<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>senkumar &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/senkumar/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 21 Jan 2019 07:54:52 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>senkumar &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കേരള പൊലീസിലെ ആദ്യത്തെ സംഘിയല്ല സെന്&#x200d;കുമാര്&#x200d;, അവസാനത്തേതും</title>
		<link>https://www.chandrikadaily.com/bachoo-mahe-fb-post-on-senkumar.html</link>
					<comments>https://www.chandrikadaily.com/bachoo-mahe-fb-post-on-senkumar.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Mon, 21 Jan 2019 07:46:01 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[Bachoo Mahe]]></category>
		<category><![CDATA[facebook]]></category>
		<category><![CDATA[senkumar]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=116898</guid>

					<description><![CDATA[ബച്ചു മാഹി സെന്&#x200d;കുമാറിന്റെ ഡി.ജി.പിക്കാലത്തെ മുസ്ലിം വിരുദ്ധ നീക്കങ്ങള്&#x200d; അന്വേഷിക്കണം എന്ന് ഇപ്പോള്&#x200d; പലരും ആവശ്യപ്പെട്ടു തുടങ്ങിയിരിക്കുന്നു. പ്രത്യേകിച്ച് മുസ്ലിം യുവാക്കള്&#x200d;ക്കെതിരെ നീതികരണമില്ലാതെ യു.എ.പി.എ ചുമത്തിയ സംഭവങ്ങള്&#x200d;. നല്ലത്. സെന്&#x200d;കുമാര്&#x200d; എത്രമാത്രം കൊടിയ വിഷം ആയിരുന്നു / ആണ് എന്ന് സ്വയം വെളിപ്പെടുത്തുമ്പോഴും, കേരളാ പൊലീസിലെ ആദ്യത്തെ സംഘിയല്ല അയാള്&#x200d;; അവസാനത്തേതും. എം.എല്&#x200d;.എമാര്&#x200d; ഉള്&#x200d;പ്പെടെ കേട്ട് സാക്ഷ്യം പറഞ്ഞ &#8216;ഐ വാണ്ട് ഡെഡ് ബോഡീസ് ഓഫ് മുസ്ലിം ബസ്റ്റാര്&#x200d;ഡ്‌സ്&#8217; എന്ന് വയര്&#x200d;ലെസ്സിലൂടെ ആക്രോശിച്ച, വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പതിനൊന്ന് [&#8230;]]]></description>
										<content:encoded><![CDATA[
<pre class="wp-block-preformatted"><strong>ബച്ചു മാഹി</strong></pre>



<p>സെന്&#x200d;കുമാറിന്റെ ഡി.ജി.പിക്കാലത്തെ മുസ്ലിം വിരുദ്ധ നീക്കങ്ങള്&#x200d; അന്വേഷിക്കണം എന്ന് ഇപ്പോള്&#x200d; പലരും ആവശ്യപ്പെട്ടു തുടങ്ങിയിരിക്കുന്നു. പ്രത്യേകിച്ച് മുസ്ലിം യുവാക്കള്&#x200d;ക്കെതിരെ നീതികരണമില്ലാതെ യു.എ.പി.എ ചുമത്തിയ സംഭവങ്ങള്&#x200d;. നല്ലത്.</p>



<p>സെന്&#x200d;കുമാര്&#x200d; എത്രമാത്രം കൊടിയ വിഷം ആയിരുന്നു / ആണ് എന്ന് സ്വയം വെളിപ്പെടുത്തുമ്പോഴും, കേരളാ പൊലീസിലെ ആദ്യത്തെ സംഘിയല്ല അയാള്&#x200d;; അവസാനത്തേതും.</p>



<p>എം.എല്&#x200d;.എമാര്&#x200d; ഉള്&#x200d;പ്പെടെ കേട്ട് സാക്ഷ്യം പറഞ്ഞ &#8216;ഐ വാണ്ട് ഡെഡ് ബോഡീസ് ഓഫ് മുസ്ലിം ബസ്റ്റാര്&#x200d;ഡ്‌സ്&#8217; എന്ന് വയര്&#x200d;ലെസ്സിലൂടെ ആക്രോശിച്ച, വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പതിനൊന്ന് വയസ്സുകാരി സിറാജുന്നിസയെ കൊന്നുതള്ളാന്&#x200d; ഉത്തരവിട്ട അന്നത്തെ പാലക്കാട് ഐ.ജി രമണ്&#x200d; ശ്രീവാസ്തവ എന്ന ഗോസായി സംഘി പിന്നീട് കേരള ഡി.ജി.പിയും സര്&#x200d;വീസില്&#x200d; നിന്ന് വിരമിച്ചതില്&#x200d;പ്പിന്നെ, ഇപ്പോള്&#x200d; ആഭ്യന്തരവകുപ്പ് ഉപേദേശിയുമാണ്.</p>



<p>ഇശ്‌റത്ത് ജഹാന്&#x200d; വ്യാജ ഏറ്റുമുട്ടല്&#x200d; കേസില്&#x200d; അമിത് ഷാ &amp; കമ്പനിയെ രക്ഷിച്ചെടുക്കാന്&#x200d; അവള്&#x200d;ക്ക് ലഷ്‌കര്&#x200d; ബന്ധമുണ്ടെന്ന് സ്ഥാപിച്ചെടുത്ത മാന്യദേഹമാണ് ഇപ്പോഴത്തെ ഡി.ജി.പി ബെഹ്‌റ. ജനുവരി മൂന്നിന്റെ ഹര്&#x200d;ത്താലില്&#x200d; സംഘികള്&#x200d;ക്ക് അഴിഞ്ഞാടാന്&#x200d; അവസരമൊരുക്കി പോലീസിനെ വിന്യസിക്കാതിരുന്ന കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്&#x200d; കാളിരാജ് മഹേഷ് കുമാറിന്റെ ബാന്ധവങ്ങള്&#x200d; ഇനിയും പുറത്തു വരാനിരിക്കുന്നു.</p>



<p>പോലീസ് സേനയില്&#x200d; അടിവേരുകള്&#x200d; ആഴ്ത്തിയ ഹിന്ദുത്വ എലമെന്റ് മൂര്&#x200d;ത്തമായ ഒരു യാഥാര്&#x200d;ഥ്യമാണ്. അതിന്റെ റിസീവിംഗ് എന്&#x200d;ഡില്&#x200d; ഉള്ളത് സേനയിലും ഉന്നത ഉദ്യോഗസ്ഥ തലത്തിലും വേണ്ടത്ര പ്രാതിനിധ്യം ഇല്ലാത്ത മുസ്ലിം, ദലിത് വിഭാഗങ്ങളും. വിവേചനം ഇല്ലാതാക്കാന്&#x200d; പ്രാതിനിധ്യം ഉറപ്പാക്കിക്കൊണ്ട് (അഫിര്&#x200d;മേറ്റീവ് ആക്ഷന്&#x200d;) രാഷ്ട്രീയതലത്തില്&#x200d; നടപടികള്&#x200d; ആവശ്യമാണ്. കൂടാതെ, കഴിഞ്ഞ ഒരു മുപ്പത് വര്&#x200d;ഷത്തെയെങ്കിലും ഹിന്ദുത്വ ഡിറ്റാച്ച്ഡ് ആയ നീതിമതികളെക്കൊണ്ടുള്ള ഒരു ജുഡീഷ്യല്&#x200d; ഓഡിറ്റ് അത്യന്താപേക്ഷിതമാണ് താനും. ഭാവിയിലെയും ഏതെങ്കിലും സമൂഹത്തോട് മുന്&#x200d;വിധിയോടെയുള്ള നീക്കങ്ങള്&#x200d;ക്ക് തടയിണ തീര്&#x200d;ക്കുകയും വേണം.</p>



<p>ഒരു ജനാധിപത്യക്രമത്തില്&#x200d; എല്ലാ വിഭാഗങ്ങള്&#x200d;ക്കും വിവേചനരഹിതമായ പൗരാവകാശങ്ങള്&#x200d; ഉറപ്പുവരുത്താനുള്ള മിനിമം കാര്യങ്ങള്&#x200d; ആണിവ. പക്ഷേ, സവര്&#x200d;ണ പ്രീണനം മാത്രം അജന്&#x200d;ഡയാക്കി വെച്ചിരിക്കുന്ന ഭരണപ്രതിപക്ഷക്കാരില്&#x200d; നിന്ന് ഇവയൊന്നും പ്രതീക്ഷിക്കുന്നതില്&#x200d; കാര്യമില്ല എന്ന ദുഃഖസത്യം അവശേഷിക്കുന്നു.</p>




]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bachoo-mahe-fb-post-on-senkumar.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സെന്&#x200d;കുമാറിനെതിരെ അന്വേഷണം വേണ്ടെന്ന് സുപ്രീം കോടതി; പരാതിക്കാരനായ സി.പി.എം നേതാവിന് പിഴയിട്ടു</title>
		<link>https://www.chandrikadaily.com/former-dgp-senkumar-fake-medical-certificate-raw-supreme-court-upholds-highcourts-verdict.html</link>
					<comments>https://www.chandrikadaily.com/former-dgp-senkumar-fake-medical-certificate-raw-supreme-court-upholds-highcourts-verdict.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 29 Jan 2018 12:18:44 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[senkumar]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=67265</guid>

					<description><![CDATA[തിരുവനന്തപുരം: മുന്&#x200d; ഡിജിപി സെന്&#x200d;കുമാര്&#x200d; വ്യാജമെഡിക്കല്&#x200d; സര്&#x200d;ട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന ആരോപണത്തില്&#x200d; വിജിലന്&#x200d;സ് അന്വേഷണം വേണ്ടെന്ന് സുപ്രീംകോടതി. വിജിലന്&#x200d;സ് ത്വരിത പരിശോധന റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവച്ചു. ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച സി പി എം നേതാവിന് 25000 രൂപ പിഴയും കോടതി വിധിച്ചു. എ ജെ സുകോര്&#x200d;ണയ്ക്കാണ് പിഴ ലഭിച്ചത്. പൊതുതാല്&#x200d;പര്യ ഹര്&#x200d;ജിയെന്ന വിധേയേന വരുന്ന ഇത്തരം ഹര്&#x200d;ജികള്&#x200d; കേള്&#x200d;ക്കാനാവില്ലെന്നും കോടതി പറഞ്ഞു. രണ്ട് പരാതികളാണ് സെന്&#x200d;കുമാറിനെതിരെ സുകാര്&#x200d;ണോ തിരുവനന്തപുരം വിജിലന്&#x200d;സ് [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: മുന്&#x200d; ഡിജിപി സെന്&#x200d;കുമാര്&#x200d; വ്യാജമെഡിക്കല്&#x200d; സര്&#x200d;ട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന ആരോപണത്തില്&#x200d; വിജിലന്&#x200d;സ് അന്വേഷണം വേണ്ടെന്ന് സുപ്രീംകോടതി. വിജിലന്&#x200d;സ് ത്വരിത പരിശോധന റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവച്ചു. ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച സി പി എം നേതാവിന് 25000 രൂപ പിഴയും കോടതി വിധിച്ചു. എ ജെ സുകോര്&#x200d;ണയ്ക്കാണ് പിഴ ലഭിച്ചത്. പൊതുതാല്&#x200d;പര്യ ഹര്&#x200d;ജിയെന്ന വിധേയേന വരുന്ന ഇത്തരം ഹര്&#x200d;ജികള്&#x200d; കേള്&#x200d;ക്കാനാവില്ലെന്നും കോടതി പറഞ്ഞു.</p>
<p>രണ്ട് പരാതികളാണ് സെന്&#x200d;കുമാറിനെതിരെ സുകാര്&#x200d;ണോ തിരുവനന്തപുരം വിജിലന്&#x200d;സ് കോടതിയില്&#x200d; നല്&#x200d;കിയിരുന്നത്. കെ എസ് എഫ് സി ചെയര്&#x200d;മാന്&#x200d; ആയിരിക്കെ അനധികൃതമായി അമ്പത് കോടി രൂപയുടെ ലോണ്&#x200d; അനുവദിച്ചു എന്നതായിരുന്നു ആദ്യപരാതി. 2016 ജൂണ്&#x200d; മുതല്&#x200d; മെഡിക്കല്&#x200d; അവധി എടുക്കുകയും ആ സമയത്തെ ശമ്പളം ലഭിക്കാന്&#x200d; വ്യാജമെഡിക്കല്&#x200d; സര്&#x200d;ട്ടിഫിക്കറ്റും മറ്റ് രേഖകളും ഹാജരാക്കുകയും ചെയ്തുവെന്നായിരുന്നു രണ്ടാമത്തെ പരാതി.</p>
<p>ഈ രണ്ട് പരാതികളിലും ത്വരിതാന്വേഷണത്തിന് തിരുവനന്തപുരം വിജിലന്&#x200d;സ് കോടതി ഉത്തരവിട്ടിരുന്നു. എന്നാല്&#x200d; ഇതിനെതിരെ സെന്&#x200d;കുമാര്&#x200d; ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല വിധി നേടുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് സുകാര്&#x200d;ണോ സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റിസ് ചെലമേശ്വര്&#x200d; അധ്യക്ഷനായ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/former-dgp-senkumar-fake-medical-certificate-raw-supreme-court-upholds-highcourts-verdict.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സെന്‍കുമാറിന്റെ മോശം പരാമര്‍ശം; മാധ്യമപ്രവര്‍ത്തകന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും</title>
		<link>https://www.chandrikadaily.com/case-against-senkumar-journalist.html</link>
					<comments>https://www.chandrikadaily.com/case-against-senkumar-journalist.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 29 Jul 2017 06:17:33 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[senkumar]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=37754</guid>

					<description><![CDATA[തിരുവനന്തപുരം: കൊച്ചിയില്‍ കാറില്‍ ആക്രമിക്കപ്പെട്ട നടിയെക്കുറിച്ച് മുന്‍ പൊലീസ് മേധാവി ടി.പി സെന്‍കുമാര്‍ മോശം പരാമര്‍ശം നടത്തിയ കേസില്‍ മാധ്യമപ്രവര്‍ത്തകന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും. സമകാലിക മലയാളം വാരികക്കു നല്‍കിയ അഭിമുഖത്തിനിടെയാണ് സെന്‍കുമാര്‍ നടിക്കെതിരെ മോശം പരാമര്‍ശം നടത്തിയത്. വാരികയുടെ ലേഖകന്‍ റംഷാദിന്റെ മൊഴിയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ഇന്നു രേഖപ്പെടുത്തുക. മുസ്‌ലിം സമുദായത്തെ അധിക്ഷേപിച്ച് സെന്‍കുമാര്‍ നടത്തിയ വിവാദ പരാമര്‍ശത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പുതിയ അന്വേഷണം. വാരികയുടെ അഭിമുഖത്തിനിടെ വന്ന ഫോണ്‍ കോളിലാണ് സെന്‍കുമാര്‍ നടിക്കെതിരെ മോശം [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: കൊച്ചിയില്&#x200d; കാറില്&#x200d; ആക്രമിക്കപ്പെട്ട നടിയെക്കുറിച്ച് മുന്&#x200d; പൊലീസ് മേധാവി ടി.പി സെന്&#x200d;കുമാര്&#x200d; മോശം പരാമര്&#x200d;ശം നടത്തിയ കേസില്&#x200d; മാധ്യമപ്രവര്&#x200d;ത്തകന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും. സമകാലിക മലയാളം വാരികക്കു നല്&#x200d;കിയ അഭിമുഖത്തിനിടെയാണ് സെന്&#x200d;കുമാര്&#x200d; നടിക്കെതിരെ മോശം പരാമര്&#x200d;ശം നടത്തിയത്. വാരികയുടെ ലേഖകന്&#x200d; റംഷാദിന്റെ മൊഴിയാണ് അന്വേഷണ ഉദ്യോഗസ്ഥര്&#x200d; ഇന്നു രേഖപ്പെടുത്തുക.<br />
മുസ്‌ലിം സമുദായത്തെ അധിക്ഷേപിച്ച് സെന്&#x200d;കുമാര്&#x200d; നടത്തിയ വിവാദ പരാമര്&#x200d;ശത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പുതിയ അന്വേഷണം. വാരികയുടെ അഭിമുഖത്തിനിടെ വന്ന ഫോണ്&#x200d; കോളിലാണ് സെന്&#x200d;കുമാര്&#x200d; നടിക്കെതിരെ മോശം പദപ്രയോഗങ്ങള്&#x200d; നടത്തിയത്. എന്നാല്&#x200d; പരാമര്&#x200d;ശം പ്രസിദ്ധീകരിച്ചിരുന്നില്ല. അഭിമുഖം വിവാദമായതോടെ വാരികയുടെ പത്രാധിപര്&#x200d; ഡിജിപിക്ക് നല്&#x200d;കിയ വിശകീരണ കത്തില്&#x200d; നടിക്കെതിരായ മോശം പരാമര്&#x200d;ശവും ഉള്&#x200d;പ്പെടുത്തിയിരുന്നു. അഭിമുഖം റെക്കോര്&#x200d;ഡ് ചെയ്ത മൊബൈല്&#x200d; ഫോണും പൊലീസിനു മുമ്പാകെ ഹാജരാക്കിയിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/case-against-senkumar-journalist.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുസ്‌ലിം വിരുദ്ധ പരാമര്‍ശം: സെന്‍കുമാറിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം</title>
		<link>https://www.chandrikadaily.com/senkumar-crimebranch-case.html</link>
					<comments>https://www.chandrikadaily.com/senkumar-crimebranch-case.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 12 Jul 2017 05:54:51 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[senkumar]]></category>
		<category><![CDATA[tp senkumar]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=35417</guid>

					<description><![CDATA[തിരുവനന്തപുരം: മുന്‍ ഡിജിപി ടി.പി സെന്‍കുമാറിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്. മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങളെത്തുടര്‍ന്നാണ് നടപടി. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി നിഥിന്‍ അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുക. ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റക്കു ലഭിച്ച എട്ടു പരാതികള്‍ ക്രൈംബ്രാഞ്ചിനു കൈമാറി. ആര്‍.എസ്.എസ്സ് അപകടകാരികളല്ലെന്നും കേരളത്തില്‍ മുസ്ലിം ജനസംഖ്യ വര്‍ധിക്കുന്നതാണ് ആശങ്കയെന്നുമായിരുന്നു സ്ഥാനമൊഴിഞ്ഞ ഡി.ജി.പി ടി.പി സെന്‍കുമാറിന്റെ വിവാദ പരാമര്‍ശം. ഐ.എസ് ഭീകരരെയും ആര്‍.എസ്.എസ്സിനെയും ഒരേപോലെ കാണാന്‍ കഴിയില്ലെന്നും മുസ്ലിംകള്‍ ലൗ ജിഹാദ് പോലുള്ളവയില്‍ ഏര്‍പ്പെടാതിരിക്കണമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. &#8216;സമകാലിക [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: മുന്&#x200d; ഡിജിപി ടി.പി സെന്&#x200d;കുമാറിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്. മുസ്‌ലിം വിരുദ്ധ പരാമര്&#x200d;ശങ്ങളെത്തുടര്&#x200d;ന്നാണ് നടപടി. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി നിഥിന്&#x200d; അഗര്&#x200d;വാളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുക. ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റക്കു ലഭിച്ച എട്ടു പരാതികള്&#x200d; ക്രൈംബ്രാഞ്ചിനു കൈമാറി.</p>
<p><img loading="lazy" class="alignnone size-full wp-image-35418" src="https://www.chandrikadaily.com/wp-content/uploads/2017/07/DGP-T-P-Senkumar.jpg" alt="dgp-t-p-senkumar" width="500" height="280" srcset="https://www.chandrikadaily.com/wp-content/uploads/2017/07/DGP-T-P-Senkumar.jpg 500w, https://www.chandrikadaily.com/wp-content/uploads/2017/07/DGP-T-P-Senkumar-300x168.jpg 300w" sizes="(max-width: 500px) 100vw, 500px" /></p>
<p>ആര്&#x200d;.എസ്.എസ്സ് അപകടകാരികളല്ലെന്നും കേരളത്തില്&#x200d; മുസ്ലിം ജനസംഖ്യ വര്&#x200d;ധിക്കുന്നതാണ് ആശങ്കയെന്നുമായിരുന്നു സ്ഥാനമൊഴിഞ്ഞ ഡി.ജി.പി ടി.പി സെന്&#x200d;കുമാറിന്റെ വിവാദ പരാമര്&#x200d;ശം. ഐ.എസ് ഭീകരരെയും ആര്&#x200d;.എസ്.എസ്സിനെയും ഒരേപോലെ കാണാന്&#x200d; കഴിയില്ലെന്നും മുസ്ലിംകള്&#x200d; ലൗ ജിഹാദ് പോലുള്ളവയില്&#x200d; ഏര്&#x200d;പ്പെടാതിരിക്കണമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.</p>
<p>&#8216;സമകാലിക മലയാള&#8217;ത്തിന് നല്&#x200d;കിയ അഭിമുഖത്തിലാണ് സെന്&#x200d;കുമാര്&#x200d; മുസ്‌ലിംകള്&#x200d;ക്കെതിരെ ആഞ്ഞടിച്ചത്. മുസ്ലിംകളെക്കുറിച്ച് സംഘ് പരിവാര്&#x200d; പ്രചരിപ്പിക്കുന്ന കാര്യങ്ങള്&#x200d; ഏറ്റുപറയുന്ന അഭിമുഖത്തില്&#x200d; പശുവിന്റെ പേരിലുള്ള കൊലപാതകങ്ങള്&#x200d;ക്കെതിരെ പ്രതികരിക്കുന്നവര്&#x200d;ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. പി.എസ് റംഷാദ് ആണ് അഭിമുഖം തയ്യാറാക്കിയിരിക്കുന്നത്.</p>
<p>മത തീവ്രവാദം നേരിടാന്&#x200d; ആദ്യം വേണ്ടത് ആരാപണ വിധേയമാകുന്ന സമുദായത്തിന്റെ പൂര്&#x200d;ണ പിന്തുണയാണ്. മുസ്ലിം സമുദായത്തിലും നല്ല ആളുകളുണ്ട്. അവരെ ഉപയോഗിച്ചു വേണം മത തീവ്രവാദം നിയന്ത്രിക്കാന്&#x200d;. &#8211; സെന്&#x200d; കുമാര്&#x200d; പറയുന്നു.</p>
<p>മതതീവ്രവാദമെന്നു പറയുമ്പോള്&#x200d; മുസ്ലിം സമുദായം ചോദിക്കും ആര്&#x200d;.എസ്.എസ്സ് ഇല്ലേ എന്ന്. ആ താരതമ്യം വരുമ്പോഴാണ് പ്രശ്‌നം. ഐ.എസും ആര്&#x200d;.എസ്.എസ്സുമായി യാതൊരു താരതമ്യവുമില്ല. നാഷണല്&#x200d; സ്പിരിറ്റിന് എതിരായിട്ടു പോകുന്ന മതതീവ്രവാദത്തെയാണ് ഞാനുദ്ദേശിക്കുന്നത്. &#8211; സെന്&#x200d;കുമാര്&#x200d; പറയുന്നു. എന്നാല്&#x200d; ആര്&#x200d;.എസ്.എസ്സും ഐ.എസ്സും തമ്മില്&#x200d; എന്തുകൊണ്ട് താരതമ്യം ഇല്ല എന്ന കാര്യം സെന്&#x200d;കുമാര്&#x200d; വിശദീകരിക്കുന്നില്ല.</p>
<p>പശുവിന്റെ പേരില്&#x200d; രാജ്യത്ത് നടക്കുന്ന കൊലപാതകങ്ങളല്ല, അതേപ്പറ്റി മുസ്ലിംകള്&#x200d; പ്രസംഗിക്കുന്നതാണ് കുഴപ്പമെന്നും സെന്&#x200d;കുമാര്&#x200d; പറയുന്നു. പശുവിനു വേണ്ടി മനുഷ്യരെ കൊല്ലുകയാണെന്ന് റമദാന്&#x200d; പ്രസംഗത്തില്&#x200d; പറയുന്നതിന്റെ ക്ലിപ്പിങ് താന്&#x200d; ഈയിടെ കണ്ടുവെന്നും അങ്ങനെയുള്ള ആള്&#x200d;ക്കാര്&#x200d;ക്കെതിരെ നടപടിയെടുക്കുകയും ബാക്കിയുള്ളവരുടെ നിലപാട് മാറ്റാന്&#x200d; ശ്രമിക്കുകയും വേണമെന്നും അദ്ദേഹം പറയുന്നു.</p>
<p>കോടതി തന്നെ തള്ളിക്കളഞ്ഞ ലവ് ജിഹാദ് ആരോപണവും പോലീസ് മേധാവിയായിരുന്ന സെന്&#x200d;കുമാര്&#x200d; ഉന്നയിക്കുന്നുണ്ട്. &#8216;ലൗ ജിഹാദ് പോലുള്ള കാര്യങ്ങളില്&#x200d; ഏര്&#x200d;പ്പെടാതിരിക്കണം. കുറേയാളുകള്&#x200d; അതിനു വേണ്ടി നടക്കുകയാണ്. ഇല്ലാത്ത കാര്യമല്ല. സ്‌നേഹത്തിന്റെ പേരില്&#x200d; മാത്രമുള്ള മതംമാറ്റങ്ങളാണെങ്കില്&#x200d; അത് എല്ലാ വിഭാഗങ്ങളിലും ഒരുപോലെയുണ്ടാകും. പക്ഷേ, എന്തുകൊണ്ട് ഇത് ഏകപക്ഷീയമാകുന്നു.&#8217; സെന്&#x200d;കുമാര്&#x200d; ചോദിക്കുന്നു.</p>
<p>കേരളത്തില്&#x200d; മുസ്ലിം ജനന സംഖ്യ വര്&#x200d;ധിക്കുന്നുവെന്നത് ആശങ്കാജനകമാണെന്നും സെന്&#x200d;കുമാര്&#x200d; പറയുന്നു. &#8216;കേരളത്തിലെ ഇപ്പോഴത്തെ ജനസംഖ്യാ ഘടന നോക്കൂ. നൂറ് കുട്ടികള്&#x200d; ജനിക്കുമ്പോള്&#x200d; 42 മുസ്ലിം കുട്ടികളാണ്. മുസ്ലിം ജനസംഖ്യ 27 ശതമാനമാണ്. 54 ശതമാനമുള്ള ഹിന്ദുക്കളുടെ ജനന നിരക്ക് 48 ശതമാനത്തില്&#x200d; താഴെയാണ്. 19.5 ശതമാനമുള്ള ക്രിസ്ത്യാനികളുടെ ജനന നിരക്ക് 15 ശതമാനം. ഭാവിയില്&#x200d; വരാന്&#x200d; പോകുന്നത് ഏത് രീതിയിലുള്ള മാറ്റമായിരിക്കും.&#8217; സെന്&#x200d;കുമാര്&#x200d; ആശങ്കപ്പെടുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/senkumar-crimebranch-case.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആര്‍.എസ്.എസ്സിനെ വെള്ളപൂശി മുസ്ലിംകള്‍ക്കെതിരെ ഗുരുതര ആരോപണവുമായി സെന്‍കുമാര്‍</title>
		<link>https://www.chandrikadaily.com/tp-senkumar-hits-out-on-muslims.html</link>
					<comments>https://www.chandrikadaily.com/tp-senkumar-hits-out-on-muslims.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Sat, 08 Jul 2017 07:23:50 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[isis]]></category>
		<category><![CDATA[Love Jihad]]></category>
		<category><![CDATA[RSS]]></category>
		<category><![CDATA[senkumar]]></category>
		<category><![CDATA[tp senkumar]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=34882</guid>

					<description><![CDATA[ആര്‍.എസ്.എസ്സ് അപകടകാരികളല്ലെന്നും കേരളത്തില്‍ മുസ്ലിം ജനസംഖ്യ വര്‍ധിക്കുന്നതാണ് ആശങ്കയെന്നും സ്ഥാനമൊഴിഞ്ഞ ഡി.ജി.പി ടി.പി സെന്‍കുമാര്‍. ഐ.എസ് ഭീകരരെയും ആര്‍.എസ്.എസ്സിനെയും ഒരേപോലെ കാണാന്‍ കഴിയില്ലെന്നും മുസ്ലിംകള്‍ ലൗ ജിഹാദ് പോലുള്ളവയില്‍ ഏര്‍പ്പെടാതിരിക്കണമെന്നും &#8216;സമകാലിക മലയാള&#8217;ത്തിന് നല്‍കിയ അഭിമുഖത്തില്‍ സെന്‍കുമാര്‍ പറഞ്ഞു. മുസ്ലിംകളെക്കുറിച്ച് സംഘ് പരിവാര്‍ പ്രചരിപ്പിക്കുന്ന കാര്യങ്ങള്‍ ഏറ്റുപറയുന്ന അഭിമുഖത്തില്‍ പശുവിന്റെ പേരിലുള്ള കൊലപാതകങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. പി.എസ് റംഷാദ് ആണ് അഭിമുഖം തയ്യാറാക്കിയിരിക്കുന്നത്. മത തീവ്രവാദം നേരിടാന്‍ ആദ്യം വേണ്ടത് ആേേരാപണ വിധേയമാകുന്ന സമുദായത്തിന്റെ പൂര്‍ണ [&#8230;]]]></description>
										<content:encoded><![CDATA[<p>ആര്&#x200d;.എസ്.എസ്സ് അപകടകാരികളല്ലെന്നും കേരളത്തില്&#x200d; മുസ്ലിം ജനസംഖ്യ വര്&#x200d;ധിക്കുന്നതാണ് ആശങ്കയെന്നും സ്ഥാനമൊഴിഞ്ഞ ഡി.ജി.പി ടി.പി സെന്&#x200d;കുമാര്&#x200d;. ഐ.എസ് ഭീകരരെയും ആര്&#x200d;.എസ്.എസ്സിനെയും ഒരേപോലെ കാണാന്&#x200d; കഴിയില്ലെന്നും മുസ്ലിംകള്&#x200d; ലൗ ജിഹാദ് പോലുള്ളവയില്&#x200d; ഏര്&#x200d;പ്പെടാതിരിക്കണമെന്നും &#8216;സമകാലിക മലയാള&#8217;ത്തിന് നല്&#x200d;കിയ അഭിമുഖത്തില്&#x200d; സെന്&#x200d;കുമാര്&#x200d; പറഞ്ഞു. മുസ്ലിംകളെക്കുറിച്ച് സംഘ് പരിവാര്&#x200d; പ്രചരിപ്പിക്കുന്ന കാര്യങ്ങള്&#x200d; ഏറ്റുപറയുന്ന അഭിമുഖത്തില്&#x200d; പശുവിന്റെ പേരിലുള്ള കൊലപാതകങ്ങള്&#x200d;ക്കെതിരെ പ്രതികരിക്കുന്നവര്&#x200d;ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. പി.എസ് റംഷാദ് ആണ് അഭിമുഖം തയ്യാറാക്കിയിരിക്കുന്നത്.</p>
<p>മത തീവ്രവാദം നേരിടാന്&#x200d; ആദ്യം വേണ്ടത് ആേേരാപണ വിധേയമാകുന്ന സമുദായത്തിന്റെ പൂര്&#x200d;ണ പിന്തുണയാണ്. മുസ്ലിം സമുദായത്തിലും നല്ല ആളുകളുണ്ട്. അവരെ ഉപയോഗിച്ചു വേണം മത തീവ്രവാദം നിയന്ത്രിക്കാന്&#x200d;. &#8211; സെന്&#x200d; കുമാര്&#x200d; പറയുന്നു.</p>
<p>മതതീവ്രവാദമെന്നു പറയുമ്പോള്&#x200d; മുസ്ലിം സമുദായം ചോദിക്കും ആര്&#x200d;.എസ്.എസ്സ് ഇല്ലേ എന്ന്. ആ താരതമ്യം വരുമ്പോഴാണ് പ്രശ്നം. ഐ.എസും ആര്&#x200d;.എസ്.എസ്സുമായി യാതൊരു താരതമ്യവുമില്ല. നാഷണല്&#x200d; സ്പിരിറ്റിന് എതിരായിട്ടു പോകുന്ന മതതീവ്രവാദത്തെയാണ് ഞാനുദ്ദേശിക്കുന്നത്. &#8211; സെന്&#x200d;കുമാര്&#x200d; പറയുന്നു. എന്നാല്&#x200d; ആര്&#x200d;.എസ്.എസ്സും ഐ.എസ്സും തമ്മില്&#x200d; എ്ന്തുകൊണ്ട് താരതമ്യം ഇല്ല എന്ന കാര്യം സെന്&#x200d;കുമാര്&#x200d; വിശദീകരിക്കുന്നില്ല.</p>
<p>പശുവിന്റെ പേരില്&#x200d; രാജ്യത്ത് നടക്കുന്ന കൊലപാതകങ്ങളല്ല, അതേപ്പറ്റി മുസ്ലിംകള്&#x200d; പ്രസംഗിക്കുന്നതാണ് കുഴപ്പമെന്നും സെന്&#x200d;കുമാര്&#x200d; പറയുന്നു. പശുവിനു വേണ്ടി മനുഷ്യരെ കൊല്ലുകയാണെന്ന് റമദാന്&#x200d; പ്രസംഗത്തില്&#x200d; പറയുന്നതിന്റെ ക്ലിപ്പിങ് താന്&#x200d; ഈയിടെ കണ്ടുവെന്നും അങ്ങനെയുള്ള ആള്&#x200d;ക്കാര്&#x200d;ക്കെതിരെ നടപടിയെടുക്കുകയും ബാക്കിയുള്ളവരുടെ നിലപാട് മാറ്റാന്&#x200d; ശ്രമിക്കുകയും വേണമെന്നും അദ്ദേഹം പറയുന്നു.</p>
<p>കോടതി തന്നെ തള്ളിക്കളഞ്ഞ ലവ് ജിഹാദ് ആരോപണവും പോലീസ് മേധാവിയായിരുന്ന സെന്&#x200d;കുമാര്&#x200d; ഉന്നയിക്കുന്നുണ്ട്. &#8216;ലൗ ജിഹാദ് പോലുള്ള കാര്യങ്ങളില്&#x200d; ഏര്&#x200d;പ്പെടാതിരിക്കണം. കുറേയാളുകള്&#x200d; അതിനു വേണ്ടി നടക്കുകയാണ്. ഇല്ലാത്ത കാര്യമല്ല. സ്നേഹത്തിന്റെ പേരില്&#x200d; മാത്രമുള്ള മതംമാറ്റങ്ങളാണെങ്കില്&#x200d; അത് എല്ലാ വിഭാഗങ്ങളിലും ഒരുപോലെയുണ്ടാകും. പക്ഷേ, എന്തുകൊണ്ട് ഇത് ഏകപക്ഷീയമാകുന്നു.&#8217; സെന്&#x200d;കുമാര്&#x200d; ചോദിക്കുന്നു.</p>
<p>കേരളത്തില്&#x200d; മുസ്ലിം ജനന സംഖ്യ വര്&#x200d;ധിക്കുന്നുവെന്നത് ആശങ്കാജനകമാണെന്നും സെന്&#x200d;കുമാര്&#x200d; പറയുന്നു. &#8216;കേരളത്തിലെ ഇപ്പോഴത്തെ ജനസംഖ്യാ ഘടന നോക്കൂ. നൂറ് കുട്ടികള്&#x200d; ജനിക്കുമ്പോള്&#x200d; 42 മുസ്ലിം കുട്ടികളാണ്. മുസ്ലിം ജനസംഖ്യ 27 ശതമാനമാണ്. 54 ശതമാനമുള്ള ഹിന്ദുക്കളുടെ ജനന നിരക്ക് 48 ശതമാനത്തില്&#x200d; താഴെയാണ്. 19.5 ശതമാനമുള്ള ക്രിസ്ത്യാനികളുടെ ജനന നിരക്ക് 15 ശതമാനം. ഭാവിയില്&#x200d; വരാന്&#x200d; പോകുന്നത് ഏത് രീതിയിലുള്ള മാറ്റമായിരിക്കും.&#8217; സെന്&#x200d;കുമാര്&#x200d; ആശങ്കപ്പെടുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/tp-senkumar-hits-out-on-muslims.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രമണ്‍ ശ്രീവാസ്തവ മുഖ്യമന്ത്രിയെ ഉപദേശിക്കട്ടെയെന്ന് ഡി.ജി.പിയായി വീണ്ടും അധികാരമേറ്റ ടി.പി സെന്‍കുമാര്‍</title>
		<link>https://www.chandrikadaily.com/senkumar-against-pinarayi.html</link>
					<comments>https://www.chandrikadaily.com/senkumar-against-pinarayi.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 07 May 2017 06:08:17 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[pinarayi-senkumar]]></category>
		<category><![CDATA[senkumar]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=28300</guid>

					<description><![CDATA[തിരുവനന്തപുരം: കേരള പോലീസിന് ഉപദേഷ്ടാവ് ഇല്ലെന്ന് ഡി.ജി.പിയായി ചുമതലയേറ്റ ടി.പി. സെന്‍കുമാര്‍ ഐ.പി.എസ്. 11 മാസം നീണ്ട നിയമ പോരാട്ടത്തിന് ശേഷമാണ് സെന്‍കുമാര്‍ വീണ്ടും ഡി.ജി.പി സ്ഥാനത്തെത്തുന്നത്. പദവി ഏറ്റെടുത്തതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളപോലീസിന് ഉപദേഷ്ടാവ് ഇല്ല. മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവ മുഖ്യമന്ത്രി പിണറായി വിജയന് ഉപദേശം നല്‍കട്ടെയെന്നും സെന്‍കുമാര്‍ പറഞ്ഞു. സര്‍ക്കാറുമായി ഏറ്റുമുട്ടലുണ്ടാകില്ല. നല്ല കാര്യങ്ങള്‍ ചെയ്യാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. തന്റെ ആഗ്രഹവും അത് തന്നെയാണ്. മുഖ്യമന്ത്രിയുമായി സംസാരിച്ചാണ് ചുമതലയേറ്റതെന്നും [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: കേരള പോലീസിന് ഉപദേഷ്ടാവ് ഇല്ലെന്ന് ഡി.ജി.പിയായി ചുമതലയേറ്റ ടി.പി. സെന്&#x200d;കുമാര്&#x200d; ഐ.പി.എസ്. 11 മാസം നീണ്ട നിയമ പോരാട്ടത്തിന് ശേഷമാണ് സെന്&#x200d;കുമാര്&#x200d; വീണ്ടും ഡി.ജി.പി സ്ഥാനത്തെത്തുന്നത്. പദവി ഏറ്റെടുത്തതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>കേരളപോലീസിന് ഉപദേഷ്ടാവ് ഇല്ല. മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവ് രമണ്&#x200d; ശ്രീവാസ്തവ മുഖ്യമന്ത്രി പിണറായി വിജയന് ഉപദേശം നല്&#x200d;കട്ടെയെന്നും സെന്&#x200d;കുമാര്&#x200d; പറഞ്ഞു. സര്&#x200d;ക്കാറുമായി ഏറ്റുമുട്ടലുണ്ടാകില്ല. നല്ല കാര്യങ്ങള്&#x200d; ചെയ്യാനാണ് സര്&#x200d;ക്കാര്&#x200d; ആഗ്രഹിക്കുന്നത്. തന്റെ ആഗ്രഹവും അത് തന്നെയാണ്. മുഖ്യമന്ത്രിയുമായി സംസാരിച്ചാണ് ചുമതലയേറ്റതെന്നും അദ്ദേഹം പറഞ്ഞു.</p>
<p>തന്റെ പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്ക് സര്&#x200d;ക്കാര്&#x200d; വിഘാതമാകില്ല. ഡി.വൈ.എസ്.പിമാരെ മാറ്റാന്&#x200d; സര്&#x200d;ക്കാരിന് അധികാരമുണ്ടെന്നും സ്ത്രീസുരക്ഷക്ക് മുന്&#x200d;ഗണന നല്&#x200d;കുമെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു. ഇന്നലെയാണ് ഡി.ജി.പിയായി സെന്&#x200d;കുമാര്&#x200d; വീണ്ടും അധികാരമേറ്റത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/senkumar-against-pinarayi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ടി.പി സെന്‍കുമാര്‍ പൊലീസ് മേധാവിയായിചുമതലയേറ്റു</title>
		<link>https://www.chandrikadaily.com/tp-senkumar-state-dgp.html</link>
					<comments>https://www.chandrikadaily.com/tp-senkumar-state-dgp.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 06 May 2017 11:29:07 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[senkumar]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=28215</guid>

					<description><![CDATA[തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിയായി ടി.പി സെന്‍കുമാര്‍ ചുമതലയേറ്റു. ഐ.എം.ജി ഡയറക്ടര്‍ സ്ഥാനം ഒഴിഞ്ഞശേഷമാണ് അദ്ദേഹം പോലീസ് ആസ്ഥാനത്തെത്തി ലോക്നാഥ് ബഹ്റയില്‍ നിന്നും ചുമതല ഏറ്റെടുത്തത്. ഉച്ചയോടെയാണ് അദ്ദേഹത്തെ പുനര്‍ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ഇറങ്ങിയത്. തുടര്‍ന്ന് വൈകി അഞ്ച് മണിയോടെ അദ്ദേഹം ചുമതല ഏറ്റെടുക്കുകയായിരുന്നു. പോലീസ് ആസ്ഥാനത്തെത്തി ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച ശേഷമാണ് ഓഫീസിലെത്തി ഡിജിപിയുടെ ബാറ്റണ്‍ ലോക്നാഥ് ബഹ്റയില്‍ നിന്ന് സ്വീകരിച്ചത്. നല്ല കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍ഗണന നല്‍കുമെന്നും റൈഞ്ച് യോഗങ്ങളില്‍ മുഖ്യമന്ത്രി പറഞ്ഞ [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിയായി ടി.പി സെന്&#x200d;കുമാര്&#x200d; ചുമതലയേറ്റു. ഐ.എം.ജി ഡയറക്ടര്&#x200d; സ്ഥാനം ഒഴിഞ്ഞശേഷമാണ് അദ്ദേഹം പോലീസ് ആസ്ഥാനത്തെത്തി ലോക്നാഥ് ബഹ്റയില്&#x200d; നിന്നും ചുമതല ഏറ്റെടുത്തത്. ഉച്ചയോടെയാണ് അദ്ദേഹത്തെ പുനര്&#x200d; നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ഇറങ്ങിയത്. തുടര്&#x200d;ന്ന് വൈകി അഞ്ച് മണിയോടെ അദ്ദേഹം ചുമതല ഏറ്റെടുക്കുകയായിരുന്നു.</p>
<p>പോലീസ് ആസ്ഥാനത്തെത്തി ഗാര്&#x200d;ഡ് ഓഫ് ഓണര്&#x200d; സ്വീകരിച്ച ശേഷമാണ് ഓഫീസിലെത്തി ഡിജിപിയുടെ ബാറ്റണ്&#x200d; ലോക്നാഥ് ബഹ്റയില്&#x200d; നിന്ന് സ്വീകരിച്ചത്.</p>
<p>നല്ല കാര്യങ്ങള്&#x200d; ചെയ്യുന്നതിന് മുന്&#x200d;ഗണന നല്&#x200d;കുമെന്നും റൈഞ്ച് യോഗങ്ങളില്&#x200d; മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങള്&#x200d; നടപ്പിലാക്കുമെന്നും സെന്&#x200d;കുമാര്&#x200d; പറഞ്ഞു. ചുമതലയേറ്റ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>സെന്&#x200d;കുമാറിനെ ഡിജിപിയായി നിയമിച്ചുകൊണ്ടുള്ള ഉത്തരവില്&#x200d; മുഖ്യമന്ത്രി പിണറായി വിജയന്&#x200d; ഇന്നലെയാണ് ഒപ്പുവെച്ചത്.</p>
<p>സെന്&#x200d;കുമാറിനെ തിരിച്ചെടുക്കണമെന്ന് മുമ്പ് സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയില്&#x200d; വ്യക്തത തേടി സര്&#x200d;ക്കാര്&#x200d; കോടതിയെ സമീപിച്ചിരുന്നു. ആ ഹര്&#x200d;ജി പരിഗണിക്കവെ സര്&#x200d;ക്കാറിനെതിരെ രൂക്ഷമായി പ്രതികരിക്കുകയും കോടതിച്ചിലവായ 25,000 രൂപ പിഴ വിധിക്കുകയും ചെയ്തിരുന്നു.<br />
സെന്&#x200d;കുമാര്&#x200d; നല്&#x200d;കിയ കോടതിയലക്ഷ്യ ഹര്&#x200d;ജി ചൊവ്വാഴ്ച പരിഗണിക്കാനിരിക്കുകയാണ്. ആ ഹര്&#x200d;ജി പരിഗണനക്കെടുക്കുന്നതിന് മുമ്പ് നിയമനം നടത്തിയില്ലെങ്കില്&#x200d; സര്&#x200d;ക്കാരിനെതിരെ ഗുരുതരമായ പരാമര്&#x200d;ശങ്ങള്&#x200d;ക്ക് വഴിവെക്കുമെന്ന ഭീതിയാണ് ഉത്തരവില്&#x200d; ഒപ്പിടാന്&#x200d; മുഖ്യമന്ത്രിയെ പ്രേരിപ്പിച്ചത്. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് തന്നെ അടിയന്തിര നിയമനം നല്&#x200d;കാനുള്ള നിര്&#x200d;ദേശം നല്&#x200d;കിയെന്നാണ് അറിയുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/tp-senkumar-state-dgp.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സര്‍ക്കാരിനു വീണ്ടും തിരിച്ചടി; സെന്‍കുമാറിനെ ഡി.ജി.പിയാക്കണമെന്ന്  സുപ്രീം കോടതി</title>
		<link>https://www.chandrikadaily.com/senkumar-ldf-gov-supreme-court.html</link>
					<comments>https://www.chandrikadaily.com/senkumar-ldf-gov-supreme-court.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 24 Apr 2017 05:55:45 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[pinarayi-senkumar]]></category>
		<category><![CDATA[senkumar]]></category>
		<category><![CDATA[senkumar ips]]></category>
		<category><![CDATA[supreme court]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=27051</guid>

					<description><![CDATA[ന്യൂഡല്‍ഹി:  ടി.പി സെന്‍കുമാറിനെ പോലീസ് മേധാവിയായി വീണ്ടും നിയമിക്കാന്‍ സുപ്രീംകോടതി ഉത്തരവ്. ഡി.ജി.പി സ്ഥാനത്തോക്ക് എത്രയും പെട്ടെന്ന ടി.പി സെന്‍കുമാറിനെ തിരിച്ചെടുക്കണമെന്ന് സര്‍ക്കാറിനോട് സുപ്രീംകോടതി ഉത്തരവ്. രണ്ട് വര്‍ഷം തികയുന്നതിനു മുമ്പ് ഡി.ജി.പി സ്ഥാനത്തു നിന്ന തന്നെ നീക്കിയതിനെ ചോദ്യം ചെയ്തുകൊണ്ട് ടി.പി സെന്‍ കുമാര്‍ സമര്‍പ്പിച്ച ഹര്ജിയില്‍ തീരുമാനം പറയുകയായിരുന്നു കോടതി. ജിഷക്കേസ്, പുറ്റിങ്ങല്‍ കേസുകള്‍ ഉന്നയിച്ച് സെന്‍കുമാറിനെ മാറ്റിയ നടപടി ശരിയല്ലെന്ന് കോടതി വ്യക്തമാക്കി. സര്‍ക്കാര്‍ ഉത്തരവ് ശരിവെച്ച ഹൈക്കോടതി വിധി റദ്ദാക്കി. സെന്‍കുമാറിനെ മാറ്റാന്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി:  ടി.പി സെന്&#x200d;കുമാറിനെ പോലീസ് മേധാവിയായി വീണ്ടും നിയമിക്കാന്&#x200d; സുപ്രീംകോടതി ഉത്തരവ്. ഡി.ജി.പി സ്ഥാനത്തോക്ക് എത്രയും പെട്ടെന്ന ടി.പി സെന്&#x200d;കുമാറിനെ തിരിച്ചെടുക്കണമെന്ന് സര്&#x200d;ക്കാറിനോട് സുപ്രീംകോടതി ഉത്തരവ്.</p>
<p>രണ്ട് വര്&#x200d;ഷം തികയുന്നതിനു മുമ്പ് ഡി.ജി.പി സ്ഥാനത്തു നിന്ന തന്നെ നീക്കിയതിനെ ചോദ്യം ചെയ്തുകൊണ്ട് ടി.പി സെന്&#x200d; കുമാര്&#x200d; സമര്&#x200d;പ്പിച്ച ഹര്ജിയില്&#x200d; തീരുമാനം പറയുകയായിരുന്നു കോടതി. ജിഷക്കേസ്, പുറ്റിങ്ങല്&#x200d; കേസുകള്&#x200d; ഉന്നയിച്ച് സെന്&#x200d;കുമാറിനെ മാറ്റിയ നടപടി ശരിയല്ലെന്ന് കോടതി വ്യക്തമാക്കി. സര്&#x200d;ക്കാര്&#x200d; ഉത്തരവ് ശരിവെച്ച ഹൈക്കോടതി വിധി റദ്ദാക്കി. സെന്&#x200d;കുമാറിനെ മാറ്റാന്&#x200d; സര്&#x200d;ക്കാര്&#x200d; ചൂണ്ടിക്കാട്ടിയ വാദങ്ങള്&#x200d; തള്ളിയ കോടതി സെന്&#x200d;കുമാറിനോട് നീതി കാണിച്ചില്ലെന്നും നിരീക്ഷിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/senkumar-ldf-gov-supreme-court.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പോര് മുറുകുന്നു; സെന്‍കുമാറിനെ മാറ്റിയത് യോഗ്യത ഇല്ലാത്തത് കൊണ്ടെന്ന് പിണറായി</title>
		<link>https://www.chandrikadaily.com/pinarayi-senkumar.html</link>
					<comments>https://www.chandrikadaily.com/pinarayi-senkumar.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 08 Mar 2017 06:37:21 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[DGP]]></category>
		<category><![CDATA[pinarayi vijayan]]></category>
		<category><![CDATA[pinarayi-senkumar]]></category>
		<category><![CDATA[senkumar]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=22001</guid>

					<description><![CDATA[തിരുവനന്തപുരം: ഡിജിപി(ക്രമസമാധാനം ചുമതല) സ്ഥാനത്തു നിന്ന് ടി.പി സെന്‍കുമാറിനെ മാറ്റിയത് യോഗ്യത ഇല്ലാത്തതു കൊണ്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സെന്‍കുമാറിനെ തല്‍സ്ഥാനത്തു നിന്ന് മാറ്റിയത് ജിഷ കേസുമായി ബന്ധപ്പെട്ടായിരുന്നില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ തുറന്നടിച്ചു. ഡിജിപി സ്ഥാനത്തു തുടരാന്‍ സെന്‍കുമാറിന് യോഗ്യതയില്ലെന്ന് തിരിച്ചറിഞ്ഞതു കൊണ്ടാണ് അത്തരത്തിലൊരു നടപടിയെടുത്തതെന്ന് പിണറായി പറഞ്ഞു. സെന്‍കുമാറിന്റെ ഇപ്പോഴത്തെ ചെയ്തികള്‍ ഇത് ശരിയാണെന്നാണ് തെളിയിക്കുന്നതെന്നും പിണറായി കുറ്റപ്പെടുത്തി. ജിഷ കേസിലെ പ്രതികളെ പിടികൂടാന്‍ സാധിച്ചില്ല എന്ന കാരണം പറഞ്ഞാണ് സെന്‍കുമാറിനെ ഡിജിപി സ്ഥാനത്തു നിന്ന് [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ഡിജിപി(ക്രമസമാധാനം ചുമതല) സ്ഥാനത്തു നിന്ന് ടി.പി സെന്&#x200d;കുമാറിനെ മാറ്റിയത് യോഗ്യത ഇല്ലാത്തതു കൊണ്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്&#x200d;. സെന്&#x200d;കുമാറിനെ തല്&#x200d;സ്ഥാനത്തു നിന്ന് മാറ്റിയത് ജിഷ കേസുമായി ബന്ധപ്പെട്ടായിരുന്നില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്&#x200d; തുറന്നടിച്ചു. ഡിജിപി സ്ഥാനത്തു തുടരാന്&#x200d; സെന്&#x200d;കുമാറിന് യോഗ്യതയില്ലെന്ന് തിരിച്ചറിഞ്ഞതു കൊണ്ടാണ് അത്തരത്തിലൊരു നടപടിയെടുത്തതെന്ന് പിണറായി പറഞ്ഞു. സെന്&#x200d;കുമാറിന്റെ ഇപ്പോഴത്തെ ചെയ്തികള്&#x200d; ഇത് ശരിയാണെന്നാണ് തെളിയിക്കുന്നതെന്നും പിണറായി കുറ്റപ്പെടുത്തി. ജിഷ കേസിലെ പ്രതികളെ പിടികൂടാന്&#x200d; സാധിച്ചില്ല എന്ന കാരണം പറഞ്ഞാണ് സെന്&#x200d;കുമാറിനെ ഡിജിപി സ്ഥാനത്തു നിന്ന് നീക്കം ചെയ്തതെന്നാണ് അധികാരത്തിലേറിയപ്പോള്&#x200d; പിണറായി സര്&#x200d;ക്കാര്&#x200d; പറഞ്ഞിരുന്നത്. എന്നാല്&#x200d; ഇത് തിരുത്തിയാണ് ഇപ്പോള്&#x200d; അയോഗ്യനായതുകൊണ്ടാണെന്ന് പിണറായി തുറന്നടിച്ചത്. മാനദണ്ഡങ്ങള്&#x200d; പാലിക്കാതെയാണ് തന്നെ ഡിജിപി സ്ഥാനത്തു നിന്നും നീക്കിയതെന്നും നടപടി സിപിഎമ്മിന്റെ പകപ്പോക്കല്&#x200d; രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നുമാണ് സെന്&#x200d;കുമാര്&#x200d; ആരോപിച്ചിരുന്നത്. സര്&#x200d;ക്കാര്&#x200d; നടപടി ചോദ്യം ചെയ്ത് സുപ്രീംകോടതിയെയും സെന്&#x200d;കുമാര്&#x200d; ചോദ്യം ചെയ്തിരുന്നു. ഇതിനിടെയാണ് നടപടിയെ ന്യായീകരിച്ച് വീണ്ടും മുഖ്യമന്ത്രി രംഗത്തുവന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pinarayi-senkumar.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
