<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>seetharam yechuri &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/seetharam-yechuri/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 13 Jun 2023 12:38:23 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>seetharam yechuri &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മാധ്യമ പ്രവര്&#x200d;ത്തകരെ ഭീഷണിപ്പെടുത്തിയാലും ജയിലിലടച്ചാലും സത്യം മൂടിവെക്കാനാകില്ല; പിണറായിക്കെതിരെ ഒളിയമ്പുമായി സീതാറാം യെച്ചൂരി</title>
		<link>https://www.chandrikadaily.com/the-truth-cannot-be-hidden-even-if-journalists-are-threatened-or-jailed-sitaram-yechury-takes-a-stand-against-pinarayi.html</link>
					<comments>https://www.chandrikadaily.com/the-truth-cannot-be-hidden-even-if-journalists-are-threatened-or-jailed-sitaram-yechury-takes-a-stand-against-pinarayi.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Tue, 13 Jun 2023 12:38:23 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[pinaryi vjayan]]></category>
		<category><![CDATA[seetharam yechuri]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=259100</guid>

					<description><![CDATA[കേരളത്തില്&#x200d; മാധ്യമപ്രവര്&#x200d;ത്തകര്&#x200d;ക്കെതിരെ നിലനില്&#x200d;ക്കുന്ന ഭീഷണികള്&#x200d;ക്കിടെയാണ് സീതാറാം യെച്ചൂരിയുടെ പ്രതികരണം എന്നത് ശ്രദ്ധേയമാണ്.]]></description>
										<content:encoded><![CDATA[<p>മാധ്യമപ്രവര്&#x200d;ത്തകരെ ഭീഷണിപ്പെടുത്തിയാലും കള്ളക്കേസ് എടുത്ത് ജയിലില്&#x200d; അടച്ചാലും സത്യം മൂടിവയ്ക്കാനാകില്ലെന്ന് സിപിഎം ജനറല്&#x200d; സെക്രട്ടറി സീതാറാം യെച്ചൂരി. മോദി സര്&#x200d;ക്കാരില്&#x200d; നിന്ന് ഭീഷണികള്&#x200d; ഉണ്ടായി എന്ന ട്വിറ്റര്&#x200d; മുന്&#x200d; സിഇഒ യുടെ വെളിപ്പെടുത്തലുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>മാധ്യമങ്ങളെ കൈകാര്യം ചെയ്യുന്ന അതിക്രൂരമായ രീതി, വിയോജിപ്പുകളെ ഭയപ്പെടുത്തുന്നു, മാധ്യമപ്രവര്&#x200d;ത്തകരെ ഭീഷണിപ്പെടുത്തുന്നു അവരെ ജയിലില്&#x200d; അടക്കുകയും തെറ്റായ കാരണങ്ങള്&#x200d; പറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്യുന്നു. മോദി സര്&#x200d;ക്കാരിന്റെ ഒരു നിഷേധത്തിനും മാധ്യമ ഉള്ളടക്കത്തിന്റെ സത്യത്തെ അവ്യക്തമാക്കാന്&#x200d; കഴിയില്ല അദ്ദേഹം പറഞ്ഞു.</p>
<p>കേരളത്തില്&#x200d; മാധ്യമപ്രവര്&#x200d;ത്തകര്&#x200d;ക്കെതിരെ നിലനില്&#x200d;ക്കുന്ന ഭീഷണികള്&#x200d;ക്കിടെയാണ് സീതാറാം യെച്ചൂരിയുടെ പ്രതികരണം എന്നത് ശ്രദ്ധേയമാണ്. പാര്&#x200d;ട്ടിക്കും സര്&#x200d;ക്കാറിനും എതിരെ എന്തെങ്കിലും പറഞ്ഞാല്&#x200d; ഇനിയും കേസെടുക്കുമെന്ന് കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി എം പി ഗോവിന്ദന്&#x200d; പറഞ്ഞിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-truth-cannot-be-hidden-even-if-journalists-are-threatened-or-jailed-sitaram-yechury-takes-a-stand-against-pinarayi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സി പി ഐ എം പിന്തുണ വ്യക്തിക്കല്ല, നിയമവാഴ്‌ചയും ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കുന്നതിനാണെന്ന് സീതാറാം യെച്ചൂരി</title>
		<link>https://www.chandrikadaily.com/rahulcasecpimyechuristatement.html</link>
					<comments>https://www.chandrikadaily.com/rahulcasecpimyechuristatement.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Tue, 28 Mar 2023 07:57:55 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cpim]]></category>
		<category><![CDATA[rahul gandhi]]></category>
		<category><![CDATA[seetharam yechuri]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=244897</guid>

					<description><![CDATA[സിപിഐ എമ്മിന്റെ പിന്തുണയും സഹതാപവും രാഹുൽ ഗാന്ധിക്ക്‌ ആവശ്യമില്ലെന്ന്‌ കേരളത്തിലെ ചില കോൺഗ്രസ്‌ നേതാക്കൾ പറഞ്ഞതിനെക്കുറിച്ചുള്ള ചോദ്യത്തോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം]]></description>
										<content:encoded><![CDATA[<p>സിപിഐ എം പിന്തുണ വ്യക്തിക്കല്ല, നിയമവാഴ്‌ചയും ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കുന്നതിനാണെന്ന് സി.പി ഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. സിപിഐ എമ്മിന്റെ പിന്തുണയും സഹതാപവും രാഹുൽ ഗാന്ധിക്ക്‌ ആവശ്യമില്ലെന്ന്‌ കേരളത്തിലെ ചില കോൺഗ്രസ്‌ നേതാക്കൾ പറഞ്ഞതിനെക്കുറിച്ചുള്ള ചോദ്യത്തോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>രാഹുൽ ഗാന്ധിയെ ശിക്ഷിച്ചതും അദ്ദേഹത്തെ എംപിസ്ഥാനത്തുനിന്ന്‌ തിരക്കിട്ട്‌ അയോഗ്യനാക്കിയതും വിമർശങ്ങളോട്‌ ബിജെപി പ്രകടിപ്പിക്കുന്ന പ്രകടമായ അസഹിഷ്‌ണുതയ്‌ക്കും ഏകാധിപത്യസ്വഭാവത്തിനും തെളിവാണ്‌.കേന്ദ്ര ഏജൻസികൾ ബിജെപിയുടെ രാഷ്‌ട്രീയ ആയുധമായി മാറിയെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. ഇഡിയും സിബിഐയും ബിജെപിയുടെ രാഷ്‌ട്രീയ ആയുധമായി മാറി. സംഭവങ്ങൾ ഊതിവീർപ്പിച്ച്‌ വിവിധ സംസ്ഥാനങ്ങളിൽ രാഷ്‌ട്രീയ എതിരാളികളെ കേസുകളിൽ കുടുക്കുന്നു. ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ്‌ സിസോദിയയെ ജയിലിൽ അടച്ചു. ആർജെഡി നേതാക്കളായ ലാലുപ്രസാദ്‌ യാദവിന്റെയും തേജസ്വി യാദവിന്റെയും കുടുംബാംഗങ്ങളെയും ബിആർഎസ്‌ നേതാവ്‌ കവിതയെയും മറ്റ്‌ പല നേതാക്കളെയും ലക്ഷ്യമിട്ട്‌ കേന്ദ്ര ഏജൻസികൾ നീങ്ങുന്നുവെന്നും നീങ്ങുന്നുവെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.</p>
<p>അദാനി ഗ്രൂപ്പിന്റെ ഗുരുതര ക്രമക്കേടുകളെ ബിജെപി സർക്കാർ നിർലജ്ജം പ്രതിരോധിക്കുകയാണ് \. അദാനിഗ്രൂപ്പിന്റെ ക്രമക്കേടുകൾ സംയുക്ത പാർലമെന്ററി സമിതി (ജെപിസി) അന്വേഷിക്കണമെന്നും യെച്ചുരി ആവശ്യപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rahulcasecpimyechuristatement.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സീതാറാം യെച്ചൂരിക്കെതിരെ നടക്കുന്നത് ഭരണകൂട ഭീകരത; പിന്തുണ പ്രഖ്യാപിച്ച് കെ.എം ഷാജി</title>
		<link>https://www.chandrikadaily.com/km-shaji-support-yechuri.html</link>
					<comments>https://www.chandrikadaily.com/km-shaji-support-yechuri.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Sun, 13 Sep 2020 06:50:43 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[km shaji]]></category>
		<category><![CDATA[seetharam yechuri]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=152713</guid>

					<description><![CDATA[മോദി സര്&#x200d;ക്കാറിനെതിരെ പോരാട്ടം തുടരുമെന്നും പിന്&#x200d;മാറില്ലെന്നും യെച്ചൂരി പറഞ്ഞു
]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: ഡല്&#x200d;ഹി വംശഹത്യയുടെ പേരില്&#x200d; സിപിഎം ജനറല്&#x200d; സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ള പ്രതിപക്ഷ രാഷ്ട്രീയ നേതാക്കള്&#x200d;ക്കെതിരെ കേസെടുക്കാനുള്ള നീക്കത്തിനെതിരെ കെ.എം ഷാജി എംഎല്&#x200d;എ. പൗരത്വനിയമത്തിനെതിരെ ന്യൂനപക്ഷങ്ങള്&#x200d;ക്കൊപ്പം ജനാധിപത്യത്തിന് വേണ്ടി നിലപാട് സ്വീകരിച്ചതിനുള്ള പ്രതികാര നടപടിയാണ് കേസെടുക്കാനുള്ള നീക്കമെന്നും ഇത് ഭരണകൂട ഭീകരതയാണെന്നും കെ.എം ഷാജി ഫെയ്‌സ്ബുക്ക് പോസ്റ്റില്&#x200d; പറഞ്ഞു.</p>
<p><strong>ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്&#x200d;ണരൂപം:</strong></p>
<p>പൗരത്വ ഭേദഗതി ബില്ലിലും തുടർന്നുണ്ടായ ഡൽ ഹി കലാപ ദുരിതങ്ങളിലും ന്യൂനപക്ഷങ്ങൾക്കൊപ്പവും ജനാധിപത്യത്തിനും വേണ്ടി നിലപാട്‌ സ്വീകരിച്ചതിനോടുള്ള പ്രതികാര നടപടിയാണു സീതാറാം യച്ചൂരി, യോഗേന്ദ്ര യാദവ് തുടങ്ങിയവർക്കെതിരായി കേസെടുക്കാനുള്ള നീക്കം.<br />
ഈ ഭരണകൂട ഭീകരതയിൽ ശക്തമായി പ്രതിഷേധിക്കുന്നു.</p>
<p>ദുരന്തങ്ങളും മഹാമാരികളും സ്വേഛാധിപതികളായ ഭരണാധികാരികൾക്ക്‌ അവരുടെ അടിച്ചമർത്തൽ അജണ്ട നടപ്പിലാക്കാനുള്ള അവസരമാണെന്ന് നിയമസഭയിൽ പ്രസംഗിച്ചത്‌ ഒരിക്കൽ കൂടി ഓർക്കുന്നു.</p>
<p>https://www.facebook.com/kms.shaji/posts/2208743395937582?__xts__[0]=68.ARBt3tC8ABzEpfgF6Oj0hGzEu8oZhqIrtzA7YpkPw2bpwZFe1oGrnLqRZGaf41DitRnQ6RMkHIy22NLvYFwuEKFvTu1loJ0uRTHYp7b-9wizxIYrFSp7oGMgoHWXhX-mUZddYDsfS2_qQP5SEE0NhQoSvZyzcQnnuzTzM3aLobJePa5oH0aOftHiMACUPf7ZVsCsK3MXvx120_dbwdsmtCXGzhgKT925qFaO42m7VX0XkorVGFA6hmErR7SAK_i0EcAAvQoPWbOSI1LsuzC4wqkBlXC9lBysuaTzsTZEvxg7Fdzd4V5D3IP1ZR_2zxxiXDqADj0lY2w-_qBVh-eb6Q&#038;__tn__=-R</p>
<p>ഡൽഹി പൊലീസ് കഴിഞ്ഞ ദിവസമാണ് യെച്ചൂരി, സാമ്പത്തിക വിദഗ്ധ ജയതി ഘോഷ്, ഡൽഹി സർവകലാശാല പ്രഫസർ അപൂർവാനന്ദ്, സ്വരാജ് അഭിയാൻ നേതാവ് യോഗേന്ദ്ര യാദവ്, ഡോക്യുമെൻററി നിർമാതാവ് രാഹുൽ റോയ് എന്നിവർക്കെതിരെ ഡൽഹി കലാപ ഗൂഢാലോചന കുറ്റം ചുമത്തിയത്. പൗരത്വ സമരത്തിനിറങ്ങിയ പിഞ്ച്റ തോഡ് നേതാക്കളായ ജെഎന്&#x200d;യുവിലെ ദേവാംഗന കലിത, നടാഷ നര്&#x200d;വല്&#x200d;, വടക്കുകിഴക്കന്&#x200d; ഡല്&#x200d;ഹിയിലെ ഗുല്&#x200d;ഫിഷ ഫാത്തിമ എന്നിവരെ പ്രതികളാക്കി രജിസ്​റ്റര്&#x200d; ചെയ്ത കേസില്&#x200d; സമര്&#x200d;പ്പിച്ച അനുബന്ധ കുറ്റപത്രത്തിലാണ് പ്രഗല്​ഭരെയും പ്രതികളാക്കാനുള്ള നീക്കം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/km-shaji-support-yechuri.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബംഗാളില്&#x200d; ഇടത് അനുകൂല വോട്ടുകള്&#x200d; ബി.ജെ.പിക്ക് ലഭിച്ചു ; വെളിപ്പെടുത്തലുമായി യെച്ചൂരി</title>
		<link>https://www.chandrikadaily.com/left-votes-diverted-to-bjp-in-west-bengal-by-seetharam-yechury.html</link>
					<comments>https://www.chandrikadaily.com/left-votes-diverted-to-bjp-in-west-bengal-by-seetharam-yechury.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Wed, 05 Jun 2019 05:48:17 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[cpim]]></category>
		<category><![CDATA[seetharam yechuri]]></category>
		<category><![CDATA[thrinamool Congress]]></category>
		<category><![CDATA[west bengal]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=129343</guid>

					<description><![CDATA[ലോക്‌സഭാ തിരഞ്ഞെടുപ്പില്&#x200d; ബംഗാളില്&#x200d; ഇടത് അനുകൂല വോട്ടുകളില്&#x200d; വലിയൊരു പങ്ക് ബിജെപിയിലേക്ക് പോയെന്ന് തുറന്ന് സമ്മതിച്ച് സിപിഎം ജനറല്&#x200d; സെക്രട്ടറി സീതാറാം യെച്ചൂരി. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്&#x200d; ഇടത് പാര്&#x200d;ട്ടികള്&#x200d;ക്ക് വോട്ടുചെയ്ത വലിയൊരു ജനസമൂഹം ഇത്തവണ ബിജെപിയെ പിന്തുണച്ചു. കൊല്&#x200d;ക്കത്തയില്&#x200d; മാധ്യമപ്രവര്&#x200d;ത്തകരോട് സംവദിക്കുമ്പോഴാണ് ഇടത് വോട്ടുകള്&#x200d; ബിജെപിയിലേക്ക് പോയെന്ന് തുറന്ന് സമ്മതിച്ചത്. ഇതാണ് ബിജെപിക്ക് സംസ്ഥാനത്ത് 18 സീറ്റുകള്&#x200d; നേടാന്&#x200d; ഇടയാക്കിയത്. ഇടത് പ്രവര്&#x200d;ത്തകരെ അടിച്ചമര്&#x200d;ത്തുന്ന തൃണമൂലിന്റെ നടപടിക്കെതിരായ പ്രതികരണമായിരുന്നു ഇത്. തിരഞ്ഞെടുപ്പ് വേളയില്&#x200d; നാല് [&#8230;]]]></description>
										<content:encoded><![CDATA[
<p>ലോക്‌സഭാ തിരഞ്ഞെടുപ്പില്&#x200d;  ബംഗാളില്&#x200d; ഇടത് അനുകൂല വോട്ടുകളില്&#x200d; വലിയൊരു പങ്ക് ബിജെപിയിലേക്ക് പോയെന്ന് തുറന്ന് സമ്മതിച്ച് സിപിഎം ജനറല്&#x200d; സെക്രട്ടറി സീതാറാം യെച്ചൂരി. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്&#x200d; ഇടത് പാര്&#x200d;ട്ടികള്&#x200d;ക്ക് വോട്ടുചെയ്ത വലിയൊരു ജനസമൂഹം ഇത്തവണ ബിജെപിയെ പിന്തുണച്ചു. </p>



<p>കൊല്&#x200d;ക്കത്തയില്&#x200d; മാധ്യമപ്രവര്&#x200d;ത്തകരോട് സംവദിക്കുമ്പോഴാണ്  ഇടത് വോട്ടുകള്&#x200d; ബിജെപിയിലേക്ക് പോയെന്ന് തുറന്ന് സമ്മതിച്ചത്. ഇതാണ് ബിജെപിക്ക് സംസ്ഥാനത്ത് 18 സീറ്റുകള്&#x200d; നേടാന്&#x200d; ഇടയാക്കിയത്. ഇടത് പ്രവര്&#x200d;ത്തകരെ അടിച്ചമര്&#x200d;ത്തുന്ന തൃണമൂലിന്റെ നടപടിക്കെതിരായ പ്രതികരണമായിരുന്നു ഇത്. <br>
തിരഞ്ഞെടുപ്പ് വേളയില്&#x200d; നാല് തവണ താന്&#x200d; ബംഗാളില്&#x200d; എത്തിയിരുന്നു. അവസാന ഘട്ടത്തിന് മുമ്പ് ഞാന്&#x200d; ആ മുദ്രാവാക്യം കേട്ടു. &#8216;ഇത്തവണ വോട്ട് രാമന്, ഇടതിന് വോട്ട് പിന്നീട്&#8217; എന്നായിരുന്നു ആ മുദ്രാവാക്യം. ആരാണ് ഈ മുദ്രാവാക്യത്തിന്റെ ഉപജ്ഞാതാവെന്ന് അറിയില്ല. പക്ഷേ അങ്ങനെയൊരു വികാരം അവിടെയുണ്ടായിരുന്നു യെച്ചൂരി പറഞ്ഞു. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/left-votes-diverted-to-bjp-in-west-bengal-by-seetharam-yechury.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം കോണ്&#x200d;ഗ്രസുമായി സഹകരിക്കും: സീതാറാം യെച്ചൂരി</title>
		<link>https://www.chandrikadaily.com/will-cooperate-with-congress-said-sitaram-yechury.html</link>
					<comments>https://www.chandrikadaily.com/will-cooperate-with-congress-said-sitaram-yechury.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Thu, 14 Feb 2019 03:24:54 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[seetharam yechuri]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=118901</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം കോണ്&#x200d;ഗ്രസുമായി സഹകരിക്കുമെന്ന് സി.പി.എം ജനറല്&#x200d; സെക്രട്ടറി സീതാറാം യച്ചൂരി. സംസ്ഥാനങ്ങളിലെ നിലപാടു സഹകരണത്തിനു തടസ്സമാകില്ല. സംസ്ഥാനങ്ങളില്&#x200d; സ്വീകരിക്കുന്നതു പ്രാദേശിക രാഷ്ട്രീയമാണ്. ബി.ജെ.പിയെ പുറത്താക്കലാണു ലക്ഷ്യമെന്നും യച്ചൂരി പറഞ്ഞു. ദേശീയതലത്തില്&#x200d; മഹാസഖ്യ രൂപീകരണം സാധ്യമല്ല. എല്ലാ പാര്&#x200d;ട്ടികള്&#x200d;ക്കും അവരുടേതായ പ്രാദേശിക അടിത്തറയുണ്ട്. അതിനപ്പുറം അവര്&#x200d;ക്കു നിലനില്&#x200d;പ്പില്ല. സഖ്യത്തിനായുള്ള സാധ്യതകള്&#x200d; സംസ്ഥാന തലത്തില്&#x200d; മാത്രമേ ഉണ്ടാകു. വേലി ചാടുന്നതിനു തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ് പേരുകെട്ടവരാണ്. വാജ്‌പേയി സര്&#x200d;ക്കാരിനെയും യു.പി.എ സര്&#x200d;ക്കാരിനെയും അവര്&#x200d; പിന്തുണച്ചിരുന്നുവെന്നും യെച്ചൂരി പറഞ്ഞു.]]></description>
										<content:encoded><![CDATA[
<p> ന്യൂഡല്&#x200d;ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം കോണ്&#x200d;ഗ്രസുമായി സഹകരിക്കുമെന്ന് സി.പി.എം ജനറല്&#x200d; സെക്രട്ടറി സീതാറാം യച്ചൂരി. സംസ്ഥാനങ്ങളിലെ നിലപാടു സഹകരണത്തിനു തടസ്സമാകില്ല. സംസ്ഥാനങ്ങളില്&#x200d; സ്വീകരിക്കുന്നതു പ്രാദേശിക രാഷ്ട്രീയമാണ്. ബി.ജെ.പിയെ പുറത്താക്കലാണു ലക്ഷ്യമെന്നും യച്ചൂരി പറഞ്ഞു.</p>



<p>ദേശീയതലത്തില്&#x200d; മഹാസഖ്യ രൂപീകരണം സാധ്യമല്ല. എല്ലാ പാര്&#x200d;ട്ടികള്&#x200d;ക്കും അവരുടേതായ പ്രാദേശിക അടിത്തറയുണ്ട്. അതിനപ്പുറം അവര്&#x200d;ക്കു നിലനില്&#x200d;പ്പില്ല. സഖ്യത്തിനായുള്ള സാധ്യതകള്&#x200d; സംസ്ഥാന തലത്തില്&#x200d; മാത്രമേ ഉണ്ടാകു. വേലി ചാടുന്നതിനു തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ് പേരുകെട്ടവരാണ്. വാജ്‌പേയി സര്&#x200d;ക്കാരിനെയും യു.പി.എ സര്&#x200d;ക്കാരിനെയും അവര്&#x200d; പിന്തുണച്ചിരുന്നുവെന്നും യെച്ചൂരി പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/will-cooperate-with-congress-said-sitaram-yechury.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രധാനമന്ത്രി പൊങ്ങച്ചം തുടരുന്നു; മറുപടി പ്രസംഗത്തില്&#x200d; പറഞ്ഞത് വ്യാജ കണക്കുകള്&#x200d;: യെച്ചൂരി</title>
		<link>https://www.chandrikadaily.com/yechuri-comments-on-prime-minister.html</link>
					<comments>https://www.chandrikadaily.com/yechuri-comments-on-prime-minister.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 21 Jul 2018 04:03:16 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[seetharam yechuri]]></category>
		<category><![CDATA[yechuri]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=95361</guid>

					<description><![CDATA[&#160; പ്രധാനമന്ത്രി നരേന്ദ്രമോഡി തന്റെ പൊങ്ങച്ചം പറച്ചില്&#x200d; തുടരുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി സീതാറാം യെച്ചൂരി. അവിശ്വാസ പ്രമേയത്തിന് മേല്&#x200d; മോഡി നടത്തിയ മറുപടി പ്രസംഗത്തില്&#x200d; ഉപയോഗിച്ചത് വ്യാജകണക്കുകളാണെന്നും സീതാറാം യെച്ചൂരി പറഞ്ഞു. രാജ്യത്തെ ജനങ്ങളുടെ ജീവിതം എന്താണ് യഥാര്&#x200d;ത്ഥ്യമെന്ന് ബോധ്യപ്പെടുത്തുന്നതാണ്. ദരിദ്രരാക്കുന്ന,വര്&#x200d;ഗീയമായി വേര്&#x200d;പിരിക്കുന്ന ഈ നയങ്ങളെ ജനം എതിര്&#x200d;ത്ത് പരാജയപ്പെടുത്തുമെന്നും സീതാറാം യെച്ചൂരി പറഞ്ഞു. പൊതുപണം ഉപയോഗിച്ച് നടത്തുന്ന ഒരു കരാറിനെ കുറിച്ചുള്ള മുഴുവന്&#x200d; കാര്യങ്ങളും അറിയാന്&#x200d; ഓരോ ഭാരതീയനും അവകാശമുണ്ട്. കേന്ദ്രസര്&#x200d;ക്കാര്&#x200d; സൃഷ്ടിക്കുന്ന ദുരിതങ്ങളിലാണ് [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>പ്രധാനമന്ത്രി നരേന്ദ്രമോഡി തന്റെ പൊങ്ങച്ചം പറച്ചില്&#x200d; തുടരുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി സീതാറാം യെച്ചൂരി. അവിശ്വാസ പ്രമേയത്തിന് മേല്&#x200d; മോഡി നടത്തിയ മറുപടി പ്രസംഗത്തില്&#x200d; ഉപയോഗിച്ചത് വ്യാജകണക്കുകളാണെന്നും സീതാറാം യെച്ചൂരി പറഞ്ഞു.</p>
<p>രാജ്യത്തെ ജനങ്ങളുടെ ജീവിതം എന്താണ് യഥാര്&#x200d;ത്ഥ്യമെന്ന് ബോധ്യപ്പെടുത്തുന്നതാണ്. ദരിദ്രരാക്കുന്ന,വര്&#x200d;ഗീയമായി വേര്&#x200d;പിരിക്കുന്ന ഈ നയങ്ങളെ ജനം എതിര്&#x200d;ത്ത് പരാജയപ്പെടുത്തുമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.</p>
<p>പൊതുപണം ഉപയോഗിച്ച് നടത്തുന്ന ഒരു കരാറിനെ കുറിച്ചുള്ള മുഴുവന്&#x200d; കാര്യങ്ങളും അറിയാന്&#x200d; ഓരോ ഭാരതീയനും അവകാശമുണ്ട്. കേന്ദ്രസര്&#x200d;ക്കാര്&#x200d; സൃഷ്ടിക്കുന്ന ദുരിതങ്ങളിലാണ് യഥാര്&#x200d;ത്ഥത്തിലുള്ള ഇന്ത്യയെന്നും സീതാറാം യെച്ചൂരി പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/yechuri-comments-on-prime-minister.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മോദിക്കെതിരെ ജനങ്ങളുടെ ഐക്യമാണ് എല്ലായിടത്തും: യെച്ചൂരി</title>
		<link>https://www.chandrikadaily.com/seetharam-yechuri.html</link>
					<comments>https://www.chandrikadaily.com/seetharam-yechuri.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 01 Jun 2018 11:34:20 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[seetharam yechuri]]></category>
		<category><![CDATA[yechuri]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=88169</guid>

					<description><![CDATA[&#160; മോദി സര്&#x200d;ക്കാറിനെതിരെ ശക്തമായ ആരോപണവുമായി സി.പി.എം ജനറല്&#x200d; സെക്രട്ടറി സീതാറാം യെച്ചൂരി. കള്ളത്തരത്തിന്റെയും കൊള്ളയുടേയും സര്&#x200d;ക്കാരാണ് ഇപ്പോള്&#x200d; ഇന്ത്യ ഭരിക്കുന്നത്. സര്&#x200d;ക്കാര്&#x200d; ജനങ്ങളില്&#x200d; വര്&#x200d;ഗീയ ചേരിതിരിവ് ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. രാജ്യത്ത് സര്&#x200d;വനാശം ഉണ്ടാക്കിയവരാണിത്. അഴിമതി, അധികാര ദുര്&#x200d;വിനിയോഗം എന്നിവയിലാണ് സര്&#x200d;ക്കാറിന്റെ മുഖമുദ്രയെന്നും യെച്ചൂരി പറഞ്ഞു. ദേശീയ സഖ്യം വേണമോ എന്നതില്&#x200d; ചര്&#x200d;ച്ചകള്&#x200d; തുടരും. എന്നാല്&#x200d; ബി.ജെ.പി വോട്ടുകളില്&#x200d; തന്നെ ഇടിവ് വന്നു. ഉപതരെഞ്ഞെടുപ്പ് ഫലം ഇതിന് തെളിവാണെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി. ഇന്ത്യ തന്നെ വിശാല സഖ്യമാണ്. [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>മോദി സര്&#x200d;ക്കാറിനെതിരെ ശക്തമായ ആരോപണവുമായി സി.പി.എം ജനറല്&#x200d; സെക്രട്ടറി സീതാറാം യെച്ചൂരി.</p>
<p>കള്ളത്തരത്തിന്റെയും കൊള്ളയുടേയും സര്&#x200d;ക്കാരാണ് ഇപ്പോള്&#x200d; ഇന്ത്യ ഭരിക്കുന്നത്. സര്&#x200d;ക്കാര്&#x200d; ജനങ്ങളില്&#x200d; വര്&#x200d;ഗീയ ചേരിതിരിവ് ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. രാജ്യത്ത് സര്&#x200d;വനാശം ഉണ്ടാക്കിയവരാണിത്. അഴിമതി, അധികാര ദുര്&#x200d;വിനിയോഗം എന്നിവയിലാണ് സര്&#x200d;ക്കാറിന്റെ മുഖമുദ്രയെന്നും യെച്ചൂരി പറഞ്ഞു.</p>
<p>ദേശീയ സഖ്യം വേണമോ എന്നതില്&#x200d; ചര്&#x200d;ച്ചകള്&#x200d; തുടരും. എന്നാല്&#x200d; ബി.ജെ.പി വോട്ടുകളില്&#x200d; തന്നെ ഇടിവ് വന്നു. ഉപതരെഞ്ഞെടുപ്പ് ഫലം ഇതിന് തെളിവാണെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.</p>
<p>ഇന്ത്യ തന്നെ വിശാല സഖ്യമാണ്. ഓരോ സ്ഥലത്തും ഓരോ പാര്&#x200d;ട്ടികളാണ്. അവര്&#x200d;ക്ക ലഭിക്കുന്ന പിന്തുണയുടെ അര്&#x200d;ഥം ജനങ്ങള്&#x200d; ബി.ജെ.പി സര്&#x200d;ക്കാരിന് എതിരാണെന്നാണ് .ജനങ്ങളുടെ ഐക്യമാണ് എല്ലായിടത്തുമെന്നും യെച്ചൂരി വ്യക്തമാക്കി.</p>
<p>മോദി സര്&#x200d;ക്കാറിന്റെ നാലു വര്&#x200d;ഷത്തെ ജനദ്രോഹ നടപടികള്&#x200d; വിവരിച്ചുള്ള സിപിഎമ്മന്റെ നാലു പുസ്തകങ്ങള്&#x200d; ഡല്&#x200d;ഹിയില്&#x200d; പുറത്തിറക്കി സംസാരിക്കുകയായിരുന്നു യെച്ചൂരി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/seetharam-yechuri.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കാരാട്ട് പക്ഷത്തിന് തിരിച്ചടി: സീതാറാം യെച്ചൂരി സി.പി.എം ജനറല്&#x200d; സെക്രട്ടറിയായി തുടരും</title>
		<link>https://www.chandrikadaily.com/seetharam-yechuri-selected-as-cpm-general-secretary.html</link>
					<comments>https://www.chandrikadaily.com/seetharam-yechuri-selected-as-cpm-general-secretary.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Sun, 22 Apr 2018 11:27:31 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[seetharam yechuri]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=81614</guid>

					<description><![CDATA[ഹൈദരാബാദ്: കാരാട്ട് പക്ഷം ഉയര്&#x200d;ത്തിയ ശക്തമായ എതിര്&#x200d;പ്പിനെ മറികടന്ന് സീതാറാം യെച്ചൂരി വീണ്ടും സി.പി.എം ജനറല്&#x200d; സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ഏറെനേരം നീണ്ട ചര്&#x200d;ച്ചകള്&#x200d;ക്ക് ശേഷം പാര്&#x200d;ട്ടി കോണ്&#x200d;ഗ്രസ് സമവായത്തിലൂടെയാണ് യെച്ചൂരിയെ ജനറല്&#x200d; സെക്രട്ടറിയായി തെരഞ്ഞെടുത്തത്. തുടര്&#x200d;ച്ചയായ രണ്ടാം തവണയാണ് യെച്ചൂരി സി.പി.എം ജനറല്&#x200d; സെക്രട്ടറിയാകുന്നത്. കേന്ദ്ര കമ്മിറ്റിയുടെ അംഗബലം 95 ആക്കി വര്&#x200d;ധിപ്പിച്ചു. 17 അംഗ പോളിറ്റ്ബ്യൂറോയില്&#x200d; എസ്.രാമചന്ദ്ര പിള്ളയെ നിലനിര്&#x200d;ത്താന്&#x200d; തീരുമാനിച്ചു. 80 വയസ് കഴിഞ്ഞതിനാല്&#x200d; എസ്.ആര്&#x200d;.പി പോളിറ്റ്ബ്യൂറോയില്&#x200d; നിന്ന് മാറുമെന്ന് റിപ്പോര്&#x200d;ട്ടുണ്ടായിരുന്നു. എന്നാല്&#x200d; കേരള [&#8230;]]]></description>
										<content:encoded><![CDATA[<p>ഹൈദരാബാദ്: കാരാട്ട് പക്ഷം ഉയര്&#x200d;ത്തിയ ശക്തമായ എതിര്&#x200d;പ്പിനെ മറികടന്ന് സീതാറാം യെച്ചൂരി വീണ്ടും സി.പി.എം ജനറല്&#x200d; സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ഏറെനേരം നീണ്ട ചര്&#x200d;ച്ചകള്&#x200d;ക്ക് ശേഷം പാര്&#x200d;ട്ടി കോണ്&#x200d;ഗ്രസ് സമവായത്തിലൂടെയാണ് യെച്ചൂരിയെ ജനറല്&#x200d; സെക്രട്ടറിയായി തെരഞ്ഞെടുത്തത്. തുടര്&#x200d;ച്ചയായ രണ്ടാം തവണയാണ് യെച്ചൂരി സി.പി.എം ജനറല്&#x200d; സെക്രട്ടറിയാകുന്നത്. കേന്ദ്ര കമ്മിറ്റിയുടെ അംഗബലം 95 ആക്കി വര്&#x200d;ധിപ്പിച്ചു. 17 അംഗ പോളിറ്റ്ബ്യൂറോയില്&#x200d; എസ്.രാമചന്ദ്ര പിള്ളയെ നിലനിര്&#x200d;ത്താന്&#x200d; തീരുമാനിച്ചു. 80 വയസ് കഴിഞ്ഞതിനാല്&#x200d; എസ്.ആര്&#x200d;.പി പോളിറ്റ്ബ്യൂറോയില്&#x200d; നിന്ന് മാറുമെന്ന് റിപ്പോര്&#x200d;ട്ടുണ്ടായിരുന്നു. എന്നാല്&#x200d; കേരള ഘടകത്തിന്റെ ശക്തമായ സമ്മര്&#x200d;ദ്ദത്തെ തുടര്&#x200d;ന്ന് അദ്ദേഹത്തെ നിലനിര്&#x200d;ത്തുകയായിരുന്നു.</p>
<p>പി.കെ ഗുരുദാസനെ കേന്ദ്ര കമ്മിറ്റിയില്&#x200d; നിന്ന് ഒഴിവാക്കി. എസ്.ആര്&#x200d;.പിയും വൈക്കം വിശ്വനും കേന്ദ്ര കമ്മിറ്റിയില്&#x200d; തുടരും. വി.എസ് അച്യുതാനന്ദന്&#x200d; കേന്ദ്ര കമ്മിറ്റിയില്&#x200d; പ്രത്യേക ക്ഷണിതാവായി തുടരും. കേരളത്തില്&#x200d; നിന്ന് എം.വി ഗോവിന്ദന്&#x200d; മാസറ്റര്&#x200d;, കെ.രാധാകൃഷ്ണന്&#x200d; തുടങ്ങിയവരെ കേന്ദ്ര കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തിട്ടുണ്ട്.</p>
<p>യെച്ചൂരി രണ്ടാമതും സെക്രട്ടറിയാകുന്നത് തടയാന്&#x200d; കാരാട്ട് പക്ഷം ശക്തമായി രംഗത്ത് വന്നിരുന്നു. എന്നാല്&#x200d; മത്സരത്തിന് തയ്യാറാണെന്ന് യെച്ചൂരി വ്യക്തമാക്കിയതോടെ കാരാട്ട് പക്ഷം സമവായത്തിന് വഴങ്ങേണ്ടി വരികയായിരുന്നു. പുതിയ കേന്ദ്രകമ്മിറ്റി, പോളിറ്റ് ബ്യൂറോ പാനല്&#x200d; തയ്യാറാക്കാന്&#x200d; ഇന്നലെ രാത്രി പി.ബി യോഗം ചേര്&#x200d;ന്നുവെങ്കിലും തീരുമാനത്തിലെത്താനായിരുന്നില്ല. തുടര്&#x200d;ന്ന് ഇന്ന് രാവിലെ ഒമ്പതിന് വീണ്ടും യോഗം ചേര്&#x200d;ന്നാണ് യെച്ചൂരിയുടേയും കേന്ദ്ര കമ്മിറ്റിയുടേയും കാര്യത്തില്&#x200d; തീരുമാനത്തിലെത്തിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/seetharam-yechuri-selected-as-cpm-general-secretary.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ത്രിപുര:  കോണ്&#x200d;ഗ്രസ്‌ ബന്ധത്തില്&#x200d; മാറ്റംവരുത്താന്&#x200d; സിപിഐഎമ്മില്&#x200d; സമ്മര്&#x200d;ദം</title>
		<link>https://www.chandrikadaily.com/thripura-congress-cpim-relation.html</link>
					<comments>https://www.chandrikadaily.com/thripura-congress-cpim-relation.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 04 Mar 2018 04:13:08 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[cpim]]></category>
		<category><![CDATA[seetharam yechuri]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=72860</guid>

					<description><![CDATA[&#160; മുഖ്യശത്രുവായ ബി.ജെ.പി.യെ നേരിടാന്&#x200d; വേണ്ടിവന്നാല്&#x200d; കോണ്&#x200d;ഗ്രസുമായും കൈകോര്&#x200d;ക്കണമെന്ന ജനറല്&#x200d;സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വാദം കേന്ദ്രകമ്മിറ്റി തള്ളിയത് കേരളത്തിലെ പാര്&#x200d;ട്ടിയുടെ നിലപാട് മൂലമായിരുന്നു. പാര്&#x200d;ട്ടിക്ക് നല്ല അടിത്തറയുള്ളതും കാല്&#x200d;നൂറ്റാണ്ട് ഭരണത്തിലിരുന്നതുമായ ത്രിപുരയില്&#x200d;പ്പോലും ബി.ജെ.പി.യെ നേരിടാനാകാത്ത സ്ഥിതിയാണെങ്കില്&#x200d; എങ്ങനെ മറ്റു സംസ്ഥാനങ്ങളില്&#x200d; അതിനുകഴിയുമെന്ന് അണികളോട് വിശദീകരിക്കേണ്ട നിലയിലാണ് സി.പി.ഐ.എം. സംസ്ഥാനനേതൃത്വം. എന്നാല്&#x200d;, ത്രിപുരയിലെ തിരിച്ചടിയുടെ പേരില്&#x200d; കോണ്&#x200d;ഗ്രസിനോടുള്ള സമീപനത്തില്&#x200d; മാറ്റംവരുത്തേണ്ട ആവശ്യമില്ലെന്ന ചിന്തയാണ് സി.പി.ഐ.എം. സംസ്ഥാനനേതൃത്വത്തിന്. തൃശ്ശൂരില്&#x200d; കഴിഞ്ഞയാഴ്ച നടന്ന സംസ്ഥാനസമ്മേളനത്തില്&#x200d; കോണ്&#x200d;ഗ്രസുമായുള്ള തിരഞ്ഞെടുപ്പ് കൂട്ടുകെട്ടിനെ വിലക്കുന്ന കരട് [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>മുഖ്യശത്രുവായ ബി.ജെ.പി.യെ നേരിടാന്&#x200d; വേണ്ടിവന്നാല്&#x200d; കോണ്&#x200d;ഗ്രസുമായും കൈകോര്&#x200d;ക്കണമെന്ന ജനറല്&#x200d;സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വാദം കേന്ദ്രകമ്മിറ്റി തള്ളിയത് കേരളത്തിലെ പാര്&#x200d;ട്ടിയുടെ നിലപാട് മൂലമായിരുന്നു. പാര്&#x200d;ട്ടിക്ക് നല്ല അടിത്തറയുള്ളതും കാല്&#x200d;നൂറ്റാണ്ട് ഭരണത്തിലിരുന്നതുമായ ത്രിപുരയില്&#x200d;പ്പോലും ബി.ജെ.പി.യെ നേരിടാനാകാത്ത സ്ഥിതിയാണെങ്കില്&#x200d; എങ്ങനെ മറ്റു സംസ്ഥാനങ്ങളില്&#x200d; അതിനുകഴിയുമെന്ന് അണികളോട് വിശദീകരിക്കേണ്ട നിലയിലാണ് സി.പി.ഐ.എം. സംസ്ഥാനനേതൃത്വം.</p>
<p>എന്നാല്&#x200d;, ത്രിപുരയിലെ തിരിച്ചടിയുടെ പേരില്&#x200d; കോണ്&#x200d;ഗ്രസിനോടുള്ള സമീപനത്തില്&#x200d; മാറ്റംവരുത്തേണ്ട ആവശ്യമില്ലെന്ന ചിന്തയാണ് സി.പി.ഐ.എം. സംസ്ഥാനനേതൃത്വത്തിന്. തൃശ്ശൂരില്&#x200d; കഴിഞ്ഞയാഴ്ച നടന്ന സംസ്ഥാനസമ്മേളനത്തില്&#x200d; കോണ്&#x200d;ഗ്രസുമായുള്ള തിരഞ്ഞെടുപ്പ് കൂട്ടുകെട്ടിനെ വിലക്കുന്ന കരട് രാഷ്ട്രീയപ്രമേയം ചര്&#x200d;ച്ചകളില്&#x200d; നിറഞ്ഞിരുന്നു. കോണ്&#x200d;ഗ്രസ് അനുകൂല നിലപാടിന്റെ പേരില്&#x200d; യെച്ചൂരിക്കെതിരേ കടുത്തവിമര്&#x200d;ശനമാണ് സമ്മേളനത്തിലുയര്&#x200d;ന്നത്. സി.പി.ഐ.എം. എന്നാല്&#x200d;, &#8216;കമ്യൂണിസ്റ്റ് പാര്&#x200d;ട്ടി ഓഫ് കേരള&#8217; അല്ലെന്നായിരുന്നു യെച്ചൂരിയുടെ മറുപടി. ത്രിപുരയും നഷ്ടപ്പെടുമ്പോള്&#x200d; യെച്ചൂരിയുടെ ഈ മുന്നറിയിപ്പാണ് യാഥാര്&#x200d;ഥ്യമാകുന്നത്. ഹൈദരാബാദില്&#x200d; നടക്കുന്ന പാര്&#x200d;ട്ടികോണ്&#x200d;ഗ്രസില്&#x200d; പ്രകാശ്കാരാട്ടും കേരളഘടകവും തങ്ങളുടെ മുന്&#x200d;നിലപാടില്&#x200d; ഉറച്ചുനില്&#x200d;ക്കുമോയെന്നതാണ് ഇനി അറിയേണ്ടത്.</p>
<p>പാര്&#x200d;ട്ടി വലിയ തിരിച്ചടിനേരിട്ട പശ്ചിമ ബംഗാളില്&#x200d; തൃണമൂല്&#x200d; കോണ്&#x200d;ഗ്രസിനെയും ബി.ജെ.പി.യെയും നേരിടാന്&#x200d; കോണ്&#x200d;ഗ്രസുമായി കൂട്ടുചേരണമെന്ന പരസ്യനിലപാടിലാണ് ബംഗാള്&#x200d; ഘടകം. മറ്റുപല സംസ്ഥാനഘടകങ്ങളും കേന്ദ്രകമ്മിറ്റിയില്&#x200d; യെച്ചൂരിക്കൊപ്പമായിരുന്നു. ത്രിപുരയിലെ തോല്&#x200d;വിയോടെ കേരളമൊഴികെ മറ്റെല്ലാ സംസ്ഥാനഘടകങ്ങളും യെച്ചൂരിക്കൊപ്പം അണിനിരക്കാനാണ് സാധ്യത.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/thripura-congress-cpim-relation.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അന്തര്&#x200d;ധാര സജീവമായിരുന്നു&#8230;</title>
		<link>https://www.chandrikadaily.com/editorial-about-cpim-new-policy-about-to-not-support-congress-party.html</link>
					<comments>https://www.chandrikadaily.com/editorial-about-cpim-new-policy-about-to-not-support-congress-party.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 27 Jan 2018 17:55:59 +0000</pubDate>
				<category><![CDATA[Views]]></category>
		<category><![CDATA[cpim]]></category>
		<category><![CDATA[editorial]]></category>
		<category><![CDATA[Prakash Karat]]></category>
		<category><![CDATA[seetharam yechuri]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=67057</guid>

					<description><![CDATA[&#160; ജര്&#x200d;മനിയില്&#x200d; ഹിറ്റ്‌ലറെ അധികാരത്തിലേറ്റിയതിന്റെ പേരില്&#x200d; ജര്&#x200d;മന്&#x200d; കമ്മ്യൂണിസ്റ്റ് പാര്&#x200d;ട്ടിയെ ബള്&#x200d;ഗേറിയന്&#x200d; കമ്മ്യൂണിസ്റ്റ് പാര്&#x200d;ട്ടി നേതാവായിരുന്ന ജോര്&#x200d;ജി ദിമിത്രോവ് കുറ്റപ്പെടുത്തുന്നുണ്ട്. ഇറ്റലിയെതുടര്&#x200d;ന്ന് ജര്&#x200d;മനിയില്&#x200d; ഫാഷിസം കടന്നുവരാനുള്ള സാധ്യതയെ കാണാതെ സോഷ്യല്&#x200d; ഡമോക്രാറ്റുകളെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്ന ജര്&#x200d;മന്&#x200d; കമ്മ്യൂണിസ്റ്റ് പാര്&#x200d;ട്ടി ഫാഷിസത്തെ പ്രതിരോധിക്കുന്നതിനായി വിശാലമായ മുന്നണി രൂപവത്കരിക്കുന്നതില്&#x200d; പരാജയപ്പെട്ടു. അതിന്റെ ദുരന്തഫലം കൂടുതല്&#x200d; അനുഭവിക്കേണ്ടിവന്ന ഒരു കൂട്ടര്&#x200d; ജര്&#x200d;മനിയിലെ കമ്മ്യൂണിസ്റ്റുകാരായിരുന്നു. ഇത് ചരിത്രം നല്&#x200d;കുന്ന പാഠമാണ്. ചരിത്രം നല്&#x200d;കുന്ന ഏറ്റവും വലിയ പാഠം ചരിത്രത്തില്&#x200d; നിന്ന് ആരും പാഠം പഠിക്കുന്നില്ലെന്നതാണല്ലോ. [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>ജര്&#x200d;മനിയില്&#x200d; ഹിറ്റ്‌ലറെ അധികാരത്തിലേറ്റിയതിന്റെ പേരില്&#x200d; ജര്&#x200d;മന്&#x200d; കമ്മ്യൂണിസ്റ്റ് പാര്&#x200d;ട്ടിയെ ബള്&#x200d;ഗേറിയന്&#x200d; കമ്മ്യൂണിസ്റ്റ് പാര്&#x200d;ട്ടി നേതാവായിരുന്ന ജോര്&#x200d;ജി ദിമിത്രോവ് കുറ്റപ്പെടുത്തുന്നുണ്ട്. ഇറ്റലിയെതുടര്&#x200d;ന്ന് ജര്&#x200d;മനിയില്&#x200d; ഫാഷിസം കടന്നുവരാനുള്ള സാധ്യതയെ കാണാതെ സോഷ്യല്&#x200d; ഡമോക്രാറ്റുകളെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്ന ജര്&#x200d;മന്&#x200d; കമ്മ്യൂണിസ്റ്റ് പാര്&#x200d;ട്ടി ഫാഷിസത്തെ പ്രതിരോധിക്കുന്നതിനായി വിശാലമായ മുന്നണി രൂപവത്കരിക്കുന്നതില്&#x200d; പരാജയപ്പെട്ടു.</p>
<p>അതിന്റെ ദുരന്തഫലം കൂടുതല്&#x200d; അനുഭവിക്കേണ്ടിവന്ന ഒരു കൂട്ടര്&#x200d; ജര്&#x200d;മനിയിലെ കമ്മ്യൂണിസ്റ്റുകാരായിരുന്നു. ഇത് ചരിത്രം നല്&#x200d;കുന്ന പാഠമാണ്. ചരിത്രം നല്&#x200d;കുന്ന ഏറ്റവും വലിയ പാഠം ചരിത്രത്തില്&#x200d; നിന്ന് ആരും പാഠം പഠിക്കുന്നില്ലെന്നതാണല്ലോ. പാലക്കാട് എലപ്പുള്ളി നായര്&#x200d; തറവാട്ടംഗമായ പ്രകാശ് കാരാട്ട് ഇതുപോലൊരു അബദ്ധമാണ് കേരളത്തിലെ സഖാക്കള്&#x200d;ക്കൊപ്പം ചേര്&#x200d;ന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയില്&#x200d; ചെയ്തത്. ആയിരം ഫണം വിടര്&#x200d;ത്തി നില്&#x200d;ക്കുന്ന സംഘ്പരിവാര്&#x200d; ഫാഷിസ്റ്റ് ഭരണത്തെ തൂത്തെറിയാന്&#x200d; കോണ്&#x200d;ഗ്രസുമായി സഹകരിക്കണമെന്ന പാര്&#x200d;ട്ടി ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാടിനെ വോട്ടിനിട്ട് എതിര്&#x200d;ത്ത് തോല്&#x200d;പിച്ചിരിക്കുകയാണ് കാരാട്ട്.</p>
<p>കോണ്&#x200d;ഗ്രസിനെ തോല്&#x200d;പിക്കാന്&#x200d; ഏത് ചെകുത്താനുമായും കൂട്ടുകൂടുമെന്ന് പ്രഖ്യാപിച്ച ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ സി.പി.എം 1977ല്&#x200d; ജനസംഘംകൂടി ഉള്&#x200d;പ്പെട്ട ജനതാപാര്&#x200d;ട്ടിയെ ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; പിന്തുണച്ചു. ജനസംഘം നേതാക്കളായ എ.ബി വാജ്‌പേയിയും എല്&#x200d;.കെ അദ്വാനിയും മന്ത്രിപദമേറിയത് സി.പി.എമ്മിന്റെ പിന്തുണയോടെയായിരുന്നു. പിന്നീട് ബി.ജെ.പിയും സി.പി.എമ്മും ചേര്&#x200d;ന്ന് വി.പി സിങിന്റെ മന്ത്രിസഭയെ നിലനിര്&#x200d;ത്തിയതും ബി.ജെ.പി നേതാക്കള്&#x200d;ക്കൊപ്പം ഭരണ ചര്&#x200d;ച്ചാവിരുന്നുകളില്&#x200d; അഭിരമിച്ചതും ചരിത്രത്തിന്റെ ഭാഗമാണ്. ഇന്ദിരാഗാന്ധിയില്&#x200d; കണ്ട ഏകാധിപത്യമോ രാജീവ് ഗാന്ധിയില്&#x200d; ദര്&#x200d;ശിച്ച നവ ലിബറല്&#x200d; നയങ്ങളോ ഒന്നുമല്ല, നരേന്ദ്രമോദിയിലൂടെ രാജ്യം കണ്ടുകൊണ്ടിരിക്കുന്നതെന്ന് തിരിച്ചറിയാന്&#x200d; സാധിക്കാതെ പോകുകയെന്ന ചരിത്ര വിഡ്ഢിത്തമാണ് ഇപ്പോള്&#x200d; സംഭവിക്കുന്നത്. സവിശേഷ ചരിത്ര സന്ദര്&#x200d;ഭത്തില്&#x200d; ജ്യോതിബസുവിന് മുന്നില്&#x200d; ഇന്ത്യന്&#x200d; പ്രധാനമന്ത്രി പദം വന്നു നിന്നപ്പോള്&#x200d; പുറംതിരിഞ്ഞു നില്&#x200d;ക്കാനായിരുന്നു സി.പി.എം നേതൃത്വത്തിന്റെ തീരുമാനം. പിന്നീട് ഈ തീരുമാനത്തെ ചരിത്ര വിഢിത്തം എന്ന് വിശേഷിപ്പിക്കപ്പെട്ടെങ്കിലും ഇന്ത്യന്&#x200d; കമ്മ്യൂണിസ്റ്റ് പാര്&#x200d;ട്ടിയുടെ വഴിയില്&#x200d; അത് വ്യക്തമായ നാഴികക്കല്ലാവുമായിരുന്നു. കോണ്&#x200d;ഗ്രസിനെ വിശ്വസിക്കാനാവില്ലെന്ന് പറഞ്ഞായിരുന്നു അന്ന് ജ്യോതിദാദയെ പ്രധാനമന്ത്രിയല്ലാതാക്കിയത്. കമ്യൂണിസ്റ്റ് പാര്&#x200d;ട്ടി തെറ്റു കണ്ടെത്തും. കാല്&#x200d; നൂറ്റാണ്ടെങ്കിലും കഴിഞ്ഞാണെന്ന് മാത്രം.</p>
<p>രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനങ്ങളടക്കം 19 ഇടത്ത് ഭരണം ഉറപ്പിച്ച ബി.ജെ.പി രാഷ്ട്രപതി, ഉപരാഷ്ട്രപതി സ്ഥാനങ്ങളും നേടിക്കഴിഞ്ഞു. രാജ്യസഭയില്&#x200d;കൂടി ഭൂരിപക്ഷം നേടുന്നതോടെ ജനാധിപത്യ മാര്&#x200d;ഗത്തിലൂടെ തന്നെ അധികാരം പൂര്&#x200d;ണമായി കൈപിടിയിലൊതുക്കുന്ന നരേന്ദ്രമോദി സംഘം ഭരണഘടനാസ്ഥാപനങ്ങളെ ഓരോന്നായി വിഴുങ്ങുകയോ വശത്താക്കുകയോ ചെയ്യുന്നതിന്റെ നിരങ്ങലും മൂളലുമാണ് സുപ്രീംകോടതിയില്&#x200d; നിന്നായാലും തെരഞ്ഞെടുപ്പ് കമ്മീഷനില്&#x200d; നിന്നായാലും മാധ്യമങ്ങളുടെ ഭാഗത്തുനിന്നായാലും കേട്ടുകൊണ്ടിരിക്കുന്നത്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനെകുറിച്ച് മോദിയും സംസാരിക്കുന്നുണ്ട്. അതുകഴിഞ്ഞ് ഒരു പൊതുതെരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്&#x200d; ഇന്നത്തെ അവസ്ഥയിലായിരിക്കുമോ എന്ന് ഒരു തിട്ടവുമില്ല. എ.ബി വാജ്‌പേയിയുടെ കാലത്തു തന്നെ ഭരണഘടനാ പരിഷ്‌കരണത്തെകുറിച്ച് പരിശോധിക്കാന്&#x200d; കമ്മീഷനെ നിയോഗിച്ചുവെങ്കില്&#x200d; ഭരണഘടന മാറ്റാനാണ് ഞങ്ങള്&#x200d; അധികാരത്തില്&#x200d; വന്നതെന്ന് കേന്ദ്രമന്ത്രിമാര്&#x200d; മുതല്&#x200d; പേര്&#x200d; പ്രഖ്യാപിക്കുന്നു. കര്&#x200d;ണാടകയില്&#x200d; നിന്നുള്ള കേന്ദ്ര മന്ത്രിയാണ് മതേതരത്വം എടുത്തുമാറ്റുമെന്ന് പറഞ്ഞത്. ലോക്‌സഭാ നിയമസഭാ തെരഞ്ഞെടുപ്പുകള്&#x200d; ഒന്നിച്ചു നടത്തുന്നതിനെകുറിച്ച് പ്രധാനമന്ത്രി തന്നെ സംസാരിക്കുന്നു. ഇടയ്ക്കിടെ നിയമസഭാതെരഞ്ഞെടുപ്പുകള്&#x200d; നടക്കുന്നതുമൂലം ജനങ്ങളെ ആകെ കഷ്ടത്തിലാക്കുന്ന പല തീരുമാനങ്ങളും കൈകൊള്ളാനാവുന്നില്ലെന്ന വ്യഥയാണ് പ്രധാനമന്ത്രിയുടെ വാക്കുകളില്&#x200d; പ്രകടമാകുന്നത്. ഏതെങ്കിലും സംസ്ഥാനത്ത് സര്&#x200d;ക്കാര്&#x200d; അസാധ്യമായാല്&#x200d; അടുത്ത പൊതു തെരഞ്ഞെടുപ്പ് വരെ അവിടെ കേന്ദ്രഭരണമാകുമെന്നര്&#x200d;ഥം.</p>
<p>ഈ ഭീതിത സാഹചര്യത്തിലാണ് ഫാഷിസത്തിനെതിരെ വിശാലമായ ജനാധിപത്യ മതേതര മുന്നണി എന്ന ആശയം സി.പി.എംഅംഗീകരിച്ചത്. അതു തന്നെയാണ് ജനറല്&#x200d; സെക്രട്ടറി സീതാറാം യെച്ചൂരി പാര്&#x200d;ട്ടി കേന്ദ്ര കമ്മിറ്റിയില്&#x200d; വെച്ചത്. ഇതിനെ തള്ളിക്കളയുന്ന രേഖയുമായെത്തിയിരിക്കുകയാണ് പഴയ ജെ.എന്&#x200d;.യു താരം പ്രകാശ് കാരാട്ട്. പാലക്കാട് എലപ്പുള്ളിക്കാരന്&#x200d; നായരുട്ടി പ്രകാശ് രാഷ്ട്രീയ പാഠങ്ങള്&#x200d; എ.കെ.ജിയില്&#x200d;നിന്ന് നേരിട്ട് പഠിക്കുകയായിരുന്നു. ജവാഹര്&#x200d;ലാല്&#x200d; നെഹ്‌റുവിനെ വെല്ലുവിളിച്ച എ.കെ.ജിക്കൊപ്പം പാര്&#x200d;ട്ടിയെ കണ്ട കാരാട്ട് വശം ഇന്നുള്ളത് ലോക്‌സഭയില്&#x200d; രണ്ടക്കം തികക്കാത്ത പാര്&#x200d;ട്ടിയാണെന്നത് മറന്നുപോകുന്നു. മിക്കയിടത്തും മരുന്നിന് പോലും കിട്ടാത്ത ഒന്നായി കമ്മ്യൂണിസ്റ്റ് പാര്&#x200d;ട്ടികള്&#x200d; മാറിയിരിക്കുന്നു. പശ്ചിമ ബംഗാളില്&#x200d; തുടര്&#x200d;ച്ചയായി രണ്ട് തെരഞ്ഞെടുപ്പില്&#x200d; തോറ്റ സി.പി.എം നിയമസഭാ പ്രാതിനിധ്യത്തില്&#x200d; കോണ്&#x200d;ഗ്രസിനും താഴെ മൂന്നാമതാണ്. ബര്&#x200d;മയില്&#x200d; ജനിച്ച പ്രകാശ് ബാല്യം ചെലവിട്ടത് പാലക്കാട്ടാണ്. പിന്നീട് എഡിന്&#x200d;ബര്&#x200d;ഗ് യൂണിവേഴ്‌സിറ്റിയില്&#x200d; പ്രമുഖ മാര്&#x200d;ക്‌സിയന്&#x200d; ചിന്തകനായ വിക്ടര്&#x200d; കിര്&#x200d;നാന്റെ ശിഷ്യനായി. 1970ല്&#x200d; തിരിച്ചെത്തി ഡല്&#x200d;ഹി ജെ.എന്&#x200d;.യുവില്&#x200d; ചേര്&#x200d;ന്നതോടെയാണ് സി.പി.എമ്മിലേക്ക് വഴിവെച്ചത്. എസ്.എഫ്.ഐ അഖിലേന്ത്യാപ്രസിഡന്റായ പ്രകാശ് പോളിറ്റ് ബ്യൂറോവിലേക്ക് ഡയരക്ട് റിക്രൂട്ട്‌മെന്റായിരുന്നു. ഇദ്ദേഹം അഖിലേന്ത്യാ ജനറല്&#x200d; സെക്രട്ടറിയായി 2005-2015 കാലത്താണ് സി.പി.എം ഏറ്റവും വലിയ തകര്&#x200d;ച്ചയെ നേരിട്ടത്. ഇനിയും അദ്ദേഹം പഠിച്ചില്ല ഒരു പാഠവും. അതോ യെച്ചൂരിയെ പഠിപ്പിക്കുകയോ?</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-about-cpim-new-policy-about-to-not-support-congress-party.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
