<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>shabarinadh &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/shabarinadh/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 01 Feb 2021 16:27:46 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>shabarinadh &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ശബരിനാഥനെ അധിക്ഷേപിച്ച സംഭവം; ബെന്യാമിന്&#x200d; മാപ്പു പറഞ്ഞു</title>
		<link>https://www.chandrikadaily.com/shabarinathan-benyamin.html</link>
					<comments>https://www.chandrikadaily.com/shabarinathan-benyamin.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Mon, 01 Feb 2021 16:27:46 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[benyamin]]></category>
		<category><![CDATA[shabarinadh]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=178572</guid>

					<description><![CDATA[താന്&#x200d; വിളിച്ച ഒരു പേര് ഉപയോഗിച്ച് ശബരിനാഥനെ അപമാനിക്കാന്&#x200d; ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ബെന്യാമിന്&#x200d; പറഞ്ഞു]]></description>
										<content:encoded><![CDATA[<p>കഴിഞ്ഞ വര്&#x200d;ഷം നടന്ന ഒരു വാഗ്വാദത്തിനിടെ കോണ്&#x200d;ഗ്രസ് എംഎല്&#x200d;എ ശബരിനാഥനെ കളിപ്പേര് വിളിച്ച് കളിയാക്കിയതില്&#x200d; ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരന്&#x200d; ബെന്യാമിന്&#x200d;. താന്&#x200d; വിളിച്ച ഒരു പേര് ഉപയോഗിച്ച് ശബരിനാഥനെ അപമാനിക്കാന്&#x200d; ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ബെന്യാമിന്&#x200d; പറഞ്ഞു. രാഷ്രീയപരമായ വിയോജിപ്പുകളിലേക്ക് കുടുംബത്തിലുള്ള മറ്റ് അംഗങ്ങളെ വലിച്ചിഴക്കുന്നതിനോട് യോജിക്കാന്&#x200d; കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.</p>
<p><strong>ബെന്യാമിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്&#x200d;ണരൂപം:</strong></p>
<p>ഖേദപൂര്&#x200d;വ്വം ഒരു കുറിപ്പ്<br />
പ്രിയപ്പെട്ടവരേ,<br />
നമ്മില്&#x200d; ഭൂരിപക്ഷവും ഓരോരോ രാഷ്ട്രീയപ്രത്യയശാസ്ത്രങ്ങളില്&#x200d; വിശ്വസിക്കുന്നവരും അവയെ പിന്തുടരുന്നവരുമാണ്. അതുകൊണ്ടു തന്നെ പൊതുമണ്ഡലങ്ങളിലും സോഷ്യല്&#x200d; മീഡിയയിലും രാഷ്ട്രീയം പറയാന്&#x200d; പ്രേരിതര്&#x200d; ആവുകയും ചെയ്യും.</p>
<p>അത് ചിലപ്പോള്&#x200d; വാക്കുകള്&#x200d;കൊണ്ടുള്ള ആക്രമണ പ്രത്യാക്രമണങ്ങളിലും പരിഹസങ്ങളിലും കളിയാക്കലുകളിലും ഒക്കെ ചെന്നു കലാശിക്കാറുമുണ്ട്. എന്നല്&#x200d; അത് അവിടെ അവസാനിക്കേണ്ടതും തുടര്&#x200d;ന്നും വിദ്വേഷം വച്ചുപുലര്&#x200d;ത്തതെ സൂക്ഷിക്കേണ്ടതും നമ്മുടെ കടമയാണ്. രാഷ്രീയപരമായ വിയോജിപ്പുകളിലേക്ക് കുടുംബത്തിലുള്ള മറ്റ് അംഗങ്ങളെ വലിച്ചിഴക്കുന്നതിനോട് ഒരു കാരണവശാലും യോജിക്കാനും കഴിയില്ല. ഇതിപ്പോള്&#x200d; പറയാന്&#x200d; ഒരു കാരണമുണ്ട്.കഴിഞ്ഞ വര്&#x200d;ഷം ഞാനും ശ്രീ. ശബരീനാഥന്&#x200d; എം.എല്&#x200d;.എ തമ്മില്&#x200d; ഉണ്ടായ കടുത്ത വാക്ക്പയറ്റ് ചിലരെങ്കിലും ഓര്&#x200d;ക്കുന്നുണ്ടാവുമല്ലോ. അതിനിടയില്&#x200d; ഞാന്&#x200d; തികച്ചും സന്ദര്&#x200d;ഭവശാല്&#x200d; അദ്ദേഹത്തെ ഒരു കളിപ്പേര് വിളിച്ചാക്ഷേപിക്കുകയുണ്ടായി. ആ വാക്കുതര്&#x200d;ക്കത്തിനിടയില്&#x200d; അപ്പോള്&#x200d; അവസാനിക്കേണ്ടിയിരുന്ന ഒരു പ്രയോഗം സോഷ്യല്&#x200d; മീഡിയ ഏറ്റെടുക്കുകയും അദ്ദേഹത്തെ ആക്ഷേപിക്കാനുള്ള /പരിഹസിക്കാനുള്ള ആയുധമായി കൊണ്ടുനടക്കുകയും ചെയ്യുന്നതായി കാണുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയപരമായ പോസ്റ്റുകളില്&#x200d; മാത്രമല്ല വ്യക്തിപരമായ കാര്യങ്ങള്&#x200d; പങ്കുവയ്ക്കുന്ന പോസ്റ്റുകള്&#x200d;ക്ക് താഴെയും അങ്ങനെയുള്ള വിളിപ്പേരിനാല്&#x200d; ആക്ഷേപങ്ങള്&#x200d; ചൊരിയുന്നത് ഒരു നിത്യസംഭവമായി മാറിയിരിക്കുന്നു.</p>
<p>നമ്മുടെ രാഷ്രീയപരമായ എതിരഭിപ്രയങ്ങള്&#x200d; പ്രകടിപ്പിക്കുവാന്&#x200d; നമുക്ക് മറ്റ് മാര്&#x200d;ഗ്ഗങ്ങള്&#x200d; ഉണ്ടല്ലോ. രാഹുല്&#x200d; ഗാന്ധിയെ അമൂല്&#x200d; ബേബിയെന്ന് വിളിക്കുന്നതിലും പിണറായി വിജയനെ ചെത്തുകാരന്&#x200d; എന്നു വിളിക്കുന്നതിലും കെ. സുരേന്ദ്രനെ ഉള്ളി സുര എന്ന് വിളിക്കുന്നതിലും ഒക്കെ അരാഷ്ട്രിയത ഉണ്ട് എന്ന് ഞാന്&#x200d; കരുതുന്നു. അതേ നിലപാട് തന്നെയാണ് ശബരീനാഥന്റെ കാര്യത്തിലും എനിക്കുള്ളത്. അദ്ദേഹം മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയ നിലപാടുകളോട് നമുക്ക് കടുത്ത വിയോജിപ്പ് ഉണ്ടാവാം. അത് നാം ഉറക്കെ പറയുക തന്നെ വേണം. എന്നാല്&#x200d; അത് ചുമ്മതെ കളിപ്പേരുകള്&#x200d; വിളിച്ചാക്ഷേപിക്കുന്നതിലേക്ക് താഴ്ന്നു പോകരുത് എന്ന് ഞാന്&#x200d; ആഗ്രഹിക്കുന്നു.</p>
<p>ആ പരിഹാസം പലപ്പോഴും അദ്ദേഹത്തിന്റെ കുടുംബാങ്ങള്&#x200d;ക്കു നേരെയും അവരുടെ സന്തോഷ നിമിഷങ്ങള്&#x200d;ക്ക് നേരെയും നീണ്ടു ചെല്ലുന്നു എന്നതാണ് ഏറ്റവും ഖേദകരം. ഇനിയെങ്കിലും അത് ഒഴിവാക്കാനുള്ള ഒരു കൂട്ടായ ശ്രമം ഉണ്ടാവണം എന്ന് എല്ലാവരോടും വിനീതമായി അഭ്യര്&#x200d;ത്ഥിക്കുന്നു.</p>
<p>എന്നുമാത്രല്ല, ഒട്ടും മനപൂര്&#x200d;വ്വമല്ലാതെ നടത്തിയ ഒരു പ്രയോഗം ശബരിയെപ്പോലെ ഒരു സംശുദ്ധ രാഷ്ട്രീയപ്രവര്&#x200d;ത്തകനെ പരിഹസിക്കാനായി നിരന്തരമായി ഉപയോഗിക്കപ്പെടുന്നു എന്നത് എനിക്ക് വളരെ വിഷമം ഉണ്ടാക്കുന്നുണ്ട്. അതിനു കാരണക്കാരനാകേണ്ടി വന്നതില്&#x200d; ശബരിയോട് നിര്&#x200d;വ്യാജമായി ക്ഷമ ചോദിക്കുകയും ചെയ്യുന്നു.</p>
<p>എന്നെ വായിക്കുകയും എന്നെ പിന്തുടരുകയും ചെയ്യുന്ന എല്ലാവരും ദയവായി എന്റെ അഭ്യര്&#x200d;ത്ഥന കൈക്കൊള്ളണമെന്നും അത്തരം വിളിപ്പേരുകള്&#x200d; ഉപയോഗിച്ച് അദ്ദേഹത്തെ ആക്ഷേപിക്കുന്നതില്&#x200d; നിന്ന് പിന്മാറണമെന്നും അഭ്യര്&#x200d;ത്ഥിക്കുന്നു.<br />
സ്‌നേഹത്തോടെ<br />
ബെന്യാമിന്&#x200d;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/shabarinathan-benyamin.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ശബരിനാഥ് താലി ചാര്‍ത്തി; ദിവ്യ വക കീര്‍ത്തനം</title>
		<link>https://www.chandrikadaily.com/shabarinath-divya-marriage.html</link>
					<comments>https://www.chandrikadaily.com/shabarinath-divya-marriage.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 30 Jun 2017 09:22:41 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[divya]]></category>
		<category><![CDATA[shabarinadh]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=34046</guid>

					<description><![CDATA[തിരുവനന്തപുരം: അരുവിക്കര എം.എല്‍.എ കെ.എസ് ശബരീനാഥനും തിരുവനന്തപുരം സബ്കലക്ടര്‍ ദിവ്യ എസ് അയ്യരും വിവാഹിതരായി. തക്കല ശ്രീ കുമാരസ്വാമി ക്ഷേത്രത്തില്‍ വളരെ ലളിതമായ ചടങ്ങോടെയാണ് ശബരി ദിവ്യയ്ക്ക് താലി ചാര്‍ത്തിയത്. വിവാഹവുമായി ബന്ധപ്പെട്ട് ഏറെ വ്യത്യസ്തകള്‍ കൊണ്ടുവന്ന ഇരുവരുടേയും വിവാഹവും അതുപോലെയായിരുന്നു. ഐ.എ.എസ് ഓഫിസറും ഡോക്ടറും എന്നതിലുപരി ഒരു കലാകാരി കൂടിയായ ദിവ്യ വിവാഹ ശേഷം കീര്‍ത്തനം ആലപിച്ചതും വ്യത്യസ്തമായി. ഔദ്യോഗിക ജീവിതത്തിനിടയിലും നൃത്ത-സംഗീത വേദികളില്‍ സജീവമായ ദിവ്യ വിവാഹ ദിവസും കലയെ കൂട്ടുപിടിക്കുകയായിരുന്നു. താലികെട്ട് കഴിഞ്ഞയുടനെ [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: അരുവിക്കര എം.എല്&#x200d;.എ കെ.എസ് ശബരീനാഥനും തിരുവനന്തപുരം സബ്കലക്ടര്&#x200d; ദിവ്യ എസ് അയ്യരും വിവാഹിതരായി. തക്കല ശ്രീ കുമാരസ്വാമി ക്ഷേത്രത്തില്&#x200d; വളരെ ലളിതമായ ചടങ്ങോടെയാണ് ശബരി ദിവ്യയ്ക്ക് താലി ചാര്&#x200d;ത്തിയത്.</p>
<p>വിവാഹവുമായി ബന്ധപ്പെട്ട് ഏറെ വ്യത്യസ്തകള്&#x200d; കൊണ്ടുവന്ന ഇരുവരുടേയും വിവാഹവും അതുപോലെയായിരുന്നു. ഐ.എ.എസ് ഓഫിസറും ഡോക്ടറും എന്നതിലുപരി ഒരു കലാകാരി കൂടിയായ ദിവ്യ വിവാഹ ശേഷം കീര്&#x200d;ത്തനം ആലപിച്ചതും വ്യത്യസ്തമായി. ഔദ്യോഗിക ജീവിതത്തിനിടയിലും നൃത്ത-സംഗീത വേദികളില്&#x200d; സജീവമായ ദിവ്യ വിവാഹ ദിവസും കലയെ കൂട്ടുപിടിക്കുകയായിരുന്നു. താലികെട്ട് കഴിഞ്ഞയുടനെ ദിവ്യ അമ്പലനടയിലാണ് ഭഗവാന് സംഗീതാര്&#x200d;ച്ചന നടത്തിയത്.<br />
<iframe loading="lazy" src="https://www.youtube.com/embed/LKKRvdIUOsw" width="854" height="480" frameborder="0" allowfullscreen="allowfullscreen"></iframe></p>
<p><img loading="lazy" class="aligncenter wp-image-34049 size-full" src="https://www.chandrikadaily.com/wp-content/uploads/2017/06/dvy.jpg" alt="dvy" width="887" height="478" srcset="https://www.chandrikadaily.com/wp-content/uploads/2017/06/dvy.jpg 887w, https://www.chandrikadaily.com/wp-content/uploads/2017/06/dvy-300x162.jpg 300w, https://www.chandrikadaily.com/wp-content/uploads/2017/06/dvy-768x414.jpg 768w, https://www.chandrikadaily.com/wp-content/uploads/2017/06/dvy-696x375.jpg 696w, https://www.chandrikadaily.com/wp-content/uploads/2017/06/dvy-779x420.jpg 779w" sizes="(max-width: 887px) 100vw, 887px" />അന്തരിച്ച മുന്&#x200d; നിയമസഭ സ്പീക്കര്&#x200d; ജി കാര്&#x200d;ത്തികേയന്റെയും ഡോ.എം.ടി സുലേഖയുടെയും മകനാണ് ശബരീനാഥന്&#x200d;. തിരുവനന്തപുരം പാല്&#x200d;ക്കുളങ്ങര ശ്രീചക്രയില്&#x200d; പി.എസ് ശേഷ അയ്യരുടെയും ഭഗവതി അമ്മാളിന്റെയും മകളാണ് ദിവ്യ.</p>
<p>ചടങ്ങില്&#x200d; മുന്&#x200d; മുഖ്യമന്ത്രി ഉമ്മന്&#x200d; ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വി.ഡി സതീശന്&#x200d;, കെസി ജോസഫ് തുടങ്ങിയവര്&#x200d; പങ്കെടുത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/shabarinath-divya-marriage.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ശബരീനാഥ് എം.എല്‍.എയും സബ്കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരും വിവാഹിതരാകുന്നു</title>
		<link>https://www.chandrikadaily.com/shabarinadh-to-marry-divya.html</link>
					<comments>https://www.chandrikadaily.com/shabarinadh-to-marry-divya.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 02 May 2017 07:58:55 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[shabarinadh]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=27835</guid>

					<description><![CDATA[തിരുവനന്തപുരം: അരുവിക്കര എം.എല്‍.എയും മുന്‍ സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ മകനുമായ ശബരിനാഥും തിരുവനന്തപുരം സബ് കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരും വിവാഹിതരാകുന്നു. തിരുവനന്തപുരത്ത് വച്ചുണ്ടായ സൗഹൃദം പ്രണയത്തിലേക്ക് എത്തുകയായിരുന്നു. ഇരുവരുടെയും കുടുംബം തമ്മില്‍ സംസാരിച്ചു വിവാഹം തീരുമാനിക്കുകയുമായിരുന്നുവെന്ന് ശബരീനാഥ് പറഞ്ഞു. കഴിഞ്ഞയാഴ്ച്ചയായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം. കോട്ടയം സബ്കളക്ടറായിരുന്ന ദിവ്യ ഒരു സംഗീതജ്ഞ കൂടിയാണ്.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: അരുവിക്കര എം.എല്&#x200d;.എയും മുന്&#x200d; സ്പീക്കര്&#x200d; ജി കാര്&#x200d;ത്തികേയന്റെ മകനുമായ ശബരിനാഥും തിരുവനന്തപുരം സബ് കളക്ടര്&#x200d; ഡോ. ദിവ്യ എസ് അയ്യരും വിവാഹിതരാകുന്നു. തിരുവനന്തപുരത്ത് വച്ചുണ്ടായ സൗഹൃദം പ്രണയത്തിലേക്ക് എത്തുകയായിരുന്നു. ഇരുവരുടെയും കുടുംബം തമ്മില്&#x200d; സംസാരിച്ചു വിവാഹം തീരുമാനിക്കുകയുമായിരുന്നുവെന്ന് ശബരീനാഥ് പറഞ്ഞു.</p>
<p>കഴിഞ്ഞയാഴ്ച്ചയായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം. കോട്ടയം സബ്കളക്ടറായിരുന്ന ദിവ്യ ഒരു സംഗീതജ്ഞ കൂടിയാണ്.</p>
<p><iframe loading="lazy" style="border: none; overflow: hidden;" src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FSabarinadhanKS%2Fposts%2F636693973188728%3A0&amp;width=500" width="500" height="773" frameborder="0" scrolling="no"></iframe></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/shabarinadh-to-marry-divya.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
