<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>shiromani akali dal &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/shiromani-akali-dal/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 18 Nov 2020 07:35:39 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>shiromani akali dal &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>വോട്ടിങ് മെഷിന്&#x200d; ഉണ്ടെങ്കില്&#x200d; ഇനിയുമേറെ കാലം അധികാരത്തില്&#x200d; ഇരിക്കാം; മോദി സര്&#x200d;ക്കാറിനെ കടന്നാക്രമിച്ച് സിഖ് ആത്മീയ നേതാവ്</title>
		<link>https://www.chandrikadaily.com/akal-takht-attacks-modi-government-evms.html</link>
					<comments>https://www.chandrikadaily.com/akal-takht-attacks-modi-government-evms.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Wed, 18 Nov 2020 07:35:09 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[shiromani akali dal]]></category>
		<category><![CDATA[sikhs]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=168106</guid>

					<description><![CDATA[ഈയിടെ എന്&#x200d;ഡിഎയില്&#x200d; നിന്ന് രാജിവച്ച ശിരോമണി അകാലിദള്&#x200d; അധ്യക്ഷന്&#x200d; സുഖ്ബീര്&#x200d; സിങ് അടക്കമുള്ളവര്&#x200d; ഇരുന്ന വേദിയിലാണ് അദ്ദേഹം മോദിക്കെതിരെ ആഞ്ഞടിച്ചത്.]]></description>
										<content:encoded><![CDATA[<p>അമൃത്സര്&#x200d;: തെരഞ്ഞെടുപ്പില്&#x200d; ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്&#x200d; തിരിമറി നടത്തിയാണ് ബിജെപി അധികാരത്തില്&#x200d; വരുന്നത് എന്ന് ആരോപിച്ച് സിഖ് ആത്മീയ നേതാവ്, അകല്&#x200d; തഹ്ത് മേധാവി ഗ്യാനി ഹര്&#x200d;പ്രീത് സങ്. കേന്ദ്രസര്&#x200d;ക്കാര്&#x200d; ജനാധിപത്യ വിരുദ്ധമാണ് എന്നും അദ്ദേഹം ആരോപിച്ചു. ശിരോമണി ഗുരുദ്വാര പര്&#x200d;ബന്ധക് കമ്മിറ്റിയുടെ സമ്മേളനത്തില്&#x200d; സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>&#8216;ഹിന്ദുസ്ഥാനില്&#x200d; ജനാധിപത്യ സര്&#x200d;ക്കാറില്ല. ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിച്ച് അധികാരത്തില്&#x200d; വന്ന ജനാധിപത്യ രഹിത സര്&#x200d;ക്കാറിനെതിരെ ഒന്നിക്കേണ്ടതുണ്ട്. ഇതിങ്ങനെ എത്ര കാലം നീണ്ടു പോകും എന്നറിയില്ല. ഒന്നിച്ചില്ലെങ്കര്&#x200d; അവര്&#x200d; നമ്മളെ ഉപയോഗിച്ചു വലിച്ചെറിയും&#8217; &#8211; അദ്ദേഹം പറഞ്ഞു.</p>
<p>ഇത് ആദ്യമായല്ല ഗ്യാനി ഹര്&#x200d;പ്രീത് സിങ് ബിജെപിയെയും ആര്&#x200d;എസ്എസിനെയും കടന്നാക്രമിക്കുന്നത്. ഓപറേഷന്&#x200d; ബ്ലൂ സ്റ്റാറിന്റെ 36-ാം വാര്&#x200d;ഷികത്തില്&#x200d; ഖലിസ്ഥാന്&#x200d; രൂപീകരണത്തെ അദ്ദേഹം പിന്തുണച്ച് സംസാരിച്ചിരുന്നു.</p>
<p>ഈയിടെ എന്&#x200d;ഡിഎയില്&#x200d; നിന്ന് രാജിവച്ച ശിരോമണി അകാലിദള്&#x200d; അധ്യക്ഷന്&#x200d; സുഖ്ബീര്&#x200d; സിങ് അടക്കമുള്ളവര്&#x200d; ഇരുന്ന വേദിയിലാണ് അദ്ദേഹം മോദിക്കെതിരെ ആഞ്ഞടിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/akal-takht-attacks-modi-government-evms.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എന്&#x200d;ഡിഎ പേരിന് മാത്രം,പത്ത് വര്&#x200d;ഷത്തിനിടെ മോദി ഒരു യോഗം പോലും വിളിച്ചിട്ടില്ല; രൂക്ഷവിമര്&#x200d;ശനവുമായി അകാലിദള്&#x200d;</title>
		<link>https://www.chandrikadaily.com/shiromani-akli-dhal-about-nda.html</link>
					<comments>https://www.chandrikadaily.com/shiromani-akli-dhal-about-nda.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Mon, 28 Sep 2020 05:38:37 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[nda]]></category>
		<category><![CDATA[shiromani akali dal]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=157079</guid>

					<description><![CDATA[കാര്&#x200d;ഷിക ബില്ലില്&#x200d; പ്രതിഷേധിച്ച് അകാലിദള്&#x200d; എന്&#x200d;ഡിഎ വിട്ടിരുന്നു.]]></description>
										<content:encoded><![CDATA[<p>ഡല്&#x200d;ഹി: എന്&#x200d;ഡിഎയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ തുറന്നടിച്ച്് അകാലിദള്&#x200d; അധ്യക്ഷന്&#x200d; സുഖ്ബീര്&#x200d; സിംഗ് ബാദര്&#x200d;. എന്&#x200d;ഡിഎ പേരിന് മാത്രമാണെന്നും മോദി അധികാരത്തിലെത്തിയ ശേഷം യോഗം ചേര്&#x200d;ന്നിട്ടില്ലെന്നും സുഖ്ബീര്&#x200d; സിംഗ് തുറന്നടിച്ചു. കാര്&#x200d;ഷിക ബില്ലില്&#x200d; പ്രതിഷേധിച്ച് അകാലിദള്&#x200d; എന്&#x200d;ഡിഎ വിട്ടിരുന്നു. കഴിഞ്ഞ ദിവസമാണ് ശിരോമണി അകാലിദള്&#x200d; എന്&#x200d;ഡിഎ വിട്ടത്.</p>
<p>കഴിഞ്ഞ പത്ത് വര്&#x200d;ഷം എന്&#x200d;ഡിഎ പേരിന് മാത്രമാണ്. മറ്റൊന്നും എന്&#x200d;ഡിഎയില്&#x200d; ഇല്ല. കഴിഞ്ഞ പത്ത് വര്&#x200d;ഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു യോഗം പോലും വിളിച്ചതായി താന്&#x200d; ഓര്&#x200d;ക്കുന്നില്ല. കൂട്ടുകെട്ട് എന്ന് പറയുന്നത് പേപ്പറില്&#x200d; ഒതുങ്ങേണ്ടതല്ല. വാജ്‌പേയുടെ കാലത്ത് ഇങ്ങനെയായിരുന്നില്ല. തന്റെ പിതാവ് എന്&#x200d;ഡിഎയുടെ സ്ഥാപക നേതാക്കളില്&#x200d; ഒരാളായിരുന്നുവെന്നും സുഖ്ബീര്&#x200d; സിംഗ് ബാദല്&#x200d; പറഞ്ഞു.കേന്ദ്രസര്&#x200d;ക്കാര്&#x200d; നടപടിയില്&#x200d; പ്രതിഷേധിച്ച് അകാലിദളിന്റെ കേന്ദ്ര മന്ത്രി ഹര്&#x200d; സിമ്രത് ബാദല്&#x200d; മന്ത്രി സ്ഥാനം രാജിവച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/shiromani-akli-dhal-about-nda.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കാര്&#x200d;ഷിക ബില്ലില്&#x200d; അടിപതറി ബിജെപി</title>
		<link>https://www.chandrikadaily.com/farmbill-against-bjp-india-news.html</link>
					<comments>https://www.chandrikadaily.com/farmbill-against-bjp-india-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 27 Sep 2020 06:32:45 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[shiromani akali dal]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=156903</guid>

					<description><![CDATA[ബില്ലിനെതിരെ പ്രതിഷേധങ്ങള്&#x200d; ശക്തമായതോടെ അകാലിദളില്&#x200d; നിന്നുള്ള കേന്ദ്രമന്ത്രി ഹര്&#x200d;സിമ്രത് കൗര്&#x200d; രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണിപ്പോള്&#x200d; പാര്&#x200d;ട്ടിതന്നെ സഖ്യം വിട്ടിരിക്കുന്നത്. ബില്ല് കര്&#x200d;ഷകവിരുദ്ധമാണെന്നും പാര്&#x200d;ട്ടി കര്&#x200d;ഷകര്&#x200d;ക്കൊപ്പമാണെന്നും ചൂണ്ടിക്കാണിച്ചാണ് അകാലിദളിന്റെ നടപടി. ജനസംഘമായിരുന്ന കാലം മുതല്&#x200d; ബിജെപിയുടെ സഖ്യകക്ഷിയാണ് ശിരോമണി അകാലിദള്&#x200d;. 1997 മുതല്&#x200d; ഇരു പാര്&#x200d;ട്ടികളും സഖ്യാടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പുകളെ നേരിട്ടുവന്നത്.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: വിവാദമായ കാര്&#x200d;ഷിക ബില്ലുകളില്&#x200d; ബി.ജെ.പിക്ക് അടിപതറുന്നു. മോദി സര്&#x200d;ക്കാരിന് കനത്ത തിരിച്ചടിയായി ശിരോമണി അകാലിദള്&#x200d; എന്&#x200d;.ഡി.എ വിട്ടു. മറ്റു ഘടക കക്ഷികളും ബില്ലില്&#x200d; കടുത്ത പ്രതിഷേധത്തിലാണ്. രാജ്യമാകെ കാര്&#x200d;ഷിക ബില്ലുകള്&#x200d;ക്കെതിരെ പ്രതിഷേധം അലയടിക്കുമ്പോഴാണ് പുതിയ സംഭവ വികാസങ്ങള്&#x200d;.</p>
<p>ബില്ലിനെതിരെ പ്രതിഷേധങ്ങള്&#x200d; ശക്തമായതോടെ അകാലിദളില്&#x200d; നിന്നുള്ള കേന്ദ്രമന്ത്രി ഹര്&#x200d;സിമ്രത് കൗര്&#x200d; രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണിപ്പോള്&#x200d; പാര്&#x200d;ട്ടിതന്നെ സഖ്യം വിട്ടിരിക്കുന്നത്. ബില്ല് കര്&#x200d;ഷകവിരുദ്ധമാണെന്നും പാര്&#x200d;ട്ടി കര്&#x200d;ഷകര്&#x200d;ക്കൊപ്പമാണെന്നും ചൂണ്ടിക്കാണിച്ചാണ് അകാലിദളിന്റെ നടപടി. ജനസംഘമായിരുന്ന കാലം മുതല്&#x200d; ബിജെപിയുടെ സഖ്യകക്ഷിയാണ് ശിരോമണി അകാലിദള്&#x200d;. 1997 മുതല്&#x200d; ഇരു പാര്&#x200d;ട്ടികളും സഖ്യാടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പുകളെ നേരിട്ടുവന്നത്.</p>
<p>ഇത്തരമൊരു ബില്&#x200d; കൊണ്ടുവന്ന ഒരു മുന്നണിയുടെ ഭാഗമായി തുടരാന്&#x200d; കഴിയില്ലെന്ന് ശിരോമണി അകാലിദള്&#x200d; നേതാവ് സുഖ്ബിര്&#x200d; സിങ് ബാദല്&#x200d; അറിയിച്ചു. ഇതേവിഷയം ചൂണ്ടിക്കാട്ടിയാണ് ഹര്&#x200d;സിമ്രത് കൌര്&#x200d; നേരത്തെ മന്ത്രി സ്ഥാനം രാജിവെച്ചതെന്നും അദ്ദേഹം അറിയിച്ചു. എന്നാല്&#x200d; കോര്&#x200d;പ്പറേറ്റ് വല്&#x200d;ക്കരണത്തില്&#x200d; ഭ്രമിച്ച സര്&#x200d;ക്കാര്&#x200d; വിഷയം ഗൗനിച്ചിരുന്നില്ല. കേന്ദ്രസര്&#x200d;ക്കാര്&#x200d; പാര്&#x200d;ലമെന്റില്&#x200d; കൊണ്ടുവന്ന മൂന്നു ബില്ലുകളെയും എതിര്&#x200d;ത്താണ് ശിരോമണി അകാലിദള്&#x200d; വോട്ട് ചെയ്തത്. എന്നാല്&#x200d; ബില്ലുകള്&#x200d; ശബ്ദ വോട്ടോടെ പാര്&#x200d;ലമെന്റിലെ ഇരു സഭകളിലും പാസാക്കുകയായിരുന്നു. സെപ്റ്റംബര്&#x200d; 17നായിരുന്നു ഹര്&#x200d;സിമ്രതിന്റെ രാജി.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/farmbill-against-bjp-india-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കാർഷിക ബില്ലിൽ ബിജെപിക്ക് കനത്ത തിരിച്ചടി; ശിരോമണി അകാലിദൾ എൻഡിഎ വിട്ടു</title>
		<link>https://www.chandrikadaily.com/akali-dal-quits-bjp-led-nda-over-farm-bills-says-modi-govt-being-stubborn.html</link>
					<comments>https://www.chandrikadaily.com/akali-dal-quits-bjp-led-nda-over-farm-bills-says-modi-govt-being-stubborn.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 26 Sep 2020 17:30:11 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[akali dal]]></category>
		<category><![CDATA[farm bills]]></category>
		<category><![CDATA[nda]]></category>
		<category><![CDATA[shiromani akali dal]]></category>
		<category><![CDATA[SHIROMANI AKALIDAL]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=156808</guid>

					<description><![CDATA[പാർലമെന്&#x200d;റിൽ പാസാക്കിയ കർഷക ബില്ലിന്&#x200d;റെ പേരിൽ എൻഡിഎ വിട്ടതായി ശിരോമണി അകാലിദൾ നേതൃത്വം വ്യക്തമാക്കി. ഇത്തരമൊരു ബിൽ കൊണ്ടുവന്ന ഒരു മുന്നണിയുടെ ഭാഗമായി തുടരാൻ കഴിയില്ലെന്ന് ശിരോമണി അകാലിദൾ നേതാവ് സുഖ്ബിർ സിങ് ബാദൽ അറിയിച്ചു.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: വിവാദ കാര്&#x200d;ഷിക ബില്ലില്&#x200d; ബിജെപിക്കും മോദി സര്&#x200d;ക്കാറിനും കനത്ത തിരിച്ചടി. ബില്ലില്&#x200d;പ്രതിഷേധിച്ച് പ്രമുഖ സഖ്യകക്ഷിയായ ശിരോമണി അകാലിദള്&#x200d; എന്&#x200d;ഡിഎ വിട്ടു. ബില്ലിനെതിരെ പ്രതിഷേധങ്ങള്&#x200d; ശക്തമായതോടെ അകാലിദളില്&#x200d; നിന്നുള്ള കേന്ദ്രമന്ത്രി ഹര്&#x200d;സിമ്രത് കൗര്&#x200d; രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണിപ്പോള്&#x200d; പാര്&#x200d;ട്ടിതന്നെ സഖ്യം വിട്ടിരിക്കുന്നത്. ബില്ല് കര്&#x200d;ഷകവിരുദ്ധമാണെന്നും പാര്&#x200d;ട്ടി കര്&#x200d;ഷകര്&#x200d;ക്കൊപ്പമാണെന്നും ചൂണ്ടിക്കാണിച്ചാണ് അകാലിദളിന്റെ നടപടി.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="en" dir="ltr">Shiromani Akali Dal (SAD) has decided to pull out of BJP-led NDA alliance because of the centre’s stubborn refusal to give statutory legislative guarantees to protect assured marketing of farmers crops on MSP &amp; its continued insensitivity to Punjabi &amp; Sikh issues: SAD <a href="https://t.co/lC3xHczDm2">pic.twitter.com/lC3xHczDm2</a></p>
<p>&mdash; ANI (@ANI) <a href="https://twitter.com/ANI/status/1309900990628335617?ref_src=twsrc%5Etfw">September 26, 2020</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>പാർലമെന്&#x200d;റിൽ പാസാക്കിയ കർഷക ബില്ലിന്&#x200d;റെ പേരിൽ എൻഡിഎ വിട്ടതായി ശിരോമണി അകാലിദൾ നേതൃത്വം വ്യക്തമാക്കി. ഇത്തരമൊരു ബിൽ കൊണ്ടുവന്ന ഒരു മുന്നണിയുടെ ഭാഗമായി തുടരാൻ കഴിയില്ലെന്ന് ശിരോമണി അകാലിദൾ നേതാവ് സുഖ്ബിർ സിങ് ബാദൽ അറിയിച്ചു. ഇതേ വിഷയം ചൂണ്ടിക്കാട്ടിയാണ് ഹർസിമ്രത് കൌർ നേരത്തെ മന്ത്രി സ്ഥാനം രാജിവെച്ചതെന്നും അദ്ദേഹം അറിയിച്ചു. എന്നാല്&#x200d; കോര്&#x200d;പ്പറേറ്റ് വല്&#x200d;ക്കരണത്തില്&#x200d; ഭ്രമിച്ച സര്&#x200d;ക്കാര്&#x200d; വിഷയം ഗൗനിച്ചിരുന്നില്ല.</p>
<p>ഇതോടെ ബിജെപിയുടെ ഏറ്റവും പഴയ സഖ്യകക്ഷിയുടെ തെറ്റിപിരിയലിനാണ് മോദി നേതൃത്വം സാക്ഷിയാവുന്നത്. ജനസംഘമായിരുന്ന കാലം മുതൽ ബിജെപിയുടെ സഖ്യകക്ഷിയാണ് ശിരോമണി അകാലിദൾ. 1997 മുതൽ ഇരു പാർട്ടികളും സഖ്യാടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പുകളെ നേരിട്ടുവന്നത്.</p>
<p>കർഷക ബില്ലിനെതിരെ തുടക്കം മുതൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ശിരോമണി അകാലിദൾ സ്വീകരിച്ചിരുന്നത്.  കേന്ദ്രസർക്കാർ പാർലമെന്&#x200d;റിൽ കൊണ്ടുവന്ന മൂന്നു ബില്ലുകളെയും എതിർത്താണ് ശിരോമണി അകാലിദൾ വോട്ട് ചെയ്തത്. എന്നാൽ ബില്ലുകൾ ശബ്ദ വോട്ടോടെ പാർലമെന്&#x200d;റിലെ ഇരു സഭകളിലും പാസാക്കുകയായിരുന്നു.</p>
<p>ബിൽ കർഷകവിരുദ്ധമാണെന്നും താൻ കർഷകർക്കൊപ്പമാണെന്നും ചൂണ്ടിക്കാണിച്ചുകൊണ്ടാണ് പഞ്ചാബിൽനിന്നുള്ള ഹർസിമ്രത് കൌർ മോദി മന്ത്രിസഭയിൽനിന്ന് രാജിവെച്ചത്. സെപ്റ്റംബർ 17നായിരുന്നു ഹർസിമ്രതിന്&#x200d;റെ രാജി. തങ്ങൾ ഉൾപ്പെടുന്ന സർക്കാർ കൊണ്ടുവന്ന ബിൽ കർഷക വിരുദ്ധമാണെന്നായിരുന്നു പാർട്ടി വ്യക്തമാക്കിയത്. കർഷക ബില്ലിൽ ശിരോമണി അകാലിദളിനൊപ്പം എൻഡിഎ ഘടകകക്ഷിയായ ജനതാദൾ യുവും ഹരിയാനയിലെ ജെജെപിയും  ബിജെപിയുമായി ഭിന്നതയിലാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/akali-dal-quits-bjp-led-nda-over-farm-bills-says-modi-govt-being-stubborn.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അകാലിദളിന് പിന്നാലെ കര്&#x200d;ഷക പ്രതിഷേധത്തിന്റെ ഭാഗമായി ജെജെപിയും; എന്&#x200d;ഡിഎ പിളരുന്നു-ഹരിയാനയില്&#x200d; ബിജെപിക്ക് തിരിച്ചടി</title>
		<link>https://www.chandrikadaily.com/two-jjp-mlas-join-haryana-farmer-protests-one-says-ready-to-resign-if-people-ask-me-to.html</link>
					<comments>https://www.chandrikadaily.com/two-jjp-mlas-join-haryana-farmer-protests-one-says-ready-to-resign-if-people-ask-me-to.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 20 Sep 2020 17:34:46 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bjp-nda]]></category>
		<category><![CDATA[farm bills]]></category>
		<category><![CDATA[farmer's strike]]></category>
		<category><![CDATA[HARIYANA]]></category>
		<category><![CDATA[hariyana election]]></category>
		<category><![CDATA[shiromani akali dal]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=155093</guid>

					<description><![CDATA[ഹരിയാനയിലെ കര്&#x200d;ഷകരുടെ പ്രതിഷേധത്തില്&#x200d; രണ്ട് ജന്നായക് ജനതാ പാര്&#x200d;ട്ടി (ജെജെപി) എംഎല്&#x200d;എമാര്&#x200d; പങ്കെടുത്തു. ഹരിയാനയില്&#x200d; മുതിര്&#x200d;ന്ന നേതാവ് ദുശ്യന്ത് ചൗതാല ഉപമുഖ്യമന്ത്രിയായ ബിജെപിയുമായുള്ള സഖ്യ സര്&#x200d;ക്കാറിന്റെ ഭാഗമാണ് ജെജെപി. പ്രതിഷേധവുമായി എത്തിയ കര്&#x200d;ഷകര്&#x200d;ക്കൊപ്പം ബര്&#x200d;വാല എംഎല്&#x200d;എ ജോഗി റാം സിഹാഗും ഷഹാബാദ് എംഎല്&#x200d;എ രാം കരണ്&#x200d; കാലയും പങ്കെടുത്തതായാണ് റിപ്പോര്&#x200d;ട്ട്]]></description>
										<content:encoded><![CDATA[<p>ഡല്&#x200d;ഹി: കര്&#x200d;ഷക ബില്ലുകള്&#x200d;ക്ക് ഇരുസഭകളും അംഗീകാരം നല്&#x200d;കിയതിന് പിന്നാലെ രാജ്യമൊട്ടാകെ തെരുവിലിറങ്ങി കര്&#x200d;ഷകര്&#x200d;. കേന്ദ്ര സര്&#x200d;ക്കാര്&#x200d; കൊണ്ടുവന്ന കാര്&#x200d;ഷിക ബില്ലുകള്&#x200d;ക്കെതിരെ രാജ്യത്ത് കര്&#x200d;ഷക പ്രതിഷേധം ശക്തിയാര്&#x200d;ജ്ജിക്കുന്ന കാഴ്ചയാണ് വരുന്നത്. ബില്ലിനെതിരെ ഹരിയാനയിലും പഞ്ചാബിലും മഹാരാഷ്ട്രയിലും ശക്തമായ പ്രക്ഷോഭമാണ് നടക്കുന്നത്. ഹരിയാനയിലെ മിക്ക റോഡുകളും കര്&#x200d;ഷകര്&#x200d; കയ്യേറി. യൂത്ത് കോണ്&#x200d;ഗ്രസിന്റെ നേതൃത്വത്തില്&#x200d; പഞ്ചാബില്&#x200d; നിന്ന് ഡല്&#x200d;ഹിയിലേക്ക് കര്&#x200d;ഷകകരുടെ ട്രാക്ടര്&#x200d; റാലി ആരംഭിച്ചു. ഇവരെ ഹരിയാനയില്&#x200d; വച്ച് പൊലീസ് തടഞ്ഞത് സംഘര്&#x200d;ഷത്തിനിടയാക്കി. പഞ്ചാബ്-ഹരിയാന അതിര്&#x200d;ത്തിയിലെ അംബാല-മൊഹാലി ഹൈവേയിലെ പൊലീസ് ബാരിക്കേഡുകള്&#x200d; വച്ച് അടച്ചത് മാറ്റാന്&#x200d; കര്&#x200d;ഷകര്&#x200d; ശ്രമിച്ചതാണ് സംഘര്&#x200d;ഷത്തില്&#x200d; കലാശിച്ചത്. കര്&#x200d;ഷകരെ പിരിച്ചുവിടാന്&#x200d; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.</p>
<div class="embed-responsive" data-word-count="51">
<div class="twitter-tweet twitter-tweet-rendered"><iframe id="twitter-widget-0" class="" title="Twitter Tweet" src="https://platform.twitter.com/embed/index.html?dnt=true&amp;embedId=twitter-widget-0&amp;frame=false&amp;hideCard=false&amp;hideThread=false&amp;id=1307709396613386242&amp;lang=en&amp;origin=https%3A%2F%2Fwww.chandrikadaily.com%2Ftwo-jjp-mlas-join-haryana-farmer-protests.html&amp;theme=light&amp;widgetsVersion=219d021%3A1598982042171&amp;width=550px" frameborder="0" scrolling="no" allowfullscreen="allowfullscreen" data-tweet-id="1307709396613386242" data-mce-fragment="1"></iframe></div>
<blockquote class="twitter-tweet" data-width="550" data-dnt="true" data-twitter-extracted-i1600622838342376996="true" data-word-count="50" data-p-count="3">
<p dir="ltr" lang="en">Punjab: Farmers, under the aegis of Kisan Mazdoor Sangharsh Committee, marched in protest in Amritsar today against <a href="https://twitter.com/hashtag/FarmBills?src=hash&amp;ref_src=twsrc%5Etfw">#FarmBills</a> passed in the Parliament.</p>
<p>The Committee had earlier announced that they&#8217;ll hold a &#8216;rail roko&#8217; agitation from September 24 to 26 against the <a href="https://twitter.com/hashtag/FarmBills?src=hash&amp;ref_src=twsrc%5Etfw">#FarmBills</a>. <a href="https://t.co/d8dcek3IJ6">pic.twitter.com/d8dcek3IJ6</a></p>
<p>— ANI (@ANI) <a href="https://twitter.com/ANI/status/1307709396613386242?ref_src=twsrc%5Etfw">September 20, 2020</a></p></blockquote>
<p>&nbsp;</p>
</div>
<p>അതിനിടെ, പഞ്ചാബിലെ കര്&#x200d;ഷകരെ നിസ്സാരരായി കാണരുത് എന്ന് സഖ്യ കക്ഷിയായ അകാലിദള്&#x200d; എംപി നരേഷ് ഗുജ്റാള്&#x200d; കേന്ദ്രസര്&#x200d;ക്കാരിന് മുന്നറിയിപ്പ് നല്&#x200d;കി. ‘പഞ്ചാബിലെ കര്&#x200d;ഷകര്&#x200d; ദുര്&#x200d;ബലരാണെന്ന് നിങ്ങള്&#x200d; വിചാരിക്കരുത്. എല്ലാ പഞ്ചാബികളും നമ്മുടെ ഗുരുവിന്റെ മക്കളാണ്, അവരില്&#x200d;നിന്നാണ് ത്യാഗത്തെ കുറിച്ചും അടിച്ചമര്&#x200d;ത്തലിനെതിരെ പോരാടാനും ഞങ്ങള്&#x200d; പഠിച്ചത്. പഞ്ചാബിലെ കര്&#x200d;ഷകരെ അടിച്ചമര്&#x200d;ത്തിയാല്&#x200d; അകാലിദാള്&#x200d; അവര്&#x200d;ക്കൊപ്പം മാത്രമേ നില്&#x200d;ക്കൂ.’- ഗുജ്റാള്&#x200d; പറഞ്ഞു.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="en" dir="ltr">Today Youth Congress led the historic Kisan Aakrosh Tractor Rally in support of India&#39;s farmers. </p>
<p>Thousands of farmers and young people were stopped by Haryana Police at haryana border by using water canon &amp; brute force on the protestors</p>
<p>Well Modi Ji, This is just a beginning.. <a href="https://t.co/6GHYAuNyUY">pic.twitter.com/6GHYAuNyUY</a></p>
<p>&mdash; Srinivas BV (@srinivasiyc) <a href="https://twitter.com/srinivasiyc/status/1307724404319637504?ref_src=twsrc%5Etfw">September 20, 2020</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>അതേസമയം, ഹരിയാനയിലെ കര്&#x200d;ഷകരുടെ പ്രതിഷേധത്തില്&#x200d; രണ്ട് ജന്നായക് ജനതാ പാര്&#x200d;ട്ടി (ജെജെപി) എംഎല്&#x200d;എമാര്&#x200d; പങ്കെടുത്തു. ഹരിയാനയില്&#x200d; മുതിര്&#x200d;ന്ന നേതാവ് ദുശ്യന്ത് ചൗതാല ഉപമുഖ്യമന്ത്രിയായ ബിജെപിയുമായുള്ള സഖ്യ സര്&#x200d;ക്കാറിന്റെ ഭാഗമാണ് ജെജെപി. പ്രതിഷേധവുമായി എത്തിയ കര്&#x200d;ഷകര്&#x200d;ക്കൊപ്പം ബര്&#x200d;വാല എംഎല്&#x200d;എ ജോഗി റാം സിഹാഗും ഷഹാബാദ് എംഎല്&#x200d;എ രാം കരണ്&#x200d; കാലയും പങ്കെടുത്തതായാണ് റിപ്പോര്&#x200d;ട്ട്. ”തങ്ങളുടെ നിയോജകമണ്ഡലത്തിലെ ആളുകള്&#x200d; ബില്&#x200d; വിഷയത്തില്&#x200d; തങ്ങളോട് രാജിവയ്ക്കാന്&#x200d; ആവശ്യപ്പെട്ടാല്&#x200d; അതിന് തയ്യാറാവുമെന്നും, എംഎല്&#x200d;എമാര്&#x200d; പ്രതികരിച്ചു.</p>
<p>ബില്ലുകള്&#x200d; കര്&#x200d;ഷകന് അനുകൂലമാണെന്നാണ് തങ്ങള്&#x200d; ആദ്യം കരുതിയിരുന്നതെന്നും എന്നാല്&#x200d; പിന്നീട് കാര്യങ്ങള്&#x200d; പഠിച്ചുവെന്നും ബില്ലുകള്&#x200d; പിന്&#x200d;വലിക്കല്&#x200d; നനിര്&#x200d;ബന്ധമാണെന്നും ഇക്കാര്യം പാര്&#x200d;ട്ടി യോഗത്തില്&#x200d; ഉന്നയിക്കുമെന്നും നിയമസഭാംഗങ്ങള്&#x200d; കൂട്ടിച്ചേര്&#x200d;ത്തു. ഹരിയാനയില്&#x200d; ആയിരക്കണക്കിന് വരുന്ന കര്&#x200d;ഷകര്&#x200d; നാഷണല്&#x200d; ഹൈവേ 344 ഉള്&#x200d;പ്പെടെയുള്ള പാതകള്&#x200d; ഉപരോധിക്കുകയാണ്.</p>
<p>വിവാദമായ കാര്&#x200d;ഷിക ബില്ലുകള്&#x200d; രാജ്യസഭയില്&#x200d; ചര്&#x200d;ച്ച ചെയ്യുന്നതിനിടെ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. കര്&#x200d;ഷക ബില്&#x200d; അവതരിപ്പിക്കുന്നതിനിടെ രാജ്യസഭാ ഉപാധ്യക്ഷന്&#x200d; പക്ഷപാതപരമായി പെരുമാറിയെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി. വിഷയത്തില്&#x200d; രാജ്യസഭാ ഉപാധ്യക്ഷനെതിരെ അവിശ്വാസ പ്രമേയവുമായി കോണ്&#x200d;ഗ്രസിന്റെ നേതൃത്വത്തില്&#x200d; 12 പ്രതിപക്ഷ പാര്&#x200d;ട്ടികള്&#x200d; നോട്ടീസ് നല്&#x200d;കി. കര്&#x200d;ഷകരുടെ മരണ വാറണ്ടാണ് ബില്ലുകളെന്ന് കോണ്&#x200d;ഗ്രസ് ആരോപിച്ചു.<br />
ലോക്സഭ പാസാക്കിയ ബില്ല് പ്രതിപക്ഷ പ്രതിഷേധങ്ങള്&#x200d;ക്കിടയില്&#x200d; ശബ്ദ വോട്ടോടുകൂടിയാണ് രാജ്യസഭയില്&#x200d; പാസാക്കിയത്. ബില്&#x200d; പാര്&#x200d;ലമെന്ററി സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം തള്ളികൊണ്ടാണ് ബില്ലുകള്&#x200d; സര്&#x200d;ക്കാര്&#x200d; പാസാക്കിയത്.</p>
<p>എന്&#x200d;ഡിഎ സഖ്യ കക്ഷിയായ അകാലിദള്&#x200d;, രാജ്യസഭയില്&#x200d; സര്&#x200d;ക്കാരിനെ എല്ലായ്പ്പോഴും പിന്തുണക്കാറുള്ള ബിജു ജനതാദള്&#x200d; എന്നിവരടക്കം ബില്&#x200d; സെലക്ട് കമ്മിറ്റി വിടണമെന്ന് ആവശ്യപ്പെട്ടിരുന്നു. കര്&#x200d;ഷക ബില്ലിനെ തുടര്&#x200d;ന്ന് അകാലിദള്&#x200d; മന്ത്രിയെ പിന്&#x200d;വലിച്ചിരുന്നു. സര്&#x200d;ക്കാര്&#x200d; നടപടികളില്&#x200d; പ്രതിഷേധിച്ച് കേരളത്തില്&#x200d; നിന്നുള്ളവരടക്കം 12 എംപിമാര്&#x200d; സഭപിരിഞ്ഞതിന് ശേഷവും രാജ്യസഭയുടെ നടത്തുളത്തില്&#x200d; ധര്&#x200d;ണ നടത്തി.</p>
<p>ഫാര്&#x200d;മേഴ്‌സ് പ്രൊഡ്യൂസ് ട്രെയ്ഡ് ആന്&#x200d;ഡ് കൊമേഴ്‌സ് ബില്&#x200d; 2020, ഫാര്&#x200d;മേഴ്‌സ് എഗ്രിമെന്റ് ഓണ്&#x200d; പ്രൈസ് അഷ്വറന്&#x200d;സ് ആന്&#x200d;ഡ് ഫാം സര്&#x200d;വ്വീസ് ബില്&#x200d; എന്നിവയാണ് ഇന്ന് രാജ്യസഭയില്&#x200d; പാസാക്കിയിരിക്കുന്നത്. എസന്&#x200d;ഷ്യല്&#x200d; കമ്മോഡിറ്റീസ് (ഭേദഗതി) ബില്&#x200d; പരിഗണിക്കാനായില്ല. കേന്ദ്രസര്&#x200d;ക്കാരിന്റെ കര്&#x200d;ഷക ബില്ലുകള്&#x200d;ക്കെതിരെ പഞ്ചാബ്, ഹരിയാന, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്&#x200d; കര്&#x200d;ഷക പ്രക്ഷോഭങ്ങള്&#x200d; രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/two-jjp-mlas-join-haryana-farmer-protests-one-says-ready-to-resign-if-people-ask-me-to.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എന്&#x200d;.ഡി.എയിലെ തമ്മിലടി തുടരുന്നു; 200ല്&#x200d; അധികം സീറ്റുകള്&#x200d; നേടുമെന്ന് കരുതുന്നില്ലെന്ന്</title>
		<link>https://www.chandrikadaily.com/no-one-will-win-more-than-200-seats-in-2019-sad.html</link>
					<comments>https://www.chandrikadaily.com/no-one-will-win-more-than-200-seats-in-2019-sad.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 14 Dec 2018 12:59:12 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[akali dal]]></category>
		<category><![CDATA[nda]]></category>
		<category><![CDATA[NDA Allience]]></category>
		<category><![CDATA[shiromani akali dal]]></category>
		<category><![CDATA[shiv sena]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=113722</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്&#x200d; കനത്ത തിരിച്ചടി നേരിട്ടതോടെ എന്&#x200d;.ഡി.എ മുന്നണിയിലെ നേരിട്ട പൊട്ടിത്തെറി തുടരുന്നു. ബി.ജെ.പിയുടെ ഏകാധിപത്യത്തെ രൂക്ഷമായി വിമര്&#x200d;ശിച്ച് സംഖ്യകക്ഷിയായ അകാലിദള്&#x200d; രംഗത്തെത്തി. 2019 പൊതുതിരഞ്ഞെടുപ്പില്&#x200d; ഏതെങ്കിലും പാര്&#x200d;ട്ടി 200ല്&#x200d; അധികം സീറ്റുകള്&#x200d; നേടുമെന്ന് താന്&#x200d; കരുതുന്നില്ലെന്ന് അകാലിദള്&#x200d; നേതാവ് നരേഷ് ഗുജ്റാള്&#x200d; മാധ്യമങ്ങളോട് വ്യക്തമാക്കി. തെരഞ്ഞെടുപ്പിന് മുന്നേ കൃത്യമായ സഖ്യങ്ങള്&#x200d; ഉണ്ടാക്കുന്നവര്&#x200d; വിജയികളാകും. സഖ്യകക്ഷികളെ വേണ്ടവിധം പരിഗണിച്ചില്ലെങ്കിവും അവരുമായി നല്ല ബന്ധം പുലര്&#x200d;ത്തിയില്ലെങ്കിലും 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; കടുത്ത തിരിച്ചടി നേരിടേണ്ടി [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്&#x200d; കനത്ത തിരിച്ചടി നേരിട്ടതോടെ എന്&#x200d;.ഡി.എ മുന്നണിയിലെ നേരിട്ട പൊട്ടിത്തെറി തുടരുന്നു. ബി.ജെ.പിയുടെ ഏകാധിപത്യത്തെ രൂക്ഷമായി വിമര്&#x200d;ശിച്ച് സംഖ്യകക്ഷിയായ അകാലിദള്&#x200d; രംഗത്തെത്തി.</p>
<p>2019 പൊതുതിരഞ്ഞെടുപ്പില്&#x200d; ഏതെങ്കിലും പാര്&#x200d;ട്ടി 200ല്&#x200d; അധികം സീറ്റുകള്&#x200d; നേടുമെന്ന് താന്&#x200d; കരുതുന്നില്ലെന്ന് അകാലിദള്&#x200d; നേതാവ് നരേഷ് ഗുജ്റാള്&#x200d; മാധ്യമങ്ങളോട് വ്യക്തമാക്കി. തെരഞ്ഞെടുപ്പിന് മുന്നേ കൃത്യമായ സഖ്യങ്ങള്&#x200d; ഉണ്ടാക്കുന്നവര്&#x200d; വിജയികളാകും. സഖ്യകക്ഷികളെ വേണ്ടവിധം പരിഗണിച്ചില്ലെങ്കിവും അവരുമായി നല്ല ബന്ധം പുലര്&#x200d;ത്തിയില്ലെങ്കിലും 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; കടുത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് അകാലിദള്&#x200d; മുന്നറിയിപ്പ് നല്&#x200d;കി.</p>
<p>അര്&#x200d;ഹിക്കുന്ന പരിഗണന നല്&#x200d;കിയില്ലെങ്കില്&#x200d; 2019 ലോക്സഭാ തെരഞ്ഞെടുപ്പില്&#x200d; ബി.ജെ.പിയെ വിട്ട് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് എന്&#x200d;.ഡി.എ ഘടകകക്ഷിയായ സുഹേല്&#x200d;ദേവ് ഭാരതീയ സമാജ് പാര്&#x200d;ട്ടിയും വ്യക്തമാക്കി.</p>
<p>ശിവസേന അടക്കമുള്ള മുന്നണിയിലെ കക്ഷികളുമായി ബി.ജെ.പി നല്ല ബന്ധത്തിലെത്തുന്നതാണ് സഹായകമാകുക. പ്രശ്നങ്ങള്&#x200d; പരിഹരിച്ച് സഖ്യം തുടരണം. യാഥാര്&#x200d;ത്ഥ്യം മനസ്സിലാക്കിയില്ലെങ്കില്&#x200d; കാല്&#x200d;ച്ചുവട്ടിലെ മണ്ണൊലിച്ച് പോവുന്നത് തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷങ്ങള്&#x200d; അവരുടെ സുരക്ഷയെ പറ്റി ആശങ്കയിലാണ്. അവര്&#x200d;ക്കത് നല്&#x200d;കിയില്ലെങ്കില്&#x200d; അവരുടെ വോട്ടുകള്&#x200d; കോണ്&#x200d;ഗ്രസിനും സഖ്യകക്ഷികള്&#x200d;ക്കുമായി പോകും. സാമ്പത്തിക ഘടകങ്ങളും ഗ്രാമീണമേഖലകളിലെ അപസ്വരങ്ങളും നമ്മള്&#x200d; കാണാതെ പോകരുത്- നരേഷ് ഗുജ്റാള്&#x200d; പറഞ്ഞു.</p>
<p>യു.പിയിലെ 80 സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് സുഹേല്&#x200d;ദേവ് ഭാരതീയ സമാജ് പാര്&#x200d;ട്ടി അധ്യക്ഷനും യു.പി മന്ത്രിയുമായ ഓംപ്രകാശ് രജ്ഭറിന്റെ ഭീഷണി. ഉത്തര്&#x200d;പ്രദേശില്&#x200d; രജ്ഭറിന്റെ പാര്&#x200d;ട്ടിയ്ക്ക് നാല് എം.എല്&#x200d;.എമാരുണ്ട്.</p>
<p>ബിജെപിയുടെ കനത്ത തോല്&#x200d;വിയില്&#x200d; വീണ്ടും വിമര്&#x200d;ശനവുമായി ശിവസേന. മോദിയുടെയും അമിത് ഷായുടെയും ധിക്കാരമാണ് ഒടുവില്&#x200d; കണ്ടതെന്ന് ശിവസേന തലവന്&#x200d; ഉദ്ദവ് താക്കറെ പറഞ്ഞു. രാഹുല്&#x200d; ഗാന്ധി സ്വന്തം വിജയം വിനീതമായാണ് സ്വീകരിച്ചത്. ബിജെപി ഭരിച്ച സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്&#x200d;ക്ക് അദ്ദേഹം നന്ദി പറഞ്ഞു. എന്നാല്&#x200d; മോദി ജവഹര്&#x200d;ലാല്&#x200d; നെഹ്‌റുവിന്റെയോ ഇന്ദിരാഗാന്ധിയുടെയോ രാജീവ് ഗാന്ധിയുടെയോ സംഭാവനകളെ അംഗീകരിക്കുന്നില്ല. അദ്ദേഹം ബിജെപിയുടെ വളര്&#x200d;ച്ചക്ക് എല്&#x200d; കെ അദ്വാനിയും മറ്റ് നേതാക്കളും നല്&#x200d;കിയ സംഭാവനകള്&#x200d; പോലും അംഗീകരിക്കാന്&#x200d; തയ്യാറാകുന്നില്ലെന്നും ഉദ്ദവ് താക്കറെ പറഞ്ഞു. മഹാഭാരതത്തില്&#x200d; മാത്രമേ ഇത്രയും ധിക്കാരം കണ്ടിട്ടുള്ളുവെന്നും ഉദ്ദവ് കൂട്ടിച്ചേര്&#x200d;ത്തു. രാഹുല്&#x200d; ഗാന്ധിയുടെ വിനയത്തെ പ്രശംസിച്ച ശിവസേന, 2019 ല്&#x200d; ബിജെപിയെ പരാജയപ്പെടുത്തുമെന്നും വ്യക്തമാക്കി. എന്നാല്&#x200d; തങ്ങള്&#x200d; ഒരിക്കലും ബിജെപി മുക്ത ഭാരതം എന്ന മുദ്രാവാക്യം മുഴക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എങ്ങനെ തനിക്ക് നേരെ വന്ന കല്ലുകളെ ചെറുത്തുവെന്നതിനും എങ്ങനെ ജനാധിപത്യം നിരവധി ആക്രമണങ്ങളില്&#x200d;നിന്ന് അതിജീവിച്ചുവെന്നതിനുമുള്ള ഉത്തരം രാഹുലിന്റെ വിനയമാണെന്നും ഉദ്ദവ് താക്കറെ പറഞ്ഞു.</p>
<p>മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും ബി.ജെ.പിക്ക് ഭരണം നഷ്ടപ്പെട്ടതിന് പിന്നാലെയാണ് സഖ്യകക്ഷികളുടെ വിമര്&#x200d;ശനം. ഛത്തീസ്ഗഡില്&#x200d; നാണംകെട്ട തോല്&#x200d;വിയാണ് ബി.ജെപ.ിക്കുണ്ടായത്.</p>
<p>2014ല്&#x200d; കേന്ദ്രത്തില്&#x200d; അധികാരമേറ്റശേഷമുള്ള ഏറ്റവും വലിയ തെരഞ്ഞെടുപ്പ് തോല്&#x200d;വിയാണ് ബി.ജെ.പിക്കുണ്ടായത്. നേരത്തെ രാഷ്ട്രീയ ലോക് സമതാ പാര്&#x200d;ട്ടി (ആര്&#x200d;.എല്&#x200d;.എസ്.പി.) എന്&#x200d;.ഡി.എ വിട്ടിരുന്നു. പാര്&#x200d;ട്ടിയധ്യക്ഷന്&#x200d; ഉപേന്ദ്ര കുശ്‌വാഹ തിങ്കളാഴ്ച കേന്ദ്രമന്ത്രിസഭയില്&#x200d;നിന്നു രാജിവെക്കുകയും ചെയ്തിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/no-one-will-win-more-than-200-seats-in-2019-sad.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കെജ്‌രിവാളിന്റെ &#8216;മാപ്പി&#8217;നെതിരെ പ്രതിഷേധം; ആം ആദ്മി പാര്&#x200d;ട്ടി പഞ്ചാബ് അധ്യക്ഷന്&#x200d; ഭഗവന്ത് സിങ് മന്&#x200d; രാജിവെച്ചു</title>
		<link>https://www.chandrikadaily.com/arvind-kejriwal-faces-flak-from-all-sides-after-apology-aap-punjab-chief-bhagwant-mann-deputy-resign.html</link>
					<comments>https://www.chandrikadaily.com/arvind-kejriwal-faces-flak-from-all-sides-after-apology-aap-punjab-chief-bhagwant-mann-deputy-resign.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 16 Mar 2018 13:20:41 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[AAP]]></category>
		<category><![CDATA[aravind kejriwal]]></category>
		<category><![CDATA[Kejriwal]]></category>
		<category><![CDATA[Punjab]]></category>
		<category><![CDATA[punjab election]]></category>
		<category><![CDATA[shiromani akali dal]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=75164</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: ശിരോമണി അകാലിദള്&#x200d; നേതാവിനോട് ആം ആദ്മി പാര്&#x200d;ട്ടി ദേശീയ കണ്&#x200d;വീനര്&#x200d; അരവിന്ദ് കെജ്‌രിവാള്&#x200d; മാപ്പ് പറഞ്ഞതില്&#x200d; പ്രതിഷേധിച്ച് പാര്&#x200d;ട്ടി പഞ്ചാബ് അധ്യക്ഷന്&#x200d; ഭഗവന്ത് സിങ് മന്&#x200d; രാജിവെച്ചു. അകാലിദള്&#x200d; നേതാവും മുന്&#x200d; പഞ്ചാബ് റവന്യൂ മന്ത്രിയുമായ ബിക്രം സിങ് മജീദിയക്ക് മയക്ക് മരുന്നു മാഫിയയുമായി ബന്ധമുണ്ടെന്ന് കെജ്‌രിവാള്&#x200d; നേരത്തെ ആരോപിച്ചിരുന്നു. എന്നാല്&#x200d; ഇതിനെതിരെ ബിക്രം സിങ് മാനനഷ്ടക്കേസുകള്&#x200d; രജിസ്റ്റര്&#x200d; ചെയ്തതോടെ കെജ്‌രിവാള്&#x200d; ക്ഷമാപണം നടത്തിയതാണ് ഭഗവന്ത് സിങ് മന്നിന്റെ ചൊടിപ്പിച്ചത്. അഴിമതിക്കു മുന്നില്&#x200d; പാര്&#x200d;ട്ടി അടിയറവ് [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ശിരോമണി അകാലിദള്&#x200d; നേതാവിനോട് ആം ആദ്മി പാര്&#x200d;ട്ടി ദേശീയ കണ്&#x200d;വീനര്&#x200d; അരവിന്ദ് കെജ്‌രിവാള്&#x200d; മാപ്പ് പറഞ്ഞതില്&#x200d; പ്രതിഷേധിച്ച് പാര്&#x200d;ട്ടി പഞ്ചാബ് അധ്യക്ഷന്&#x200d; ഭഗവന്ത് സിങ് മന്&#x200d; രാജിവെച്ചു. അകാലിദള്&#x200d; നേതാവും മുന്&#x200d; പഞ്ചാബ് റവന്യൂ മന്ത്രിയുമായ ബിക്രം സിങ് മജീദിയക്ക് മയക്ക് മരുന്നു മാഫിയയുമായി ബന്ധമുണ്ടെന്ന് കെജ്‌രിവാള്&#x200d; നേരത്തെ ആരോപിച്ചിരുന്നു. എന്നാല്&#x200d; ഇതിനെതിരെ ബിക്രം സിങ് മാനനഷ്ടക്കേസുകള്&#x200d; രജിസ്റ്റര്&#x200d; ചെയ്തതോടെ കെജ്‌രിവാള്&#x200d; ക്ഷമാപണം നടത്തിയതാണ് ഭഗവന്ത് സിങ് മന്നിന്റെ ചൊടിപ്പിച്ചത്. അഴിമതിക്കു മുന്നില്&#x200d; പാര്&#x200d;ട്ടി അടിയറവ് പറഞ്ഞെന്ന് ചൂണ്ടിക്കാട്ടിയ മന്&#x200d; രാജിക്കാര്യം ട്വിറ്ററിലൂടെയാണ് അറിയിച്ചത്. അഴിമതിക്കും മയക്കുമരുന്ന് മാഫിയക്കുമെതിരെ പോരാട്ടം തുടരുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.</p>
<p>അതേസമയം പഞ്ചാബിലെ മറ്റ് ആം ആദ്മി നേതാക്കളും കെജ്‌രിവാളിന്റെ നടപടിയില്&#x200d; അസംതൃപ്തരാണ്. കെജ്‌രിവാളിന്റെ പ്രസ്താവന അംഗീകരിക്കാന്&#x200d; കഴിയില്ലെന്ന് മുതിര്&#x200d;ന്ന നേതാവ് സുക്പാല്&#x200d; സിങ് കൈറ ട്വിറ്ററില്&#x200d; കുറിച്ചു. പ്രസ്താവന പിന്&#x200d;വലിച്ചില്ലെങ്കില്&#x200d; രാജിവെക്കുമെന്ന് എ.എ.പി നേതാവ് കന്&#x200d;വാര്&#x200d; സിന്ധുവും വ്യക്തമാക്കി. പഞ്ചാബില്&#x200d; ആം ആദ്മി പാര്&#x200d;ട്ടിയെ കെജ്‌രിവാള്&#x200d; ഉന്&#x200d;മൂലനം ചെയ്‌തെന്ന് കുറ്റപ്പെടുത്തി പഞ്ചാബ് ടൂറിസം മന്ത്രി നവജോത് സിങ് സിദ്ദുവും രംഗത്തെത്തി. എന്നാല്&#x200d; കേസുകള്&#x200d;ക്ക് പിന്നാലെ നടന്ന ജനസേവനത്തിനുള്ള സമയം നഷ്ടപ്പെടാത്തിരിക്കാനാണ് ഒത്തുതീര്&#x200d;പ്പെന്ന് പാര്&#x200d;ട്ടി വിശദീകരിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/arvind-kejriwal-faces-flak-from-all-sides-after-apology-aap-punjab-chief-bhagwant-mann-deputy-resign.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ശിവസേനക്കും ടി.ഡി.പിക്കും പിന്നാലെ അകാലിദളും ബി.ജെ.പിയുമായി അകലുന്നു</title>
		<link>https://www.chandrikadaily.com/after-shiv-sena-and-tdp-protest-akali-dal-says-bjp-should-treat-allies-better.html</link>
					<comments>https://www.chandrikadaily.com/after-shiv-sena-and-tdp-protest-akali-dal-says-bjp-should-treat-allies-better.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 08 Feb 2018 16:07:11 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[akali dal]]></category>
		<category><![CDATA[NDA Allience]]></category>
		<category><![CDATA[shiromani akali dal]]></category>
		<category><![CDATA[shiv sena]]></category>
		<category><![CDATA[TDP]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=68959</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: ബി.ജെ.പിയുടെ ഏകാധിപത്യ മനോഭാവത്തില്&#x200d; പ്രതിഷേധിച്ച് ശിവസേനക്കും ടി.ഡി.പിക്കും പിന്നലെ ശിരോമണി അകാലിദളും എന്&#x200d;.ഡി.എ മുന്നണിയില്&#x200d; നിന്ന് പിന്&#x200d;വാങ്ങുന്നു. സഖ്യകക്ഷികളെ അവഗണിക്കുന്ന ബി.ജെ.പിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും നയങ്ങളില്&#x200d; അകാലിദള്&#x200d; അതൃപ്തി പരസ്യമാക്കി. പഞ്ചാബില്&#x200d; ഭരണം നഷ്ടപ്പെടാന്&#x200d; കാരണം ബി.ജെ.പിയുടെ ഫാസിസ്റ്റ് നയങ്ങളാണെന്ന വിമര്&#x200d;ശനവും അവര്&#x200d;ക്കുണ്ട്. അകാലിദള്&#x200d; നേതാവും രാജ്യസഭാംഗവുമായ നരേഷ് ഗുജറാളാണ് ബി.ജെ.പിക്കെതിരെ തുറന്നടിച്ച് രംഗത്തെത്തിയത്. ജനാധിപത്യ സംവിധാനത്തിന് നിരക്കാത്ത പ്രവൃത്തിയാണിതെന്നും വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; കൂട്ടുകക്ഷി ഭരണത്തിനാണ് സാധ്യതയെന്നും അദ്ദേഹം ഒരു ദേശീയ മാധ്യമത്തോട് [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ബി.ജെ.പിയുടെ ഏകാധിപത്യ മനോഭാവത്തില്&#x200d; പ്രതിഷേധിച്ച് ശിവസേനക്കും ടി.ഡി.പിക്കും പിന്നലെ ശിരോമണി അകാലിദളും എന്&#x200d;.ഡി.എ മുന്നണിയില്&#x200d; നിന്ന് പിന്&#x200d;വാങ്ങുന്നു. സഖ്യകക്ഷികളെ അവഗണിക്കുന്ന ബി.ജെ.പിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും നയങ്ങളില്&#x200d; അകാലിദള്&#x200d; അതൃപ്തി പരസ്യമാക്കി. പഞ്ചാബില്&#x200d; ഭരണം നഷ്ടപ്പെടാന്&#x200d; കാരണം ബി.ജെ.പിയുടെ ഫാസിസ്റ്റ് നയങ്ങളാണെന്ന വിമര്&#x200d;ശനവും അവര്&#x200d;ക്കുണ്ട്. അകാലിദള്&#x200d; നേതാവും രാജ്യസഭാംഗവുമായ നരേഷ് ഗുജറാളാണ് ബി.ജെ.പിക്കെതിരെ തുറന്നടിച്ച് രംഗത്തെത്തിയത്. ജനാധിപത്യ സംവിധാനത്തിന് നിരക്കാത്ത പ്രവൃത്തിയാണിതെന്നും വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; കൂട്ടുകക്ഷി ഭരണത്തിനാണ് സാധ്യതയെന്നും അദ്ദേഹം ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചു. സഖ്യകക്ഷികളോടുള്ള സമീപനത്തില്&#x200d; വാജ്‌പേയ് ടച്ച് ആവശ്യമാണെന്നും അകാലിദളിലെ ഹിന്ദുത്വ മുഖമായ അദ്ദേഹം അഭിപ്രായപ്പെട്ടു. ബി.ജെ.പിയുടെ വര്&#x200d;ഗീയ നയങ്ങളില്&#x200d; നേരത്തെ അതൃപ്തിയുണ്ടായിരുന്നെങ്കിലും ന്യൂനപക്ഷ സ്ഥാപനങ്ങളിലേക്കുള്ള നിയമനങ്ങളില്&#x200d; പൂര്&#x200d;ണമായും അവഗണിച്ചതോടെയാണ് അകാലിദള്&#x200d; നിലപാട് കര്&#x200d;ക്കശമാക്കിയത്. കേന്ദ്ര സര്&#x200d;ക്കാരിന്റെ തീരുമാനം വിവേചനപരമാണെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും ഗുജ്‌റാള്&#x200d; വ്യക്തമാക്കി. വലിപ്പ ചെറുപ്പമില്ലാതെയാണ് വാജ്‌പേയിയുടെ കാലത്ത് ഘടകക്ഷികളെ പരിഗണിച്ചത്. എന്നാല്&#x200d; ഇപ്പോള്&#x200d; കാര്യങ്ങള്&#x200d; ശുഭകരമല്ല. ഈരീതിയില്&#x200d; മുന്നണിയില്&#x200d; തുടരണമോ എന്നത് പരിശോധിക്കണം-അദ്ദേഹം പറഞ്ഞു. ഒറ്റക്ക് ഭൂരിപക്ഷമുണ്ടെന്ന മനോഭാവമാണ് ബി.ജെ.പിക്ക്. എന്നാല്&#x200d; ഇനിയെങ്കിലും അവര്&#x200d; യാഥാര്&#x200d;ത്ഥ്യം തിരിച്ചറിയണം. ഭരണമുണ്ടായിട്ടും രാജസ്ഥാനില്&#x200d; മൂന്ന് സിറ്റിങ് സീറ്റുകള്&#x200d; ഉപതെരഞ്ഞെടുപ്പില്&#x200d; ബി.ജെ.പിക്ക് നഷ്ടപ്പെട്ടു. മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാന്&#x200d;, ഹരിയാന, നാഗാലാന്റ്, മണിപ്പൂര്&#x200d; നിയമസഭാ തെരഞ്ഞെടുപ്പിലും സ്ഥിതി മറിച്ചാകാനിടയില്ല. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; കൂട്ടുകക്ഷി ഭരണത്തിനാണ് സാധ്യതയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/after-shiv-sena-and-tdp-protest-akali-dal-says-bjp-should-treat-allies-better.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
