<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>SEXUAL ARRASMENT &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/sexual-arrasment/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 14 Sep 2018 16:46:47 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>SEXUAL ARRASMENT &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>പീഡനാരോപണം: അമേരിക്കന്&#x200d; ബിഷപ്പ് രാജിവെച്ചു</title>
		<link>https://www.chandrikadaily.com/west-virginia-bishop-resigns-over-sexual-harassment-allegations.html</link>
					<comments>https://www.chandrikadaily.com/west-virginia-bishop-resigns-over-sexual-harassment-allegations.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 14 Sep 2018 16:37:19 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[AMERICA]]></category>
		<category><![CDATA[SEXUAL ARRASMENT]]></category>
		<category><![CDATA[world]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=103084</guid>

					<description><![CDATA[വാഷിങ്ടണ്&#x200d;: ലൈംഗിക പീഡനാരോപണം നേരിടുന്ന അമേരിക്കന്&#x200d; ബിഷപ്പ് രാജിവെച്ചു. വെസ്റ്റ് വെര്&#x200d;ജീനിയ കത്തോലിക്ക രൂപതാ ബിഷപ്പ് മൈക്കല്&#x200d; ബ്രാന്&#x200d;ഡ്‌സ് ഫീല്&#x200d;ഡാണ് ആരോപണം നേരിടുന്നത്. ബിഷപ്പിന്റെ രാജി സ്വീകരിച്ചതായി പോപ്പ് ഫ്രാന്&#x200d;സിസ് വ്യക്തമാക്കി. വിഷയം ചര്&#x200d;ച്ച ചെയ്യാന്&#x200d; അമേരിക്കയില്&#x200d; നിന്ന് നാല് പ്രതിനിധികളെ മാര്&#x200d;പാപ്പ വിളിച്ചുവരുത്തിയതിനു പിന്നാലെയാണ് ബിഷപ്പ് രാജിവെച്ചത്. ബിഷപ്പിനെതിരായ ലൈംഗികാരോപണം സംബന്ധിച്ച് അന്വേഷണം നടത്താന്&#x200d; പോപ്പ് ഉത്തരവിട്ടിട്ടുണ്ട്. ആരോപണത്തില്&#x200d; അന്വേഷണം നടത്തുന്നതിന് ബാള്&#x200d;ട്ടിമോര്&#x200d; ബിഷപ്പ് വില്യം ലോറിയെ നിയോഗിച്ചതായി പോപ്പ് അറിയിച്ചു. മൈക്കല്&#x200d; ബ്രാന്&#x200d;ഡ്‌സ്ഫീല്&#x200d;ഡിനെതിരായി 2007ല്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>വാഷിങ്ടണ്&#x200d;: ലൈംഗിക പീഡനാരോപണം നേരിടുന്ന അമേരിക്കന്&#x200d; ബിഷപ്പ് രാജിവെച്ചു. വെസ്റ്റ് വെര്&#x200d;ജീനിയ കത്തോലിക്ക രൂപതാ ബിഷപ്പ് മൈക്കല്&#x200d; ബ്രാന്&#x200d;ഡ്‌സ് ഫീല്&#x200d;ഡാണ് ആരോപണം നേരിടുന്നത്. ബിഷപ്പിന്റെ രാജി സ്വീകരിച്ചതായി പോപ്പ് ഫ്രാന്&#x200d;സിസ് വ്യക്തമാക്കി. വിഷയം ചര്&#x200d;ച്ച ചെയ്യാന്&#x200d; അമേരിക്കയില്&#x200d; നിന്ന് നാല് പ്രതിനിധികളെ മാര്&#x200d;പാപ്പ വിളിച്ചുവരുത്തിയതിനു പിന്നാലെയാണ് ബിഷപ്പ് രാജിവെച്ചത്.</p>
<p>ബിഷപ്പിനെതിരായ ലൈംഗികാരോപണം സംബന്ധിച്ച് അന്വേഷണം നടത്താന്&#x200d; പോപ്പ് ഉത്തരവിട്ടിട്ടുണ്ട്. ആരോപണത്തില്&#x200d; അന്വേഷണം നടത്തുന്നതിന് ബാള്&#x200d;ട്ടിമോര്&#x200d; ബിഷപ്പ് വില്യം ലോറിയെ നിയോഗിച്ചതായി പോപ്പ് അറിയിച്ചു. മൈക്കല്&#x200d; ബ്രാന്&#x200d;ഡ്‌സ്ഫീല്&#x200d;ഡിനെതിരായി 2007ല്&#x200d; ഉയര്&#x200d;ന്ന ലൈംഗികാരോപണത്തിലാണ് നടപടിയെടുത്തിരിക്കുന്നത്.</p>
<p>പ്രായപൂര്&#x200d;ത്തിയാകാത്ത ആളുമായി ലൈംഗികബന്ധത്തിലേര്&#x200d;പ്പെട്ടതായി ബിഷപ്പ് ബ്രാന്&#x200d;ഡസ്ഫീല്&#x200d;ഡിനെതിരെ 2012ലും ആരോപണം ഉയര്&#x200d;ന്നിരുന്നു. എന്നാല്&#x200d; അന്ന് അദ്ദേഹം ആരോപണം നിഷേധിച്ചു. താന്&#x200d; ആരെയും ലൈംഗികമായി ചൂഷണം ചെയ്തിട്ടില്ലെന്നും, ആരോപണം ഞെട്ടിപ്പിക്കുന്നതാണെന്നും അദ്ദേഹം അന്ന് വ്യക്തമാക്കിയിരുന്നു. ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട് വാഷിങ്ടണ്&#x200d; ആര്&#x200d;ച്ച് ബിഷപ്പ് ഡൊണാള്&#x200d;ഡ് വൂറലും രാജിയുടെ വക്കിലാണ്. ലൈംഗികമായി ചൂഷണം ചെയ്തു എന്ന പരാതി മൂടിവച്ചു എന്നതാണ് ഡൊണാള്&#x200d;ഡ് വൂറല്&#x200d; നേരിടുന്ന ആരോപണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/west-virginia-bishop-resigns-over-sexual-harassment-allegations.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പീഡന ആരോപണം: മദ്രസയില്&#x200d; യു.പി പൊലീസിന്റെ റൈഡ്; 52 പെണ്&#x200d;കുട്ടികളെ രക്ഷപ്പെടുത്തി</title>
		<link>https://www.chandrikadaily.com/up-police-raid-madrasa-in-lucknow-rescue-51-girls-following-complaints-of-sexual-harassment.html</link>
					<comments>https://www.chandrikadaily.com/up-police-raid-madrasa-in-lucknow-rescue-51-girls-following-complaints-of-sexual-harassment.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 31 Dec 2017 08:27:39 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Arrest]]></category>
		<category><![CDATA[child abuse]]></category>
		<category><![CDATA[madrasa in up]]></category>
		<category><![CDATA[SEXUAL ARRASMENT]]></category>
		<category><![CDATA[up Government]]></category>
		<category><![CDATA[uthar pradesh police]]></category>
		<category><![CDATA[yogi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=62259</guid>

					<description><![CDATA[ലക്നൗ: ലൈംഗികമായി പീഡിപ്പിക്കുന്നു എന്ന ആരോപണത്തെ തുടര്&#x200d;ന്ന് ഉത്തര്&#x200d;പ്രദേശിലെ മദ്രസയില്&#x200d; യുപി പോലീസിന്റെ റൈഡ്. ലക്നൗവിലെ യസീന്&#x200d;ഗഞ്ച് മേഖലയിലുള്ള ജാമിഅ ഖദീജാദുല്&#x200d; കുബ്രയെന്ന മദ്രസയിലാണ് പൊലീസ് റൈഡ് നടത്തിയത്. മദ്രസയില്&#x200d; നിന്നും 52 പെണ്&#x200d;കുട്ടികളെ രക്ഷപ്പെടുത്തി. മദ്രയില്&#x200d; വെച്ച് ക്രൂരപീഡനം ഏല്&#x200d;ക്കേണ്ടി വരുന്നെന്ന് ആരോപിച്ചാണ് യുപി പൊലീസ് പെണ്&#x200d;കുട്ടികളെ രക്ഷപ്പെടുത്തിയത്. അഞ്ചിനും 24നും ഇടയില്&#x200d; പ്രായമുള്ള പെണ്&#x200d;കുട്ടികളെയാ രക്ഷപ്പെടുത്തിയത്. ബിഹാര്&#x200d;, നേപ്പാള്&#x200d; തുടങ്ങിയ സംസ്ഥാനങ്ങളിലെ കുട്ടികളാണ് ഇവിടെ കഴിഞ്ഞിരുന്നത്. സംഭവത്തെ തുടര്&#x200d;ന്ന് മദ്രസ മാനേജറായ തായബ് സിയ [&#8230;]]]></description>
										<content:encoded><![CDATA[<p>ലക്നൗ: ലൈംഗികമായി പീഡിപ്പിക്കുന്നു എന്ന ആരോപണത്തെ തുടര്&#x200d;ന്ന് ഉത്തര്&#x200d;പ്രദേശിലെ മദ്രസയില്&#x200d; യുപി പോലീസിന്റെ റൈഡ്. ലക്നൗവിലെ യസീന്&#x200d;ഗഞ്ച് മേഖലയിലുള്ള ജാമിഅ ഖദീജാദുല്&#x200d; കുബ്രയെന്ന മദ്രസയിലാണ് പൊലീസ് റൈഡ് നടത്തിയത്. മദ്രസയില്&#x200d; നിന്നും 52 പെണ്&#x200d;കുട്ടികളെ രക്ഷപ്പെടുത്തി. മദ്രയില്&#x200d; വെച്ച് ക്രൂരപീഡനം ഏല്&#x200d;ക്കേണ്ടി വരുന്നെന്ന് ആരോപിച്ചാണ് യുപി പൊലീസ് പെണ്&#x200d;കുട്ടികളെ രക്ഷപ്പെടുത്തിയത്. അഞ്ചിനും 24നും ഇടയില്&#x200d; പ്രായമുള്ള പെണ്&#x200d;കുട്ടികളെയാ രക്ഷപ്പെടുത്തിയത്. ബിഹാര്&#x200d;, നേപ്പാള്&#x200d; തുടങ്ങിയ സംസ്ഥാനങ്ങളിലെ കുട്ടികളാണ് ഇവിടെ കഴിഞ്ഞിരുന്നത്.</p>
<p>സംഭവത്തെ തുടര്&#x200d;ന്ന് മദ്രസ മാനേജറായ തായബ് സിയ അഷ്റഫിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യന്&#x200d; ശിക്ഷ നിയമം 376, 354, 323 വകുപ്പുകള്&#x200d; ചുമത്തിയാണ് അറസ്റ്റ്്. കോടതിയില്&#x200d; ഹാജരാക്കിയ അഷ്‌റഫ് ഇപ്പോള്&#x200d; പൊലീസ് റിമാന്&#x200d;ഡിലാണ്.</p>
<p>ഒരു സംഘം പ്രദേശവാസികളുടെ അരോപണത്തിന് അടിസ്ഥാനത്തിലാണ് പോലീസ് റൈഡെന്നാണ് വിവരം. ലൈംഗിക പീഡനം ഉന്നയിച്ച് പെണ്&#x200d;കുട്ടികള്&#x200d; മദ്രസിന് വെളിയിലേക്ക് കുറിപ്പുകള്&#x200d; എഴുതി എറിഞ്ഞതായി അറിയിച്ച് ഒരു സംഘം പ്രദേശവാസികലാണ് തങ്ങളെ സമീപിച്ചതെന്ന് എസ്.എസ്.പി ദീപക് കുമാര്&#x200d; മാധ്യമങ്ങളോട് പറഞ്ഞു.</p>
<p>എന്നാല്&#x200d; പെണ്&#x200d;കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മാനേജറെ അറസ്റ്റു ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി. &#8216;കയ്യും കാലും പുറവും മസാജ് ചെയ്യാന്&#x200d; പറഞ്ഞ് മാനേജര്&#x200d; പെണ്&#x200d;കുട്ടികളെ സ്ഥിരമായി പീഡിപ്പിക്കാറുണ്ടെന്നാണ് പെണ്&#x200d;കുട്ടികളുടെ ആരോപണം.</p>
<p>പരാതിയെ തുടര്&#x200d;ന്ന് പൊലീസും ജില്ലാ ഭരണകൂടവും ചൈല്&#x200d;ഡ് വെല്&#x200d;ഫെയര്&#x200d; കമ്മിറ്റി ഉദ്യോഗസ്ഥരുമടങ്ങിയ സംഘം മദ്രസ സന്ദര്&#x200d;ശിക്കുകയായിരുന്നു. രാത്രി 11 മണിയോടെ ഇവര്&#x200d; മദ്രസയില്&#x200d; റെയ്ഡ് നടത്തി പെണ്&#x200d;കുട്ടികളെ രക്ഷപ്പെടുത്തിയത്.</p>
<p>രക്ഷപ്പെട്ട പെണ്&#x200d;കുട്ടികളെ സ്ത്രീസംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റി. എന്നാല്&#x200d; 10 പേരെ ബന്ധുക്കള്&#x200d;ക്കൊപ്പം വിട്ടയച്ചതായും പൊലീസ് പറഞ്ഞു.</p>
<p>അതിനിടെ, മദ്രസ യു.പി മദ്രസ എഡ്യുക്കേഷന്&#x200d; ബോര്&#x200d;ഡില്&#x200d; റജിസ്റ്റര്&#x200d; ചെയ്തിട്ടില്ലെന്ന് ജില്ലാ ന്യൂനപക്ഷ ക്ഷേമ ഓഫീസര്&#x200d; ബലെന്തു ദ്വിവേദി വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/up-police-raid-madrasa-in-lucknow-rescue-51-girls-following-complaints-of-sexual-harassment.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കുട്ടികളില്&#x200d; ലൈംഗീക അക്രമവാസന വര്&#x200d;ധിക്കുന്നു</title>
		<link>https://www.chandrikadaily.com/%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b2%e0%b5%88%e0%b4%82%e0%b4%97%e0%b5%80%e0%b4%95-%e0%b4%85%e0%b4%95%e0%b5%8d%e0%b4%b0.html</link>
					<comments>https://www.chandrikadaily.com/%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b2%e0%b5%88%e0%b4%82%e0%b4%97%e0%b5%80%e0%b4%95-%e0%b4%85%e0%b4%95%e0%b5%8d%e0%b4%b0.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 14 Dec 2017 16:08:30 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[SEXUAL ARRASMENT]]></category>
		<category><![CDATA[Sexual Assault]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=59454</guid>

					<description><![CDATA[&#160; വര്&#x200d;ഷങ്ങള്&#x200d;ക്ക് തൃശൂരിലെ തീരദേശം ഞെട്ടിയുണര്&#x200d;ന്നത് എട്ടുവയസുകാരിയുടെ അതിദാരുണമായ കൊലപാതകവാര്&#x200d;ത്ത കേട്ടുകൊണ്ടാണ്. രണ്ടു ദിവസം മുന്&#x200d;പ് കാണാതായ കുട്ടിയുടെ മൃതദേഹം കുറ്റിക്കാട്ടില്&#x200d; നിന്നും ചാക്കില്&#x200d;കെട്ടിയ നിലയില്&#x200d; കണ്ടെത്തുകയായിരുന്നു. ഉയര്&#x200d;ന്ന പൊലീസ് ഉദ്യോഗസ്ഥര്&#x200d; നടത്തിയ ത്വരിതാന്വേഷണത്തില്&#x200d; സംശയമുള്ള പലരെയും ചോദ്യം ചെയ്തു. ഒടുവില്&#x200d; പ്രതിയെ പൊലീസ് പിടിച്ചപ്പോഴാണ് നാട്ടുകാര്&#x200d; ശരിക്കും അമ്പരന്നത്. പ്രദേശത്തുള്ള 12 വയസുള്ള ആണ്&#x200d;കുട്ടിയായിരുന്നുവത്. വീട്ടില്&#x200d; വളരെമോശം ജീവിത ചുറ്റുപാടുള്ള ഒരാളായിരുന്നു അവന്&#x200d;. അതുകൊണ്ടുതന്നെ ആറാം കഌസില്&#x200d;വെച്ച് പഠിപ്പ് നിര്&#x200d;ത്തി. ആര്&#x200d;ക്കെങ്കിലും എന്തെങ്കിലും വാങ്ങികൊടുത്തും രാത്രി [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>വര്&#x200d;ഷങ്ങള്&#x200d;ക്ക് തൃശൂരിലെ തീരദേശം ഞെട്ടിയുണര്&#x200d;ന്നത് എട്ടുവയസുകാരിയുടെ അതിദാരുണമായ കൊലപാതകവാര്&#x200d;ത്ത കേട്ടുകൊണ്ടാണ്. രണ്ടു ദിവസം മുന്&#x200d;പ് കാണാതായ കുട്ടിയുടെ മൃതദേഹം കുറ്റിക്കാട്ടില്&#x200d; നിന്നും ചാക്കില്&#x200d;കെട്ടിയ നിലയില്&#x200d; കണ്ടെത്തുകയായിരുന്നു. ഉയര്&#x200d;ന്ന പൊലീസ് ഉദ്യോഗസ്ഥര്&#x200d; നടത്തിയ ത്വരിതാന്വേഷണത്തില്&#x200d; സംശയമുള്ള പലരെയും ചോദ്യം ചെയ്തു. ഒടുവില്&#x200d; പ്രതിയെ പൊലീസ് പിടിച്ചപ്പോഴാണ് നാട്ടുകാര്&#x200d; ശരിക്കും അമ്പരന്നത്. പ്രദേശത്തുള്ള 12 വയസുള്ള ആണ്&#x200d;കുട്ടിയായിരുന്നുവത്. വീട്ടില്&#x200d; വളരെമോശം ജീവിത ചുറ്റുപാടുള്ള ഒരാളായിരുന്നു അവന്&#x200d;. അതുകൊണ്ടുതന്നെ ആറാം കഌസില്&#x200d;വെച്ച് പഠിപ്പ് നിര്&#x200d;ത്തി. ആര്&#x200d;ക്കെങ്കിലും എന്തെങ്കിലും വാങ്ങികൊടുത്തും രാത്രി പീടിക തിണ്ണകളിലോ ബസ് സ്റ്റോപ്പിലോ കിടന്നവന്&#x200d; ജീവിച്ചുവരികയായിരുന്നു. ഇതിനിടയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സന്ധ്യയോടെ അടുത്ത വീട്ടില്&#x200d; ടി.വി കാണാന്&#x200d;പോയി മടങ്ങുകയായിരുന്ന പെണ്&#x200d;കുട്ടിയെ ബലമായി പിടിച്ചുകൊണ്ടുപോയി അടുത്തുള്ള ആളൊഴിഞ്ഞ വീട്ടില്&#x200d; വെച്ച് ലൈംഗീക പീഡനത്തിനുശേഷം കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയും സ്വര്&#x200d;ണാഭരണം കവര്&#x200d;ന്നുവെന്നായിരുന്നു കേസ്. ഇതിനുശേഷം രാത്രിയില്&#x200d; മൃതദേഹം ചാക്കില്&#x200d;ക്കെട്ടി കുറ്റിക്കാട്ടില്&#x200d;കൊണ്ടുപോയി ഒളിപ്പിച്ചു.<br />
കേസന്വേഷണത്തിനിടയില്&#x200d; സമീപ പ്രദേശങ്ങളിലുള്ള ചില സ്ത്രീകളും പുരുഷന്മാരും ആണ്&#x200d;കുട്ടിയെ പലപ്പോഴായി ലൈംഗീക ചൂഷണത്തിന് ഇരയാക്കിയതായും പൊലീസ് കണ്ടെത്തിയിരുന്നു. കേസ് വിചാരണയെ തുടര്&#x200d;ന്ന് തെളിവുകളുടെ അപര്യാപ്തതയില്&#x200d; ജില്ലാ മജിസ്‌ട്രേറ്റ് കോടതി ആണ്&#x200d;കുട്ടിയെ വെറുതെ വിട്ടു. സംഭവം കണ്ടതിന് സാക്ഷികളില്ലാത്ത കേസില്&#x200d; വേണ്ടത്ര തെളിവുകള്&#x200d; ഹാജരാക്കാതെ ആരോപണം ഉന്നയിച്ച പൊലീസിനെയും കോടതി ശക്തമായി വിമര്&#x200d;ശിച്ചു. ജുവനൈല്&#x200d; ഹോമില്&#x200d; റിമാന്റ് തടവുകാരനായിരുന്ന ആണ്&#x200d;കുട്ടി ജയില്&#x200d;വിമോചിതനായെങ്കിലും ഒരു വര്&#x200d;ഷത്തിനുള്ളില്&#x200d; അവന്&#x200d; വിഷം കഴിച്ച് മരിച്ചു.<br />
കേരളത്തില്&#x200d; ലൈംഗീക ആക്രമണങ്ങളില്&#x200d; കുട്ടികളുടെ പങ്ക് വലിയ തോതില്&#x200d; ഉയര്&#x200d;ന്നുവരികയാണ്. കുട്ടികളില്&#x200d; അറിഞ്ഞോ അറിയാതെയോ സംഭവിക്കുന്ന ലൈംഗീക ചൂഷണങ്ങള്&#x200d; കുടുംബത്തിലും സമൂഹത്തിലും വലിയ ദുരന്തമാണുണ്ടാക്കുന്നത്. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ 12 വയസുകാരനായ അച്ഛന്&#x200d; നമ്മുടെ സംസ്ഥാനത്തും. 2017 മാര്&#x200d;ച്ചില്&#x200d; പതിനാറുകാരി പെണ്&#x200d;കുഞ്ഞിന് ജന്മം നല്&#x200d;കിയത് എറണാകുളത്തെ ഒരു സ്വകാര്യ ആസ്പത്രിയിലാണ്. തുടര്&#x200d;ന്ന് നടത്തിയ അന്വേഷണത്തിലാണ് 12 വയസ്സുള്ള ആണ്&#x200d;കുട്ടിയാണ് ഗര്&#x200d;ഭത്തിന് ഉത്തരവാദിയെന്ന് വ്യക്തമായത്.<br />
സമീപ വര്&#x200d;ഷങ്ങളില്&#x200d; ഉണ്ടായ ലൈംഗീക ആക്രമണകേസുകളില്&#x200d; പ്രതികളായവരില്&#x200d; കുട്ടികളുടെ എണ്ണം വളരെ കൂടുതലാണെന്ന് ഇതുസംബന്ധിച്ച പഠനങ്ങള്&#x200d; വ്യക്തമാക്കുന്നു. 18 വയസിന് താഴെയുള്ള നിരവധി ആണ്&#x200d;കുട്ടികള്&#x200d; ലൈംഗീക കേസുകളില്&#x200d; ഉള്&#x200d;പ്പെടുന്നുണ്ട്. ഡല്&#x200d;ഹിയിലെ കൂട്ട ബലാത്സംഗ സംഭവത്തിനുശേഷം ജുവനൈല്&#x200d; ജസ്റ്റീസ് ആക്ട് ഭേദഗതി ചെയ്യുകയും പതിനെട്ട് എന്നുള്ളത് പതിനാറാക്കി കുറയ്ക്കുകയും ചെയ്തിരുന്നു. കേസ് ഡയറികള്&#x200d; പരിശോധിക്കുമ്പോള്&#x200d; പല കേസുകളിലും കുട്ടികുറ്റവാളികളുടെ പങ്കാളിത്തവും കലാവിരുതും വളരെ വ്യക്തമായി ബോധ്യമായതായും ഇത് അറിയാതെ പറ്റുന്നതല്ല, തികഞ്ഞ ബോധ്യത്തോടെ തന്നെയാണെന്ന് മനസിലാവുമെന്നും തൃശൂരിലെ സീനിയര്&#x200d; സ്‌പെഷ്യല്&#x200d; പോക്‌സോ പബഌക് പ്രോസിക്യൂട്ടര്&#x200d; പയസ് മാത്യു പറയുന്നു. അതുകൊണ്ടുതന്നെ ഇത്തരം കുറ്റങ്ങളില്&#x200d; ഉള്&#x200d;പ്പെടുന്ന ആണ്&#x200d;കുട്ടികളെ ശിക്ഷിക്കുന്നതിനായി ജുവനൈല്&#x200d; ജസ്റ്റീസ് ആക്ട് 16 വയസെന്നുള്ളത് വീണ്ടും കുറച്ച് 14 എങ്കിലും ആക്കണമെന്നാണ് നിര്&#x200d;ദ്ദേശമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. എന്നാല്&#x200d; കാര്യങ്ങളുടെ വരുംവരായ്കളെകുറിച്ച് വേണ്ടത്ര ബോധമില്ലാത്ത സമയത്ത് ചെയ്യുന്ന ലൈംഗീക അക്രമ കേസുകളില്&#x200d; കുട്ടികുറ്റവാളികളെ ശിക്ഷിച്ച് പതിനെട്ട് വയസിന് മുകളിലുള്ളവരുടെ ജയിലിലേക്ക് അയക്കുന്നതോടെ പിന്നീട് നല്ലമാര്&#x200d;ഗത്തിലേയ്ക്ക് തിരിച്ചുവരവില്ലാത്ത രീതിയില്&#x200d; കൂടുതല്&#x200d; ക്രിമിനലാവുന്ന സാഹചര്യമാണ് ഉണ്ടാവുകയെന്നും ജുവനൈല്&#x200d; ജസ്റ്റീസ് ബോര്&#x200d;ഡംഗം സ്മിത സതീശ് പറയുന്നു. നിയമപരമായി പൊരുത്തപ്പെടാത്ത കുട്ടികള്&#x200d;ക്ക് ജീവിതത്തിലേക്കൊരു മടങ്ങിവരാന്&#x200d; ജുവനൈല്&#x200d; ഹോമുകള്&#x200d; തന്നെയാണ് നല്ലതെന്നും സ്മിത കൂട്ടിചേര്&#x200d;ത്തു.<br />
വീടുകളിലെ മോശം ജീവിത സാഹചര്യമാണ് കൂടുതല്&#x200d; കുട്ടി കുറ്റവാളികളെയും സൃഷ്ടിക്കുന്നത്. സ്‌കൂളിലെയും നാട്ടിലെയും മോശം കൂട്ടുകെട്ടുകളും മറ്റൊരു കാരണമാണ്. സാമ്പത്തികമായി ഉയര്&#x200d;ന്നുനില്&#x200d;ക്കുന്ന കുട്ടികളില്&#x200d;പെട്ടവരും നിരവധി ലൈംഗീക ആക്രമണ കേസുകളില്&#x200d;പെടുന്നുണ്ട്. കൗതുകവും കൂട്ടുകാരുടെ മുന്നില്&#x200d; ആളാകാനുള്ള പ്രവൃത്തിയും അശഌല ചിത്രങ്ങള്&#x200d; കാണുന്നതും അത്തരം പുസ്തകങ്ങള്&#x200d; വായിക്കുന്നതും വീഡിയോ മൊബൈല്&#x200d; ദൃശ്യങ്ങളും വാട്‌സാപ്പുമെല്ലാം കുട്ടികളെ വഴിതെറ്റിക്കുന്നതില്&#x200d; വലിയ പങ്കുവഹിക്കുന്നുണ്ടെന്നും ഇതുസംബന്ധിച്ച് നടത്തിയ പഠനങ്ങള്&#x200d; വ്യക്തമാക്കുന്നു. കുട്ടികളില്&#x200d; വര്&#x200d;ദ്ധിച്ചുവരുന്ന കഞ്ചാവ്, മയക്കുഗുളിക, മദ്യം പോലുള്ള ലഹരിഉപയോഗങ്ങളും ചെറുപ്പത്തിലെ അക്രമ വാസനകള്&#x200d; വര്&#x200d;ദ്ധിപ്പിക്കുന്നു. കൊലപാതക കേസുകളിലും മോഷണകേസുകളിലുമടക്കം നിരവധി കുട്ടികുറ്റവാളികള്&#x200d; ദിനംപ്രതി പ്രതികളായികൊണ്ടിരിക്കുകയാണ്. കുട്ടികള്&#x200d;ക്കെതിരെയുള്ള ലൈംഗീക ആക്രമണങ്ങളില്&#x200d; ഉള്&#x200d;പ്പെട്ടവരില്&#x200d; ഏഴ് ശതമാനം പേര്&#x200d; 18 വയസിന് താഴെയുള്ളവരാണെന്നുള്ളത് ശതമാനത്തില്&#x200d; കുറവാണെങ്കിലും സമൂഹത്തിന്റെ മാനസികനില വെച്ചുനോക്കുമ്പോള്&#x200d; ആശങ്കപ്പെടേണ്ടതു തന്നെയാണെന്ന് നിയമവിദഗ്ധര്&#x200d; ചൂണ്ടിക്കാട്ടുന്നു. കുട്ടികള്&#x200d;ക്കെതിരെയുള്ള ലൈംഗീക ആക്രമണങ്ങള്&#x200d; തടയാനും കുറ്റവാളികള്&#x200d;ക്ക് അര്&#x200d;ഹമായ ശിക്ഷ വാങ്ങികൊടുക്കാനുമായി ഉണ്ടാക്കിയ പോക്‌സോ ഇരകളാകപ്പെടുന്നവര്&#x200d;ക്ക് വലിയൊരു ആശ്വാസവും പ്രതീക്ഷയുമാണ്. എന്നാല്&#x200d; പോക്‌സോ കേസുകള്&#x200d; മാത്രം വിചാരണ ചെയ്യാന്&#x200d; കേരളത്തില്&#x200d; വിരലിലെണ്ണാവുന്ന ജില്ലകളില്&#x200d; മാത്രമേ കോടതികളുള്ളൂ. ഇതിനാല്&#x200d; ഭൂരിഭാഗം ജില്ലകളിലും പോക്‌സോ കേസുകള്&#x200d; ഇഴഞ്ഞാണ് നീങ്ങുന്നത്. അങ്ങിനെ വരുമ്പോള്&#x200d; നീതിയല്ല, നീതി നിഷേധമാണുണ്ടാവുക. അതിനെകുറിച്ച് നാളെ.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b2%e0%b5%88%e0%b4%82%e0%b4%97%e0%b5%80%e0%b4%95-%e0%b4%85%e0%b4%95%e0%b5%8d%e0%b4%b0.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അശ്ലീല ചിത്രങ്ങളെ തടയാന്‍; ഉപയോക്താക്കളോട് നഗ്ന ചിത്രം ആവശ്യപ്പെട്ട് ഫെയ്‌സ്ബുക്ക്</title>
		<link>https://www.chandrikadaily.com/facebook-asks-users-nude-photos-can-block-revenge-porn-later.html</link>
					<comments>https://www.chandrikadaily.com/facebook-asks-users-nude-photos-can-block-revenge-porn-later.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 10 Nov 2017 11:24:45 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[abuse]]></category>
		<category><![CDATA[face book]]></category>
		<category><![CDATA[facebook]]></category>
		<category><![CDATA[nude]]></category>
		<category><![CDATA[SEX RACKET]]></category>
		<category><![CDATA[SEXUAL ARRASMENT]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=53114</guid>

					<description><![CDATA[ന്യൂയോര്‍ക്ക്: ഫെയ്സ്ബുക്കിന്റെ പുതിയ പരീക്ഷണ രീതി കേട്ട് ഞെട്ടിയിരിക്കുകയാണ് ഉപയോക്താക്കള്‍. ഇന്റര്‍നെറ്റ് സൈറ്റുകളില്‍ അപകടകരമായ രീതിയില്‍ അധികരിക്കുന്ന അശ്ലീല ഫോട്ടോകളുടെ പ്രചരണത്തിനെതിരെ ഫെയ്സ്ബുക്ക് എടുക്കാനൊരുങ്ങുന്ന നടപടിയാണ് ഉപയോക്താക്കളെ അത്ഭുതപ്പെടുത്തിയിരിക്കുന്നത്. മുന്‍ ബന്ധങ്ങളിലെ സൗകാര്യ ഫോട്ടോകള്‍ പ്രതികാരത്തിന്റെ ഭാഗമായി പ്രചരിക്കുന്നത് തടയാന്‍ കഴിയുന്ന രീതിയില്‍ പരീക്ഷണത്തിനാണ് ഫെയ്‌സ് ബുക്ക് ഒരുങ്ങിയിരിക്കുന്നത്. പഴയ ബന്ധത്തിലെ പങ്കാളിയുടെ സ്വകാര്യ ചിത്രങ്ങള്‍ അവരുടെ സമ്മതമില്ലാതെ പ്രചരിപ്പിക്കുന്നത് തടയാനാണ് ഉപയോക്താക്കളോട് ചിത്രങ്ങള്‍ പങ്കുവെക്കാന്‍ ഫെയ്‌സ് ബുക്ക് ആവശ്യപ്പെടുന്നത്. നമ്മള്‍ അറിയാതെ പ്രചരിക്കുന്ന നമ്മുടെ അശ്ലീല ചിത്രങ്ങള്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂയോര്&#x200d;ക്ക്: ഫെയ്സ്ബുക്കിന്റെ പുതിയ പരീക്ഷണ രീതി കേട്ട് ഞെട്ടിയിരിക്കുകയാണ് ഉപയോക്താക്കള്&#x200d;. ഇന്റര്&#x200d;നെറ്റ് സൈറ്റുകളില്&#x200d; അപകടകരമായ രീതിയില്&#x200d; അധികരിക്കുന്ന അശ്ലീല ഫോട്ടോകളുടെ പ്രചരണത്തിനെതിരെ ഫെയ്സ്ബുക്ക് എടുക്കാനൊരുങ്ങുന്ന നടപടിയാണ് ഉപയോക്താക്കളെ അത്ഭുതപ്പെടുത്തിയിരിക്കുന്നത്.</p>
<p>മുന്&#x200d; ബന്ധങ്ങളിലെ സൗകാര്യ ഫോട്ടോകള്&#x200d; പ്രതികാരത്തിന്റെ ഭാഗമായി പ്രചരിക്കുന്നത് തടയാന്&#x200d; കഴിയുന്ന രീതിയില്&#x200d; പരീക്ഷണത്തിനാണ് ഫെയ്‌സ് ബുക്ക് ഒരുങ്ങിയിരിക്കുന്നത്. പഴയ ബന്ധത്തിലെ പങ്കാളിയുടെ സ്വകാര്യ ചിത്രങ്ങള്&#x200d; അവരുടെ സമ്മതമില്ലാതെ പ്രചരിപ്പിക്കുന്നത് തടയാനാണ് ഉപയോക്താക്കളോട് ചിത്രങ്ങള്&#x200d; പങ്കുവെക്കാന്&#x200d; ഫെയ്‌സ് ബുക്ക് ആവശ്യപ്പെടുന്നത്.</p>
<p>നമ്മള്&#x200d; അറിയാതെ പ്രചരിക്കുന്ന നമ്മുടെ അശ്ലീല ചിത്രങ്ങള്&#x200d; തടയാന്&#x200d; പുതിയ പദ്ധതിക്ക് കഴിയുമെന്നാണ് ഫെയ്സ്ബുക്കിന്റ വാദം.<br />
ഇതിനായി സ്വന്തം നഗ്ന ചിത്രങ്ങള്&#x200d; മെസജര്&#x200d; വഴി അയച്ചുതരാനാണ് ഫെയ്സ്ബുക്ക് ആവശ്യപ്പെടുന്നത്.</p>
<p><iframe loading="lazy" src="https://www.youtube.com/embed/t9q-ODhUAd8" width="640" height="360" frameborder="0" allowfullscreen="allowfullscreen"></iframe></p>
<p>സ്വന്തം നഗ്‌ന ചിത്രങ്ങള്&#x200d; മെസജര്&#x200d; വഴി അയക്കുന്നതിലൂടെ, ഈ ചിത്രം ഉപയോഗിച്ച് പ്രത്യേക തരം ഫിംഗര്&#x200d; പ്രിന്റ് സൃഷ്ടിക്കാന്&#x200d; സാധിക്കും. ഈ ഫിഗര്&#x200d; കോഡ് ഉപയോഗിച്ച്  അതേ വ്യക്തിയുടെ ചിത്രം വീണ്ടും അപ്ലോഡുചെയ്യാനുള്ള ഏതെങ്കിലും ശ്രമങ്ങളെ തിരിച്ചറിയാനും തടയാനും സാധിക്കുന്നു. സമ്മതത്തോടെയല്ലാതെ  നഗ്‌ന ചിത്രം മറ്റാരെങ്കിലും പ്രചരിപ്പിക്കുന്നത് തടയാനാകുമെന്നും ഫെയ്‌സ്ബുക്ക് അവകാശപ്പെടുന്നു.</p>
<p>ഗവണ്&#x200d;മെന്റിന്റെ സഹകരണത്താടെ ഓസ്‌ട്രേലിയയിലാണ് ഫെയ്‌സ് ബുക്ക് പദ്ധതി ആദ്യം നടപ്പിലാക്കുന്നത്. ഇ-സേഫ്റ്റി കമ്മീഷണര്&#x200d; ജൂലിയ ഇമാന്റെ നേതൃത്വത്തില്&#x200d; സര്&#x200d;ക്കാര്&#x200d; ഏജന്&#x200d;സിയുമായി സഹകരിച്ച് ഫേസ്ബുക്ക്, ഇന്&#x200d;സ്റ്റഗ്രാം എന്നീ സോഷ്യല്&#x200d; മീഡിയകളിലാണ് പരീക്ഷണം നടപ്പിലാക്കുന്നത്.</p>
<p>ഉപയോക്താക്കള്&#x200d; ആദ്യം ഓണ്&#x200d;ലൈനായി ഇ-സേഫ്റ്റി കമ്മീഷണര്&#x200d;ക്ക് അപേക്ഷ നല്&#x200d;കണം. തുടര്&#x200d;ന്ന് ഇ-സേഫ്റ്റി കമ്മീഷണര്&#x200d; വെബ്‌സൈറ്റില്&#x200d; തങ്ങളുടെ നഗ്ന ചിത്രങ്ങള്&#x200d; അയയ്ക്കാന്&#x200d; ആവശ്യപ്പെടും. കമ്മീഷണറുടെ ഓഫീസ് സ്ഥിരീകരിച്ച ചിത്രങ്ങളെ സംബന്ധിച്ച് ഫെയ്‌സ്ബുക്കനെ അറിയിക്കുന്നു. കോഡ് ചെയ്യപ്പെട്ട ചിത്രങ്ങള്&#x200d; സ്വീകരിക്കുന്നതിലൂടെ ഫെയ്‌സ്ബുക്കിന് ഭാവിയില്&#x200d; അപ്ലോഡ് ചെയ്യുന്ന ചിത്രങ്ങളെ തടയാന്&#x200d; സാധിക്കുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/facebook-asks-users-nude-photos-can-block-revenge-porn-later.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വന്യജീവി സങ്കേതത്തില്‍ നിന്ന് മടങ്ങവെ ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനം</title>
		<link>https://www.chandrikadaily.com/he-pulled-me-into-shed-to-rape-me-jnu-girl-after-attack-on-students-near-delhi.html</link>
					<comments>https://www.chandrikadaily.com/he-pulled-me-into-shed-to-rape-me-jnu-girl-after-attack-on-students-near-delhi.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 18 Aug 2017 15:58:30 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ATTACK]]></category>
		<category><![CDATA[jnu]]></category>
		<category><![CDATA[SEXUAL ARRASMENT]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=40772</guid>

					<description><![CDATA[ന്യൂഡല്‍ഹി: ഫരീദാബാദിലെ വന്യജീവി സങ്കേതത്തില്‍ വിനോദ സഞ്ചാരത്തിനെത്തിയ ജെ.എന്‍.യു വിദ്യാര്‍ത്ഥികളടങ്ങുന്ന സംഘത്തെ അജ്ഞാതര്‍ മര്‍ദ്ദിച്ചു. ഒരു പെണ്‍കുട്ടിയടക്കം എഴുപേര്‍ക്കു നേരെയായിരുന്നു ആക്രമണം. മൂന്നുപേര്‍ നിലവില്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥികളും മൂന്നുപേര്‍ ഇവിടുത്തെ പൂര്‍വവിദ്യാര്‍ത്ഥികളുമാണ്. ഒരാള്‍ സെന്റ് സ്റ്റീഫന്‍സ് കോളജ് വിദ്യാര്‍ത്ഥിയാണ്. വൈകീട്ട് 8.30ഓടെ വന്യജീവി സങ്കേതത്തില്‍ നിന്ന് മടങ്ങവെയാണ് മൂന്നുപേര്‍ ചേര്‍ന്ന് ഇവരെ ചോദ്യം ചെയ്തത്. പെണ്‍കുട്ടിയുമായി സംഘത്തിലെ മറ്റുള്ളവര്‍ക്ക് എന്ത് ബന്ധമാണുള്ളതെന്ന് ചോദിച്ചായിരുന്നു തുടക്കം. കൂട്ടത്തിലെ താടിെവച്ചയാളെ &#8216;കന്നുകാലി കള്ളന്‍&#8217; എന്ന് വിളിച്ചുകൊണ്ട് മര്‍ദ്ദിക്കുകയായിരുന്നു. മറ്റൊരു സംഘമെത്തി [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ഫരീദാബാദിലെ വന്യജീവി സങ്കേതത്തില്&#x200d; വിനോദ സഞ്ചാരത്തിനെത്തിയ ജെ.എന്&#x200d;.യു വിദ്യാര്&#x200d;ത്ഥികളടങ്ങുന്ന സംഘത്തെ അജ്ഞാതര്&#x200d; മര്&#x200d;ദ്ദിച്ചു. ഒരു പെണ്&#x200d;കുട്ടിയടക്കം എഴുപേര്&#x200d;ക്കു നേരെയായിരുന്നു ആക്രമണം. മൂന്നുപേര്&#x200d; നിലവില്&#x200d; ജെ.എന്&#x200d;.യു വിദ്യാര്&#x200d;ത്ഥികളും മൂന്നുപേര്&#x200d; ഇവിടുത്തെ പൂര്&#x200d;വവിദ്യാര്&#x200d;ത്ഥികളുമാണ്. ഒരാള്&#x200d; സെന്റ് സ്റ്റീഫന്&#x200d;സ് കോളജ് വിദ്യാര്&#x200d;ത്ഥിയാണ്.</p>
<p>വൈകീട്ട് 8.30ഓടെ വന്യജീവി സങ്കേതത്തില്&#x200d; നിന്ന് മടങ്ങവെയാണ് മൂന്നുപേര്&#x200d; ചേര്&#x200d;ന്ന് ഇവരെ ചോദ്യം ചെയ്തത്. പെണ്&#x200d;കുട്ടിയുമായി സംഘത്തിലെ മറ്റുള്ളവര്&#x200d;ക്ക് എന്ത് ബന്ധമാണുള്ളതെന്ന് ചോദിച്ചായിരുന്നു തുടക്കം. കൂട്ടത്തിലെ താടിെവച്ചയാളെ &#8216;കന്നുകാലി കള്ളന്&#x200d;&#8217; എന്ന് വിളിച്ചുകൊണ്ട് മര്&#x200d;ദ്ദിക്കുകയായിരുന്നു. മറ്റൊരു സംഘമെത്തി ഇവരെ വടികൊണ്ട് അടിച്ചതായും വിദ്യാര്&#x200d;ത്ഥികള്&#x200d; പറഞ്ഞു. മാനഭംഗപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി, പെണ്&#x200d;കുട്ടിയുടെ വസ്ത്രം വലിച്ചുകീറിയതായും അവര്&#x200d; പൊലീസിനോട് പറഞ്ഞു. ഉടന്&#x200d; വാഹനത്തിന്റെ ഡ്രൈവറുടെയും പ്രദേശവാസികളുടെയും സഹായത്തോടെ രക്ഷപ്പെട്ട് സൂരജ്കുണ്ഡ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്&#x200d;കി. എന്നാല്&#x200d; കേസെടുക്കുന്നതിന് പകരം വിദ്യാര്&#x200d;ത്ഥികളോട് മാപ്പപേക്ഷ നല്&#x200d;കാനാണ് പൊലീസ് ആവശ്യപ്പെട്ടത്. കീറിപ്പറഞ്ഞ പെണ്&#x200d;കുട്ടിയുടെ വസ്ത്രം കണ്ട് പൊലീസ് പറഞ്ഞത് ഇത് ഫ്രീ സെക്സ് രാജ്യമല്ലെന്നാണ്. മാത്രമല്ല എഫ്.ഐ.ആര്&#x200d; രജിസ്റ്റര്&#x200d; ചെയ്യാനും പൊലീസ് തയ്യാറായില്ല. പ്രതിഷേധം ശക്തമായതോടെ കേസെടുക്കാന്&#x200d; പൊലീസ് നിര്&#x200d;ബന്ധിതരാവുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/he-pulled-me-into-shed-to-rape-me-jnu-girl-after-attack-on-students-near-delhi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അയല്‍വാസിയായ വീട്ടമ്മയെ രണ്ടുതവണ പീഡിപ്പിച്ചെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്</title>
		<link>https://www.chandrikadaily.com/mvincent-mla-kovalam-sexual-arrasment-rimant-report.html</link>
					<comments>https://www.chandrikadaily.com/mvincent-mla-kovalam-sexual-arrasment-rimant-report.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 24 Jul 2017 15:25:54 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[kovalam]]></category>
		<category><![CDATA[m]]></category>
		<category><![CDATA[rimant report]]></category>
		<category><![CDATA[SEXUAL ARRASMENT]]></category>
		<category><![CDATA[VINCENT mla]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=37046</guid>

					<description><![CDATA[തിരുവനന്തപുരം: കോവളം എംഎല്‍എ എം. വിന്‍സന്റ് അയല്‍വാസിയായ വീട്ടമ്മയെ രണ്ടുതവണ പീഡിപ്പിച്ചെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ 10, നവംബര്‍ 11 തീയതികളിലാണു വിന്‍സന്റ് പീഡിപ്പിച്ചതെന്നു റിമാന്‍ഡ് റിപ്പോര്‍ട്ട് പറയുന്നു. എം. വിന്‍സന്റ് തന്നെ ഉപദ്രവിച്ചെന്നു പരാതിക്കാരിയായ വീട്ടമ്മ മൊഴി നല്‍കിയിരുന്നു. ഒന്നരവര്‍ഷമായി മാനസികമായും ശാരീരികമായും പീഡിപ്പിച്ചു. കടയില്‍ കയറിവന്ന് എംഎല്‍എ കയ്യില്‍ കയറിപ്പിടിച്ചെന്നും വീട്ടമ്മ ആരോപിച്ചു. ഇക്കാര്യം പൊലീസിനോടും മജിസ്‌ട്രേറ്റിനോടും പറഞ്ഞിട്ടുണ്ട്. ഭര്‍ത്താവിനെ വഞ്ചിച്ചു ജീവിക്കാന്‍ വയ്യെന്നും വീട്ടമ്മ പറഞ്ഞു. അതേസമയം, പരാതിക്കാരിയായ വീട്ടമ്മയുമായി വിന്‍സന്റ് മാസങ്ങളായി [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: കോവളം എംഎല്&#x200d;എ എം. വിന്&#x200d;സന്റ് അയല്&#x200d;വാസിയായ വീട്ടമ്മയെ രണ്ടുതവണ പീഡിപ്പിച്ചെന്ന് റിമാന്&#x200d;ഡ് റിപ്പോര്&#x200d;ട്ട്. സെപ്റ്റംബര്&#x200d; 10, നവംബര്&#x200d; 11 തീയതികളിലാണു വിന്&#x200d;സന്റ് പീഡിപ്പിച്ചതെന്നു റിമാന്&#x200d;ഡ് റിപ്പോര്&#x200d;ട്ട് പറയുന്നു. എം. വിന്&#x200d;സന്റ് തന്നെ ഉപദ്രവിച്ചെന്നു പരാതിക്കാരിയായ വീട്ടമ്മ മൊഴി നല്&#x200d;കിയിരുന്നു.</p>
<p>ഒന്നരവര്&#x200d;ഷമായി മാനസികമായും ശാരീരികമായും പീഡിപ്പിച്ചു. കടയില്&#x200d; കയറിവന്ന് എംഎല്&#x200d;എ കയ്യില്&#x200d; കയറിപ്പിടിച്ചെന്നും വീട്ടമ്മ ആരോപിച്ചു. ഇക്കാര്യം പൊലീസിനോടും മജിസ്‌ട്രേറ്റിനോടും പറഞ്ഞിട്ടുണ്ട്. ഭര്&#x200d;ത്താവിനെ വഞ്ചിച്ചു ജീവിക്കാന്&#x200d; വയ്യെന്നും വീട്ടമ്മ പറഞ്ഞു. അതേസമയം, പരാതിക്കാരിയായ വീട്ടമ്മയുമായി വിന്&#x200d;സന്റ് മാസങ്ങളായി ഫോണില്&#x200d; സംസാരിച്ചിരുന്നെന്നു കോള്&#x200d; രേഖകള്&#x200d; പുറത്തുവന്നിരുന്നു.</p>
<p>അതിനിടെ, പീഡനക്കേസില്&#x200d; പരാതിയുമായി രംഗത്തെത്തിയ സ്ത്രീയ്‌ക്കെതിരെ എം.വിന്&#x200d;സന്റ് എംഎല്&#x200d;എയുടെ അനുകൂലികള്&#x200d; പ്രതിഷേധിച്ചു. പരാതിക്കാരിയെ ആശുപത്രിയില്&#x200d;നിന്നു വീട്ടിലെത്തിച്ചപ്പോഴാണ് ഒരു കൂട്ടം ആളുകള്&#x200d; പ്രതിഷേധവുമായി രംഗത്തെത്തിയത്.</p>
<p>എന്നാല്&#x200d; കേസ് രാഷ്ട്രീയ പകപോക്കലാണന്നും ഇതിന് പിന്നില്&#x200d; ഗൂഢാലോചനയുണ്ടെന്നുമാണ് എം വിന്&#x200d;സെന്റ് എം.എല്&#x200d;.എയുടെ വാദം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mvincent-mla-kovalam-sexual-arrasment-rimant-report.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കോഴിക്കോട് സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍</title>
		<link>https://www.chandrikadaily.com/sexual-arrasmnt-calicut-huhuhuig-gygyg-calicut.html</link>
					<comments>https://www.chandrikadaily.com/sexual-arrasmnt-calicut-huhuhuig-gygyg-calicut.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 13 Jul 2017 13:35:31 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[calicut]]></category>
		<category><![CDATA[POLIEC ARREEST]]></category>
		<category><![CDATA[SEXUAL ARRASMENT]]></category>
		<category><![CDATA[TEACHER RAPE]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=35609</guid>

					<description><![CDATA[കോഴിക്കോട്: ചാത്തമംഗലം പഞ്ചായത്തിലെ എല്‍പി സ്‌കൂളില്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. കാരമൂല സ്വദേശി കെ കെ ജനാര്‍ദ്ദനനെയാണ് അറസ്റ്റ് ചെയ്തത്. അധ്യാപകനെ വിദ്യാഭ്യാസവകുപ്പ് സസ്‌പെന്റ് ചെയ്തു. ഇന്നലെയാണ് എല്‍പി സ്‌കൂളിലെ 9 വിദ്യാര്‍ത്ഥിനികളുടെ രക്ഷിതാക്കള്‍ അധ്യാപകന്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗിക ചൂഷണത്തിനിരയാക്കുന്നെന്ന പരാതി നല്‍കിയത്. കുട്ടികള്‍ സ്‌കൂളിലേക്ക് വരാന്‍ മടിച്ചതോടെയാണ് അധ്യാപകന്റെ പീഡന വിവരം രക്ഷിതാക്കള്‍ അറിഞ്ഞത്. പരാതിയെ തുടര്‍ന്ന് അധ്യാപകനെ ഡിഡിഇ സസ്‌പെന്റ് ചെയ്തു. അധ്യാപകനെതിരെ നേരത്തെ പരാതി ഉണ്ടായിട്ടും നടപടിയെടുത്തില്ലെന്ന് ആരോപിച്ച് [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: ചാത്തമംഗലം പഞ്ചായത്തിലെ എല്&#x200d;പി സ്‌കൂളില്&#x200d; വിദ്യാര്&#x200d;ത്ഥിനികളെ പീഡിപ്പിച്ച അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. കാരമൂല സ്വദേശി കെ കെ ജനാര്&#x200d;ദ്ദനനെയാണ് അറസ്റ്റ് ചെയ്തത്. അധ്യാപകനെ വിദ്യാഭ്യാസവകുപ്പ് സസ്‌പെന്റ് ചെയ്തു.</p>
<p>ഇന്നലെയാണ് എല്&#x200d;പി സ്‌കൂളിലെ 9 വിദ്യാര്&#x200d;ത്ഥിനികളുടെ രക്ഷിതാക്കള്&#x200d; അധ്യാപകന്&#x200d; വിദ്യാര്&#x200d;ത്ഥിനികളെ ലൈംഗിക ചൂഷണത്തിനിരയാക്കുന്നെന്ന പരാതി നല്&#x200d;കിയത്. കുട്ടികള്&#x200d; സ്‌കൂളിലേക്ക് വരാന്&#x200d; മടിച്ചതോടെയാണ് അധ്യാപകന്റെ പീഡന വിവരം രക്ഷിതാക്കള്&#x200d; അറിഞ്ഞത്. പരാതിയെ തുടര്&#x200d;ന്ന് അധ്യാപകനെ ഡിഡിഇ സസ്‌പെന്റ് ചെയ്തു.</p>
<p>അധ്യാപകനെതിരെ നേരത്തെ പരാതി ഉണ്ടായിട്ടും നടപടിയെടുത്തില്ലെന്ന് ആരോപിച്ച് രക്ഷിതാക്കളും വിദ്യാര്&#x200d;ത്ഥി സംഘടനകളും സ്‌കൂളിലെത്തിയ ഡിഡിഇയേയും എഇഎയേയും തടഞ്ഞു വെച്ചു.<br />
തുടര്&#x200d;ന്ന് അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്&#x200d;ക്കെതിരെ പോസ്‌കോ നിയമപ്രകാരം കേസ്സെടുത്തിട്ടുണ്ട്. നാളെ കോടതിയില്&#x200d; ഹാജരാക്കും. വകുപ്പുതല അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. ഡിഡിഇ ഗിരീഷ് ചോലയിലിനാണ് അന്വേഷണചുമതല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sexual-arrasmnt-calicut-huhuhuig-gygyg-calicut.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
