<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>sfi leader &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/sfi-leader/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 11 Jun 2025 13:20:33 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>sfi leader &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>പ്ലസ്ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; എസ്.എഫ്.ഐ നേതാവിനെതിരെ പോക്‌സോ കേസ്‌</title>
		<link>https://www.chandrikadaily.com/1a-plus-two-student-was-raped-and-made-pregnant-pocso-case-against-sfi-leader.html</link>
					<comments>https://www.chandrikadaily.com/1a-plus-two-student-was-raped-and-made-pregnant-pocso-case-against-sfi-leader.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 11 Jun 2025 13:19:17 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kollam]]></category>
		<category><![CDATA[news]]></category>
		<category><![CDATA[pocso case]]></category>
		<category><![CDATA[sfi leader]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=344367</guid>

					<description><![CDATA[പത്തനാപുരം പൊലീസാണ് പോക്‌സോ ചുമത്തി എസ്.എഫ്.ഐ നേതാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.]]></description>
										<content:encoded><![CDATA[<p>കൊല്ലത്ത് പതിനേഴ് വയസ്സുള്ള പെൺകുട്ടി ഗർഭിണിയായ സംഭവത്തിൽ എസ്.എഫ്.ഐ നേതാവിനെതിരെ കേസ്. പത്തനാപുരം പൊലീസാണ് പോക്‌സോ ചുമത്തി എസ്.എഫ്.ഐ നേതാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. കൊല്ലം പത്തനാപുരം പുന്നല സ്വദേശി നിസാമിനെതിരെയാണ് കേസെടുത്തത്. പത്തനാപുരത്തിന് സമീപത്തെ സ്‌കൂളിലെ ഹയർസെക്കൻഡറി വിദ്യാർഥികളായിരുന്നു ഇരുവരും.</p>
<p>നിസാം ഈ വർഷമാണ് പ്ലസ് ടു പാസായി പുറത്തിറങ്ങിയത്. ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച പെൺകുട്ടിയെ രക്ഷിതാക്കൾ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് 5 മാസം ഗർഭിണിയാണെന്ന് കണ്ടെത്തിയത്. തുടർന്ന് ഈ വിവരം ആശുപത്രി അധികൃതർ രക്ഷിതാക്കളെ അറിയിച്ചു. അങ്ങനെയാണ് പെൺകുട്ടിയുടെ രക്ഷിതാക്കൾ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഇതിന് പിന്നാലെയാണ് പെൺകുട്ടി പേര് വെളിപ്പെടുത്തിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1a-plus-two-student-was-raped-and-made-pregnant-pocso-case-against-sfi-leader.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പരിസ്ഥിതി ദിനത്തില്‍ മരം നട്ടതിന് വിദ്യാര്‍തിക്ക് നേരെ എസ്എഫ്‌ഐ നേതാവിന്റെ ഭീഷണി</title>
		<link>https://www.chandrikadaily.com/1sfi-leader-threatens-student-for-planting-tree-on-environment-day.html</link>
					<comments>https://www.chandrikadaily.com/1sfi-leader-threatens-student-for-planting-tree-on-environment-day.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 05 Jun 2025 12:50:06 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ksu]]></category>
		<category><![CDATA[latest news]]></category>
		<category><![CDATA[sfi]]></category>
		<category><![CDATA[sfi leader]]></category>
		<category><![CDATA[Thrissur]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=343721</guid>

					<description><![CDATA[കുന്നംകുളം പഴഞ്ഞി എം ഡി കോളെജിലെ വിദ്യാര്‍ഥിയും കെഎസ്‌യു നേതാവുമായ റാഫി ഡേവിസിനെയാണ് കോളെജ് യൂണിയന്‍ ചെയര്‍മാന്‍ അഭിജിത് ഫോണിലൂടെ ഭീഷണിപ്പെടുത്തിയത്.]]></description>
										<content:encoded><![CDATA[<p>തൃശ്ശൂരില്&#x200d; പരിസ്ഥിതി ദിനത്തില്&#x200d; മരം നട്ടതിന് വിദ്യാര്&#x200d;തിക്ക് നേരെ എസ്എഫ്‌ഐ നേതാവിന്റെ ഭീഷണി. കുന്നംകുളം പഴഞ്ഞി എം ഡി കോളെജിലെ വിദ്യാര്&#x200d;ഥിയും കെഎസ്‌യു നേതാവുമായ റാഫി ഡേവിസിനെയാണ് കോളെജ് യൂണിയന്&#x200d; ചെയര്&#x200d;മാന്&#x200d; അഭിജിത് ഫോണിലൂടെ ഭീഷണിപ്പെടുത്തിയത്.</p>
<p>ഫോണിലൂടെ അസഭ്യം പറയുകയായിരുന്നു. പ്രിന്&#x200d;സിപ്പലിന്റെ അനുമതിയോടെയാണ് മരം നട്ടത്. സംബവത്തില്&#x200d; പൊലീസില്&#x200d; പരാതി നല്&#x200d;കാനാണ് കെഎസ്‌യു തീരുമാനം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1sfi-leader-threatens-student-for-planting-tree-on-environment-day.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ക്യാമ്പസിലെ വിദ്യാർഥിനികളുടെ ചിത്രം അശ്ലീല സൈറ്റിൽ; മു​ൻ എ​സ്.​എ​ഫ്.​ഐ നേതാവിനെ സ്​റ്റേഷൻ ജാമ്യത്തിൽ വിട്ടതിൽ പ്രതിഷേധം</title>
		<link>https://www.chandrikadaily.com/images-of-campus-students-on-obscene-site-protest-over-release-of-former-sfi-leader-on-bail-by-the-station.html</link>
					<comments>https://www.chandrikadaily.com/images-of-campus-students-on-obscene-site-protest-over-release-of-former-sfi-leader-on-bail-by-the-station.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 10 Jul 2024 09:55:39 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[campus students]]></category>
		<category><![CDATA[images]]></category>
		<category><![CDATA[obscene site]]></category>
		<category><![CDATA[sfi leader]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=302329</guid>

					<description><![CDATA[മ​റ്റൂ​ര്&#x200d; വ​ട്ട​പ്പ​റ​മ്പ് മാ​ട​ശ്ശേ​രി വീ​ട്ടി​ല്&#x200d; രോ​ഹി​ത്താണ്​​ (24)​ ശ്രീ​ശ​ങ്ക​ര കോ​ള​ജി​ലെ 25ഓ​ളം വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ അ​ശ്ലീ​ല സൈ​റ്റു​ക​ളി​ല്&#x200d; ഇ​ട്ട​ത്.]]></description>
										<content:encoded><![CDATA[<p>വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ ചി​ത്ര​ങ്ങ​ള്&#x200d; അ​ശ്ലീ​ല വെ​ബ്​ സൈ​റ്റു​ക​ളി​ൽ പോ​സ്റ്റ്​ ചെ​യ്ത യു​വാ​വി​ന് സ്‌​റ്റേ​ഷ​ന്&#x200d; ജാ​മ്യം ന​ൽ​കി​യ പൊ​ലീ​സ് ന​ട​പ​ടി​യി​ല്&#x200d; വി​ദ്യാ​ർ​ഥി​നി​ക​ൾ പ്ര​തി​ഷേ​ധി​ച്ചു. മ​റ്റൂ​ര്&#x200d; വ​ട്ട​പ്പ​റ​മ്പ് മാ​ട​ശ്ശേ​രി വീ​ട്ടി​ല്&#x200d; രോ​ഹി​ത്താണ്​​ (24)​ ശ്രീ​ശ​ങ്ക​ര കോ​ള​ജി​ലെ 25ഓ​ളം വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ അ​ശ്ലീ​ല സൈ​റ്റു​ക​ളി​ല്&#x200d; ഇ​ട്ട​ത്. ഇ​യാ​ളെ തി​ങ്ക​ളാ​ഴ്ച പൊ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു.</p>
<p>ശ്രീ​ശ​ങ്ക​ര കോ​ള​ജി​ലെ മു​ൻ എ​സ്.​എ​ഫ്.​ഐ യൂ​നി​റ്റ് ഭാ​ര​വാ​ഹി​യും ഫോ​ട്ടോ​ഗ്രാ​ഫ​റു​മാ​ണ്​ രോ​ഹി​ത്ത്. കാ​മ്പ​സി​ല്&#x200d;നി​ന്ന് പ​ഠ​നം ക​ഴി​ഞ്ഞ് പോ​യെ​ങ്കി​ലും സ്ഥി​ര​മാ​യി ഈ ​ഭാ​ഗ​ങ്ങ​ളി​ല്&#x200d; ഇ​യാ​ൾ ക​റ​ങ്ങി ന​ട​ക്കാ​റു​ണ്ടെ​ന്നും പെ​ണ്&#x200d;കു​ട്ടി​ക​ള്&#x200d; പ​രാ​തി​പ്പെ​ട്ടു. വിദ്യാർഥിനികളുടെ പരാതിയിലാണ്​ ഇയാളെ പിടികൂടിയത്​.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/images-of-campus-students-on-obscene-site-protest-over-release-of-former-sfi-leader-on-bail-by-the-station.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വെറ്ററിനറി സർവകലാശാലാ വിദ്യാർഥിയുടെ മരണം: എസ്.എഫ്.ഐ നേതാവും കോളേജ് യൂണിയൻ ചെയർമാനുമായ അരുൺ കീഴടങ്ങി</title>
		<link>https://www.chandrikadaily.com/death-of-veterinary-university-student-sfi-leader-and-college-union-chairman-arun-surrenders.html</link>
					<comments>https://www.chandrikadaily.com/death-of-veterinary-university-student-sfi-leader-and-college-union-chairman-arun-surrenders.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 29 Feb 2024 17:49:57 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[death]]></category>
		<category><![CDATA[sfi leader]]></category>
		<category><![CDATA[surrenders]]></category>
		<category><![CDATA[veterinary university student]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=291802</guid>

					<description><![CDATA[കേസിൽ എസ്.എഫ്.ഐ യൂനിറ്റ് സെക്രട്ടറി എസ്. അഭിഷേക് അടക്കം ആറ് പേരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.]]></description>
										<content:encoded><![CDATA[<p>വയനാട് വെറ്ററിനറി സർവകലാശാലാ വിദ്യാർഥി സിദ്ധാർഥിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ എസ്.എഫ്.ഐ നേതാവും കോളേജ് യൂണിയൻ ചെയർമാനുമായ അരുൺ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങി.</p>
<p>ബി.വി.എസ്.സി രണ്ടാംവർഷ വിദ്യാർഥിയായ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സിദ്ധാർഥനെ ഫെബ്രുവരി 18-നാണ് ഹോസ്റ്റലിലെ കുളിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മരിക്കും മുമ്പ് സിദ്ധാർഥന് ക്രൂരമർദനം നേരിടേണ്ടിവന്നുവെന്ന് തെളിയിക്കുന്നതായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. 3 ദിവസം ഭക്ഷണംപോലും നൽകാതെ തുടർച്ചയായി മർദ്ദിച്ചെന്നും ആരോപണമുണ്ടായിരുന്നു.</p>
<p style="text-align: left;">കേസിൽ എസ്.എഫ്.ഐ യൂനിറ്റ് സെക്രട്ടറി എസ്. അഭിഷേക് അടക്കം ആറ് പേരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്യായമായി തടഞ്ഞുവെക്കൽ, സംഘം ചേർന്ന് മർദിക്കൽ, മാരകായുങ്ങളുപയോഗിച്ച് പരിക്കേൽപിക്കൽ എന്നീ വകുപ്പുകൾക്കൊപ്പം റാഗിങ് നിരോധന നിയമപ്രകാരവും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്.</p>
<p>സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​സ്.​എ​ഫ്.​ഐ യൂ​നി​റ്റ് സെ​ക്ര​ട്ട​റി​യും കോ​ള​ജ് യൂ​നി​യ​ൻ പ്ര​സി​ഡ​ന്റും അ​ട​ക്കം 12 വി​ദ്യാ​ർ​ഥി​ക​ളെ ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷം സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. കൂ​ടു​ത​ൽ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്ന​തോ​ടെ ഇ​വ​രെ പ്ര​തി​ക​ളാ​ക്കി പി​ന്നീ​ട് പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു.</p>
<p>മുഖ്യപ്രതി കെ. അഖിൽ നേരത്തെ അറസ്റ്റിലായിരുന്നു. ഒന്നാം വർഷ വിദ്യാർഥിയായ അഖിലാണ് കുറ്റവിചാരണയും ആക്രമണവും ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ സസ്‌പെൻഡ് ചെയ്ത വിദ്യാർഥികളിൽ 10 പേർ ഇപ്പോഴും ഒളിവിലാണ്. ഇവർക്കായി ലുക്കൗട്ട് നോട്ടീസ് ഇറക്കുമെന്ന് സൂചനയുണ്ട്.</p>
<p>വിദ്യാർഥിയുടെ മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കോളജിൽ വലിയ പ്രതിഷേധങ്ങളാണ് നടക്കുന്നത്. എം.എസ്.എഫ്, കെ.എസ്.യു, എ.ബി.വി.പി സംഘടനകൾ പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്.</p>
<p>അതെ സമയം സിദ്ധാർത്ഥിൻ്റെ മരണം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. വയനാട് എസ്.പിക്കാണ് അന്വേഷണത്തിന്റെ മേൽനോട്ടം. കൽപ്പറ്റ ഡിവൈ.എസ്.പിയെ അന്വേഷണ ഉദ്യോഗസ്ഥനായി നിയമിച്ചു. ഒരു ഡിവൈ.എസ്.പിയെക്കൂടി സംഘത്തിൽ ഉൾപ്പെടുത്തും. സംസ്ഥാന പൊലീസ് മേധാവിയുടേതാണ് ഉത്തരവ്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് പുതിയ സംഘത്തെ രൂപീകരിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/death-of-veterinary-university-student-sfi-leader-and-college-union-chairman-arun-surrenders.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിദ്യാര്&#x200d;ത്ഥിനിയെ മര്&#x200d;ദ്ദിച്ച കേസ്: എസ്എഫ്‌ഐ നേതാവ് ജെയ്‌സണ്&#x200d; ജോസഫിന്റെ മുന്&#x200d;കൂര്&#x200d; ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി</title>
		<link>https://www.chandrikadaily.com/student-assault-case-supreme-court-rejects-anticipatory-bail-plea-of-%e2%80%8b%e2%80%8bsfi-leader-jason-joseph.html</link>
					<comments>https://www.chandrikadaily.com/student-assault-case-supreme-court-rejects-anticipatory-bail-plea-of-%e2%80%8b%e2%80%8bsfi-leader-jason-joseph.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 09 Feb 2024 05:50:43 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[sfi leader]]></category>
		<category><![CDATA[Student assault case]]></category>
		<category><![CDATA[supreme court]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=289965</guid>

					<description><![CDATA[ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.]]></description>
										<content:encoded><![CDATA[<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>പത്തനംതിട്ടയില്&#x200d; വിദ്യാര്&#x200d;ത്ഥിനിയെ മര്&#x200d;ദ്ദിച്ച കേസില്&#x200d; എസ്എഫ്‌ഐ നേതാവ് ജെയ്‌സണ്&#x200d; ജോസഫിന് തിരിച്ചടി. ജെയ്‌സന്റെ മുന്&#x200d;കൂര്&#x200d; ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.</p>
</div>
</div>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">അന്വേഷണവുമായി ജെയ്‌സണ്&#x200d; ജോസഫ് സഹകരിക്കണമെന്ന് സുപ്രീംകോടതി വാക്കാല്&#x200d; നിര്&#x200d;ദ്ദേശം നല്&#x200d;കി. പത്തനംതിട്ട കടമ്മനിട്ട മൗണ്ട് സിയോണ്&#x200d; കോളജില്&#x200d; വെച്ചാണ് നിയമവിദ്യാര്&#x200d;ത്ഥിനിയെ എസ്എഫ്‌ഐ നേതാവ് മര്&#x200d;ദ്ദിച്ചത്.</div>
</div>
<div></div>
<div>ജെയ്‌സണ്&#x200d; ജോസഫ് നേരത്തെ മുന്&#x200d;കൂര്&#x200d; ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്&#x200d; ഹൈക്കോടതി ഹര്&#x200d;ജി തള്ളി. ഇതിനെതിരെയാണ് ജെയ്‌സണ്&#x200d; ജോസഫ് സുപ്രീംകോടതിയെ സമീപിച്ചത്. സിപിഎം പെരുനാട് ഏരിയാ കമ്മിറ്റി അംഗം കൂടിയാണ് ജെയ്‌സണ്&#x200d; ജോസഫ്.</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/student-assault-case-supreme-court-rejects-anticipatory-bail-plea-of-%e2%80%8b%e2%80%8bsfi-leader-jason-joseph.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചാലക്കുടി എസ്ഐക്കെതിരെ ഭീഷണി പ്രസംഗം; എസ്.എഫ്.ഐ കേന്ദ്ര കമ്മറ്റിയംഗം ഹസന്&#x200d; മുബാറക്കിനെതിരെ കേസെടുത്തു</title>
		<link>https://www.chandrikadaily.com/threatening-speech-against-chalakudy-si-a-case-has-been-registered-against-sfi-central-committee-member-hassan-mubarak.html</link>
					<comments>https://www.chandrikadaily.com/threatening-speech-against-chalakudy-si-a-case-has-been-registered-against-sfi-central-committee-member-hassan-mubarak.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 25 Dec 2023 05:21:09 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[chalakkudi si]]></category>
		<category><![CDATA[sfi leader]]></category>
		<category><![CDATA[speech]]></category>
		<category><![CDATA[threatening]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=286568</guid>

					<description><![CDATA[ഇന്നലെയാണ് ചാലക്കുടി എസ്.ഐ അഫ്സലിനെ തെരുവുപട്ടിയെ പോലെ പട്ടണത്തിലിട്ട് തല്ലുമെന്ന ഭീഷണി മുഴക്കിയത്.]]></description>
										<content:encoded><![CDATA[<p>തൃശ്ശൂര്&#x200d; ചാലക്കുടി എസ്.ഐക്കെതിരെ ഭീഷണി പ്രസംഗം നടത്തിയ എസ്.എഫ്.ഐ കേന്ദ്രകമ്മറ്റിയംഗത്തിനെതിരെ കേസെടുത്തു. ഹസന്&#x200d; മുബാറക്കിനെതിരെയാണ് കേസ്. ഭീഷണിപ്രസംഗത്തില്&#x200d; കേസെടുക്കാത്തത് വിവാദമായിരുന്നു.</p>
<p>ഇന്നലെയാണ് ചാലക്കുടി എസ്.ഐ അഫ്സലിനെ തെരുവുപട്ടിയെ പോലെ പട്ടണത്തിലിട്ട് തല്ലുമെന്ന ഭീഷണി മുഴക്കിയത്. എസ്.ഐക്കെതിരെ നഗരത്തില്&#x200d; നടത്തിയ പ്രകടനത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്.ഐയുടെ കൈകാലുകള്&#x200d; തല്ലിയൊടിച്ച് ജയിലില്&#x200d; പോകാനും തയ്യാറാണെന്ന് ഹസന്&#x200d; മുബാറക് പറഞ്ഞിരുന്നു.</p>
<p>&#8216;ചാലക്കുടിയിലെ വിദ്യാര്&#x200d;ഥികളെ എസ്.ഐ അഫ്സല്&#x200d; തെരുവുപട്ടികളെ തല്ലുന്നതു പോലെ തല്ലി. അതിനെതിരായാണ് എസ്.എഫ്.ഐ.യുടെ പ്രതിഷേധം. എസ്.എഫ്.ഐയുടെ കൊടിതോരണവും ഫ്ളക്സും പതാകയും കാണുമ്പോള്&#x200d; പ്രേതത്തെ പോലെ, ചാലക്കുടി അങ്ങാടിയില്&#x200d; തൊടലു പൊട്ടിച്ച പേപ്പട്ടിയെ പോലെ കാക്കിയണിഞ്ഞു കൊണ്ട് നടക്കുകയാണ്.</p>
<p>ഇയാളോട് ഒന്നേ പറയാനുള്ളൂ, തെരുവുപട്ടിയെ തല്ലുന്നതു പോലെ ചാലക്കുടി പട്ടണത്തിലിട്ട് ഞങ്ങള്&#x200d; തല്ലും. ഇത് പറയുന്നത് എസ്.എഫ്.ഐയാണ്. അതിന് ഞങ്ങള്&#x200d;ക്ക് ആരുടെയും അകമ്പടി വേണ്ട. ഈ പട്ടിയുടെ 2 കൈയും കാലും തല്ലിയൊടിക്കും. അതിപ്പോള്&#x200d; ചെയ്ത് കണ്ണൂരു കിടന്നാലും പൂജപ്പുര കിടന്നാലും ഞങ്ങള്&#x200d;ക്ക് പുല്ലാണ്. തെരുവുപട്ടിയെ പോലെ തല്ലും.&#8217;- ഹസന്&#x200d; മുബാറക് പറഞ്ഞു.</p>
<p>ഗവണ്&#x200d;മെന്റ് ഐടിഐ യൂണിയന്&#x200d; തെരഞ്ഞെടുപ്പിലെ എസ്.എഫ്.ഐ വിജയത്തിന് പിന്നാലെ ഉടലെടുത്ത സംഘര്&#x200d;ഷത്തിന്റെ അനുരണനമായിരുന്നു വിദ്യാര്&#x200d;ഥി നേതാവിന്റെ പ്രസംഗം. സംഘര്&#x200d;ഷത്തിനിടെ പൊലീസും ഡി.വൈ.എഫ്.ഐ പ്രവര്&#x200d;ത്തകരും ഏറ്റുമുട്ടിയിരുന്നു.</p>
<p>പൊലീസ് ജീപ്പ് തകര്&#x200d;ക്കുകയും ചെയ്തു ഡിവൈഎഫ്‌ഐ പ്രവര്&#x200d;ത്തകര്&#x200d;. ഈ സംഭവത്തില്&#x200d; ഡിവൈഎഫ്ഐ നേതാവ് നിതിന്&#x200d; പുല്ലനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വധശ്രമം, പൊതുമുതല്&#x200d; നശിപ്പിക്കല്&#x200d; തുടങ്ങിയ കുറ്റങ്ങളാണ് ഇയാളടക്കം 5 പ്രതികള്&#x200d;ക്കെതിരെ ചുമത്തിയിട്ടുള്ളത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/threatening-speech-against-chalakudy-si-a-case-has-been-registered-against-sfi-central-committee-member-hassan-mubarak.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുൻ എസ്എഫ്ഐ നേതാവിന്റെ വ്യാജസർട്ടിഫിക്കറ്റ് വിവാദത്തിൽ നടപടി; പ്രിൻസിപ്പലിനെ മാറ്റി,6 അധ്യാപകർക്കെതിരേയും നടപടി</title>
		<link>https://www.chandrikadaily.com/1action-on-former-sfi-leaders-fake-certificate-controversy-the-principal-was-replaced-and-action-was-taken-against-6-teachers.html</link>
					<comments>https://www.chandrikadaily.com/1action-on-former-sfi-leaders-fake-certificate-controversy-the-principal-was-replaced-and-action-was-taken-against-6-teachers.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 29 Nov 2023 13:45:40 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[fake certificate]]></category>
		<category><![CDATA[news]]></category>
		<category><![CDATA[principal]]></category>
		<category><![CDATA[sfi leader]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=284486</guid>

					<description><![CDATA[എസ്എഫ്ഐ കായംകുളം ഏരിയാ സെക്രട്ടറിയായിരുന്ന നിഖില്&#x200d; തോമസ് കലിംഗ സര്&#x200d;വകലാശാലയുടെ വ്യാജ ഡിഗ്രി ഹാജരാക്കി കഴിഞ്ഞ വര്&#x200d;ഷമാണ് കായംകുളം എംഎസ്എം കോളേജില്&#x200d; എം കോം പ്രവേശനം നേടിയത്.]]></description>
										<content:encoded><![CDATA[<p>മുന്&#x200d; എസ്.എഫ്.ഐ നേതാവ് നിഖില്&#x200d; തോമസ് ഉള്&#x200d;പ്പെട്ട വ്യാജ സര്&#x200d;ട്ടിഫിക്കറ്റ് വിവാദത്തില്&#x200d; കായംകുളം എം.എസ്.എം കോളേജ് പ്രിന്&#x200d;സിപ്പലിനെ സ്ഥാനത്ത് നിന്നും നീക്കി. ഡോ. മുഹമ്മദ് താഹയെയാണ് കേരള യൂണിവേഴ്സിറ്റി സിന്&#x200d;ഡിക്കേറ്റ് തീരുമാനപ്രകാരം നീക്കിയത്. അധ്യാപകര്&#x200d;ക്കെതിരെയുള്ള പരാതികള്&#x200d; പരിശോധിച്ച് നടപടിയെടുക്കാന്&#x200d; മാനേജ്മെന്റിന് നിര്&#x200d;ദേശം നല്&#x200d;കി.</p>
<p>വ്യാജ സര്&#x200d;ട്ടിഫിക്കറ്റ് കേസില്&#x200d; പ്രിന്&#x200d;സിപ്പലും അധ്യാപകരും കുറ്റക്കാരാണെന്ന് രജിസ്ട്രാര്&#x200d; റിപ്പോര്&#x200d;ട്ട് നല്&#x200d;കിയിരുന്നു. എസ്എഫ്ഐ കായംകുളം ഏരിയാ സെക്രട്ടറിയായിരുന്ന നിഖില്&#x200d; തോമസ് കലിംഗ സര്&#x200d;വകലാശാലയുടെ വ്യാജ ഡിഗ്രി ഹാജരാക്കി കഴിഞ്ഞ വര്&#x200d;ഷമാണ് കായംകുളം എംഎസ്എം കോളേജില്&#x200d; എം കോം പ്രവേശനം നേടിയത്.</p>
<p>തട്ടിപ്പ് പിടിക്കപ്പെടുകയും ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. വിവാദമായ ഈ സംഭവത്തിലാണ് നിഖിലിന് പ്രവേശനം നല്&#x200d;കിയ എംഎസ്എം കോളേജിനെതിരെയും കേരളാ സര്&#x200d;വകലാശാല നടപ</p>
<p>എംഎസ്എം കോളേജിലെ ബി കോം വിദ്യാര്&#x200d;ത്ഥിയായിരുന്ന നിഖില്&#x200d; ഒരു പരീക്ഷ പോലും ജയിക്കാതെയാണ് മറ്റൊരു സര്&#x200d;വകലാശാലയുടെ ഡിഗ്രി കാണിച്ച് അതേ കോളേജില്&#x200d; എം കോം പ്രവേശനം നേടിയത്. പ്രിന്&#x200d;സിപ്പാളും എച്ച്ഒഡിയും മാറിയതാണ് നിഖിലിന് പ്രവേശനം ലഭിക്കാന്&#x200d; കാരണമെന്നായിരുന്നു കോളേജിന്റെ വിശദീകരണം.</p>
<p>എന്നാല്&#x200d; സര്&#x200d;വകലാശാല രജിസ്ട്രാര്&#x200d;, പരീക്ഷ കണ്ട്രോളര്&#x200d; എന്നിവരടങ്ങിയ അന്വേഷണ സമിതി ഈ വാദം തള്ളി. തുടര്&#x200d;ന്നാണ് നടപടി എടുക്കാമെന്ന് വി സി യുടെ അധ്യക്ഷതയില്&#x200d; ചേര്&#x200d;ന്ന സിന്&#x200d;ഡിക്കേറ്റ് യോഗം തീരുമാനിച്ചത്. സംഭവത്തില്&#x200d; നേരത്തെ നിഖില്&#x200d; തോമസിന്റെ എം കോം രജിസ്‌ട്രേഷന്&#x200d; റദ്ദാക്കുകയും കേരളാ സര്&#x200d;വകലാശാലയില്&#x200d; പഠിക്കുന്നതില്&#x200d; നിന്ന് ആജീവനാന്ത വിലക്കുകയും ചെയ്തിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1action-on-former-sfi-leaders-fake-certificate-controversy-the-principal-was-replaced-and-action-was-taken-against-6-teachers.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പത്തനംതിട്ട സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ്; എസ്.എഫ്.ഐ നേതാവ് 5 തവണ കള്ളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്&#x200d; പുറത്ത്</title>
		<link>https://www.chandrikadaily.com/1pathanamthitta-cooperative-bank-election-footage-of-sfi-leader-voting-5-times-out.html</link>
					<comments>https://www.chandrikadaily.com/1pathanamthitta-cooperative-bank-election-footage-of-sfi-leader-voting-5-times-out.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 26 Sep 2023 02:44:07 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[Politics]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[cooperative bank]]></category>
		<category><![CDATA[election]]></category>
		<category><![CDATA[pathanamthitta]]></category>
		<category><![CDATA[sfi leader]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=276347</guid>

					<description><![CDATA[എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി കെ.എസ്.അമല്&#x200d; അഞ്ചുതവണ കള്ളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്]]></description>
										<content:encoded><![CDATA[<p>പത്തനംതിട്ട സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്&#x200d; എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി അഞ്ചുവട്ടം കള്ളവോട്ട് ചെയ്‌തെന്ന് ആരോപണം. പെരിങ്ങനാട് ലോക്കല്&#x200d; സെക്രട്ടറി അഖിലും കള്ളവോട്ട് ചെയ്‌തെന്നും പൊലീസിന്റെയും ഉദ്യോഗസ്ഥരുടേയും ഒത്താശ ഇതിനുണ്ടായെന്നും കോണ്&#x200d;ഗ്രസ് ആരോപിക്കുന്നു.</p>
<p>വ്യാപക ക്രമക്കേടിനെതിരെ ഡി.സി.സി ഹൈക്കോടതിയെ സമീപിക്കും. എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി കെ.എസ്.അമല്&#x200d; അഞ്ചുതവണ കള്ളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പത്തനംതിട്ട നഗരസഭയിലെ 22 വാര്&#x200d;ഡുകളിലെ താമസക്കാര്&#x200d;ക്ക് മാത്രമാണ് വോട്ടവകാശം ഉള്ളത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘര്&#x200d;ഷങ്ങളിലും അഖില്&#x200d; പെരിങ്ങനാട് സജീവമായി ഉണ്ടായിരുന്നു. ദൃശ്യങ്ങളില്&#x200d; വന്നതിന്റെ ഇരട്ടി കള്ളവോട്ടുകള്&#x200d; നടന്നു എന്നാണ് കോണ്&#x200d;ഗ്രസിന്റെ ആരോപണം.</p>
<p>അടൂര്&#x200d;, തിരുവല്ല, പന്തളം തുടങ്ങിയ സ്ഥലങ്ങളില്&#x200d; നിന്ന് സി.പി.എം പ്രവര്&#x200d;ത്തകരെ എത്തിച്ച് വോട്ടുചെയ്യിച്ചുവെന്നതാണ് മറ്റൊരു ആരോപണം. സഹകരണ ബാങ്ക് ഭരണം പക്ഷേ യു.ഡി.എഫ് നിലനിര്&#x200d;ത്തി. അടുത്തമാസം പതിനാലിന് നടക്കുന്ന കാര്&#x200d;ഷിക വികസനബാങ്ക് തിരഞ്ഞെടുപ്പില്&#x200d; ഹൈക്കോടതി നിരീക്ഷണം വേണമെന്ന് ആവശ്യപ്പെട്ടാകും കോണ്&#x200d;ഗ്രസ് കോടതിയെ സമീപിക്കുക. സഹകരണ ബാങ്ക് തിരഞ്ഞെടുപ്പു നടന്ന മാര്&#x200d;ത്തോമാ സ്‌കൂളില്&#x200d; തന്നെയാണ് കാര്&#x200d;ഷിക ബാങ്ക് തിരഞ്ഞെടുപ്പും നടക്കുക</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1pathanamthitta-cooperative-bank-election-footage-of-sfi-leader-voting-5-times-out.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കാട്ടാക്കട കോളേജ് ആള്&#x200d;മാറാട്ടം: എസ്.എഫ്.ഐ നേതാവ്  വിശാഖ് കീഴടങ്ങി</title>
		<link>https://www.chandrikadaily.com/1kattakkada-college-impersonation-sfi-leader-visakh-surrenders.html</link>
					<comments>https://www.chandrikadaily.com/1kattakkada-college-impersonation-sfi-leader-visakh-surrenders.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 04 Jul 2023 05:43:07 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[impersonation]]></category>
		<category><![CDATA[kattakkada christian college]]></category>
		<category><![CDATA[news]]></category>
		<category><![CDATA[sfi leader]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=262807</guid>

					<description><![CDATA[കാട്ടാക്കട ആൾമാറാട്ട കേസ് പ്രതി മുൻ എസ്എഫ്ഐ നേതാവ് വിശാഖ് കീഴടങ്ങി. കാട്ടാക്കട പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്. കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ ആള്&#x200d;മാറാട്ട കേസിൽ പ്രതികള്&#x200d;ക്ക് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ ഹൈക്കോടതി നൽകിയ സമയപരിധി ഇന്ന് അവസാനിക്കും. കേസിലെ ഒന്നാം പ്രതി എസ്എഫ്ഐ നേതാവ് വിശാഖ്, രണ്ടാം പ്രതിയെ കോളേജ് മുൻ പ്രിൻസിപ്പൽ ജി. ജെ.ഷൈജു എന്നിവരാണ് ഹാജരാകേണ്ടത്. രണ്ടു പേരുടെയും മുൻകൂർ ജാമ്യാപേക്ഷ തള്ളിയ കോടതി അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ നിർദ്ദേശിച്ചിരുന്നു. കോളേജ് തെരഞ്ഞെടുപ്പിൽ [&#8230;]]]></description>
										<content:encoded><![CDATA[<p>കാട്ടാക്കട ആൾമാറാട്ട കേസ് പ്രതി മുൻ എസ്എഫ്ഐ നേതാവ് വിശാഖ് കീഴടങ്ങി. കാട്ടാക്കട പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്. കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ<br />
ആള്&#x200d;മാറാട്ട കേസിൽ പ്രതികള്&#x200d;ക്ക് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ ഹൈക്കോടതി നൽകിയ സമയപരിധി ഇന്ന് അവസാനിക്കും. കേസിലെ ഒന്നാം പ്രതി എസ്എഫ്ഐ നേതാവ് വിശാഖ്, രണ്ടാം പ്രതിയെ കോളേജ് മുൻ പ്രിൻസിപ്പൽ ജി. ജെ.ഷൈജു എന്നിവരാണ് ഹാജരാകേണ്ടത്. രണ്ടു പേരുടെയും മുൻകൂർ ജാമ്യാപേക്ഷ തള്ളിയ കോടതി അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ നിർദ്ദേശിച്ചിരുന്നു.</p>
<p>കോളേജ് തെരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ച വിദ്യാർത്ഥിനിക്ക് പകരം തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ യോഗ്യതയില്ലാത്ത വിശാഖിന്റെ പേരാണ് സർവ്വകലാശാലക്ക് പ്രിൻസിപ്പൽ കൈമാറിയത്. സംഭവം പുറത്തായതോടെ വിശാഖിനെയും പ്രിൻസിപ്പലിനെയും സസ്പെന്റ് ചെയ്തിരുന്നു. കാട്ടാക്കട പൊലീസിൻെറ അന്വേഷണം മെല്ലെ പോകുന്നതിനിടെയാണ് പ്രതികൾ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. ജാമ്യ ഹർജിയിൽ ഉത്തരവുണ്ടാകുന്നവരെ രണ്ടുപേരുടെയും അറസ്റ്റും ഹൈക്കോടതി തടഞ്ഞിരുന്നു. ജാമ്യ ഹർജി തള്ളിയ ശേഷമാണ് ചൊവ്വാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ നിർദ്ദേശിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1kattakkada-college-impersonation-sfi-leader-visakh-surrenders.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിഖില്&#x200d; തോമസിന് വ്യാജ സര്&#x200d;ട്ടിഫിക്കറ്റ് നല്&#x200d;കിയ കൊച്ചിയിലെ സ്ഥാപനം അടച്ചിട്ട നിലയില്&#x200d;</title>
		<link>https://www.chandrikadaily.com/the-institution-in-kochi-that-gave-fake-certificate-to-nikhil-thomas-is-closed.html</link>
					<comments>https://www.chandrikadaily.com/the-institution-in-kochi-that-gave-fake-certificate-to-nikhil-thomas-is-closed.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 27 Jun 2023 02:10:43 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[fake certificate]]></category>
		<category><![CDATA[news]]></category>
		<category><![CDATA[nikhil thomas]]></category>
		<category><![CDATA[sfi leader]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=261607</guid>

					<description><![CDATA[എസ്.എഫ്.ഐ നേതാവ് നിഖില്&#x200d; തോമസിന് വ്യാജ ഡിഗ്രി സര്&#x200d;ട്ടിഫിക്കറ്റ് നല്&#x200d;കിയ കൊച്ചിയിലെ സ്ഥാപനം പൂട്ടിയ നിലയില്&#x200d;.വിസ തട്ടിപ്പ് കേസില്&#x200d; പ്രതിയായ നടത്തിപ്പുകാരന്&#x200d; ഒളിവിലാണ്. തിരുവനന്തപുരം സ്വദേശിയാണ് ഇയാള്&#x200d;. നിഖിലിനെ തെളിവെടുപ്പിന് എത്തിക്കുന്നതിന് മുന്നോടിയായി നടത്തിയ അന്വേഷണത്തിലാണ് സ്ഥാപനം പൂട്ടിയതായി കണ്ടെത്തിയത്. നിഖിലിന് വ്യാജ സര്&#x200d;ട്ടിഫിക്കറ്റ് നല്&#x200d;കിയത് ഇയാളാണെന്ന് തെളിഞ്ഞാല്&#x200d; കേസില്&#x200d; പ്രതിയാക്കും. 2022ലാണ് സ്ഥാപനം പൂട്ടിയത്. നിഖില്&#x200d; തോമസിന്റെ വ്യാജ ഡിഗ്രി കേസില്&#x200d; രണ്ടാം പ്രതിയായ അബിന്&#x200d; സി രാജിനെ നെടുമ്പാശ്ശേരിയില്&#x200d; വിമാനം ഇറങ്ങിയതിന് പിന്നാലെയാണ് പിടികൂടിയത്. [&#8230;]]]></description>
										<content:encoded><![CDATA[<p>എസ്.എഫ്.ഐ നേതാവ് നിഖില്&#x200d; തോമസിന് വ്യാജ ഡിഗ്രി സര്&#x200d;ട്ടിഫിക്കറ്റ് നല്&#x200d;കിയ കൊച്ചിയിലെ സ്ഥാപനം പൂട്ടിയ നിലയില്&#x200d;.വിസ തട്ടിപ്പ് കേസില്&#x200d; പ്രതിയായ നടത്തിപ്പുകാരന്&#x200d; ഒളിവിലാണ്. തിരുവനന്തപുരം സ്വദേശിയാണ് ഇയാള്&#x200d;. നിഖിലിനെ തെളിവെടുപ്പിന് എത്തിക്കുന്നതിന് മുന്നോടിയായി നടത്തിയ അന്വേഷണത്തിലാണ് സ്ഥാപനം പൂട്ടിയതായി കണ്ടെത്തിയത്. നിഖിലിന് വ്യാജ സര്&#x200d;ട്ടിഫിക്കറ്റ് നല്&#x200d;കിയത് ഇയാളാണെന്ന് തെളിഞ്ഞാല്&#x200d; കേസില്&#x200d; പ്രതിയാക്കും. 2022ലാണ് സ്ഥാപനം പൂട്ടിയത്.</p>
<p>നിഖില്&#x200d; തോമസിന്റെ വ്യാജ ഡിഗ്രി കേസില്&#x200d; രണ്ടാം പ്രതിയായ അബിന്&#x200d; സി രാജിനെ നെടുമ്പാശ്ശേരിയില്&#x200d; വിമാനം ഇറങ്ങിയതിന് പിന്നാലെയാണ് പിടികൂടിയത്. നിഖിലിന് വ്യാജ ഡിഗ്രി സര്&#x200d;ട്ടിഫിക്കറ്റ് തയ്യാറാക്കി നല്&#x200d;കിയത് അബിനായിരുന്നു. എസ്.എഫ്.ഐ മുന്&#x200d; ഏരിയ പ്രസിഡന്റും ജില്ലാ സെക്രട്ടേറിയേറ്റ് അംഗവുമാണ് അബിന്&#x200d;.</p>
<p>അബിനാണ് വ്യാജ ഡിഗ്രി ഉണ്ടാക്കാന്&#x200d; സഹായിച്ചതെന്ന് നിഖില്&#x200d; തോമസ് മൊഴി നല്&#x200d;കിയിരുന്നു. ഇതോടെ മാലിദ്വീപില്&#x200d; ജോലി ചെയ്യുകയായിരുന്ന അബിനെ കേരള പൊലീസ് സമ്മര്&#x200d;ദ്ദം ചെലുത്തി നാട്ടിലെത്തിക്കുകയായിരുന്നു. കുടുംബം ഇടപെട്ട് അബിനെ നാട്ടിലെത്തിക്കാമെന്ന് പൊലീസിനെ അറിയിച്ചിരുന്നു. ഉച്ചയ്ക്ക് 12 മണിക്കാണ് അബിന്&#x200d; മാലിദ്വീപില്&#x200d; നിന്ന് വിമാനം കയറിയത്. ചെന്നൈയില്&#x200d; ഇറങ്ങിയ ശേഷം കൊച്ചിയിലക്ക് വരികയായിരുന്നു.</p>
<p>നിരവധി പേര്&#x200d;ക്ക് അബിന്&#x200d; വ്യാജ ഡിഗ്രി സര്&#x200d;ട്ടിഫിക്കറ്റ് നല്&#x200d;കിയിട്ടുണ്ടെന്നാണ് വിവരം. മുന്&#x200d;പ് എസ്.എഫ്.ഐയുടെ ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും കായംകുളം എസ്എഫ്‌ഐയുടെ ഏരിയ പ്രസിഡന്റുമായിരുന്നു അബിന്&#x200d;. 2 വിദ്യാര്&#x200d;ത്ഥിനികളുടെ പരാതിയെ തുടര്&#x200d;ന്ന് പാര്&#x200d;ട്ടി ഇയാള്&#x200d;ക്കെതിരെ അച്ചടക്ക നടപടിയെടുത്തിരുന്നു. തുടര്&#x200d;ന്ന് ഉത്തര്&#x200d; പ്രദേശില്&#x200d; മാതാവിനൊപ്പമായിരുന്നു താമസം. ഒന്നര വര്&#x200d;ഷം മുമ്പാണ് അബിന്&#x200d; മാലിയിലേക്ക് പോയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-institution-in-kochi-that-gave-fake-certificate-to-nikhil-thomas-is-closed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
