<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>shone jeorge &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/shone-jeorge/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 24 Dec 2025 07:36:31 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>shone jeorge &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മാന്യമായ കരോള്‍ അല്ലെങ്കില്‍ അടി കിട്ടും; കരോള്‍ കുട്ടികളെ ആക്രമിച്ചതില്‍ വിചിത്ര വാദവുമായി ബി.ജെ.പി നേതാവ് ഷോണ്‍ ജോര്‍ജ്</title>
		<link>https://www.chandrikadaily.com/bjp-leader-shaun-george-with-a-strange-argument-about-karols-attack-on-children.html</link>
					<comments>https://www.chandrikadaily.com/bjp-leader-shaun-george-with-a-strange-argument-about-karols-attack-on-children.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 24 Dec 2025 07:36:31 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[BJP LEADER]]></category>
		<category><![CDATA[news]]></category>
		<category><![CDATA[shone jeorge]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=370425</guid>

					<description><![CDATA[15 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ കരോള്‍ സംഘത്തെ ബി.ജെ.പി പ്രവര്‍ത്തകര്‍ ആക്രമിച്ചതിനെയാണ് വിചിത്രമായ വാദങ്ങളിലൂടെ അദ്ദേഹം ന്യായീകരിച്ചത്.]]></description>
										<content:encoded><![CDATA[<p>പാലക്കാട് പുതുശ്ശേരിയില്&#x200d; കുട്ടികളുടെ കരോള്&#x200d; സംഘത്തിന് നേരെയുണ്ടായ ബി.ജെ.പി പ്രവര്&#x200d;ത്തകരുടെ ആക്രമണത്തിനെ ന്യായീകരിച്ച് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്&#x200d; ജോര്&#x200d;ജ്. 15 വയസ്സില്&#x200d; താഴെയുള്ള കുട്ടികളുടെ കരോള്&#x200d; സംഘത്തെ ബി.ജെ.പി പ്രവര്&#x200d;ത്തകര്&#x200d; ആക്രമിച്ചതിനെയാണ് വിചിത്രമായ വാദങ്ങളിലൂടെ അദ്ദേഹം ന്യായീകരിച്ചത്. താന്&#x200d; അറിഞ്ഞിടത്തോളം അത് ഒരു മാന്യമായ കരോള്&#x200d; ആയിരുന്നില്ല. അവിടെ മദ്യപിച്ചതടക്കമുള്ള കാര്യങ്ങള്&#x200d; നടന്നു. മാന്യമായ കരോള്&#x200d; അല്ലെങ്കില്&#x200d; അടി കിട്ടും. അതാണ് അവിടെ പ്രശ്‌നമുണ്ടായതെന്നും ഷോണ്&#x200d; ജോര്&#x200d;ജ് ഡല്&#x200d;ഹിയില്&#x200d; മാധ്യമങ്ങളോട് പറഞ്ഞു.</p>
<p>&#8216;മാന്യമായ ഒരു കരോള്&#x200d; ആയിരുന്നില്ല അത്. മാന്യമായ കരോള്&#x200d; ആണെങ്കില്&#x200d; പള്ളി അറിയണ്ടേ? രൂപത അറിയണ്ടേ? നടത്തുന്ന കരോള്&#x200d; മാന്യമായിരിക്കണം. അല്ലാതെ നാട്ടുകാര്&#x200d;ക്ക് പ്രശ്‌നം ഉണ്ടാക്കുന്ന രീതിയില്&#x200d;, നാട്ടുകാരെ പ്രകോപിപ്പിക്കുന്ന രീതിയിലുള്ള ഒരു കരോളാണ് അവിടെ നടന്നതെന്നാണ് എനിക്ക് അറിയാന്&#x200d; കഴിഞ്ഞത്. അവിടെ മദ്യപിച്ചത് ഉള്&#x200d;പ്പെടെയുള്ള കാര്യങ്ങള്&#x200d; നടന്നു. അറിഞ്ഞിടത്തോളം അത് ഒരു മാന്യമായ കരോള്&#x200d; ആയിരുന്നില്ല. അതാണ് അവിടെ പ്രശ്‌നമുണ്ടായത്&#8217; -ഷോണ്&#x200d; പറഞ്ഞു.</p>
<p>ഞായറാഴ്ച രാത്രിയാണ് പുതുശ്ശേരി കുരുടിക്കാട് കാളാണ്ടിത്തറയില്&#x200d; വിദ്യാര്&#x200d;ഥികളായ പത്തു പേര്&#x200d; ക്രിസ്മസ് കരോളും ബാന്&#x200d;ഡ് വാദ്യങ്ങളുമായി എത്തിയപ്പോള്&#x200d; ബി.ജെ.പിആര്&#x200d;.എസ്.എസ് പ്രവര്&#x200d;ത്തകര്&#x200d; തടഞ്ഞ് ഭീഷണിപ്പെടുത്തിയത്. സംഭവത്തില്&#x200d; അറസ്റ്റിലായ ആര്&#x200d;.എസ്.എസ് ബി.ജെ.പി പ്രവര്&#x200d;ത്തകന്&#x200d; പുതുശ്ശേരി കാളാണ്ടിത്തറ അശ്വിന്&#x200d; രാജ് (24) റിമാന്&#x200d;ഡിലാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bjp-leader-shaun-george-with-a-strange-argument-about-karols-attack-on-children.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിഷ ജോസ് കെ മാണി പേര് തുറന്നുപറയേണ്ടി വരും; ട്രെയിന്&#x200d; യാത്ര അന്വേഷിക്കാന്&#x200d; എസ്.പി രംഗത്ത്</title>
		<link>https://www.chandrikadaily.com/nisha-jose-shone-jeorge-train-journey-enquiry-news.html</link>
					<comments>https://www.chandrikadaily.com/nisha-jose-shone-jeorge-train-journey-enquiry-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 21 Mar 2018 11:07:38 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[jose k mani]]></category>
		<category><![CDATA[nisha jose k mani]]></category>
		<category><![CDATA[PC jeorge mla]]></category>
		<category><![CDATA[shone jeorge]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=76055</guid>

					<description><![CDATA[തിരുവനന്തപുരം: ട്രെയിന്&#x200d; യാത്രക്കിടെ ജോസ് കെ. മാണി എം.പിയുടെ ഭാര്യ നിഷ ജോസ് കെ. മാണിക്കുണ്ടായ ദുരനുഭവം അന്വേഷിക്കാന്&#x200d; ട്രെയിന്&#x200d; എസ്.പി രംഗത്ത്. സംഭവത്തില്&#x200d; റെയില്&#x200d;വേ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. എസ്.പി കെ കെ ജയമോഹന്റെ മേല്&#x200d;നോട്ടത്തിലാണ് അന്വേഷണം നടക്കുക. ആരോപണത്തില്&#x200d; പ്രതിസ്ഥാനത്തുനില്&#x200d;ക്കുന്ന പി.സി ജോര്&#x200d;ജ് എം.എല്&#x200d;.എയുടെ മകന്&#x200d; ഷോണ്&#x200d; ജോര്&#x200d;ജ് നല്&#x200d;കിയ പരാതിയിലാണ് റെയില്&#x200d;വേ പൊലീസ് കേസെടുത്തിരിക്കുന്നത്. വിഷയത്തില്&#x200d; തുടര്&#x200d; പ്രതികരണത്തിനില്ലെന്ന് കഴിഞ്ഞ ദിവസം നിഷ വ്യക്തമാക്കിയിരുന്നു. എന്നാല്&#x200d; റെയില്&#x200d;വേ പൊലീസ് കേസെടുത്ത സ്ഥിതിക്ക് [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ട്രെയിന്&#x200d; യാത്രക്കിടെ ജോസ് കെ. മാണി എം.പിയുടെ ഭാര്യ നിഷ ജോസ് കെ. മാണിക്കുണ്ടായ ദുരനുഭവം അന്വേഷിക്കാന്&#x200d; ട്രെയിന്&#x200d; എസ്.പി രംഗത്ത്. സംഭവത്തില്&#x200d; റെയില്&#x200d;വേ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. എസ്.പി കെ കെ ജയമോഹന്റെ മേല്&#x200d;നോട്ടത്തിലാണ് അന്വേഷണം നടക്കുക. ആരോപണത്തില്&#x200d; പ്രതിസ്ഥാനത്തുനില്&#x200d;ക്കുന്ന പി.സി ജോര്&#x200d;ജ് എം.എല്&#x200d;.എയുടെ മകന്&#x200d; ഷോണ്&#x200d; ജോര്&#x200d;ജ് നല്&#x200d;കിയ പരാതിയിലാണ് റെയില്&#x200d;വേ പൊലീസ് കേസെടുത്തിരിക്കുന്നത്.</p>
<p>വിഷയത്തില്&#x200d; തുടര്&#x200d; പ്രതികരണത്തിനില്ലെന്ന് കഴിഞ്ഞ ദിവസം നിഷ വ്യക്തമാക്കിയിരുന്നു. എന്നാല്&#x200d; റെയില്&#x200d;വേ പൊലീസ് കേസെടുത്ത സ്ഥിതിക്ക് നിഷ ജോസിന് സഹകരിക്കേണ്ടിവരും. ട്രെയിന്&#x200d; യാത്രയില്&#x200d; ആരാണ് അപമര്യാദയായി പെരുമാറിയതെന്ന് അവര്&#x200d;ക്ക് വെളിപ്പെടുത്തേണ്ടി വരും. നിഷ ജോസ്, അന്നത്തെ ടി.ടി.ആര്&#x200d; തുടങ്ങിയവരുടെ മൊഴി രേഖപ്പെടുത്തും. അന്നത്തെ യാത്രാവിവരങ്ങള്&#x200d; ലഭിക്കാനും, ടി.ടി.ആറിനെ കണ്ടെത്താനും പൊലീസ് ശ്രമം ആരംഭിച്ചിട്ടുണ്ട്.</p>
<p>നിഷ ജോസിന്റെ ആരോപണത്തില്&#x200d; തനിക്കെതിരെയുണ്ടായ വിവാദത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഷോണ്&#x200d; ജോര്&#x200d;ജ് പരാതി നല്&#x200d;കിയിരുന്നു. ഡി.ജി.പി ആദ്യം പരാതി തള്ളിയെങ്കിലും ഷോണ്&#x200d; വീണ്ടും ഡി.ജി.പിയെ സമീപിച്ചതിനെ തുടര്&#x200d;ന്ന് അദ്ദേഹം റെയില്&#x200d;വേ പൊലീസിന് പരാതി കൈമാറുകയായിരുന്നു. ഈ പരാതിയിലാണ് ഇപ്പോള്&#x200d; അന്വേഷണം നടക്കുന്നത്.</p>
<p>നിഷയുടെ &#8216;ദി അദര്&#x200d; സൈഡ് ഓഫ് ദിസ് ലൈഫ്&#8217; എന്ന പുസ്തകത്തിലെ ഒരു അധ്യായത്തിലാണ് ട്രെയിന്&#x200d; യാത്രയിലെ ദുരനുഭവം വിവരിക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് കോട്ടയത്തേക്ക് ട്രെയിനില്&#x200d; വരുന്ന വഴിക്ക് ഒരു പ്രമുഖ നേതാവിന്റെ മകന്&#x200d; തന്നെ അപമാനിക്കാന്&#x200d; ശ്രമിച്ചെന്നാണ് പുസ്തകത്തിലുള്ളത്. വിഷയം ടി.ടി.ആറിനെ അറിയിച്ചെങ്കിലും രാഷ്ട്രീയനേതാവിന്റെ മകനായതിനാല്&#x200d; ഇടപെടാന്&#x200d; അദ്ദേഹം തയ്യാറായില്ലെന്ന് നിഷ പുസ്തകത്തില്&#x200d; പറയുന്നു. അയാളെ ഇറക്കിവിട്ട് പ്രശ്‌നം പരിഹരിക്കുകയായിരുന്നുവെന്ന് പറഞ്ഞ നിഷ അപമാനിക്കാന്&#x200d; ശ്രമിച്ച ആളുടെ പേര് നിഷ വെളിപ്പെടുത്തിയിരുന്നില്ല. പിന്നീട് വിവാദമായപ്പോഴും പേര് വെളിപ്പെടുത്താന്&#x200d; തയ്യാറല്ലെന്നായിരുന്നു നിഷയുടെ ഭാഗം.</p>
<p>പുസ്തകം പുറത്തിറങ്ങയതോടെ വന്&#x200d; വിവാദമാണ് ഉണ്ടായത്. അപമാനിക്കാന്&#x200d; ശ്രമിച്ചത് പി.സി ജോര്&#x200d;ജിന്റെ മകന്&#x200d; ഷോണ്&#x200d; ജോര്&#x200d;ജ് ആണെന്ന പ്രചാരണം ശക്തിപ്പെട്ടു. വിഷയത്തില്&#x200d; പി.സി ജോര്&#x200d;ജ്ജും രംഗത്തെത്തി. ഇതേത്തുടര്&#x200d;ന്ന് ഷോണ്&#x200d; ജോര്&#x200d;ജ്ജ് ഡി.ജി.പിക്ക് പരാതി നല്&#x200d;കുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nisha-jose-shone-jeorge-train-journey-enquiry-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിഷജോസിനെ കടന്നുപിടിച്ച സംഭവം: &#8216;നിഷ പേര് വെളിപ്പെടുത്തണം, അന്വേഷിക്കാന്&#x200d; തയ്യാറാണ്&#8217;; വനിത കമ്മീഷന്&#x200d;</title>
		<link>https://www.chandrikadaily.com/nisha-jose-shone-jeorge-news.html</link>
					<comments>https://www.chandrikadaily.com/nisha-jose-shone-jeorge-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 17 Mar 2018 11:15:33 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[km mani]]></category>
		<category><![CDATA[nisha jose k mani]]></category>
		<category><![CDATA[shone jeorge]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=75339</guid>

					<description><![CDATA[തിരുവനന്തപുരം: നിഷ ജോസ് കെ. മാണിയെ ട്രെയിനില്&#x200d; കടന്നുപിടിച്ചെന്ന ആരോപണത്തില്&#x200d; വിവാദം കത്തുന്നു. വിവാദത്തിലെ വ്യക്തിയുടെ പേര് വെളിപ്പെടുത്തണമെന്ന് വനിത കമ്മീഷന്&#x200d; ചെയര്&#x200d;പേഴ്‌സണ്&#x200d; എം.സി ജോസഫൈന്&#x200d; പറഞ്ഞു. പേരുവെളിപ്പെടുത്തിയാല്&#x200d; അന്വേഷിക്കാന്&#x200d; തയാറാണ്. സംഭവം നടന്നിട്ട് ഇത്രകൊല്ലമായിട്ടും പുറത്ത് പറയാത്തത് എന്തുകൊണ്ടാണെന്നും വനിത കമ്മീഷന്&#x200d;ചോദിച്ചു. അതേസമയം, നിഷക്കെതിരെ പി.സി ജോര്&#x200d;ജ് നടത്തുന്ന പ്രസ്താവനകള്&#x200d; സ്ത്രീവിരുദ്ധമാണെന്നും അവര്&#x200d; പറഞ്ഞു. ജോസ് കെ.മാണിയുടെ ഭാര്യയായ നിഷ ജോസ് പുസ്തകത്തിലൂടെ അപകീര്&#x200d;ത്തികരമായ പരാമര്&#x200d;ശം നടത്തിയത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പി.സി ജോര്&#x200d;ജിന്റെ മകന്&#x200d; ഷോണ്&#x200d; ജോര്&#x200d;ജ് [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: നിഷ ജോസ് കെ. മാണിയെ ട്രെയിനില്&#x200d; കടന്നുപിടിച്ചെന്ന ആരോപണത്തില്&#x200d; വിവാദം കത്തുന്നു. വിവാദത്തിലെ വ്യക്തിയുടെ പേര് വെളിപ്പെടുത്തണമെന്ന് വനിത കമ്മീഷന്&#x200d; ചെയര്&#x200d;പേഴ്‌സണ്&#x200d; എം.സി ജോസഫൈന്&#x200d; പറഞ്ഞു.</p>
<p>പേരുവെളിപ്പെടുത്തിയാല്&#x200d; അന്വേഷിക്കാന്&#x200d; തയാറാണ്. സംഭവം നടന്നിട്ട് ഇത്രകൊല്ലമായിട്ടും പുറത്ത് പറയാത്തത് എന്തുകൊണ്ടാണെന്നും വനിത കമ്മീഷന്&#x200d;ചോദിച്ചു. അതേസമയം, നിഷക്കെതിരെ പി.സി ജോര്&#x200d;ജ് നടത്തുന്ന പ്രസ്താവനകള്&#x200d; സ്ത്രീവിരുദ്ധമാണെന്നും അവര്&#x200d; പറഞ്ഞു.</p>
<p>ജോസ് കെ.മാണിയുടെ ഭാര്യയായ നിഷ ജോസ് പുസ്തകത്തിലൂടെ അപകീര്&#x200d;ത്തികരമായ പരാമര്&#x200d;ശം നടത്തിയത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പി.സി ജോര്&#x200d;ജിന്റെ മകന്&#x200d; ഷോണ്&#x200d; ജോര്&#x200d;ജ് നേരത്തെ രംഗത്ത് എത്തിയിരുന്നു. സംഭവത്തില്&#x200d; ഷോണ്&#x200d; ജോര്&#x200d;ജ് ഡി.ജി.പിക്കും കോട്ടയം എസ്.പിക്കും പരാതി നല്&#x200d;കി. ആരാണ് കടന്നു പിടിക്കാന്&#x200d; ശ്രമിച്ചതെന്ന വെളിപ്പെടുത്തണമെന്നും അത് താനാണോ എന്ന് തുറന്നു പറയണമെന്നുമാണ് ഷോണ്&#x200d; നല്&#x200d;കിയ പരാതിയില്&#x200d; ആവശ്യപ്പെടുന്നത്. എന്നാല്&#x200d; താന്&#x200d; ട്രെയിന്&#x200d; യാത്ര നടത്തിയത് കോഴിക്കോട്ട് നിന്ന് കോട്ടയത്തേക്കാണെന്നും. അന്നു മൂന്ന് സിപിഎം പ്രവര്&#x200d;ത്തകര്&#x200d; തങ്ങള്&#x200d;ക്കൊപ്പമുണ്ടായിരുന്നുവെന്നും ഷോണ്&#x200d; പറഞ്ഞു. ഇപ്പോള്&#x200d; തന്നെ അപമാനിക്കാന്&#x200d; നടക്കുന്ന ശ്രമത്തിനെതിരെ കോടതിയില്&#x200d; പരാതി നല്&#x200d;കുമെന്നും അദേഹം അറിയിച്ചു.</p>
<p>നിഷ ജോസ് എഴുതിയ ജീവിതാനുഭവക്കുറിപ്പുകളുടെ സമാഹാരമായ &#8216;ദി അദര്&#x200d; സൈഡ് ഓഫ് ദിസ് ലൈഫ്&#8217; എന്ന പുസ്തകത്തിലാണ് വിവാദമായ വെളിപ്പെടുത്തല്&#x200d;. പ്രമുഖ രാഷ്ട്രീയനേതാവിന്റെ മകന്&#x200d; ട്രെയിന്&#x200d; യാത്രയില്&#x200d; തന്നെ അപമാനിമാക്കാന്&#x200d; ശ്രമിച്ചുവെന്ന് നിഷ പറയുന്നു. തിരുവനന്തപുരത്തുനിന്നു കോട്ടയത്തേക്കുള്ള ട്രെയിന്&#x200d; യാത്രയ്ക്കിടെ തനിക്കു നേരെ പീഡനശ്രമമുണ്ടായെന്നാണു നിഷ വിവരിച്ചത്. അതേസമയം, തന്നെ അപമാനിച്ച രാഷ്ട്രീയ നേതാവിന്റെ മകന്റെ പേര് വെളിപ്പെടുത്തില്ലെന്ന നിലപാടിലാണ് നിഷ ജോസ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nisha-jose-shone-jeorge-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
