<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>shi jin ping &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/shi-jin-ping/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 23 Feb 2018 12:37:15 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>shi jin ping &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ലോകനേതാക്കള്&#x200d; മനുഷ്യാവകാശങ്ങള്&#x200d;ക്ക്  തുരങ്കംവെക്കുന്നു: ആംനസ്റ്റി</title>
		<link>https://www.chandrikadaily.com/amnesty-international-agry-speech-normal-for-some-leaders.html</link>
					<comments>https://www.chandrikadaily.com/amnesty-international-agry-speech-normal-for-some-leaders.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 23 Feb 2018 12:32:51 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[amnasty international]]></category>
		<category><![CDATA[Donald J Trump]]></category>
		<category><![CDATA[shi jin ping]]></category>
		<category><![CDATA[vladimir putin]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=71461</guid>

					<description><![CDATA[ലണ്ടന്&#x200d;: പിന്തിരിപ്പന്&#x200d; നയങ്ങളും വിദ്വേഷം നിറഞ്ഞ പ്രസ്താവനകളും ഉപയോഗിച്ച് ലോകനേതാക്കള്&#x200d; മനുഷ്യാവകാശങ്ങളെ അട്ടിമറിക്കുകയാണെന്ന് ആംനസ്റ്റി ഇന്റര്&#x200d;നാഷണല്&#x200d;. യു.എസ് പ്രസിഡന്റ് ഡൊണാള്&#x200d;ഡ് ട്രംപ്, റഷ്യന്&#x200d; പ്രസിഡന്റ് വഌദ്മിര്&#x200d; പുടിന്&#x200d;, ചൈനീസ് പ്രസിഡന്റ് ഷി ജിന്&#x200d;പിങ് തുടങ്ങി നിരവധി ലോക നേതാക്കള്&#x200d; പിന്തിരിപ്പന്&#x200d; നയങ്ങളിലൂടെ മനുഷ്യാവകാശങ്ങള്&#x200d;ക്ക് തുരങ്കംവെക്കുകയാണെന്ന് ആംനസ്റ്റിയുടെ വാര്&#x200d;ഷിക റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു. ഈജിപ്ത്, ഫിലിപ്പീന്&#x200d;സ്, വെനസ്വേല ഭരണത്തലന്മാരെയും ആംനസ്റ്റി പേരെടുത്ത് വിമര്&#x200d;ശിക്കുന്നുണ്ട്. അന്താരാഷ്ട്രതലത്തില്&#x200d; വിദ്വേഷവും ഭീതിയും കൂടുതല്&#x200d; പ്രകടമായിക്കൊണ്ടിരിക്കുകയാണ്. കലുഷിതമായ ഈ കാലത്ത് മനുഷ്യാവകാശങ്ങള്&#x200d;ക്കുവേണ്ടി നിലകൊള്ളുന്ന ചുരുക്കം ഭരണകൂടങ്ങള്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>ലണ്ടന്&#x200d;: പിന്തിരിപ്പന്&#x200d; നയങ്ങളും വിദ്വേഷം നിറഞ്ഞ പ്രസ്താവനകളും ഉപയോഗിച്ച് ലോകനേതാക്കള്&#x200d; മനുഷ്യാവകാശങ്ങളെ അട്ടിമറിക്കുകയാണെന്ന് ആംനസ്റ്റി ഇന്റര്&#x200d;നാഷണല്&#x200d;.<br />
യു.എസ് പ്രസിഡന്റ് ഡൊണാള്&#x200d;ഡ് ട്രംപ്, റഷ്യന്&#x200d; പ്രസിഡന്റ് വഌദ്മിര്&#x200d; പുടിന്&#x200d;, ചൈനീസ് പ്രസിഡന്റ് ഷി ജിന്&#x200d;പിങ് തുടങ്ങി നിരവധി ലോക നേതാക്കള്&#x200d; പിന്തിരിപ്പന്&#x200d; നയങ്ങളിലൂടെ മനുഷ്യാവകാശങ്ങള്&#x200d;ക്ക് തുരങ്കംവെക്കുകയാണെന്ന് ആംനസ്റ്റിയുടെ വാര്&#x200d;ഷിക റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു.<br />
ഈജിപ്ത്, ഫിലിപ്പീന്&#x200d;സ്, വെനസ്വേല ഭരണത്തലന്മാരെയും ആംനസ്റ്റി പേരെടുത്ത് വിമര്&#x200d;ശിക്കുന്നുണ്ട്. അന്താരാഷ്ട്രതലത്തില്&#x200d; വിദ്വേഷവും ഭീതിയും കൂടുതല്&#x200d; പ്രകടമായിക്കൊണ്ടിരിക്കുകയാണ്. കലുഷിതമായ ഈ കാലത്ത് മനുഷ്യാവകാശങ്ങള്&#x200d;ക്കുവേണ്ടി നിലകൊള്ളുന്ന ചുരുക്കം ഭരണകൂടങ്ങള്&#x200d; മാത്രമേ ഉള്ളൂ-ആംനസ്റ്റി സെക്രട്ടറി ജനറല്&#x200d; സലീല്&#x200d; ഷെട്ടി പറഞ്ഞു.<br />
ആറ് മുസ്്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്&#x200d;നിന്നുള്ളവരെ അമേരിക്കയിലേക്ക് പ്രവേശിക്കുന്നതില്&#x200d;നിന്ന് തടഞ്ഞുകൊണ്ടുള്ള ട്രംപിന്റെ വിവാദ യാത്രാ വിലക്കും ഫിലിപ്പീന്&#x200d;സില്&#x200d; മയക്കമുരുന്നു വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി നടക്കുന്ന ബലപ്രയോഗങ്ങളും കൊലപാതകങ്ങളും മനുഷ്യാവകാശങ്ങള്&#x200d;ക്കുമേലുള്ള കടന്നാക്രമണത്തിന്റെ പ്രത്യക്ഷ തെളിവാണ്. 2016 ജൂണില്&#x200d; ഫിലിപ്പീന്&#x200d; പ്രസിഡന്റ് റോഡ്രിഗോ ഡ്യുടര്&#x200d;ട്ടെ മയക്കുമരുന്ന് വേട്ട തുടങ്ങിയ ശേഷം ഇരുപതിനായിരത്തിലേറെ പേര്&#x200d; കൊല്ലപ്പെട്ടിട്ടുണ്ട്.<br />
ലോകനേതാക്കളുടെ മനുഷ്യാവകാശ വിരുദ്ധ പിന്തിരിപ്പന്&#x200d; സമീപനങ്ങള്&#x200d; വ്യാപക പ്രതിഷേധത്തിനും സാമൂഹിക പ്രശ്‌നങ്ങള്&#x200d;ക്കും തിരികൊളുത്തി. കഴിഞ്ഞ വര്&#x200d;ഷം ജനുവരിയില്&#x200d; അമേരിക്കയില്&#x200d; നടന്ന വനിതാ മാര്&#x200d;ച്ച് തന്നെ അതിന്റെ മികച്ച തെളിവാണ്. യു.എസില്&#x200d; തുടങ്ങിയ മാര്&#x200d;ച്ച് പിന്നീട് ആഗോള പ്രതിേഷധമായി മാറി. പൊതുജന പ്രതിഷേധത്തിന്റെ ശക്തിയാണ് അതിലൂടെ പ്രകടമായതെന്ന് അമേരിക്കയിലെ ആംനസ്റ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്&#x200d; മാര്&#x200d;ഗരറ്റ് ഗുവാങ് പറഞ്ഞു. മനുഷ്യാവകാശങ്ങള്&#x200d;ക്കുവേണ്ടിയുള്ള പോരാട്ടങ്ങള്&#x200d; പൊതുജന പിന്തുണയുണ്ടെങ്കില്&#x200d; വിജയത്തിലെത്തിക്കാന്&#x200d; സാധിക്കും.<br />
മനുഷ്യാവകാശങ്ങളുടെ കാര്യത്തില്&#x200d; ട്രംപ് അപകടകരമായ കീഴ്‌വഴക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഭിന്നലിംഗക്കാരോട് വിവേചനപരമായി പെരുമാറുന്നതും മാധ്യമങ്ങളെ കടന്നാക്രമിക്കുന്നതും കുടിയേറ്റ വിരുദ്ധ പ്രസ്താവനകളും ട്രംപിന്റെ മനുഷ്യാവകാശ വിരുദ്ധ സമീപനമാണ് തെളിയിക്കുന്നതെന്ന് ആംനസ്റ്റി റിപ്പോര്&#x200d;ട്ട് കൂട്ടിച്ചേര്&#x200d;ത്തു. 159 രാജ്യങ്ങളിലെ മനുഷ്യാവകാശ സ്ഥിതിഗതികള്&#x200d; വിലയിരുത്തിയാണ് ആംനസ്റ്റി വാര്&#x200d;ഷിക റിപ്പോര്&#x200d;ട്ട് തയാറാക്കിയിരിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/amnesty-international-agry-speech-normal-for-some-leaders.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>23 ലക്ഷത്തിലധികം വരുന്ന സൈനികരോട് യുദ്ധസജ്ജരായിരിക്കാന്‍ പ്രസിഡണ്ട് ഷി ജിന്‍പിങ്</title>
		<link>https://www.chandrikadaily.com/china-call-for-be-ready-for-war.html</link>
					<comments>https://www.chandrikadaily.com/china-call-for-be-ready-for-war.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 28 Oct 2017 04:47:50 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[china]]></category>
		<category><![CDATA[shi jin ping]]></category>
		<category><![CDATA[War]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=50339</guid>

					<description><![CDATA[ചൈനയിലെ 23 ലക്ഷത്തിലധികം വരുന്ന സൈനികരോട് യുദ്ധസജ്ജരായിക്കാന്‍ പ്രസിഡണ്ട് ഷി ജിന്‍പിങ്. ചൈന പ്രസിഡണ്ട് പദവിയില്‍ രണ്ടാംഘട്ടത്തിന് തുടക്കം കുറിച്ചുകൊണ്ടാണ് ഷി ജിന്‍പിങിന്റെ ആഹ്വാനം. സൈനിക മേധാവികളുടെ യോഗം വിളിച്ചു ചേര്‍ത്തതിന് ശേഷമാമ് ജിന്‍പിങ് രണ്ടാം തവണ പ്രസിഡണ്ട് പദം ഏറ്റെടുത്തത്. ചൈനയുടെ കേന്ദ്ര സൈനിക കമ്മീഷന്റെ മേധാവി കൂടിയാണ് അദ്ദേഹം. സേനയ്ക്കു പുറത്തുനിന്ന് സൈന്യത്തെ നിയന്ത്രിക്കുന്ന ഏക വ്യക്തിയും പ്രസിഡന്റാണ്. ഷി ജിന്‍പിങിന്റെ രണ്ടാം ഘട്ടത്തില്‍ ഏഴ് സൈനികരെ ഉള്‍പ്പെടുത്തി സി.എം.സി പുനഃഘടിപ്പിച്ചിട്ടുണ്ട്.മുമ്പ് അംഗങ്ങളാണ് കമ്മീഷനില്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>ചൈനയിലെ 23 ലക്ഷത്തിലധികം വരുന്ന സൈനികരോട് യുദ്ധസജ്ജരായിക്കാന്&#x200d; പ്രസിഡണ്ട് ഷി ജിന്&#x200d;പിങ്. ചൈന പ്രസിഡണ്ട് പദവിയില്&#x200d; രണ്ടാംഘട്ടത്തിന് തുടക്കം കുറിച്ചുകൊണ്ടാണ് ഷി ജിന്&#x200d;പിങിന്റെ ആഹ്വാനം. സൈനിക മേധാവികളുടെ യോഗം വിളിച്ചു ചേര്&#x200d;ത്തതിന് ശേഷമാമ് ജിന്&#x200d;പിങ് രണ്ടാം തവണ പ്രസിഡണ്ട് പദം ഏറ്റെടുത്തത്. ചൈനയുടെ കേന്ദ്ര സൈനിക കമ്മീഷന്റെ മേധാവി കൂടിയാണ് അദ്ദേഹം. സേനയ്ക്കു പുറത്തുനിന്ന് സൈന്യത്തെ നിയന്ത്രിക്കുന്ന ഏക വ്യക്തിയും പ്രസിഡന്റാണ്.</p>
<p>ഷി ജിന്&#x200d;പിങിന്റെ രണ്ടാം ഘട്ടത്തില്&#x200d; ഏഴ് സൈനികരെ ഉള്&#x200d;പ്പെടുത്തി സി.എം.സി പുനഃഘടിപ്പിച്ചിട്ടുണ്ട്.മുമ്പ് അംഗങ്ങളാണ് കമ്മീഷനില്&#x200d; ഉണ്ടായിരുന്നത്. സൈന്യം പാര്&#x200d;ട്ടിയോട് പൂര്&#x200d;ണ വിധേയത്വം പാലിക്കണമെന്നും യുദ്ധങ്ങളില്&#x200d; ജയിക്കാനാവശ്യമായ നവീകരണവും പുരേഗതിയും സൈന്യം കൈവരിക്കുന്നതിനോപ്പം ശാസ്ത്രീയമായ കമാന്&#x200d;ഡിങ് സംവിധാനവും നടപ്പാക്കണമെന്നും സൈനിക യോഗത്തില്&#x200d; പ്രസിഡന്റ് ആവശ്യപ്പെട്ടു.</p>
<p>ഇതിന് പുറമെ സൈനികരുടെ കാര്യക്ഷമത ഉറപ്പാക്കുന്നതിനുള്ള പരിശീലനവും വ്യായാമവും നിര്&#x200d;ബന്ധമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.<br />
എന്നാല്&#x200d; വ്യാഴാഴ്ച വൈകുന്നേരം നടന്ന സൈനിക യോഗത്തില്&#x200d; നിന്ന് ചില മുതിര്&#x200d;ന്ന ഉദ്യോഗസ്ഥന്&#x200d; വിട്ട് നിന്നതായി സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്&#x200d;ട്ട് ചെയ്തിരുന്നു.<br />
ഷിയുടെ ഒന്നാം ഘട്ടത്തില്&#x200d; സി.എം.സി അംഗങ്ങളായിരുന്ന ജനറല്&#x200d; ഫാങ് ഫെങ്ഗൂയി. ജനറല്&#x200d; സാങ് യാങ് എന്നിവരാണ് യോഗത്തില്&#x200d; നിന്ന് വിട്ടുനിന്നത്. അഴിതി ആരോപണത്തെ തുടര്&#x200d;ന്ന് അന്വേഷണം നേരിട്ടാണ് ഇവര്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/china-call-for-be-ready-for-war.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
