത്തിന്റെ ഇളവ് നല്&#x200d;കി തുടരാന്&#x200d; അനുവദിക്കണമെന്ന് കാരാട്ട് പക്ഷവും വാദിച്ചു.</p>
<p>പിബിയിലും കേന്ദ്രകമ്മിറ്റിയിലും പുതുമുഖങ്ങള്&#x200d; വരുന്നത് ഇരുസമിതികളിലും തങ്ങള്&#x200d;ക്ക് ഇപ്പോഴുള്ള ഭൂരിപക്ഷത്തെ ബാധിക്കാമെന്നാണു കാരാട്ട്പക്ഷത്തിന്റെ വിലയിരുത്തല്&#x200d;. കേന്ദ്ര കമ്മിറ്റിയിലെയും പിബിയിലെയും ഭൂരിപക്ഷം ഉപയോഗിച്ച് ജനറല്&#x200d; സെക്രട്ടറി എന്ന രീതിയില്&#x200d; തന്നെ പ്രവര്&#x200d;ത്തിക്കാനോ തന്റെ നയങ്ങള്&#x200d; നടപ്പിലാക്കാനോ പാര്&#x200d;ട്ടി അനുവദിക്കുന്നില്ലെന്ന് യെച്ചൂരി നേരത്തെ പരാതിപ്പെട്ടിരുന്നു. ആയതിനാല്&#x200d; ഭൂരിപക്ഷം പഴയ രീതിയില്&#x200d; തുടര്&#x200d;ന്നാല്&#x200d; തനിക്കു പാര്&#x200d;ട്ടിയെ മുന്നോട്ടുകൊണ്ടുപോകുക എളുപ്പമല്ലെന്നാണു യച്ചൂരിയുടെ വിലയിരുത്തല്&#x200d;. അതിനാല്&#x200d;, പിബിയിലും സിസിയിലും സമഗ്രമായ അഴിച്ചുപണിയാണ് യെച്ചൂരി ലക്ഷ്യം വെക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cpm-22nd-party-congress-final-day.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാജ്യത്തെ മുഖ്യശത്രു ബി.ജെ.പിയാണ്: കേരളത്തിലെ സഖാക്കള്&#x200d; പാര്&#x200d;ട്ടി പരിപാടി വായിക്കണം; യെച്ചൂരി</title>
		<link>https://www.chandrikadaily.com/seetharam-yechoori-cpim-kerala.html</link>
					<comments>https://www.chandrikadaily.com/seetharam-yechoori-cpim-kerala.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 24 Feb 2018 16:45:15 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[cpim]]></category>
		<category><![CDATA[seetharam yechoori]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=71687</guid>

					<description><![CDATA[തൃശ്ശൂര്&#x200d;: സി.പി.എം സംസ്ഥാന സമ്മേളനത്തില്&#x200d; തനിക്കെതിരെ ഉയര്&#x200d;ന്ന വിമര്&#x200d;ശനങ്ങള്&#x200d;ക്ക് അതേ നാണയത്തില്&#x200d; മറുപടി നല്&#x200d;കി സിപിഎം ജനറല്&#x200d; സെക്രട്ടറി സീതാറാം യെച്ചൂരി. സി.പി.ഐ.എം എന്നാല്&#x200d; &#8216;കമ്യൂണിസ്റ്റ് പാര്&#x200d;ട്ടി ഓഫ് കേരള മാര്&#x200d;ക്‌സിസ്റ്റ്&#8217; എന്നല്ലെന്ന് യെച്ചൂരി. ഏതെങ്കിലും സംസ്ഥാനത്തെ സവിശേഷത വെച്ചല്ല പാര്&#x200d;ട്ടിയുടെ നിലപാട്, പൊതുസാഹചര്യമാണ് നിലപാട് നിര്&#x200d;ണ്ണയിക്കുന്നതെന്നും യെച്ചൂരി വ്യക്തമാക്കി. കോണ്&#x200d;ഗ്രസ് ബന്ധം വേണമെന്നല്ല അടവ് നയം വേണമെന്നാണ് താന്&#x200d; പറഞ്ഞത്. കേരളത്തില്&#x200d; കോണ്&#x200d;ഗ്രസ്സാണ് മുഖ്യശത്രുവെങ്കിലും അഖിലേന്ത്യാ തലത്തില്&#x200d; അതല്ല അവസ്ഥയെന്ന് യെച്ചൂരി ചൂണ്ടിക്കാട്ടി. ഹിന്ദുരാഷ്ട്രം സ്ഥാപിക്കാനാണ് [&#8230;]]]></description>
										<content:encoded><![CDATA[<p><strong>തൃശ്ശൂര്&#x200d;:</strong> സി.പി.എം സംസ്ഥാന സമ്മേളനത്തില്&#x200d; തനിക്കെതിരെ ഉയര്&#x200d;ന്ന വിമര്&#x200d;ശനങ്ങള്&#x200d;ക്ക് അതേ നാണയത്തില്&#x200d; മറുപടി നല്&#x200d;കി സിപിഎം ജനറല്&#x200d; സെക്രട്ടറി സീതാറാം യെച്ചൂരി. സി.പി.ഐ.എം എന്നാല്&#x200d; &#8216;കമ്യൂണിസ്റ്റ് പാര്&#x200d;ട്ടി ഓഫ് കേരള മാര്&#x200d;ക്‌സിസ്റ്റ്&#8217; എന്നല്ലെന്ന് യെച്ചൂരി. ഏതെങ്കിലും സംസ്ഥാനത്തെ സവിശേഷത വെച്ചല്ല പാര്&#x200d;ട്ടിയുടെ നിലപാട്, പൊതുസാഹചര്യമാണ് നിലപാട് നിര്&#x200d;ണ്ണയിക്കുന്നതെന്നും യെച്ചൂരി വ്യക്തമാക്കി.</p>
<p>കോണ്&#x200d;ഗ്രസ് ബന്ധം വേണമെന്നല്ല അടവ് നയം വേണമെന്നാണ് താന്&#x200d; പറഞ്ഞത്. കേരളത്തില്&#x200d; കോണ്&#x200d;ഗ്രസ്സാണ് മുഖ്യശത്രുവെങ്കിലും അഖിലേന്ത്യാ തലത്തില്&#x200d; അതല്ല അവസ്ഥയെന്ന് യെച്ചൂരി ചൂണ്ടിക്കാട്ടി. ഹിന്ദുരാഷ്ട്രം സ്ഥാപിക്കാനാണ് ആര്&#x200d; എസ് എസ് ശ്രമിക്കുന്നത്. ഇതിനെതിരെ ശക്തമായ ചെറുത്തു നില്&#x200d;പ് വേണമെന്നും  കരളത്തിലെ സഖാക്കള്&#x200d; പാര്&#x200d;ട്ടി പരിപാടി വായിക്കണമെന്നും യെച്ചൂരി ഓര്&#x200d;മ്മിപ്പിച്ചു. എ.എന്&#x200d;. ഷംസീറിന്റേയും മുഹമ്മദ് റിയാസിന്റേയും പേരെടുത്ത് പറഞ്ഞാണ് യെച്ചൂരി മറുപടി നല്&#x200d;കിയത്. ഗൂഗിളില്&#x200d; സെര്&#x200d;ച്ച് ചെയ്താല്&#x200d; കിട്ടുന്ന കാര്യങ്ങളല്ല താന്&#x200d; പറഞ്ഞതെന്നും യെച്ചൂരി പരിഹസിച്ചു.</p>
<p>കേരളത്തിലെ മുഖ്യശത്രു കോണ്&#x200d;ഗ്രസാകാം. എന്നാല്&#x200d; രാജ്യത്തെ മുഖ്യശത്രു ബി.ജെ.പിയാണ്. താനും പിണറായി വിജയനും പറഞ്ഞതിലെ വ്യത്യാസം കണ്ടെത്തലല്ല പ്രതിനിധികളുടെ ചുമതല. ആര്&#x200d;.എസ്.എസ് എന്ന സംഘടന &#8216;ഹിന്ദുരാഷ്ട്രം&#8217; എന്ന ലക്ഷ്യവുമായാണ് മുന്നോട്ടു പോകുന്നത്. ഇതിന് തടയിടണം. താന്&#x200d; പറഞ്ഞത് യെച്ചൂരി എന്ന വ്യക്തിയുടെ നിലപാടല്ലെന്നും വര്&#x200d;ഷങ്ങള്&#x200d;ക്ക് മുന്&#x200d;പ് എഴുതി വെച്ച പാര്&#x200d;ട്ടി പരിപാടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/seetharam-yechoori-cpim-kerala.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;കൈ&#8217;പിടിക്കാന്&#x200d; വീണ്ടും യെച്ചൂരി</title>
		<link>https://www.chandrikadaily.com/seetharam-yechoori-congress-cpim.html</link>
					<comments>https://www.chandrikadaily.com/seetharam-yechoori-congress-cpim.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 03 Feb 2018 17:41:11 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[cpim]]></category>
		<category><![CDATA[seetharam yechoori]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=68127</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: കോണ്&#x200d;ഗ്രസുമായുള്ള ബന്ധത്തില്&#x200d; തന്റെ നിലപാടിലുറച്ച് സിപിഎം ജന: സെക്രട്ടറി സീതാറാം യെച്ചൂരി. കോണ്&#x200d;ഗ്രസ് സഖ്യമില്ലെങ്കില്&#x200d; ബംഗാളില്&#x200d; പാര്&#x200d;ട്ടി തകരും. ബംഗാളിലെ പാര്&#x200d;ട്ടിയെ രക്ഷിക്കാന്&#x200d; കൂടിയാണ് വിശാല സഖ്യം. മതേതര കക്ഷികളുമായുള്ള സഹകരണം ബിജെപിയെ വളര്&#x200d;ത്തുമെന്ന വാദത്തിന് കഴമ്പില്ല. യുപിഎയെ പിന്തുണച്ചപ്പോള്&#x200d; പാര്&#x200d;ട്ടിയ്ക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്നും യെച്ചൂരി വ്യക്തമാക്കിയതായി ഒരു സ്വകാര്യ ചാനലിന് നല്&#x200d;കിയ അഭിമുഖത്തിലാണ് യെച്ചൂരി കാരാട്ട് പക്ഷത്തിന്റെ വാദങ്ങളെ തള്ളി വീണ്ടും രംഗത്തെത്തിയത്. കോണ്&#x200d;ഗ്രസുമായി ഒരു നീക്കുപോക്കും വേണ്ടെന്ന് സിപിഎം കേന്ദ്രകമ്മിറ്റി തീരുമാനിച്ചിരുന്നു. പാര്&#x200d;ട്ടി [&#8230;]]]></description>
										<content:encoded><![CDATA[<p><strong>ന്യൂഡല്&#x200d;ഹി:</strong> കോണ്&#x200d;ഗ്രസുമായുള്ള ബന്ധത്തില്&#x200d; തന്റെ നിലപാടിലുറച്ച് സിപിഎം ജന: സെക്രട്ടറി സീതാറാം യെച്ചൂരി. കോണ്&#x200d;ഗ്രസ് സഖ്യമില്ലെങ്കില്&#x200d; ബംഗാളില്&#x200d; പാര്&#x200d;ട്ടി തകരും. ബംഗാളിലെ പാര്&#x200d;ട്ടിയെ രക്ഷിക്കാന്&#x200d; കൂടിയാണ് വിശാല സഖ്യം.</p>
<p>മതേതര കക്ഷികളുമായുള്ള സഹകരണം ബിജെപിയെ വളര്&#x200d;ത്തുമെന്ന വാദത്തിന് കഴമ്പില്ല. യുപിഎയെ പിന്തുണച്ചപ്പോള്&#x200d; പാര്&#x200d;ട്ടിയ്ക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്നും യെച്ചൂരി വ്യക്തമാക്കിയതായി ഒരു സ്വകാര്യ ചാനലിന് നല്&#x200d;കിയ അഭിമുഖത്തിലാണ് യെച്ചൂരി കാരാട്ട് പക്ഷത്തിന്റെ വാദങ്ങളെ തള്ളി വീണ്ടും രംഗത്തെത്തിയത്. കോണ്&#x200d;ഗ്രസുമായി ഒരു നീക്കുപോക്കും വേണ്ടെന്ന് സിപിഎം കേന്ദ്രകമ്മിറ്റി തീരുമാനിച്ചിരുന്നു. പാര്&#x200d;ട്ടി കോണ്&#x200d;ഗ്രസിലേക്ക് കാരാട്ടിന്റെ രേഖമതിയെന്നുമായിരുന്നു തീരുമാനം.</p>
<p>സീതാറാം യെച്ചൂരിയുടെ പ്രമേയം 31 നെതിരെ 55 വോട്ടിനാണ് കേന്ദ്ര കമ്മിറ്റി തള്ളിയത്. യെച്ചൂരിയും ബംഗാള്&#x200d; ഘടകവും മുന്നോട്ട് വയ്ക്കുന്ന സഹകരണ നിലപാടിനെ പ്രകാശ് കാരാട്ടും കേരള ഘടകവും ശക്തമായി എതിര്&#x200d;ത്തതാണ് വോട്ടിങ്ങിലേക്ക് നീങ്ങിയത്. കോണ്&#x200d;ഗ്രസുമായി സഹകരണം സംബന്ധിച്ച് അനുകൂല നിലപാടുണ്ടായില്ലെങ്കില്&#x200d; ബംഗാള്&#x200d; ഘടകം കൂടുതല്&#x200d; കടുത്ത പ്രതിസന്ധിയിലേക്ക് പോയേക്കും. ഈ സാഹചര്യം ഒഴിവാക്കാനായി വെള്ളിയാഴ്ച രാത്രി വൈകി പോളിറ്റ് ബ്യൂറോ യോഗം ചേര്&#x200d;ന്നെങ്കിലും സമവായം കണ്ടെത്താനായില്ല.</p>
<p>സിപിഎം പോളിറ്റ് ബ്യൂറോയിലും തങ്ങളുടെ നിലപാടില്&#x200d; പ്രകാശ് കാരാട്ടും കേരളത്തില്&#x200d; നിന്നുളള പ്രതിനിധികളും ഉറച്ചുനിന്നതാണ് കാരണം. ചര്&#x200d;ച്ചയില്&#x200d; പങ്കെടുത്ത 61 അംഗങ്ങളില്&#x200d; 31 പേര്&#x200d; കോണ്&#x200d;ഗ്രസുമായി യാതൊരു സഹകരണവും പാടില്ലെന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്. അതേസമയം 26 പേര്&#x200d; നീക്കുപോക്കുകള്&#x200d; വേണമെന്ന് ആവശ്യപ്പെട്ടു. നാലംഗങ്ങള്&#x200d; ഇക്കാര്യത്തില്&#x200d; സമവായമാണ് ആവശ്യം എന്ന നിലപാടെടുത്തു. ഭൂരിപക്ഷം തങ്ങള്&#x200d;ക്കാണെന്ന് ഉറപ്പായതോടെ ഇക്കാര്യത്തില്&#x200d; വോട്ടെടുപ്പിലേക്ക് പോകാമെന്ന് കോണ്&#x200d;ഗ്രസ് വിരുദ്ധ ചേരി ആവശ്യപ്പെടുകയായിരുന്നു.</p>
<p>അതേ സമയം വോട്ടെടുപ്പ് ഒഴിവാക്കാന്&#x200d; സീതാറാം യെച്ചൂരി കിണഞ്ഞ് പരിശ്രമിച്ചിരുന്നു. എന്നാല്&#x200d; കടുത്ത നിലപാടില്&#x200d; നിന്ന് പിന്നോട്ടില്ലെന്ന് എതിര്&#x200d;പക്ഷവും വ്യക്തമാക്കിയതോടെയാണ് വോട്ടെടുപ്പിന് വഴിതെളിഞ്ഞത്. നിയമസഭാ ഉപതെരഞ്ഞെടുപ്പില്&#x200d; തൃണമൂല്&#x200d; വന്&#x200d; ജയം നേടിയപ്പോള്&#x200d; ബി.ജെ.പിക്കും പിന്നിലായി മൂന്നാം സ്ഥാനത്തേക്ക് സി.പി.എം പിന്തള്ളപ്പെട്ടിരുന്നു. ഇതോടെയാണ് വീണ്ടും കോണ്&#x200d;ഗ്രസ് സഖ്യത്തിന്റെ പ്രസക്തി ചൂണ്ടിക്കാട്ടി യെച്ചൂരി രംഗത്തു വന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/seetharam-yechoori-congress-cpim.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
