<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>seized &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/seized/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 31 May 2025 14:03:15 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>seized &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മുന്നറിയിപ്പില്ലാതെ ജപ്തി; സര്‍ട്ടിഫിക്കറ്റുകളെടുക്കാന്‍ പൂട്ട് തുറന്ന് നല്‍കി എംഎല്‍എ</title>
		<link>https://www.chandrikadaily.com/foreclosure-without-warning-the-mla-opened-the-lock-to-take-the-certificates.html</link>
					<comments>https://www.chandrikadaily.com/foreclosure-without-warning-the-mla-opened-the-lock-to-take-the-certificates.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sat, 31 May 2025 14:03:15 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cr mahesh mla]]></category>
		<category><![CDATA[kollam]]></category>
		<category><![CDATA[latest news]]></category>
		<category><![CDATA[seized]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=343159</guid>

					<description><![CDATA[വീട്ടില്‍ ആളില്ലാത്ത സമയത്ത് ആയിരുന്നു ചോളമണ്ഡലം ഫിനാന്‍സിയേഴ്സാണ് അനിമോന്റെ വീട് ജപ്തി ചെയ്തത്.]]></description>
										<content:encoded><![CDATA[<p>കൊല്ലത്ത് മുന്നറിയിപ്പ നല്&#x200d;കാതെ സ്വകാര്യ ബാങ്ക് ജപ്തി ചെയ്ത വീടിന്റെ പൂട്ട് തുറന്നു നല്&#x200d;കി സി ആര്&#x200d; മഹേഷ് എംഎല്&#x200d;എ. വീട്ടുകാരുടെ വസ്ത്രങ്ങളും സര്&#x200d;ട്ടിഫിക്കറ്റുകളും പുറത്തെടുക്കാനാണ് കൊല്ലം അഴീക്കലില്&#x200d; സ്വകാര്യ ബാങ്ക് ജപ്തി ചെയ്ത വീട് എംഎല്&#x200d;എയുടെ നേതൃത്വത്തില്&#x200d; പൂട്ട് തകര്&#x200d;ത്ത് തുറന്ന് അകത്തു കയറിയത്.</p>
<p>വീട്ടില്&#x200d; ആളില്ലാത്ത സമയത്ത് ആയിരുന്നു ചോളമണ്ഡലം ഫിനാന്&#x200d;സിയേഴ്സാണ് അനിമോന്റെ വീട് ജപ്തി ചെയ്തത്. സര്&#x200d;ട്ടിഫിക്കറ്റും വസ്ത്രവും എടുക്കാന്&#x200d; അനുവാദം ചോദിച്ചിട്ട് അനുമതി നല്&#x200d;കിയില്ലെന്ന് കുടുംബം ആരോപിച്ചു. ഇതിന് പിന്നാലെയാണ് എംഎല്&#x200d;എയുടെ ഇടപെടല്&#x200d;.</p>
<p>അനിമോന്&#x200d;, ഭാര്യ, കൈകുഞ്ഞ് ഉള്&#x200d;പ്പടെ മൂന്ന് മക്കള്&#x200d; ഇപ്പോള്&#x200d; താമസിക്കുന്നത് ഓച്ചിറ സത്രത്തിലാണ്. വസ്ത്രങ്ങളും സര്&#x200d;ട്ടിഫിക്കറ്റുകളും എടുത്ത ശേഷം വീടിന്റെ വാതില്&#x200d; എംഎല്&#x200d;എ തന്നെ പൂട്ടി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/foreclosure-without-warning-the-mla-opened-the-lock-to-take-the-certificates.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രേഖകളില്ലാതെ കാറില്&#x200d; കടത്തി; തൃശൂർ ചെറുതുരുത്തിയിൽ നിന്ന് 25 ലക്ഷം രൂപ പിടികൂടി</title>
		<link>https://www.chandrikadaily.com/1smuggled-in-a-car-without-documents-25-lakh-rupees-seized-from-thrissur-chururuti.html</link>
					<comments>https://www.chandrikadaily.com/1smuggled-in-a-car-without-documents-25-lakh-rupees-seized-from-thrissur-chururuti.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 12 Nov 2024 08:01:18 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[25 lakh rupees]]></category>
		<category><![CDATA[car]]></category>
		<category><![CDATA[seized]]></category>
		<category><![CDATA[smuggled]]></category>
		<category><![CDATA[Thrissur]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=317237</guid>

					<description><![CDATA[ഇന്ന് രാവിലെ 9.30 ഓടെ ആയിരുന്നു സംഭവം.]]></description>
										<content:encoded><![CDATA[<p>തൃശൂർ ചെറുതുരുത്തിയിൽ രേഖകളില്ലാതെ കാറിൽ കടത്തുകയായിരുന്ന 25 ലക്ഷം രൂപ പിടികൂടി. ചെറുതുരുത്തി കേരള കലാമണ്ഡലത്തിന് മുൻപിൽ തിരഞ്ഞെടുപ്പ് സ്ക്വാഡ് നടത്തിവന്ന വാഹന പരിശോധനയ്ക്കിടെയാണ് പണം പിടികൂടിയത്. ഇന്ന് രാവിലെ 9.30 ഓടെ ആയിരുന്നു സംഭവം.</p>
<p>KL 51 P 4500 എന്ന രജിസ്ട്രേഷൻ നമ്പറുള്ള കിയ കാറിൽ ആയിരുന്നു പണം കൊണ്ടുവന്നത്. രാവിലെ മുതൽ തന്നെ സ്ക്വാഡ് ഇവിടെ വാഹന പരിശോധന നടത്തിവരികയായിരുന്നു. ഇതിനിടെയാണ് ഈ വാഹനവും പരിശോധനയ്ക്കായി തടഞ്ഞത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് വാഹനത്തിൽ നിന്നും 25 ലക്ഷം രൂപ കണ്ടെടുത്തത്.</p>
<p>ഷോർണൂർ കുളപ്പുള്ളി സ്വദേശികളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പരിശോധനയ്ക്കിടെ പണത്തിന്റെ രേഖകൾ ഒന്നും വാഹനത്തിൽ ഉണ്ടായിരുന്നവർക്ക് കാണിക്കാനായില്ല. ചേലക്കര മണ്ഡലത്തിന്റെ അതിർത്തി പ്രദേശമാണ് ചെറുതുരുത്തി. അതുകൊണ്ടുതന്നെ ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുടെ തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി കൊണ്ടുവന്നിരുന്ന കള്ളപ്പണം ആണോ ഇതെന്നാണ് പ്രധാനമായും സ്‌ക്വാഡ് പരിശോധിക്കുന്നത്.</p>
<p>നിലവിൽ വാഹനവും പണവും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അതേസമയം എറണാകുളത്തേക്ക് പർച്ചേസ് ആവശ്യങ്ങൾക്കായി കൊണ്ടുപോയിരുന്ന പണമാണ് ഇതെന്നാണ് വാഹനത്തിൽ ഉണ്ടായിരുന്നവരുടെ വിശദീകരണം. എന്നാൽ തിരഞ്ഞെടുപ്പ് സ്‌ക്വാഡ് ഇത് മുഖവിലയ്ക്ക് എടുത്തിട്ടില്ല. കാറിൽ ഉണ്ടായിരുന്നവരുടെ രാഷ്ട്രീയ പശ്ചാത്തലവും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഉൾപ്പെടെ തിരഞ്ഞെടുപ്പ് സ്‌ക്വാഡ് പരിശോധിക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1smuggled-in-a-car-without-documents-25-lakh-rupees-seized-from-thrissur-chururuti.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബി.ജെ.പി പ്രവര്&#x200d;ത്തകന്റെ വീട്ടില്&#x200d;നിന്ന് ആയുധങ്ങള്&#x200d; പിടികൂടി, അറസ്റ്റ്‌</title>
		<link>https://www.chandrikadaily.com/weapons-seized-from-bjp-workers-house-arrest-made.html</link>
					<comments>https://www.chandrikadaily.com/weapons-seized-from-bjp-workers-house-arrest-made.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 01 Oct 2024 04:16:27 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[seized]]></category>
		<category><![CDATA[weapons]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=311606</guid>

					<description><![CDATA[ര​ണ്ട് വ​ടി​വാ​ളും എ​സ് ക​ത്തി​യും വീ​ടി​ന്റെ മു​ക​ളി​ല​ത്തെ നി​ല​യി​ൽ കു​ളി​മു​റി​യു​ടെ ഭാ​ഗ​ത്ത് സൂ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു. ര​ൺ​ദീ​പി​നെ ബ​ന്ധു​വീ​ട്ടി​ൽ നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്.]]></description>
										<content:encoded><![CDATA[<p>ബി.​ജെ.​പി പ്ര​വ​ര്&#x200d;ത്ത​ക​ന്റെ വീ​ട്ടി​ല്&#x200d;നി​ന്ന് ആ​യു​ധ​ങ്ങ​ള്&#x200d; പി​ടി​കൂ​ടി. ഇ​ല്ല​ത്ത് താ​ഴെ മ​ണോ​ളി​ക്കാ​വി​ന് സ​മീ​പം മു​രി​ക്കോ​ളി വീ​ട്ടി​ല്&#x200d; ര​ണ്&#x200d;ദീ​പി​ന്റെ വീ​ട്ടി​ല്&#x200d;നി​ന്നാ​ണ് ആ​യു​ധ​ങ്ങ​ള്&#x200d; പി​ടി​കൂ​ടി​യ​ത്. ര​ൺ​ദീ​പി​നെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​ങ്ക​മാ​ലി​യി​ലെ കൊ​ല​പാ​ത​ക കേ​സി​ൽ പ്ര​തി​ക​ൾ​ക്ക് ര​ൺ​ദീ​പ് ഒ​ളി​ത്താ​വ​ള​മൊ​രു​ക്കി​യെ​ന്ന വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ത​ല​ശ്ശേ​രി ഇ​ല്ല​ത്ത് താ​ഴെ മ​ണോ​ളി​ക്കാ​വി​ന് സ​മീ​പ​ത്തെ ര​ൺ​ദീ​പി​ന്റെ മു​രി​ക്കോ​ളി വീ​ട്ടി​ല്&#x200d;നി​ന്നും പൊ​ലീ​സ് ആ​യു​ധ​ങ്ങ​ൾ ക​ണ്ടെ​ടു​ത്ത​ത്.</p>
<p>ര​ണ്ട് വ​ടി​വാ​ളും എ​സ് ക​ത്തി​യും വീ​ടി​ന്റെ മു​ക​ളി​ല​ത്തെ നി​ല​യി​ൽ കു​ളി​മു​റി​യു​ടെ ഭാ​ഗ​ത്ത് സൂ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു. ര​ൺ​ദീ​പി​നെ ബ​ന്ധു​വീ​ട്ടി​ൽ നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. കേ​സി​ലെ മ​റ്റൊ​രു പ്ര​തി​യെ ചോ​ദ്യം ചെ​യ്ത​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ര​ൺ​ദീ​പി​ന്റെ പ​ങ്കി​നെ​ക്കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ച​ത്.</p>
<p>ആ​ലു​വ -ത​ല​ശ്ശേ​രി പൊ​ലീ​സി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. മ​റ്റ് നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് പി​ടി​യി​ലാ​യ ര​ൺ​ദീ​പ്. അ​തേ​സ​മ​യം വീ​ട്ടി​ൽ നി​ന്ന് ആ​യു​ധ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ല​ശ്ശേ​രി പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/weapons-seized-from-bjp-workers-house-arrest-made.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തൃശ്ശൂരിൽ സിപിഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ്</title>
		<link>https://www.chandrikadaily.com/income-tax-department-seized-rs-1-crore-from-cpim-in-thrissur.html</link>
					<comments>https://www.chandrikadaily.com/income-tax-department-seized-rs-1-crore-from-cpim-in-thrissur.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 30 Apr 2024 14:41:48 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[Income Tax Department]]></category>
		<category><![CDATA[seized]]></category>
		<category><![CDATA[Thrissur]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=296474</guid>

					<description><![CDATA[തൃശൂരിലെ ബാങ്ക് ഓഫ് ഇന്ത്യ ശാഖയില്&#x200d; നിക്ഷേപിക്കാന്&#x200d; കൊണ്ടുവന്ന തുകയാണ് പിടിച്ചെടുത്തത്.]]></description>
										<content:encoded><![CDATA[<p>സിപിഎം തൃശ്ശൂര്&#x200d; ജില്ലാ കമ്മിറ്റിയുടെ ഒരു കോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു. പണത്തിന്റെ ഉറവിടം സിപിഎമ്മിന് വ്യക്തമാക്കാനായില്ലെന്ന് ആദായ നികുതി വകുപ്പ് പ്രതികരിച്ചു.</p>
<p>തൃശൂരിലെ ബാങ്ക് ഓഫ് ഇന്ത്യ ശാഖയില്&#x200d; നിക്ഷേപിക്കാന്&#x200d; കൊണ്ടുവന്ന തുകയാണ് പിടിച്ചെടുത്തത്. സംഭവത്തില്&#x200d; പാര്&#x200d;ട്ടി ജില്ലാ സെക്രട്ടറി എം എം വര്&#x200d;ഗീസിന്റെ മൊഴിയെടുത്തിട്ടുണ്ട്. പണത്തിന്റെ ഉറവിടം കാണിക്കാന്&#x200d; ആവശ്യപ്പെട്ടിട്ടുമുണ്ട്.</p>
<p>തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം സിപിഎം പിന്&#x200d;വലിച്ച ഒരു കോടി രൂപയാണ് ബാങ്കില്&#x200d; നിക്ഷേപിക്കാന്&#x200d; ശ്രമിച്ചത്. നേരത്തെ പിന്&#x200d;വലിച്ച തുകയുടെ സീരിയല്&#x200d; നമ്പറുകള്&#x200d; ആദായ നികുതി വകുപ്പ് പരിശോധിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്&#x200d; മുമ്പാകെ ഈ അക്കൗണ്ട് ബോധിപ്പിച്ചിട്ടില്ലെന്നാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്&#x200d; പറയുന്നത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/income-tax-department-seized-rs-1-crore-from-cpim-in-thrissur.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇറാന്&#x200d; പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിക്ക് മോചനം; കേരളത്തില്&#x200d; തിരിച്ചെത്തി</title>
		<link>https://www.chandrikadaily.com/malayali-woman-on-ship-seized-by-iran-released-returned-to-kerala.html</link>
					<comments>https://www.chandrikadaily.com/malayali-woman-on-ship-seized-by-iran-released-returned-to-kerala.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 18 Apr 2024 12:12:40 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Iran released]]></category>
		<category><![CDATA[malayali women]]></category>
		<category><![CDATA[news]]></category>
		<category><![CDATA[seized]]></category>
		<category><![CDATA[ship]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=295505</guid>

					<description><![CDATA[കൊച്ചി വിമാനത്താവളത്തിലാണ് ആന്&#x200d; ടെസ എത്തിയത്.]]></description>
										<content:encoded><![CDATA[<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>ഇറാന്&#x200d; പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതി ആന്&#x200d; ടെസയെ ജോസഫ് മോചിപ്പു. ആന്&#x200d; നാട്ടിലെത്തിയതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. കൊച്ചി വിമാനത്താവളത്തിലാണ് ആന്&#x200d; ടെസ എത്തിയത്. വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥര്&#x200d; ചേര്&#x200d;ന്ന് ഇവരെ സ്വീകരിച്ചു.</p>
</div>
</div>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">ടെഹ്‌റാനിലെ ഇന്ത്യന്&#x200d; മിഷന്റെയും ഇറാന്&#x200d; സര്&#x200d;ക്കാരിന്റെയും യോജിച്ച ശ്രമങ്ങളോടെ ആന്&#x200d; ടെസയുടെ മടങ്ങിവരവ് സുഗമമാക്കി. കപ്പലില്&#x200d; കുടുങ്ങിയ മറ്റ് 16 ഇന്ത്യക്കാരുടെ മോചനത്തിനായി ശ്രമം നടക്കുകയാണെന്നും വിദേശകാര്യ വക്താവ് രണ്&#x200d;ധീര്&#x200d; ജയ്‌സ്വാള്&#x200d; പ്രതികരിച്ചു. ആനിനെ സ്വീകരിക്കുന്ന ചിത്രം പങ്കുവെച്ചായിരുന്നു കുറിപ്പ്.</div>
</div>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>തൃശൂര്&#x200d; വെളുത്തൂര്&#x200d; സ്വദേശിനിയാണ് ആന്&#x200d; ടെസ. പരിശീലനത്തിന്റെ ഭാഗമായി ഒമ്പതുമാസം മുമ്പാണ് ആന്&#x200d; ടെസ എംഎസ്‌സി ഏരിസ് എന്ന കപ്പലില്&#x200d; കയറിയത്. ഇറാന്&#x200d; പിടിച്ചെടുത്തതിന് പിന്നാലെ വെള്ളിയാഴ്ച ആന്&#x200d; കുടുംബവുമായി സംസാരിച്ചിരുന്നു.</p>
<p>ആന്&#x200d; ടെസ ഉള്&#x200d;പ്പടെ നാല് മലയാളികളാണ് കപ്പലില്&#x200d; ഉണ്ടായിരുന്നത്. മാനന്തവാടി സ്വദേശി പി വി ധനേഷ്, പാലക്കാട് സ്വദേശി എസ് സുമേഷ്, കോഴിക്കോട് സ്വദേശി ശ്യാം നാഥ് എന്നിവരാണ് കപ്പില്&#x200d; കുടുങ്ങിയ മറ്റ് മലയാളികള്&#x200d;. ഇസ്രായേലുമായുള്ള സംഘര്&#x200d;ഷത്തിന് പിന്നാലെയായിരുന്നു ഇറാന്&#x200d; കമാന്&#x200d;ഡോകള്&#x200d; ഒമാന് സമീപം ഹോര്&#x200d;മുസ് കടലിടുക്കില്&#x200d; നിന്ന് കപ്പല്&#x200d; പിടിച്ചെടുത്തത്.</p>
</div>
</div>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div id="video-83b458af-cfa6-4620-85aa-3ee61fff8d75" class="content-style">
<div class="video-m_container__MYuWI video-m_wrapper__ZMUJW video-m_dark__2SCo- " data-test-id="video">
<div class="story-element story-element-youtube-video"></div>
</div>
</div>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/malayali-woman-on-ship-seized-by-iran-released-returned-to-kerala.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആർ.എസ്.എസ് നേതാവിന്റെ വീട്ടിൽനിന്ന് 770 കിലോ സ്ഫോടകവസ്തു ശേഖരം പിടികൂടി</title>
		<link>https://www.chandrikadaily.com/1a-cache-of-770-kg-of-explosives-was-seized-from-the-rss-leaders-house.html</link>
					<comments>https://www.chandrikadaily.com/1a-cache-of-770-kg-of-explosives-was-seized-from-the-rss-leaders-house.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 30 Mar 2024 05:43:01 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[explosives]]></category>
		<category><![CDATA[RSS]]></category>
		<category><![CDATA[seized]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=294002</guid>

					<description><![CDATA[ആർ.എസ്.എസ് പ്രാദേശിക നേതാവ് വടക്കേയിൽ പ്രമോദ്, ബന്ധു വടക്കേയിൽ ശാന്ത എന്നിവരുടെ വീടുകളിൽ സൂക്ഷിച്ച 770 കിലോയോളം വരുന്ന സ്ഫോടക വസ്തുക്കളാണ് കൊളവല്ലൂർ പൊലീസ് പിടികൂടിയത്.]]></description>
										<content:encoded><![CDATA[<p>കൊളവല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ സെന്റർ പൊയിലൂരിൽ ആർ.എസ്.എസ് നേതാവിന്റെ വീട്ടിൽ സൂക്ഷിച്ച വൻ സ്ഫോടക ശേഖരം പിടികൂടി. ആർ.എസ്.എസ് പ്രാദേശിക നേതാവ് വടക്കേയിൽ പ്രമോദ്, ബന്ധു വടക്കേയിൽ ശാന്ത എന്നിവരുടെ വീടുകളിൽ സൂക്ഷിച്ച 770 കിലോയോളം വരുന്ന സ്ഫോടക വസ്തുക്കളാണ് കൊളവല്ലൂർ പൊലീസ് പിടികൂടിയത്.</p>
<p>രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊളവല്ലൂർ പൊലീസ് ഇൻസ്‌പെക്ടർ സുമിത് കുമാർ, സബ് ഇൻസ്‌പെക്ടർ കെ.കെ. സോബിൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പരിശോധന നടത്തുകയായിരുന്നു. ലൈസൻസ് ഇല്ലാതെ അനധികൃതമായാണ് ഇവ സൂക്ഷിച്ചിരുന്നത്. കൊളവല്ലൂർ പൊലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1a-cache-of-770-kg-of-explosives-was-seized-from-the-rss-leaders-house.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പള്ളി പൊളിക്കലിനിടെ പിടിച്ചെടുത്ത 20 മത ഗ്രന്ഥങ്ങള്&#x200d; തിരിച്ചുകൊടുക്കാം; ഹൈക്കോടതിയില്&#x200d; ഡല്&#x200d;ഹി കോര്&#x200d;പ്പറേഷന്&#x200d;</title>
		<link>https://www.chandrikadaily.com/20-religious-books-seized-during-the-demolition-of-the-mosque-may-be-returned-corporation-of-delhi-in-high-court.html</link>
					<comments>https://www.chandrikadaily.com/20-religious-books-seized-during-the-demolition-of-the-mosque-may-be-returned-corporation-of-delhi-in-high-court.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 06 Feb 2024 15:10:23 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[20 religious books]]></category>
		<category><![CDATA[demolished]]></category>
		<category><![CDATA[high court]]></category>
		<category><![CDATA[Mosque]]></category>
		<category><![CDATA[seized]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=289771</guid>

					<description><![CDATA[മസ്ജിദ് കമ്മിറ്റിയുടെ അടിയന്തര അപേക്ഷ പരിഗണിക്കവേയായിരുന്നു ഡല്&#x200d;ഹി കോര്&#x200d;പ്പറേഷന്&#x200d; ഇക്കാര്യം അറിയിച്ചത്.]]></description>
										<content:encoded><![CDATA[<div>ഇടിച്ചുനിരത്തലിനിടെ മെഹ്‌റോളി മസ്ജിദില്&#x200d; നിന്ന് പിടിച്ചെടുത്ത 20 മത ഗ്രന്ഥങ്ങള്&#x200d; തിരിച്ചുകൊടുക്കാമെന്ന് ദല്&#x200d;ഹി വികസന കോര്&#x200d;പ്പറേഷന്&#x200d; (ഡി.ഡി.എ) ഹൈക്കോടതിയില്&#x200d;. മസ്ജിദ് കമ്മിറ്റിയുടെ അടിയന്തര അപേക്ഷ പരിഗണിക്കവേയായിരുന്നു ഡല്&#x200d;ഹി കോര്&#x200d;പ്പറേഷന്&#x200d; ഇക്കാര്യം അറിയിച്ചത്.</div>
<div></div>
<div>പള്ളി ഇടിച്ചുനിരത്തുന്നതിനിടയില്&#x200d; അധികൃതര്&#x200d; ഖുര്&#x200d;ആന്&#x200d; കോപ്പികള്&#x200d; കീറിയെറിഞ്ഞെന്നും മദ്രസയില്&#x200d; പഠിക്കുന്ന വിദ്യാര്&#x200d;ത്ഥികളുടെ പുസ്തകങ്ങളും വസ്ത്രങ്ങളും നശിപ്പിച്ചെന്നും അഭിഭാഷകന്&#x200d; കോടതിയെ അറിയിച്ചിരുന്നു.</div>
<div>ഇമാമടക്കം പള്ളിയിലുണ്ടായിരുന്ന എല്ലാവരുടേയും മൊബൈല്&#x200d; ഫോണുകള്&#x200d; പിടിച്ചെടുത്ത്, ആരും ദൃശ്യങ്ങള്&#x200d; പകര്&#x200d;ത്തുന്നില്ലെന്ന് ഉറപ്പുവരുത്തുകയും എല്ലാവരേയും ബലം പ്രയോഗിച്ച് പുറത്താക്കുകയും ചെയ്ത ശേഷമായിരുന്നു ഇടിച്ചുനിരത്തല്&#x200d;.</div>
<div></div>
<div>ഖുര്&#x200d; ആന്&#x200d; അടക്കമുള്ള മതഗ്രന്ഥങ്ങള്&#x200d; എടുത്തുമാറ്റാനോ വിദ്യാര്&#x200d;ത്ഥികളുടെ വസ്ത്രങ്ങളും പുസ്തകങ്ങളും ഭക്ഷ്യവസ്തുക്കളും മാറ്റാനോ ഉള്ള സാവകാശം പോലും നല്&#x200d;കാതെയായിരുന്നു പള്ളി ഇടിച്ചുനിരത്തിയത്. ഇതിന് പിന്നാലെ വിശ്വാസികള്&#x200d; മസ്ജിദിന് അടുത്തേക്ക് വരുന്നത് പോലും വിലക്കി ഡല്&#x200d;ഹി പൊലീസിനെ കാവല്&#x200d; നിര്&#x200d;ത്തുകയും ചെയ്തിരുന്നു. ഇക്കാര്യങ്ങളെല്ലാം അഭിഭാഷകന്&#x200d; കോടതിയെ ബോധിപ്പിച്ചിരുന്നു.</div>
<div>
<div>ഇതിന് പിന്നാലെയാണ് മസ്ജിദില്&#x200d; നിന്ന് പിടിച്ചെടുത്ത 20 മതഗ്രന്ഥങ്ങള്&#x200d; തിരിച്ചുകൊടുക്കാമെന്ന് ഡി.ഡി.എ ദല്&#x200d;ഹി ഹൈക്കോടതിയെ അറിയിച്ചത്.</div>
<div>അതേസമയം അഖുന്ദ്ജി മസ്ജിദിന്റെ സ്ഥാനത്ത് എന്തെങ്കിലും രീതിയിലുള്ള പ്രവര്&#x200d;ത്തി ചെയ്യുന്നതില്&#x200d; നിന്ന് ദല്&#x200d;ഹി കോടതി ദല്&#x200d;ഹി വികസന അതോറിറ്റിയെ വിലക്കി. ഈ മാസം 12ാം തിയതി ഹരജി വീണ്ടും പരിഗണിക്കുന്നതുവരെ തത്സ്ഥിതി തുടരണമെന്നും ഡി.ഡി.എയോട് കോടതി നിര്&#x200d;ദേശിച്ചു.</div>
<div>മസ്ജിദ് കമ്മിറ്റിയുടെ അടിയന്തര അപേക്ഷ പരിഗണിച്ചുകൊണ്ടായിരുന്നു കോടതിയുടെ ഇടക്കാല ഉത്തരവ്. എന്നാല്&#x200d; പള്ളി നില്&#x200d;ക്കുന്ന ഭൂമിയൊഴികെ മെഹ്‌റോളിയില്&#x200d; ദല്&#x200d;ഹി വികസന അതോറിറ്റി തുടര്&#x200d;ന്നുകൊണ്ടിരിക്കുന്ന ഇടിച്ചുനിരത്തലുകള്&#x200d; തുടരാമെന്നും അതിന് തടസമില്ലെന്നും കോടതി പറഞ്ഞു. പ്രസ്തുത ഉത്തരവ് പള്ളി നിന്നിരുന്ന സ്ഥലത്തിന് മാത്രമേ ബാധകമാവൂ എന്നായിരുന്നു കോടതി പറഞ്ഞത്.</div>
</div>
<div></div>
<div>
<div>ഒരു നോട്ടീസ് പോലും നല്&#x200d;കാതെയാണ് പള്ളി ഇടിച്ചുനിരത്തിയതെന്നും ഒരു സര്&#x200d;വേ പോലും നടത്തിയിട്ടില്ലെന്നും മസ്ജിദ് കമ്മിറ്റിയുടെ അഭിഭാഷകന്&#x200d; കോടതിയെ അറിയിച്ചിരുന്നു.</div>
<div>എന്നാല്&#x200d; അനധികൃത കയ്യേറ്റങ്ങള്&#x200d; പൊളിക്കാനുള്ള ദല്&#x200d;ഹി റിലീജ്യസ് കമ്മിറ്റി ശുപാര്&#x200d;ശ പ്രകാരമാണ് പൊളിച്ചുനീക്കലെന്നും വഖഫ് ബോര്&#x200d;ഡിനോ മസ്ജിദ് കമ്മിറ്റിക്കോ അത് ചോദ്യം ചെയ്യാന്&#x200d; അവകാശമില്ലെന്നായിരുന്നു ഡി.ഡി.എയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്&#x200d; കോടതിയെ അറിയിച്ചത്. എന്നാല്&#x200d; പുരാവസ്തു സ്മാരകമായ പള്ളി പൊളിക്കരുതെന്ന് ജനുവരി നാലിന് തന്നെ നടന്ന യോഗത്തില്&#x200d; വഖഫ് ബോര്&#x200d;ഡ് രേഖാമൂലം ആവശ്യപ്പെട്ടിരുന്നെന്ന കാര്യം മസ്ജിദ് കമ്മിറ്റി കോടതിയെ അറിയിച്ചു.</div>
<div>അതേസമയം അനധികൃത നിര്&#x200d;മിതിയെന്നാരോപിച്ച് മെഹ്‌റോളിയില്&#x200d; പൊലീസ് തകര്&#x200d;ത്ത 600 വര്&#x200d;ഷം പഴക്കമുള്ള അഖൂന്ദ്ജി പള്ളി 1922ല്&#x200d; ആര്&#x200d;ക്കിയോളജിക്കല്&#x200d; സര്&#x200d;വേ ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച പട്ടികയില്&#x200d; ഉണ്ടായിരുന്നുവെന്ന് റിപ്പോര്&#x200d;ട്ടുകളുണ്ട്.</div>
</div>
<div></div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/20-religious-books-seized-during-the-demolition-of-the-mosque-may-be-returned-corporation-of-delhi-in-high-court.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മതിയായ വിവരങ്ങളില്ല; 1.17 ലക്ഷം രൂപ വിലവരുന്ന 12 ഇനം സൗന്ദര്യവര്&#x200d;ധക വസ്തുക്കള്&#x200d; പിടിച്ചെടുത്തു</title>
		<link>https://www.chandrikadaily.com/not-enough-information-12-items-worth-rs-1-17-lakh-were-seized.html</link>
					<comments>https://www.chandrikadaily.com/not-enough-information-12-items-worth-rs-1-17-lakh-were-seized.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 08 Oct 2023 10:38:26 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[face cream]]></category>
		<category><![CDATA[seized]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=278363</guid>

					<description><![CDATA[ചില സൗന്ദര്യ വര്&#x200d;ധകവസ്തുക്കള്&#x200d; വൃക്കരോഗം ഉള്&#x200d;പ്പെടെ കടുത്ത ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നുവെന്ന റിപ്പോര്&#x200d;ട്ടിന്&#x200d;റെ അടിസ്ഥാനത്തിലാണ് നടപടി]]></description>
										<content:encoded><![CDATA[<p>മതിയായ രജിസ്ട്രേഷൻ രേഖകളോ നിര്&#x200d;മാതാക്കളെക്കുറിച്ചുള്ള വിവരങ്ങളോ ഇല്ലാത്ത 1.17 ലക്ഷം രൂപ വിലവരുന്ന 12 ഇനം സൗന്ദര്യവര്&#x200d;ധക വസ്തുക്കള്&#x200d; പിടിച്ചെടുത്തതായി മലപ്പുറം ജില്ലാ ഡ്രഗ് ഇൻസ്പെക്ടര്&#x200d;. ചില സൗന്ദര്യ വര്&#x200d;ധകവസ്തുക്കള്&#x200d; വൃക്കരോഗം ഉള്&#x200d;പ്പെടെ കടുത്ത ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നുവെന്ന റിപ്പോര്&#x200d;ട്ടിന്&#x200d;റെ അടിസ്ഥാനത്തിലാണ് നടപടി.</p>
<p>തിരൂര്&#x200d;, കോട്ടയ്ക്കല്&#x200d;, വളാഞ്ചേരി ഭാഗങ്ങളില്&#x200d; നിന്നാണ് മരുന്നുകള്&#x200d; പിടിച്ചെടുത്തത്. ഈ മരുന്നുകളില്&#x200d; അനുവദനീയമായ അളവില്&#x200d; കൂടുതല്&#x200d; മെര്&#x200d;ക്കുറി അടങ്ങിയിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിന് എറണാകുളത്തെ റീജിയണല്&#x200d; ലബോറട്ടറിയിലേക്ക് സാന്പിളുകള്&#x200d; അയച്ചതായും അദ്ദേഹം അറിയിച്ചു. ടി.വി. ഇബ്രാഹിം എംഎല്&#x200d;എയാണ് യോഗത്തില്&#x200d; അശാസ്ത്രീയമായി നിര്&#x200d;മിക്കപ്പെട്ട സൗന്ദര്യവസ്തുക്കളുടെ വില്&#x200d;പ്പന തടയുന്നതിന് സ്വീകരിച്ച നടപടികളെക്കുറിച്ച്‌ ചോദ്യമുന്നയിച്ചത്.</p>
<p>തദ്ദേശ സ്ഥാപനങ്ങള്&#x200d; സന്നദ്ധതയറിയിച്ചാല്&#x200d; എംപ്ലോയ്മെന്&#x200d;റ് രജിസ്ട്രേഷൻ ക്യാന്പുകളും കരിയര്&#x200d; ഗൈഡൻസും സംഘടിപ്പിക്കുമെന്നു ജില്ലാ എംപ്ലോയ്മെന്&#x200d;റ് ഓഫീസര്&#x200d; യോഗത്തില്&#x200d;. കൂടുതല്&#x200d; പഞ്ചായത്തുകളില്&#x200d; ക്യാമ്പുകള്&#x200d; സംഘടിപ്പിക്കാൻ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്&#x200d;റ് ഡയറക്ടറുടെയും ജില്ലാ എംപ്ലോയ്മെന്&#x200d;റ് ഓഫീസറുടെയും നേതൃത്വത്തില്&#x200d; പ്രവര്&#x200d;ത്തനങ്ങള്&#x200d; ഏകോപിപ്പിക്കാൻ കളക്ടര്&#x200d; നിര്&#x200d;ദേശിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/not-enough-information-12-items-worth-rs-1-17-lakh-were-seized.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അനധികൃത മത്സ്യബന്ധനം: ബോട്ട് പിടികൂടി</title>
		<link>https://www.chandrikadaily.com/illegal-fishing-boat-seized-2.html</link>
					<comments>https://www.chandrikadaily.com/illegal-fishing-boat-seized-2.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 07 Jun 2023 16:06:57 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[Boat]]></category>
		<category><![CDATA[fishing]]></category>
		<category><![CDATA[illegal]]></category>
		<category><![CDATA[seized]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=258117</guid>

					<description><![CDATA[അനധികൃത മത്സ്യബന്ധനം നടത്തിയ ബോട്ട് ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്&#x200d; പിടികൂടി പിഴ ഈടാക്കി. ഞായറാഴ്ച രാത്രി താനൂർ തീരദേശം കേന്ദ്രീകരിച്ച് അനധികൃതമായി രാത്രികാല മത്സ്യബന്ധനനം നടത്തുകയും കരയോട് ചേർന്ന് ട്രോൾവല ഉപയോഗിക്കുകയും ചെയ്ത നൂർജഹാൻ -രണ്ട് എന്ന ബോട്ടാണ് പൊന്നാനി ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കോഴിക്കോട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ബോട്ട്. ഇതിലുണ്ടായിരുന്ന മത്സ്യം പൊന്നാനി ഹാർബറിൽ ലേലം ചെയ്ത് തുക സർക്കാരിലേക്ക് കണ്ടുകെട്ടി. നിയമം ലംഘിച്ചതിന് 2.5 ലക്ഷം രൂപയും ഈടാക്കും. ഫിഷറീസ് [&#8230;]]]></description>
										<content:encoded><![CDATA[<p>അനധികൃത മത്സ്യബന്ധനം നടത്തിയ ബോട്ട് ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്&#x200d; പിടികൂടി പിഴ ഈടാക്കി. ഞായറാഴ്ച രാത്രി താനൂർ തീരദേശം കേന്ദ്രീകരിച്ച് അനധികൃതമായി രാത്രികാല മത്സ്യബന്ധനനം നടത്തുകയും കരയോട് ചേർന്ന് ട്രോൾവല ഉപയോഗിക്കുകയും ചെയ്ത നൂർജഹാൻ -രണ്ട് എന്ന ബോട്ടാണ് പൊന്നാനി ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.</p>
<p>കോഴിക്കോട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ബോട്ട്. ഇതിലുണ്ടായിരുന്ന മത്സ്യം പൊന്നാനി ഹാർബറിൽ ലേലം ചെയ്ത് തുക സർക്കാരിലേക്ക് കണ്ടുകെട്ടി. നിയമം ലംഘിച്ചതിന് 2.5 ലക്ഷം രൂപയും ഈടാക്കും. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ശ്രീജേഷ്, ഫിഷറീസ് ഗാർഡ് ശരൺകുമാർ, റസ്‌ക്യൂഗാർഡുമാരായ അൻസാർ, അലി അക്ബർ എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. വരും ദിവസങ്ങളിൽ പട്രോളിംഗ് ശക്തമാക്കുമെന്നും നിയമ ലംഘനങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ വി. സുനീർ അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/illegal-fishing-boat-seized-2.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചമ്പക്കര മാര്&#x200d;ക്കറ്റില്&#x200d; നിന്ന് 150 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു</title>
		<link>https://www.chandrikadaily.com/fish-seized.html</link>
					<comments>https://www.chandrikadaily.com/fish-seized.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 10 Mar 2023 05:12:23 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[fish]]></category>
		<category><![CDATA[kochi]]></category>
		<category><![CDATA[seized]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=242026</guid>

					<description><![CDATA[പുലര്&#x200d;ച്ചെ മൂന്ന് മണിയോടെയാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതര്&#x200d; പരിശോധനയ്‌ക്കെത്തിയത്]]></description>
										<content:encoded><![CDATA[<p>ചമ്പക്കര മാര്&#x200d;ക്കറ്റില്&#x200d; ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന. പരിശോധനയില്&#x200d; 150 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു.<br />
പുലര്&#x200d;ച്ചെ മൂന്ന് മണിയോടെയാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതര്&#x200d; പരിശോധനയ്‌ക്കെത്തിയത്.</p>
<p>അയല, ചൂര അടക്കമുള്ള മത്സ്യങ്ങളാണ് അധികവും പിടിച്ചെടുത്തത്. പഴകിയ നിലയിലാണ് ഇവ കണ്ടെത്തിയത്. 150 കിലോ മത്സ്യം പിടികൂടി നശിപ്പിച്ചു. ഐസ് ഇടാതെയാണ് ഇവ സൂക്ഷിച്ചിരുന്നത്. അതിനാലാണ് ഇവ ഇത്രപെട്ടെന്ന് പഴകിയതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതര്&#x200d; വ്യക്തമാക്കി. തമിഴ്‌നാട്ടില്&#x200d; നിന്ന് എത്തിച്ച മത്സ്യത്തിന്റെ സാംപിളുകളും അധികൃതര്&#x200d; ശേഖരിച്ചു.</p>
<p>ഒന്&#x200d;പത് സാംപിളുകളിലും ഭക്ഷ്യ യോഗ്യമല്ലാത്തവ കണ്ടെത്തിയിട്ടില്ല. ഇവയില്&#x200d; ഫോമാര്&#x200d;മാലിന്&#x200d;, അമോണിയ രാസ പദാര്&#x200d;ത്ഥങ്ങളുടെ അംശങ്ങളും കണ്ടെത്തിയിട്ടില്ല. കൊച്ചിയില്&#x200d; നിന്നു തന്നെ എത്തിച്ച ഐസ് ഇടാത്ത മത്സ്യങ്ങളാണ് അഴുകിയ നിലയില്&#x200d; കണ്ടെത്തിയത്. കടയുടമയില്&#x200d; നിന്ന് വലിയ തുക പിഴയായി ഈടാക്കി.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/fish-seized.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
