<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>setback &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/setback/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 21 Mar 2025 23:56:12 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>setback &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>നെതന്യാഹുവിന് തിരിച്ചടി; ഷിന്&#x200d; ബെറ്റ് മേധാവിയെ പുറത്താക്കിയ ഉത്തരവ് സുപ്രീം കോടതി മരവിപ്പിച്ചു</title>
		<link>https://www.chandrikadaily.com/setback-for-netanyahu-supreme-court-freezes-order-dismissing-shin-bet-chief.html</link>
					<comments>https://www.chandrikadaily.com/setback-for-netanyahu-supreme-court-freezes-order-dismissing-shin-bet-chief.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 21 Mar 2025 23:56:12 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[Israel]]></category>
		<category><![CDATA[Netanyahu]]></category>
		<category><![CDATA[setback]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=335071</guid>

					<description><![CDATA[റോണന്&#x200d; ബാറിനെ പിരിച്ചുവിടാന്&#x200d; വ്യാഴാഴ്ചയാണ്‌ ഇസ്രാഈല്&#x200d; മന്ത്രിസഭ അംഗീകാരം നല്&#x200d;കിയത്.]]></description>
										<content:encoded><![CDATA[<p>ഇസ്രാഈല്&#x200d; ആഭ്യന്തര സുരക്ഷ ഏജന്&#x200d;സിയായ ഷിന്&#x200d; ബെറ്റ് മേധാവി റോണന്&#x200d; ബാറിനെ പുറത്താക്കിയ നെതന്യാഹു ഭരണകൂടത്തിന്റെ ഉത്തരവ് ഇസ്രാഈല്&#x200d; സുപ്രീം കോടതി താത്കാലികമായി മരവിപ്പിച്ചു. ഏപ്രില്&#x200d; എട്ടിന് മുമ്പ് ഈ വിഷയത്തില്&#x200d; വാദം കേള്&#x200d;ക്കുന്നത് വരെ റോണന്&#x200d; ബാറിനെ പിരിച്ചുവിടരുന്നെന്നാണ് കോടതിയുടെ ഉത്തരവ്.</p>
<p>2023 ഒക്ടോബര്&#x200d; ഏഴിലെ ആക്രമണം മുന്&#x200d;കൂട്ടി കാണുന്നതില്&#x200d; പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാണിച്ചാണ് നെതന്യാഹു സുരക്ഷ ഏജന്&#x200d;സി മേധാവിയെ പുറത്താക്കിയത്. റോണന്&#x200d; ബാറിനെ പിരിച്ചുവിടാന്&#x200d;  വ്യാഴാഴ്ചയാണ്‌  ഇസ്രാഈല്&#x200d; മന്ത്രിസഭ അംഗീകാരം നല്&#x200d;കിയത്.</p>
<p>ഒക്ടോബര്&#x200d; ഏഴിലെ ആക്രമണത്തെക്കുറിച്ച് ഷിന്&#x200d; ബെറ്റ് നടത്തിയ അന്വേഷണത്തില്&#x200d; ഇസ്രാഈല്&#x200d; സര്&#x200d;ക്കാരിന്റേയും സൈന്യത്തിന്റേയും വീഴ്ച്ചകളാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന കണ്ടെത്തലുണ്ടായിരുന്നു. ഇതാകാം ഒരുപക്ഷെ റോണന്&#x200d; ബാറിന്റെ സ്ഥാന നഷ്ടത്തിലേക്ക് നയിച്ചത്.</p>
<p>നെതന്യാഹുവിന്റെ പല നയങ്ങളും, ഹമാസിന് ലഭിക്കുന്ന ധനസഹായങ്ങളില്&#x200d; കണ്ണടച്ചതും ആക്രമണത്തിന് കാരണമായെന്ന് അന്വേഷണ റിപ്പോര്&#x200d;ട്ടില്&#x200d; പരാമര്&#x200d;ശമുണ്ട്. ഹമാസിന് ഖത്തറിന്റെ ധനസഹായം ലഭിച്ചത് ഇസ്രഈലിന്റെ അറിവോടെയായിരുന്നു.</p>
<p>ഇസ്രാഈലി രാഷ്ട്രീയക്കാര്&#x200d; അല്&#x200d; അഖ്സ പള്ളിയില്&#x200d; സന്ദര്&#x200d;ശനം നടത്തിയതും ഫലസ്തീന്&#x200d; തടവുകരോടുള്ള സമീപനങ്ങളും ഹമാസ് ആക്രമണങ്ങളുടെ കാരണങ്ങളായി റിപ്പോര്&#x200d;ട്ടിലുണ്ട്. കൂടാതെ ഒക്ടോബര്&#x200d; 7 ആക്രമണത്തിനുള്ള റൂട്ട്മാപ്പ് തയ്യാറാക്കാന്&#x200d; ഹമാസിനെ സഹായിച്ചത് ഇസ്രഈലി സൈനികര്&#x200d; സോഷ്യല്&#x200d; മീഡിയയില്&#x200d; പങ്കുവെച്ച ചിത്രങ്ങളാണെന്നും ഷിന്&#x200d; ബെറ്റിന്റെ അന്വേഷണത്തില്&#x200d; കണ്ടെത്തി.</p>
<p>2021 ഒക്ടോബറില്&#x200d; ഷിന്&#x200d; ബെറ്റിന്റെ തലവനായി അഞ്ച് വര്&#x200d;ഷത്തേക്കാണ് ഇദ്ദേഹത്തെ നിയമിച്ചത്. കാലാവധി പൂര്&#x200d;ത്തിയാകുന്നതിന് മുമ്പാണ് പിരിച്ചുവിട്ടത്. റോണന്&#x200d; ബാറിന്റെ പിരിച്ചുവിടല്&#x200d; ഇസ്രാഈലിലെ സര്&#x200d;ക്കാര്&#x200d; വിരുദ്ധ പ്രക്ഷോഭങ്ങള്&#x200d; കൂടുതല്&#x200d; ശക്തമാകാന്&#x200d; ഇടയാക്കി.</p>
<p>അതേസമയം തന്നെ നീക്കം ചെയ്യാനുള്ള തീരുമാനം രാഷ്ട്രീയ പ്രേരിതമാണെന്ന് ബാര്&#x200d; വിശേഷിപ്പിച്ചിരുന്നു. ഒക്ടോബര്&#x200d; ഏഴിലെ ആക്രമണത്തിന് പിന്നിലെ സത്യം കണ്ടെത്തുന്നത് തടയാനാണ് തന്നെ പുറത്താക്കിയതെന്ന് റോണന്&#x200d; ബാര്&#x200d; പ്രതികരിച്ചു. ഇസ്രഈലിന്റെ ചരിത്രത്തില്&#x200d; ആദ്യമായാണ് ഒരു സര്&#x200d;ക്കാര്&#x200d; ഷിന്&#x200d; ബെറ്റ് മേധാവിയെ പുറത്താക്കുന്നത്.</p>
<p>ഇസ്രാഈലിന്റെ ആഭ്യന്തര സുരക്ഷ ഏജന്&#x200d;സിയായ ഷിന്&#x200d; ബെറ്റ്, യുദ്ധത്തില്&#x200d; സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഏജന്&#x200d;സിയുടെ പ്രവര്&#x200d;ത്തനങ്ങളും അംഗങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങളും വളരെ രഹസ്യമായാണ് കൈകാര്യം ചെയ്തിരുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/setback-for-netanyahu-supreme-court-freezes-order-dismissing-shin-bet-chief.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സ്വകാര്യ ബസുകളുടെ ദൂരപരിധി: സംസ്ഥാന സർക്കാരിനും കെഎസ്ആർടിസിക്കും വീണ്ടും തിരിച്ചടി</title>
		<link>https://www.chandrikadaily.com/distance-limit-for-private-buses-another-setback-for-the-state-government-and-ksrtc.html</link>
					<comments>https://www.chandrikadaily.com/distance-limit-for-private-buses-another-setback-for-the-state-government-and-ksrtc.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 17 Mar 2025 17:19:09 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[kerala government]]></category>
		<category><![CDATA[ksrtc]]></category>
		<category><![CDATA[setback]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=334435</guid>

					<description><![CDATA[140 കിലോമീറ്ററില്&#x200d; അധികം ദൂരത്തേക്ക് പെര്&#x200d;മിറ്റ് നല്&#x200d;കേണ്ടെന്ന വ്യവ്യസ്ഥ റദ്ദാക്കിയ സിംഗിള്&#x200d; ബെഞ്ച് ഉത്തരവ് ഡിവിഷന്&#x200d; ബെഞ്ച് ശരിവെച്ചു.]]></description>
										<content:encoded><![CDATA[<p>സംസ്ഥാനത്തെ സ്വകാര്യ ബസുകള്&#x200d;ക്ക് 140 കിലോ മീറ്ററിലധികം ദൂരം പെര്&#x200d;മിറ്റ് നല്&#x200d;കാം. 140 കിലോമീറ്ററില്&#x200d; അധികം ദൂരത്തേക്ക് പെര്&#x200d;മിറ്റ് നല്&#x200d;കേണ്ടെന്ന വ്യവ്യസ്ഥ റദ്ദാക്കിയ സിംഗിള്&#x200d; ബെഞ്ച് ഉത്തരവ് ഡിവിഷന്&#x200d; ബെഞ്ച് ശരിവെച്ചു.</p>
<p>സര്&#x200d;ക്കാരിന്റെയും കെഎസ്ആര്&#x200d;ടിസിയുടെയും അപ്പീലുകള്&#x200d; ഡിവിഷന്&#x200d; ബെഞ്ച് തള്ളി. സിംഗിള്&#x200d; ബെഞ്ച് ഉത്തരവില്&#x200d; അപാകത ഇല്ലെന്ന് ഡിവിഷന്&#x200d; ബെഞ്ച് നിരീക്ഷിച്ചു. നിയമാനുസൃതമായ നടപടിക്രമങ്ങള്&#x200d; പാലിക്കാതെയാണ് സര്&#x200d;ക്കാര്&#x200d; വിജ്ഞാപനമെന്നും കോടതി അറിയിച്ചു.</p>
<p>സ്വകാര്യ ബസുകള്&#x200d;ക്ക് 140 കിലോമീറ്ററിലധികം ദൂരം സർവീസ് പരിധി അനുവദിക്കാത്ത വിധം ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പാക്കി 2020 ജൂലൈയിൽ ​ഗതാ​ഗത വകുപ്പ് ഉത്തരവ് പുറത്തിറക്കിയിരുന്നു. ഈ ഉത്തരവിനെ ചോദ്യം ചെയ്താണ് സ്വകാര്യ ബസ് ഉടമകൾ ഹൈക്കോടതിയെ സമീപിച്ചത്.</p>
<p>താൽക്കാലിക പെർമിറ്റ് നിലനിർത്താൻ സിം​ഗിൾ ബെഞ്ച് ഉത്തരവിറക്കുകയും പിന്നീട് അന്തിമമായി ഹർജി തീർപ്പാക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് സർക്കാരും കെഎസ്ആ&#x200d;ർടിസിയും ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/distance-limit-for-private-buses-another-setback-for-the-state-government-and-ksrtc.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സർക്കാരിന് തിരിച്ചടി; ബോഡി ബിൽഡിംഗ് താരങ്ങൾക്ക് ചട്ടം മറികടന്ന് നിയമനം നൽകാനുളള തീരുമാനത്തിന് സ്റ്റേ</title>
		<link>https://www.chandrikadaily.com/setback-for-the-government-stay-on-the-decision-to-give-appointments-to-bodybuilding-stars-violating-the-rules.html</link>
					<comments>https://www.chandrikadaily.com/setback-for-the-government-stay-on-the-decision-to-give-appointments-to-bodybuilding-stars-violating-the-rules.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 04 Mar 2025 14:43:32 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[bodybuilding]]></category>
		<category><![CDATA[Government]]></category>
		<category><![CDATA[setback]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=332493</guid>

					<description><![CDATA[ആംഡ് പൊലീസ് ബറ്റാലിയൻ ഇൻസ്പെക്ടർ ബിജുമോൻ പി.ജെ നൽകിയ ഹരജിയിലാണ് സ്റ്റേ.]]></description>
										<content:encoded><![CDATA[<p>ബോഡി ബിൽഡിങ് താരങ്ങൾക്ക് നിയമനം നൽകാനുള്ള തീരുമാനത്തിന് സ്റ്റേ. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലാണ് സ്റ്റേ ചെയ്തത്. ഷിനു ചൊവ്വ, ചിത്തരേഷ് നടേശൻ എന്നിവരുടെ നിയമന നീക്കത്തിനെതിരെയാണ് നടപടി. ആംഡ് പൊലീസ് ബറ്റാലിയൻ ഇൻസ്പെക്ടർ ബിജുമോൻ പി.ജെ നൽകിയ ഹരജിയിലാണ് സ്റ്റേ.</p>
<p>ഷിനു ചൊവ്വ കായികക്ഷമതാ പരീക്ഷയില്&#x200d; പരാജയപ്പെട്ടിരുന്നു. ചിത്തരേഷ് നടേശനും ഷിനു ചൊവ്വക്കും ആംഡ് പൊലീസ് ബാറ്റലിയനിൽ ഇൻസ്പെക്ടർ റാങ്കിൽ നിയമനം നടത്താനായിരുന്നു മന്ത്രിസഭ തീരുമാനിച്ചത്.</p>
<p>നേരത്തെ ഒളിമ്പ്യൻ ശ്രീശങ്കറിന് നിയമനം നൽകാൻ ഡിജിപി ശിപാർശ നൽകിയെങ്കിലും സർക്കാർ ഇത് പരിഗണിച്ചില്ല . ബോഡി ബിൽഡേഴ്‌സിനെ സാധാരണ സ്പോര്&#x200d;ട്സ് ക്വാട്ടയിൽ നിയമിക്കാൻ വ്യവസ്ഥയിലെന്ന് ആഭ്യന്ത വകുപ്പ് ഡിജിപിക്ക് അയച്ച കത്തിൽ പറയുന്നു.</p>
<p>എന്നാൽ മാനദണ്ഡങ്ങളിൽ ഇളവുകൾ നൽകി നിയമനം നടത്തണമെന്നാണ് നിർദേശം. സൂപ്പർ ന്യൂമറി തസ്തികയിലാണ് നിയമനം നടത്തേണ്ടത്. കായിക താരങ്ങളെ ഒഴിവാക്കിയാണ് ബോഡി ബിൽഡേഴ്സിന് നിയമനം നൽകാൻ തീരുമാനിച്ചത്. സിപിഎമ്മുമായി അടുത്ത ബന്ധം പുലർത്തുന്നതിനാലാണ് നിലവിലുള്ള മാനദണ്ഡങ്ങളിൽ ഇളവുകൾ നൽകി നിയമനം എന്ന വിമർശനവും ഉയര്&#x200d;ന്നിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/setback-for-the-government-stay-on-the-decision-to-give-appointments-to-bodybuilding-stars-violating-the-rules.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അജിത് കുമാറിന് തിരിച്ചടി; വിജിലന്&#x200d;സിന്&#x200d;റെ ക്ലീന്&#x200d; ചിറ്റ് മടക്കി</title>
		<link>https://www.chandrikadaily.com/setback-for-ajith-kumar-vigilance-returns-clean-chit.html</link>
					<comments>https://www.chandrikadaily.com/setback-for-ajith-kumar-vigilance-returns-clean-chit.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 11 Jan 2025 02:54:54 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Ajit Kumar]]></category>
		<category><![CDATA[setback]]></category>
		<category><![CDATA[vigilance]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=325141</guid>

					<description><![CDATA[ആരോപണങ്ങൾക്കിടയിലും അജിത്കുമാറിന് ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകാൻ സർക്കാർ തീരുമാനിച്ചിരുന്നു.]]></description>
										<content:encoded><![CDATA[<p>അനധികൃത സ്വത്ത് സമ്പാദനമടക്കമുള്ള കേസുകളിൽ എ.ഡി.ജി.പി എം.ആർ. അജിത്കുമാറിന് ക്ലീൻചിറ്റ് നൽകിയ വിജിലൻസ് റിപ്പോർട്ട് മടക്കി ഡയറക്ടർ യോഗേഷ് ഗുപ്ത. റിപ്പോർട്ടിൽ കൂടുതൽ കാര്യങ്ങളിൽ വ്യക്തത വേണമെന്ന് വിജിലൻസ് ഡയറക്ടർ ​അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടു.</p>
<p>തിരുവനന്തപുരം സ്​പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂനിറ്റ് എസ്.പിയാണ് അന്വേഷണത്തിന് മേൽനോട്ടം വഹിച്ചത്. എന്നാൽ കൂടുതൽ അന്വേഷണം നടത്തി ഫയലുമായി വരാനായിരുന്നു വിജിലൻസ് ഡയറക്ടറുടെ നിർദേശം.</p>
<p>പി.വി അൻവർ  ഉന്നയിച്ച ആരോപണങ്ങളിലാണ് അജിത്കുമാറിനെതിരെ അന്വേഷണം നടന്നത്. കരിപ്പൂർ വഴിയുള്ള സ്വർണക്കടത്തിന് മലപ്പുറം എസ്പി സുജിത് ദാസ് ഒത്താശ ചെയ്തെന്നും ഇതിന്&#x200d;റെ വിഹിതം അജിത് കുമാറിനു ലഭിച്ചു എന്നുമായിരുന്നു പ്രധാന ആരോപണം. ആരോപണത്തിൽ കഴമ്പില്ലെന്നായിരുന്നു വിജിലൻസിന്റെ കണ്ടെത്തൽ. കവടിയാറിലെ ആഡംബരവീട് നിർമാണത്തിൽ ക്രമക്കേട് നടന്നതായും പി.വി. അൻവർ ആരോപിച്ചു.</p>
<p>അതേസമയം വീട് നിർമിക്കാനായി എസ്.ബി.ഐയിൽ നിന്ന് ഒന്നരക്കോടി രൂപ വായ്പ എടുത്തിട്ടുണ്ടെന്നായിരുന്നു വിജിലൻസ് റിപ്പോർട്ട്. മാത്രമല്ല സർക്കാറിനെ അറിയിച്ചാണ് വീട് നിർമിക്കുന്നതെന്നും റിപ്പോർട്ടിൽ വിജിലൻസ് ചൂണ്ടിക്കാട്ടി.</p>
<p>കുറവൻകോണത്ത് ഫ്ലാറ്റ് വാങ്ങി 10 ദിവസത്തിനുള്ളിൽ ഇരട്ടി വിലക്ക് മറിച്ചുവെന്നും പി.വി. അൻവർ അജിത്കുമാറിനെതിരെ ആരോപണമുയർത്തി. കരാർ ആയി എട്ടുവർഷത്തിന് ശേഷമാണ് ഫ്ലാറ്റ് വിറ്റതെന്നും സ്വാഭാവികമായുണ്ടാകുന്ന വിലവർധനവാണ് ഫ്ലാറ്റിന് ഉണ്ടായതെന്നുമായിരുന്നു വിജിലൻസ് കണ്ടെത്തൽ.</p>
<p>മലപ്പുറം എസ്.പിയുടെ ക്യാംപ് ഓഫിസിലെ മരംമുറിയിൽ അജിത് കുമാറിന് പങ്കുണ്ടെന്നായിരുന്നു അടുത്ത ആരോപണം. ആരോപണത്തിൽ അടിസ്ഥാനമില്ലെന്ന് വിജിലൻസ് റിപ്പോർട്ട് നൽകി. ആരോപണങ്ങൾക്കിടയിലും അജിത്കുമാറിന് ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകാൻ സർക്കാർ തീരുമാനിച്ചിരുന്നു.</p>
<p>സ്ഥാനക്കയറ്റത്തിന് തടസ്സമാകുന്ന രീതിയിലുള്ള ഒരു അന്വേഷണവും എ.ഡി.ജി.പി അജിത്കുമാറിനെതിരേ നടക്കുന്നില്ല എന്നായിരുന്നു ചീഫ് സെക്രട്ടറി, ഡി.ജി.പി, ആഭ്യന്തര സെക്രട്ടറി എന്നിവരടങ്ങുന്നതാണ് സ്‌ക്രീനിങ് കമ്മിറ്റിയുടെ റിപ്പോർട്ട്. ഈ റിപ്പോർട്ട് അംഗീകരിച്ചായിരുന്നു സർക്കാറിന്റെ തീരുമാനം. നിലവിലെ പൊലീസ് മേധാവി ഷെയ്‌ഖ്‌ ദർവേശ് സാഹിബ് ജൂലൈ ഒന്നിന് വിരമിക്കുന്ന ഒഴിവിലേക്കാവും ഡി.ജി.പി റാങ്കോടെ അജിത് കുമാറിന് സ്ഥാനക്കയറ്റം നൽകുക.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/setback-for-ajith-kumar-vigilance-returns-clean-chit.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹരിയാനയില്&#x200d; കോണ്&#x200d;ഗ്രസ് മുന്നേറ്റം; ബി.ജെ.പിക്ക് തിരിച്ചടി പ്രവചിച്ച് അഭിപ്രായ സര്&#x200d;വേ</title>
		<link>https://www.chandrikadaily.com/congress-advances-in-haryana-opinion-poll-predicts-setback-for-bjp.html</link>
					<comments>https://www.chandrikadaily.com/congress-advances-in-haryana-opinion-poll-predicts-setback-for-bjp.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 27 Jul 2024 11:08:03 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[haryana]]></category>
		<category><![CDATA[setback]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=303986</guid>

					<description><![CDATA[ബി.ജെ.പിക്ക് തിരിച്ചടിയേറ്റ ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; കോണ്&#x200d;ഗ്രസ് അഞ്ച് സീറ്റുകള്&#x200d; പിടിച്ചെടുത്തു]]></description>
										<content:encoded><![CDATA[<p>ഹരിയാനയില്&#x200d; ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയില്&#x200d;നിന്ന് നിയമസഭാ തെരഞ്ഞെടുപ്പിലും ബി.ജെ.പിക്കു കരകയറാനാകില്ലെന്നു സൂചന. കേവല ഭൂരിപക്ഷത്തിനടുത്ത് സീറ്റുകളുമായി കോണ്&#x200d;ഗ്രസ് ഹരിയാനയില്&#x200d; അധികാരം പിടിക്കുമെന്നു പ്രവചിച്ചിരിക്കുകയാണു പുതിയ അഭിപ്രായ സര്&#x200d;വേ. പീപ്പിള്&#x200d;സ് പള്&#x200d;സ് ആണ് സര്&#x200d;വേ റിപ്പോര്&#x200d;ട്ട് പുറത്തുവിട്ടിരിക്കുന്നത്.</p>
<p>90 അംഗ നിയമസഭയില്&#x200d; 43 മുതല്&#x200d; 48 വരെ സീറ്റുകള്&#x200d; കോണ്&#x200d;ഗ്രസ് നേടുമെന്നാണ് സര്&#x200d;വേ പ്രവചിക്കുന്നത്. ബി.ജെ.പിക്ക് 34 മുതല്&#x200d; 39 വരെ സീറ്റുകളാണു ലഭിക്കുകയെന്നാണു പ്രവചനമുള്ളത്. മറ്റുള്ളവര്&#x200d;ക്ക് മൂന്നു മുതല്&#x200d; 8 വരെ സീറ്റും ലഭിക്കും. ആം ആദ്മി പാര്&#x200d;ട്ടിക്കും ബി.എസ്.പിക്കും പ്രാദേശിക പാര്&#x200d;ട്ടികളായ നാഷനല്&#x200d; ലോക്ദളിനും ജനനായക് ജനതാ പാര്&#x200d;ട്ടിക്കുമെല്ലാം സീറ്റുകള്&#x200d; ലഭിക്കുമെന്നും അഭിപ്രായ സര്&#x200d;വേ സൂചിപ്പിക്കുന്നുണ്ട്.</p>
<p>വോട്ടുവിഹിതത്തില്&#x200d; കോണ്&#x200d;ഗ്രസ് വന്&#x200d; കുതിപ്പുണ്ടാക്കുമെന്നും റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു. 2019ലെ 28 ശതമാനത്തിന്റെ വോട്ടുവിഹിതം ഇത്തവണ 44 ശതമാനമായി കുതിച്ചുകയറുമെന്നാണു പ്രവചനം. കഴിഞ്ഞ തവണത്തെ ബി.ജെ.പി വോട്ടുവിഹിതത്തില്&#x200d; ചെറിയ മാറ്റമേ ഇത്തവണ ഉണ്ടാകൂ. 2019ല്&#x200d; 36 ശതമാനം ആയിരുന്നത് ഇത്തവണ 41 ശതമാനത്തിലെത്തുമെന്ന് റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു.</p>
<p>മുന്&#x200d; മുഖ്യമന്ത്രിയും കോണ്&#x200d;ഗ്രസ് നേതാവുമായ ഭൂപീന്ദര്&#x200d; സിങ് ഹൂഡയെയാണ് ഏറ്റവും കൂടുതല്&#x200d; പേര്&#x200d; മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്&#x200d;ത്തിക്കാട്ടുന്നത്; 40 ശതമാനം പേര്&#x200d;. നിലവിലെ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ നായബ് സിങ് സൈനിയുടെ പ്രതിച്ഛായ ഇടിഞ്ഞെന്നാണു കണക്കുകള്&#x200d; വ്യക്തമാക്കുന്നത്. സൈനിയെ പിന്തുണയ്ക്കുന്നവര്&#x200d; 30 ശതമാനമാണ്. മുതിര്&#x200d;ന്ന ബി.ജെ.പി നേതാവും മുന്&#x200d; മുഖ്യമന്ത്രിയുമായ മനോഹര്&#x200d; ലാല്&#x200d; ഖട്ടറിനെ ഒന്&#x200d;പത് ശതമാനം പേരും കോണ്&#x200d;ഗ്രസ് വനിതാ നേതാവ് കുമാരി സെല്&#x200d;ജയെ ഏഴു ശതമാനം പേരും പിന്തുണയ്ക്കുന്നു.</p>
<p>പരമ്പരാഗത വോട്ട് ബാങ്ക് കോണ്&#x200d;ഗ്രസ് തിരിച്ചുപിടിക്കുമെന്നാണ് കണക്കുകള്&#x200d; സൂചിപ്പിക്കുന്നത്. ജാട്ട്, ദലിത് സമുദായങ്ങളെല്ലാം വീണ്ടും കോണ്&#x200d;ഗ്രസില്&#x200d; വിശ്വാസമര്&#x200d;പ്പിക്കും. ഭൂരിപക്ഷം കര്&#x200d;ഷകരും പിന്തുണയ്ക്കുന്നത് കോണ്&#x200d;ഗ്രസിനെയാണ്. ഗ്രാമീണമേഖലയില്&#x200d; 65 ശതമാനത്തോളം വരുന്ന കര്&#x200d;ഷകര്&#x200d; കോണ്&#x200d;ഗ്രസിന് വോട്ട് ചെയ്യുമെന്നാണ് സര്&#x200d;വേ പറയുന്നത്.</p>
<p>ഒ.ബി.സി വിഭാഗക്കാരനെ മുഖ്യമന്ത്രിയാക്കിയ ബി.ജെ.പി തന്ത്രം ഇത്തവണ ഫലിക്കില്ലെന്നും റിപ്പോര്&#x200d;ട്ട് പറയുന്നു. നേരത്തെ ബി.ജെ.പിയെ പിന്തുണച്ച ഒ.ബി.സി വോട്ടര്&#x200d;മാരില്&#x200d; വലിയൊരു ശതമാനവും കോണ്&#x200d;ഗ്രസിനു വോട്ട് ചെയ്യും. തങ്ങളുടെ താല്&#x200d;പര്യങ്ങള്&#x200d; സംരക്ഷിക്കാന്&#x200d; നായബ് സിങ് സൈനിക്ക് ആയില്ലെന്ന വികാരം അവര്&#x200d;ക്കിടയിലുണ്ട്.</p>
<p>കര്&#x200d;ഷക പ്രശ്നങ്ങള്&#x200d; തന്നെയാണു തെരഞ്ഞെടുപ്പിലെ ചൂടേറിയ വിഷയം. ഇതോടൊപ്പം തൊഴിലില്ലായ്മയും അഗ്‌നിവീര്&#x200d; പദ്ധതിയും ചര്&#x200d;ച്ചകളില്&#x200d; ഇടംപിടിക്കും. സിറ്റിങ് എം.എല്&#x200d;.എമാരുടെ മോശം പ്രകടനങ്ങളും തെരഞ്ഞെടുപ്പ് ഫലത്തില്&#x200d; പ്രതിഫലിക്കുമെന്നും റിപ്പോര്&#x200d;ട്ട് കൂട്ടിച്ചേര്&#x200d;ക്കുന്നുണ്ട്.</p>
<p>2019ല്&#x200d; ബി.ജെ.പിക്ക് 40 സീറ്റാണ് ലഭിച്ചിരുന്നത്. ജനനായക് ജനതാ പാര്&#x200d;ട്ടിയുടെയും ഏഴ് സ്വതന്ത്ര എം.എല്&#x200d;.എമാരുടെയും പിന്തുണയിലാണ് ബി.ജെ.പി അധികാരത്തിലേറിയത്. കോണ്&#x200d;ഗ്രസിന് 31ഉം ജെ.ജെ.പിക്ക് പത്തും സീറ്റാണു ലഭിച്ചിരുന്നത്. പ്രതീക്ഷിക്കപ്പെടുന്ന മുന്നേറ്റമുണ്ടാക്കുകയാണെങ്കില്&#x200d; കോണ്&#x200d;ഗ്രസ് ഒരുപക്ഷേ ഒറ്റയ്ക്ക് ഭരണം പിടിക്കുന്ന തരത്തിലേക്കും എത്തിയേക്കാമെന്നും റിപ്പോര്&#x200d;ട്ടുകളുണ്ട്. കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും ആം ആദ്മി പാര്&#x200d;ട്ടിയും സ്വതന്ത്രന്മാരുമെല്ലാം കോണ്&#x200d;ഗ്രസിനെ പിന്തുണച്ചാല്&#x200d; ഭരണം പിടിക്കാന്&#x200d; കഴിയും. തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ല. ഈ വര്&#x200d;ഷം അവസാനത്തിലായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക.</p>
<p>ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പില്&#x200d; മിന്നും പ്രകടനമാണ് കോണ്&#x200d;ഗ്രസ് കാഴ്ചവച്ചിരുന്നത്. ബി.ജെ.പിക്ക് തിരിച്ചടിയേറ്റ തെരഞ്ഞെടുപ്പില്&#x200d; കോണ്&#x200d;ഗ്രസ് അഞ്ച് സീറ്റുകള്&#x200d; പിടിച്ചെടുത്തു. അഞ്ച് സീറ്റ് നഷ്ടമായി ബി.ജെ.പി പത്ത് സീറ്റിലൊതുങ്ങുകയും ചെയ്തിരുന്നു. ഇതേ ട്രെന്&#x200d;ഡ് തന്നെ കുറച്ചുകൂടി ശക്തമായി നിയമസഭാ തെരഞ്ഞെടുപ്പിലും തുടരുമെന്നാണ് അഭിപ്രായ സര്&#x200d;വേകള്&#x200d; സൂചിപ്പിക്കുന്നത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/congress-advances-in-haryana-opinion-poll-predicts-setback-for-bjp.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മഹാരാഷ്ട്രയില്&#x200d; എന്&#x200d;.ഡി.എയ്ക്ക് വീണ്ടും തിരിച്ചടി; നിയമസഭ തെരഞ്ഞെടുപ്പില്&#x200d; ഒറ്റയ്ക്ക് മത്സരിക്കാന്&#x200d; എം.എന്&#x200d;.എസ്</title>
		<link>https://www.chandrikadaily.com/another-setback-for-nda-in-maharashtra-mns-to-contest-assembly-elections-alone.html</link>
					<comments>https://www.chandrikadaily.com/another-setback-for-nda-in-maharashtra-mns-to-contest-assembly-elections-alone.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 25 Jul 2024 14:02:09 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[maharashtra]]></category>
		<category><![CDATA[mns]]></category>
		<category><![CDATA[nda]]></category>
		<category><![CDATA[setback]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=303769</guid>

					<description><![CDATA[സംസ്ഥാനത്തെ ജനങ്ങളെ കേള്&#x200d;ക്കുന്നതില്&#x200d; ശിവസേന മുഖ്യമന്ത്രി ഏക്നാഥ് ഷിന്&#x200d;ഡെയുടെ സര്&#x200d;ക്കാര്&#x200d; പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രഖ്യാപനം. ]]></description>
										<content:encoded><![CDATA[<p>മഹാരാഷ്ട്രയില്&#x200d; വീണ്ടും തിരിച്ചടി നേരിട്ട് എന്&#x200d;.ഡി.എ സഖ്യം. നിയമസഭാ തെരഞ്ഞെടുപ്പില്&#x200d; രാജ് താക്കറെയുടെ എം.എന്&#x200d;.എസ് (മഹാരാഷ്ട്ര നവനിര്&#x200d;മാണ്&#x200d; സേന) ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതോടെയാണ് എന്&#x200d;.ഡി.എ വെട്ടിലായത്. സംസ്ഥാനത്തെ ജനങ്ങളെ കേള്&#x200d;ക്കുന്നതില്&#x200d; ശിവസേന മുഖ്യമന്ത്രി ഏക്നാഥ് ഷിന്&#x200d;ഡെയുടെ സര്&#x200d;ക്കാര്&#x200d; പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രഖ്യാപനം.</p>
<div>സംസ്ഥാന തെരഞ്ഞെടുപ്പില്&#x200d; 225 മുതല്&#x200d; 250 സീറ്റുകളില്&#x200d; എം.എന്&#x200d;.എസ് മത്സരിക്കുമെന്ന് രാജ് താക്കറെ പറഞ്ഞു. എന്ത് വിലകൊടുത്തും തന്റെ പാര്&#x200d;ട്ടിയെ അധികാരത്തിലേറ്റുമെന്നും രാജ് താക്കറെ പാര്&#x200d;ട്ടി സമ്മേളനത്തില്&#x200d; വ്യക്തമാക്കി.</div>
<div></div>
<div>‘മഹാരാഷ്ട്ര സര്&#x200d;ക്കാരിന് റോഡിലെ കുഴികള്&#x200d; നന്നാക്കാന്&#x200d; ഫണ്ടില്ല. സംസ്ഥാനത്തെ സഹോദരിമാര്&#x200d;ക്ക് പ്രതിമാസം 1500 രൂപ നല്&#x200d;കുമെന്ന പ്രഖ്യാപനം ഇവര്&#x200d; എങ്ങനെ നടപ്പിലാക്കും?,’ എന്നാണ് രാജ് താക്കറെ ചോദിച്ചത്. സംസ്ഥാനത്തെ ലഡ്കി ബഹിന്&#x200d; പദ്ധതി ഉദ്ധരിച്ചുകൊണ്ടായിരുന്നു താക്കറെയുടെ വിമര്&#x200d;ശനം.</div>
<div></div>
<div>
<div>ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; മഹാരാഷ്ട്ര നവനിര്&#x200d;മാണ്&#x200d; സേന ഏക്നാഥ് ഷിന്&#x200d;ഡെയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തിന് പിന്തുണ നല്&#x200d;കിയിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിലും എന്&#x200d;.ഡി.എ ഈ പിന്തുണ പ്രതീക്ഷിച്ചിരുന്നു. പിന്നാലെയാണ് രാജ് താക്കറെയുടെ പ്രഖ്യാപനം.</div>
<div>എന്&#x200d;.സി.പി അജിത് പവാര്&#x200d; പക്ഷം, ഷിന്&#x200d;ഡെയുടെ ശിവസേന, ബി.ജെ.പി എന്നിവര്&#x200d; ചേര്&#x200d;ന്നതാണ് മഹായുതി സഖ്യം. എന്നാല്&#x200d; നിയമസഭ തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ സഖ്യത്തിനുള്ളില്&#x200d; ഭിന്നിപ്പ് ഉണ്ടാകുമെന്നും രാജ് താക്കറെ പറഞ്ഞു.</div>
</div>
<div></div>
<div>
<div>2009ലാണ് മഹാരാഷ്ട്ര നവനിര്&#x200d;മാണ്&#x200d; സേന നിയമസഭ തെരഞ്ഞെടുപ്പില്&#x200d; ആദ്യമായി മത്സരിക്കുന്നത്. 13 സീറ്റുകളും എം.എന്&#x200d;.എസ് നേടിയിരുന്നു. അതേസമയം 2014, 2019 വര്&#x200d;ഷങ്ങളിലെ തെരഞ്ഞെടുപ്പുകളില്&#x200d; ഒരു സീറ്റ് മാത്രമേ എം.എന്&#x200d;.എസിന് നേടാന്&#x200d; കഴിഞ്ഞുള്ളു. 288 സീറ്റുകളുള്ള മഹാരാഷ്ട്ര നിയമസഭയിലേക്ക് ഈ വര്&#x200d;ഷം അവസാനമാണ് തെരഞ്ഞെടുപ്പ് നടക്കുക.</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/another-setback-for-nda-in-maharashtra-mns-to-contest-assembly-elections-alone.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബംഗാളില്&#x200d; ബി.ജെ.പിക്ക് വന്&#x200d; തിരിച്ചടി; മൂന്ന് സിറ്റിങ്സീറ്റുകള്&#x200d; നഷ്ടമായി; നാലില്&#x200d; നാലും നേടി തൃണമൂല്&#x200d;</title>
		<link>https://www.chandrikadaily.com/big-setback-for-bjp-in-bengal-three-sitting-seats-were-lost-trinamool-won-four-out-of-four.html</link>
					<comments>https://www.chandrikadaily.com/big-setback-for-bjp-in-bengal-three-sitting-seats-were-lost-trinamool-won-four-out-of-four.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 13 Jul 2024 09:22:51 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[bengal]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[setback]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=302626</guid>

					<description><![CDATA[നിലവിലുള്ള ഒരു സീറ്റ് നിലനിര്&#x200d;ത്തിയ തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ് ബി.ജെ.പിയുടെ മൂന്ന് സീറ്റ് പിടിച്ചെടുക്കുകയും ചെയ്തു.]]></description>
										<content:encoded><![CDATA[<p>നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടന്ന പശ്ചിമബംഗാളിലെ നാല് മണ്ഡലങ്ങളില്&#x200d; നാലും തൂത്തുവാരി തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ്. നിലവിലുള്ള ഒരു സീറ്റ് നിലനിര്&#x200d;ത്തിയ തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ് ബി.ജെ.പിയുടെ മൂന്ന് സീറ്റ് പിടിച്ചെടുക്കുകയും ചെയ്തു.</p>
<p>തൃണമൂല്&#x200d; സിറ്റിങ് സീറ്റായ മണിക്തലയില്&#x200d; എംഎല്&#x200d;എ ആയിരുന്ന സാധന്&#x200d; പാണ്ഡെയുടെ മരണത്തെത്തുടര്&#x200d;ന്നാണ് ഉപതിരഞ്ഞെടുപ്പ്. അദ്ദേഹത്തിന്റെ ഭാര്യ സുപ്തിയെ ആണ് ഇത്തവണ തൃണമൂല്&#x200d; ഇവിടെ സ്ഥാനാര്&#x200d;ഥിയാക്കിയിരിക്കുന്നത്. റായ്ഗഞ്ച്, രണഘട്ട് ദക്ഷിണ, ബാഗ്ദാ എന്നീ സീറ്റുകളില്&#x200d; 2021-ല്&#x200d; ബിജെപിയായിരുന്നു വിജയിച്ചത്. ഇവിടുത്തെ എംഎല്&#x200d;എമാര്&#x200d; രാജിവെച്ച് തൃണമൂലില്&#x200d; ചേര്&#x200d;ന്നതോടെയാണ് ഇവിടങ്ങളില്&#x200d; ഉപതിരഞ്ഞെടുപ്പ് നടന്നത്.</p>
<p>മണിക്തലമണ്ഡലത്തില്&#x200d; തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ് സ്ഥാനാര്&#x200d;ഥി സുപ്തി പാണ്ഡെ വിജയിച്ചു. റായ്ഗഞ്ച് മണ്ഡലത്തില്&#x200d; തൃണമൂലിന്റെ കൃഷ്ണ കല്യാണി വിജയിച്ചു. 50077 ഭൂരപക്ഷത്തിലായിരുന്നു ജയം. ബി.ജെ.പിയുടെ സിറ്റിങ് സീറ്റായിരുന്നു ഇത്. ഇവിടുത്തെ സിറ്റിങ് എം.എല്&#x200d;.എ. ആയിരുന്ന കൃഷ്ണ കല്യാണി ബി.ജെ.പി. വിട്ട് തൃണമൂലില്&#x200d; ചേര്&#x200d;ന്ന് മത്സരിക്കുകയായിരുന്നു.</p>
<p>ദക്ഷിണ രണഘട്ട് മണ്ഡലത്തില്&#x200d; തൃണമൂലിന്റെ മുകുത് മണി അധികാരി വിജയിച്ചു. 39048 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ജയം. ബി.ജെ.പിയുടെ സിറ്റിങ് എം.എല്&#x200d;.എ. ആയിരുന്ന മുകുത് മണി, പാര്&#x200d;ട്ടിയില്&#x200d; നിന്ന് രാജിവെച്ച് തൃണമൂലില്&#x200d; ചേരുകയായിരുന്നു. ബി.ജെ.പി. സ്ഥാനാര്&#x200d;ഥി മനോജ് കുമാര്&#x200d; ബിശ്വാസ് രണ്ടാം സ്ഥാനത്തെത്തി. സി.പി.എം. സ്ഥാനാര്&#x200d;ഥി അരവിന്ദം ബിശ്വാസ് മൂന്നാമതായി. ബാഗ്ദാ മണ്ഡലത്തില്&#x200d; തൃണമൂലിന്റെ മധുപര്&#x200d;ണ ഠാക്കൂര്&#x200d; വിജയിച്ചു. 33455 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇവിടെ തൃണമൂല്&#x200d; സ്ഥാനാര്&#x200d;ഥിക്ക്. ബി.ജെ.പിയുടെ സിറ്റിങ് സീറ്റാണിത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/big-setback-for-bjp-in-bengal-three-sitting-seats-were-lost-trinamool-won-four-out-of-four.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തിരിച്ചടിക്കുള്ള പ്രധാന കാരണം; 400 സീറ്റ് മുദ്രാവാക്യത്തെ ചൊല്ലി എന്&#x200d;ഡിഎയില്&#x200d; കലഹം</title>
		<link>https://www.chandrikadaily.com/the-main-reason-for-the-setback-conflict-in-nda-over-400-seat-slogan.html</link>
					<comments>https://www.chandrikadaily.com/the-main-reason-for-the-setback-conflict-in-nda-over-400-seat-slogan.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 13 Jun 2024 04:57:55 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[conflict]]></category>
		<category><![CDATA[main reason]]></category>
		<category><![CDATA[nda]]></category>
		<category><![CDATA[setback]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=300037</guid>

					<description><![CDATA[തിരിച്ചടിക്കുള്ള പ്രധാന കാരണമായി 400 സീറ്റ് എന്ന മുദ്രാവാക്യം ഇടയാക്കി എന്നാണ് ശിവസേനയും ജെഡിയുവും അടക്കമുള്ള പാര്&#x200d;ട്ടികള്&#x200d; ആരോപിക്കുന്നത് .]]></description>
										<content:encoded><![CDATA[<p>ലോക്‌സഭാ തെരഞ്ഞെടുപ്പിലെ 400 സീറ്റ് മുദ്രാവാക്യത്തെ ചൊല്ലി എന്&#x200d;ഡിഎയില്&#x200d; കലഹം. തിരിച്ചടിക്കുള്ള പ്രധാന കാരണമായി 400 സീറ്റ് എന്ന മുദ്രാവാക്യം ഇടയാക്കി എന്നാണ് ശിവസേനയും ജെഡിയുവും അടക്കമുള്ള പാര്&#x200d;ട്ടികള്&#x200d; ആരോപിക്കുന്നത് .</p>
<p>ഈ 400 പ്രചരിപ്പിച്ചതോടെയാണ് മുന്നൂറ് സീറ്റ് പോലും ലഭിക്കാതെ പോയെതെന്നു ഘടക കക്ഷികള്&#x200d; ഓരോരുത്തരായി പറഞ്ഞു തുടങ്ങി. എല്ലാ പ്രശ്നത്തിനും കാരണമായി ഏക്‌നാഥ് ഷിന്&#x200d;ഡെ ചൂണ്ടിക്കാട്ടുന്നത് 400 സീറ്റെന്ന മുദ്രാവാക്യത്തെയാണ്. 400 സീറ്റ് ലഭിച്ചാല്&#x200d; ഭരണ ഘടന തിരുത്തി എഴുതുമെന്ന് പോലും ചില ബി.ജെ.പി നേതാക്കള്&#x200d; പ്രഖ്യാപിച്ചു.</p>
<p>ഭരണഘടന ഉറപ്പ് നല്&#x200d;കുന്ന സംവരണം ഇല്ലാതാക്കാനുള്ള നീക്കമാണെന്നു പ്രതിപക്ഷം വ്യാഖ്യാനിച്ചു. ഇതോടെ ദലിത്, പിന്നോക്ക വോട്ടുകള്&#x200d; ഇന്ത്യ മുന്നണിയിലേക്ക് ഒഴുകി പോയെന്നു ശിവസേന കുറ്റപ്പെടുത്തി. ഏറ്റവും കൂടുതല്&#x200d; തിരിച്ചടി നേരിടേണ്ടി വന്നത് മഹാരാഷ്ട്രയിലും യുപിയിലുമായിരുന്നു. ഏക്‌നാഥ് ഷിന്&#x200d;ഡെയുടെ നിലപാട് ശരിവച്ചു ജെ.ഡി.യുവും രംഗത്തെത്തി.</p>
<p>മോദി പ്രഭാവത്തില്&#x200d; ജയിച്ചു കയറാം എന്നായിരുന്നു ബി.ജെ.പി നേതാക്കളുടെ വിശ്വാസമെന്ന് ആര്&#x200d;.എസ്.എസ് മുഖപത്രമായ ഓര്&#x200d;ഗനൈസര്&#x200d; ലേഖനത്തിലൂടെ കുറ്റപ്പെടുത്തുന്നു . അമിത ആത്മവിശ്വാസം തിരിച്ചടിക്ക് കാരണമായെന്നും ആര്&#x200d;.എസ്.എസ് വിലയിരുത്തുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-main-reason-for-the-setback-conflict-in-nda-over-400-seat-slogan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മഹാരാഷ്ടയിലും എൻ.ഡി.എക്ക് തിരിച്ചടി; അജിത് പവാർ വിളിച്ച യോഗത്തിൽ 5 എം.എൽ.എമാർ എത്തിയില്ല</title>
		<link>https://www.chandrikadaily.com/a-setback-for-nda-in-maharashtra-too-5-mlas-did-not-attend-the-meeting-called-by-ajit-pawar.html</link>
					<comments>https://www.chandrikadaily.com/a-setback-for-nda-in-maharashtra-too-5-mlas-did-not-attend-the-meeting-called-by-ajit-pawar.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 07 Jun 2024 04:43:09 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[ajith pavar]]></category>
		<category><![CDATA[nda]]></category>
		<category><![CDATA[setback]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=299517</guid>

					<description><![CDATA[എന്&#x200d;.സി.പി അജിത് പവാര്&#x200d; വിഭാഗത്തിനുള്ളില്&#x200d; ആഭ്യന്തര കലഹമുണ്ടെന്ന റിപ്പോര്&#x200d;ട്ടുകള്&#x200d;ക്കിടെയാണ് 5 എം.എല്&#x200d;.എമാര്&#x200d; യോഗത്തില്&#x200d; നിന്നും വിട്ടുനിന്നത്.]]></description>
										<content:encoded><![CDATA[<p>മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്&#x200d; വിളിച്ച യോഗത്തില്&#x200d; നിന്നും വിട്ടുനിന്ന് 5 എം.എല്&#x200d;.എമാര്&#x200d;. മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലില്&#x200d; വിളിച്ചുചേര്&#x200d;ത്ത യോഗത്തില്&#x200d; നിന്നും അഞ്ച് പേര്&#x200d; വിട്ടുനിന്നുവെന്നാണ് ദേശീയമാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പ് ചര്&#x200d;ച്ച ചെയ്യാനാണ് അജിത് പവാര്&#x200d; യോഗം വിളിച്ചത്.</p>
<p>എന്&#x200d;.സി.പി അജിത് പവാര്&#x200d; വിഭാഗത്തിനുള്ളില്&#x200d; ആഭ്യന്തര കലഹമുണ്ടെന്ന റിപ്പോര്&#x200d;ട്ടുകള്&#x200d;ക്കിടെയാണ് 5 എം.എല്&#x200d;.എമാര്&#x200d; യോഗത്തില്&#x200d; നിന്നും വിട്ടുനിന്നത്. പാര്&#x200d;ട്ടിയിലെ നിരവധി എം.എല്&#x200d;.എമാര്&#x200d; ശരത് പവാറിനൊപ്പം പോകാന്&#x200d; ഒരുങ്ങുന്നുവെന്നും വാര്&#x200d;ത്തകളുണ്ടായിരുന്നു. ഇതിനിടെ എം.എല്&#x200d;.എമാര്&#x200d; യോഗത്തിനെത്താത്തത് അജിത് പവാറിനെ സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടിയാണ്.</p>
<p>ധര്&#x200d;മ്മറാവു ബാബ അത്‌റാം, നര്&#x200d;ഹരി സിര്&#x200d;വാള്&#x200d;, സുനില്&#x200d; ടിംഗ്രെ, രാജേന്ദ്ര ഷിംഗനെ, അന്ന ബന്&#x200d;സോഡെ എന്നീ എം.എല്&#x200d;.എമാരാണ് യോഗത്തിനെത്താത്തത്. ലോക്‌സഭ തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന്റെ പേരില്&#x200d; എന്&#x200d;.സി.പി അജിത് പവാര്&#x200d; വിഭാഗത്തില്&#x200d; കടുത്ത അതൃപ്തിയുണ്ട്. പാര്&#x200d;ട്ടി ശക്തികേന്ദ്രമായ ബാരാമതിയില്&#x200d; അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാര്&#x200d; സുപ്രിയ സുലെയോട് തോറ്റത് കടുത്ത തിരിച്ചടിയായി.</p>
<p>നാല് ലോക്‌സഭ സീറ്റുകളിലാണ് മഹാരാഷ്ട്രയില്&#x200d; എന്&#x200d;.സി.പി അജിത് പവാര്&#x200d; വിഭാഗം മത്സരിച്ചത്. ഇതില്&#x200d; ഒരെണ്ണത്തില്&#x200d; മാത്രമാണ് ജയിക്കാനായത്. റായ്ഗഢില്&#x200d; മാത്രമാണ് പാര്&#x200d;ട്ടിക്ക് നിലംതൊടാനായത്.നേരത്തെ 15ഓളം എം.എല്&#x200d;.എമാര്&#x200d; അജിത് പവാര്&#x200d; വിഭാഗത്തില്&#x200d; നിന്നും കൂറുമാറി ശരത് പവാറിനൊപ്പമെത്തുമെന്ന് റിപ്പോര്&#x200d;ട്ടുകളുണ്ടായിരുന്നു. നിരവധി നേതാക്കള്&#x200d; തങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് എന്&#x200d;.സി.പി ശരത് പവാര്&#x200d; വിഭാഗം സംസ്ഥാന പ്രസിഡന്റ് ജയന്ത് പാട്ടീല്&#x200d; പറഞ്ഞിരുന്നു. എന്നാല്&#x200d;, അവകാശവാദം തള്ളി അജിത് പവാര്&#x200d; രംഗത്തെത്തുകയും ചെയ്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-setback-for-nda-in-maharashtra-too-5-mlas-did-not-attend-the-meeting-called-by-ajit-pawar.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹിന്ദി ഹൃദയഭൂമിയിൽ ബി.ജെ.പിക്ക് വൻ തിരിച്ചടി; 53 സീറ്റുകൾ നഷ്ടം</title>
		<link>https://www.chandrikadaily.com/big-setback-for-bjp-in-hindi-heartland-53-seats-lost.html</link>
					<comments>https://www.chandrikadaily.com/big-setback-for-bjp-in-hindi-heartland-53-seats-lost.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 04 Jun 2024 12:23:27 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[Hindi heartland]]></category>
		<category><![CDATA[news]]></category>
		<category><![CDATA[setback]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=299373</guid>

					<description><![CDATA[ഉത്തര്&#x200d;പ്രദേശിലാണ് ഏറ്റവും വലിയ തിരിച്ചടി നേരിട്ടത്.]]></description>
										<content:encoded><![CDATA[<p>ഹിന്ദി ഹൃദയഭൂമിയില്&#x200d; വന്&#x200d; തിരിച്ചടി നേരിട്ട് ബി.ജെ.പി. 2019നെ അപേക്ഷിച്ച് 53 സീറ്റുകളാണ് ഇത്തവണ കുറഞ്ഞത്. കഴിഞ്ഞതവണ 179 സീറ്റുകളാണ് ഇവിടെ നിന്ന് ലഭിച്ചത്. ഇത്തവണ അത് 126 ആയി ചുരുങ്ങി. ഉത്തര്&#x200d;പ്രദേശിലാണ് ഏറ്റവും വലിയ തിരിച്ചടി നേരിട്ടത്. 36 സീറ്റില്&#x200d; മാത്രമാണ് ഇത്തവണ ജയിക്കാനായത്. കഴിഞ്ഞതവണ 62 സീറ്റ് ബി.ജെ.പി നേടിയിരുന്നു.</p>
<p>രാജസ്താനില്&#x200d; 10 സീറ്റാണ് ഇത്തവണ ബി.ജെ.പിക്കുള്ളത്. 2019ല്&#x200d; 24 സീറ്റ് ഇവിടെ ലഭിച്ചിരുന്നു. ബിഹാറില്&#x200d; 12 സീറ്റാണ് ഇത്തവണ നേടിയത്. കഴിഞ്ഞതവണയിത് 17 സീറ്റായിരുന്നു. ഒരു സീറ്റ് മാത്രമുള്ള ഛണ്ഡീഗഢിലും ബി.ജെ.പി കോണ്&#x200d;ഗ്രസിനോട് തോറ്റു. കഴിഞ്ഞ രണ്ട് തവണയും ബി.ജെ.പിയായിരുന്നു ഇവിടെ ജയിച്ചിരുന്നത്.</p>
<p>ഛത്തീസ്ഗഢില്&#x200d; 10 സീറ്റില്&#x200d; ബി.ജെ.പി മുന്നിട്ടുനില്&#x200d;ക്കുകയാണ്. ഒരിടത്ത് കോണ്&#x200d;ഗ്രസുമാണുള്ളത്. കഴിഞ്ഞതവണ ഒമ്പത് സീറ്റായിരുന്നു ബി.ജെ.പിക്ക്. കോണ്&#x200d;ഗ്രസ് രണ്ടിടത്തും ജയിച്ചും. 2019ലേതിന് സമാനമായി ഡല്&#x200d;ഹിയില്&#x200d; ഏഴിടത്തും ഇത്തവണ ബി.ജെ.പി മുന്നിട്ടുനില്&#x200d;ക്കുകയാണ്. ഹരിയാനയില്&#x200d; 5 സീറ്റില്&#x200d; കോണ്&#x200d;ഗ്രസും അഞ്ചിടത്ത് ബി.ജെ.പിയുമാണ് മുന്നിട്ട് നില്&#x200d;ക്കുന്നത്. കഴിഞ്ഞ തവണ പത്തില്&#x200d; പത്തും ബി.ജെ.പിക്കൊപ്പമായിരുന്നു. ഹിമാചല്&#x200d; പ്രദേശില്&#x200d; ഇത്തവണയും നാലിടത്തും ബി.ജെ.പിയാണ് ലീഡ് ചെയ്യുന്നത്.</p>
<p>ജാര്&#x200d;ഖണ്ഡില്&#x200d; എട്ട് സീറ്റിലാണ് ബി.ജെ.പി മുന്നിട്ട് നില്&#x200d;ക്കുന്നത്. കഴിഞ്ഞതവണ 12 സീറ്റ് ഇവിടെ നിന്ന് നേടിയിരുന്നു. മധ്യപ്രദേശിലെ 29 സീറ്റും ഇത്തവണ ബി.ജെ.പി തൂത്തുവാരിയിട്ടുണ്ട്. കഴിഞ്ഞതവണ 28ല്&#x200d; ബി.ജെ.പിയും ഒരിടത്ത് കോണ്&#x200d;ഗ്രസുമായിരുന്നു. ഉത്തരാഖണ്ഡില്&#x200d; അഞ്ച് സീറ്റും ഇത്തവണയും ബി.ജെ.പിക്കൊപ്പമാണ്.</p>
<p>2019ല്&#x200d; 303 സീറ്റാണ് ബി.ജെ.പി ആകെ നേടിയത്. ഇത്തവണ 241 സീറ്റിലാണ് മുന്നിട്ടുനില്&#x200d;ക്കുന്നത്. അതേസമയം, 2019ല്&#x200d; 52 സീറ്റില്&#x200d; ഒതുങ്ങിയിരുന്ന കോണ്&#x200d;ഗ്രസ് ഇത്തവണ 99സീറ്റ് നേടി വലിയ തിരിച്ചുവരവാണ് നടത്തിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/big-setback-for-bjp-in-hindi-heartland-53-seats-lost.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
