<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>shukkoor murder &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/shukkoor-murder/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 19 Sep 2024 10:34:29 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>shukkoor murder &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഷുക്കൂര്&#x200d; വധക്കേസ്: കൊലയാളികളും ഗൂഡാലോചന നടത്തിയവരും ശിക്ഷിക്കപ്പെടണമെന്ന് പ്രതിപക്ഷ നേതാവ്‌</title>
		<link>https://www.chandrikadaily.com/shukur-murder-case-opposition-leader-wants-killers-and-conspirators-to-be-punished1.html</link>
					<comments>https://www.chandrikadaily.com/shukur-murder-case-opposition-leader-wants-killers-and-conspirators-to-be-punished1.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 19 Sep 2024 10:30:00 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[shukkoor murder]]></category>
		<category><![CDATA[v.d satheeshan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=309963</guid>

					<description><![CDATA[രാഷ്ട്രീയ കൊലപാതകങ്ങളെല്ലാം നടക്കുന്നത് സി.പി.എം സംസ്ഥാന-ജില്ലാ നേതാക്കളുടെ അറിവോടെയാണെന്ന യു.ഡി.എഫ് ആരോപണത്തിന് അടിവരയിടുന്നതാണ് അരിയില്&#x200d; ഷൂക്കൂര്&#x200d; വധക്കേസില്&#x200d; സി.ബി.ഐ സമര്&#x200d;പ്പിച്ച കുറ്റപത്രം.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: അരിയില്&#x200d; ഷുക്കൂര്&#x200d; വധക്കേസില്&#x200d; കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം നേതാക്കളായ പി.ജയരാജനും ടി.വി രാജേഷും സമര്&#x200d;പ്പിച്ച വിടുതല്&#x200d; ഹര്&#x200d;ജി തള്ളിയ സി.ബി.ഐ കോടതി വിധി സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്&#x200d;. പി ജയരാജനും ടി.വി രാജേഷും സഞ്ചരിച്ച വാഹനം തടഞ്ഞെന്ന് ആരോപിച്ചാണ് യൂത്ത് ലീഗ് പ്രവര്&#x200d;ത്തകനായിരുന്ന അരിയില്&#x200d; ഷുക്കൂറിനെ പരസ്യ വിചാരണ നടത്തി സി.പി.എം ക്രിമിനല്&#x200d; സംഘം ക്രൂരമായി കൊലപ്പെടുത്തിയത്. കൊലയാളികളും കൊലപാതകത്തിന് ഗൂഡാലോചന നടത്തിയവരും ഉള്&#x200d;പ്പെടെയുള്ള എല്ലാ ക്രിമിനലുകളും ശിക്ഷിക്കപ്പെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.</p>
<p>രാഷ്ട്രീയ കൊലപാതകങ്ങളെല്ലാം നടക്കുന്നത് സി.പി.എം സംസ്ഥാന-ജില്ലാ നേതാക്കളുടെ അറിവോടെയാണെന്ന യു.ഡി.എഫ് ആരോപണത്തിന് അടിവരയിടുന്നതാണ് അരിയില്&#x200d; ഷൂക്കൂര്&#x200d; വധക്കേസില്&#x200d; സി.ബി.ഐ സമര്&#x200d;പ്പിച്ച കുറ്റപത്രം. സി.പി.എം നേതാക്കള്&#x200d;ക്കൊപ്പം ആശുപത്രി മുറിയില്&#x200d; ഗൂഡാലോചന നടത്തിയ രണ്ടു ക്രിമിനലുകള്&#x200d; കൊലപാതകത്തില്&#x200d; നേരിട്ടു പങ്കെടുത്തു എന്നതിനുള്ള തെളിവുകളും സി.ബി.ഐ ഹാജരാക്കിയിട്ടുണ്ട്.</p>
<p>ടി.പി ചന്ദ്രശേഖരന്&#x200d; വധക്കേസില്&#x200d; ശിക്ഷിക്കപ്പെട്ട് ജയിലിലായ കൊടുംക്രിമിനലുകള്&#x200d;ക്ക് ഇപ്പോഴും സംരക്ഷണം ഒരുക്കുകയും ബോംബ് നിര്&#x200d;മ്മാണത്തിനിടെ കൊല്ലപ്പെട്ടവര്&#x200d;ക്ക് സ്മാരകം പണിയുകയും ചെയ്യുന്ന സി.പി.എം, ഷൂക്കൂര്&#x200d; വധക്കേസ് പ്രതികളെയും സംരക്ഷിക്കുമെന്ന് ഉറപ്പാണ്. മാഫിയ സംഘത്തെ പോലെ പ്രവര്&#x200d;ത്തിക്കുന്ന ഒരു പാര്&#x200d;ട്ടിയും അതിന്റെ നേതാക്കളും സര്&#x200d;ക്കാരിന് നേതൃത്വം നല്&#x200d;കുന്നു എന്നത് കേരളത്തിനും അപമാനമാണ്. രാഷ്ട്രീയ എതിരാളികളെ കൊലപ്പെടുത്തലും ക്രിമിനല്&#x200d; കൊട്ടേഷന്&#x200d; സംഘങ്ങളെയും ഉപയോഗിച്ചുള്ള ലഹരിക്കടത്തും സ്വര്&#x200d;ണം പൊട്ടിക്കലുമല്ല രാഷ്ട്രീയ പ്രവര്&#x200d;ത്തനമെന്ന് സി.പി.എമ്മിലെ പുതുതലമുറ നേതാക്കളെങ്കിലും തിരിച്ചറിയണമെന്ന് അദ്ദേഹം പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/shukur-murder-case-opposition-leader-wants-killers-and-conspirators-to-be-punished1.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഷുക്കൂര്&#x200d; വധക്കേസ്: പി ജയരാജന്റെയും ടി.വി രാജേഷിന്റെയും വിടുതല്&#x200d; ഹരജി തള്ളി.</title>
		<link>https://www.chandrikadaily.com/shukur-murder-case-release-plea-of-%e2%80%8b%e2%80%8bp-jayarajan-and-tv-rajesh-rejected.html</link>
					<comments>https://www.chandrikadaily.com/shukur-murder-case-release-plea-of-%e2%80%8b%e2%80%8bp-jayarajan-and-tv-rajesh-rejected.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 19 Sep 2024 07:24:59 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[p jayarajan]]></category>
		<category><![CDATA[shukkoor murder]]></category>
		<category><![CDATA[TV Rajesh]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=309931</guid>

					<description><![CDATA[വിചാരണ കൂടാതെ വിടുതൽ നൽകണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് 2023 ജനുവരിയിൽ ആയിരുന്നു പി ജയരാജനും ടി.വി രാജേഷും എറണാകുളം സി.ബി.ഐ സ്‌പെഷ്യൽ കോടതിയിൽ സംയുക്തമായി വിടുതൽ ഹരജി നൽകിയത്.]]></description>
										<content:encoded><![CDATA[<p>മുസ്ലിം ലീഗ് പ്രവർത്തകൻ അരിയിൽ അബ്ദുൽ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ നീതി ജയിക്കുന്നു. കേസിൽ സി.പി.എം കണ്ണൂർ ജില്ലാ മുൻ സെക്രട്ടറി പി ജയരാജന്റെയും മുൻ എം.എൽ.എ ടി.വി രാജേഷിന്റെയും വിടുതൽ ഹരജി എറണാകുളം സി.ബി.ഐ സ്‌പെഷ്യൽ കോടതി തള്ളി. വിചാരണ കൂടാതെ വിടുതൽ നൽകണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് 2023 ജനുവരിയിൽ ആയിരുന്നു പി ജയരാജനും ടി.വി രാജേഷും എറണാകുളം സി.ബി.ഐ സ്‌പെഷ്യൽ കോടതിയിൽ സംയുക്തമായി വിടുതൽ ഹരജി നൽകിയത്. കൊലപാതകം, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് പി ജയരാജനും ടി.വി രാജേഷിനുമെതിരെ സി.ബി.ഐ സമർപ്പിച്ച കുറ്റപത്രത്തിൽ ഉള്ളത്.</p>
<p>നേരത്തെ ക്രൈം ബ്രാഞ്ച് അന്വേഷിച്ച കേസിൽ ക്രിമിനൽ ഗൂഢാലോചന കുറ്റം ഒഴിവാക്കിയായിരുന്നു പി ജയരാജനും ടി.വി രാജേഷിനുമെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നത്. പിന്നീട് അബ്ദുൽ ഷുക്കൂറിന്റെ മാതാവ് ആത്തിക്ക സമർപ്പിച്ച ഹരജിയിൽ ഹൈക്കോടതി കേസന്വേഷണം സി.ബി.ഐക്ക് വിടുകയും കേസിൽ തുടരന്വേഷണം നടത്താൻ ഉത്തരവാവുകയും ചെയ്തിരുന്നു. അതിനെ തുടർന്നാണ് ക്രിമിനൽ ഗൂഢാലോചന കുറ്റവും കൂടി ഉൾപ്പെടുത്തി സി.ബി.ഐ പി ജയരാജനും ടി.വി രാജേഷിനുമേതിരെ കുറ്റപത്രം സമർപ്പിച്ചത്.</p>
<p>പി ജയരാജന്റെ വാഹന വ്യൂഹത്തിന് നേരെ കല്ലെറിഞ്ഞു എന്നാരോപിച്ച് കൊണ്ടായിരുന്നു 2012 ഫെബ്രുവരി 20ന് ഷുക്കൂറിനെ 30ഓളം വരുന്ന സി.പി.എം പ്രവർത്തകർ ചേർന്ന് തടങ്കലിൽ വെച്ച് വിചാരണ ചെയ്ത് കൊലപ്പെടുത്തിയത്. ഷുക്കൂറിനെ കൊലപ്പെടുത്താനുള്ള ഗൂഡാലോചന തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ വച്ച് നടന്നു എന്നാണ് സി.ബി.ഐയുടെ കണ്ടെത്തൽ. കേസിൽ തങ്ങൾക്കെതിരെ ഗൂഢാലോചന കുറ്റം അടക്കമുള്ള വകുപ്പുകൾ നിലനിൽക്കില്ല എന്ന് വാദിച്ചു കൊണ്ടായിരുന്നു പി ജയരാജനും ടി.വി രാജേഷും വിടുതൽ ഹരജി നൽകിയിരുന്നത്.</p>
<p>വിടുതൽ ഹരജിയെ എതിർത്തു കൊണ്ട് ഷുക്കൂറിന്റെ മാതാവ് ആത്തിക്ക അഡ്വ. മുഹമ്മദ് ഷാ മുഖേന കേസിൽ കക്ഷി ചേർന്നിരുന്നു. തളിപ്പറമ്പ് ആശുപത്രിയിലെ റൂം നമ്പർ 315ൽ വച്ച് പി ജയരാജന്റെയും ടി.വി രാജേഷിന്റെയും നേതൃത്വത്തിൽ നടന്ന ഗൂഡലോചനയിൽ പങ്കെടുത്ത 2 പേർ ഷുക്കൂറിന്റെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തിട്ടുണ്ടെന്നും അത് സാധൂകരിക്കുന്ന കോൾ ഡാറ്റാ റെക്കോർഡുകളും മൊബൈൽ ടവർ ലൊക്കേഷൻ വിവരങ്ങളും തെളിവായുണ്ടെന്നും ഗൂഢാലോചന നേരിട്ട് കണ്ട ദൃക്സാക്ഷികളുടെ മൊഴികൾ ഉണ്ടെന്നും അതിനാൽ വിടുതൽ ഹരജി തള്ളണമെന്നും അഡ്വ. മുഹമ്മദ് ഷാ സി.ബി.ഐ കോടതിയിൽ വാദിച്ചിരുന്നു. ഇരു ഭാഗം വാദം കേട്ട ശേഷമാണ് കേസിൽ പി ജയരാജനും ടി.വി രാജേഷും വിചാരണ നേരിടണമെന്ന് കണ്ടെത്തി ഇരുവരുടെയും വിടുതൽ ഹരജി സി.ബി.ഐ സ്‌പെഷ്യൽ കോടതി ജഡ്ജി പി ശബരിനാഥൻ തള്ളിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/shukur-murder-case-release-plea-of-%e2%80%8b%e2%80%8bp-jayarajan-and-tv-rajesh-rejected.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സിപിഎമ്മിന്റെ അക്രമമുഖം സ്ഥാനാര്&#x200d;ത്ഥിയായതോടെ വടകരയില്&#x200d; യു.ഡി.എഫിന് ഐക്യനിര ഉയരുന്നു</title>
		<link>https://www.chandrikadaily.com/kk-rama-says-rmp-will-support-udf-candidate-in-vadakara.html</link>
					<comments>https://www.chandrikadaily.com/kk-rama-says-rmp-will-support-udf-candidate-in-vadakara.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 17 Mar 2019 17:05:27 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[cpm terror]]></category>
		<category><![CDATA[general election 2019]]></category>
		<category><![CDATA[p.jayarajan]]></category>
		<category><![CDATA[shukkoor murder]]></category>
		<category><![CDATA[tp chandrashekharan]]></category>
		<category><![CDATA[vadakara]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=121510</guid>

					<description><![CDATA[വടകര : വടകര പാര്&#x200d;ലമെന്റ് മണ്ഡലത്തില്&#x200d; സ്ഥാനാര്&#x200d;ത്ഥി എത്തുംമുന്നേ എല്&#x200d;.ഡി.എഫ് സ്ഥാനാര്&#x200d;ത്ഥി പി ജയരാജെനതിരെ യു.ഡി.എഫിന് പിന്തുണയേറുന്നു. പാര്&#x200d;ട്ടിയുടെ അക്രമമുഖം സ്ഥാനാര്&#x200d;ത്ഥിയായതോടെയാണ് സി.പി.എമ്മിന്റെ കൊലക്കത്തി രാഷ്ട്രീയത്തിനെതിരെ രാഷ്്ട്രീയ ഐക്യനിര ഉയര്&#x200d;ന്നത്. നിരയായ തോടെയാണ് പാര്&#x200d;ട്ടികള്&#x200d;ക്കും തീരെ സ്വീകാര്യനല്ല പി ജയരാജന്&#x200d;. കൊലക്കത്തി രാഷ്ട്രീയത്തിനിരയായ ആര്&#x200d;.എം.പി.ഐ യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. ആര്&#x200d;.എം.പി.ഐ സംസ്ഥാന സെക്രട്ടറി എന്&#x200d;. വേണു ഇത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കി. ക്രിമിനല്&#x200d; പശ്ചാത്തലമുള്ള സ്ഥാനാര്&#x200d;ത്ഥി ഒരു കാരണവശാലും പാര്&#x200d;ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെടരുന്നതെന്ന അഭിപ്രായം എല്&#x200d;.ഡി.എഫിന്റെ സ്ഥാനാര്&#x200d;ത്ഥി [&#8230;]]]></description>
										<content:encoded><![CDATA[
<p>വടകര : വടകര പാര്&#x200d;ലമെന്റ് മണ്ഡലത്തില്&#x200d; സ്ഥാനാര്&#x200d;ത്ഥി എത്തുംമുന്നേ എല്&#x200d;.ഡി.എഫ് സ്ഥാനാര്&#x200d;ത്ഥി പി ജയരാജെനതിരെ യു.ഡി.എഫിന് പിന്തുണയേറുന്നു. പാര്&#x200d;ട്ടിയുടെ അക്രമമുഖം സ്ഥാനാര്&#x200d;ത്ഥിയായതോടെയാണ് സി.പി.എമ്മിന്റെ കൊലക്കത്തി രാഷ്ട്രീയത്തിനെതിരെ രാഷ്്ട്രീയ  ഐക്യനിര ഉയര്&#x200d;ന്നത്. നിരയായ തോടെയാണ് പാര്&#x200d;ട്ടികള്&#x200d;ക്കും തീരെ സ്വീകാര്യനല്ല പി ജയരാജന്&#x200d;. </p>



<p>കൊലക്കത്തി രാഷ്ട്രീയത്തിനിരയായ ആര്&#x200d;.എം.പി.ഐ യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. ആര്&#x200d;.എം.പി.ഐ സംസ്ഥാന സെക്രട്ടറി എന്&#x200d;. വേണു ഇത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കി.</p>



<p>ക്രിമിനല്&#x200d; പശ്ചാത്തലമുള്ള സ്ഥാനാര്&#x200d;ത്ഥി ഒരു കാരണവശാലും പാര്&#x200d;ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെടരുന്നതെന്ന അഭിപ്രായം എല്&#x200d;.ഡി.എഫിന്റെ സ്ഥാനാര്&#x200d;ത്ഥി പ്രഖ്യാപനം വന്നത് മുതല്&#x200d; പല കോണുകളില്&#x200d; നിന്നായി ഉയരുന്നുണ്ട്. വേണുവിന് പുറമെ ടി.പി ചന്ദ്രശേഖരന്റെ വിധവ കെ.കെ രമയും പി ജയരാജനെ പരാജയപ്പെടുത്തുക ആര്&#x200d;.എം.പി.ഐയുടെ ലക്ഷ്യമാണെന്ന് പ്രഖ്യാപിക്കുകയുണ്ടായി. </p>



<p>

ടി.പി ചന്ദ്രശേഖരന്റെ കൊലപാതകം ഉൾപ്പെടെ പല കൊലക്കേസുകളിലും പങ്കുള്ള ആളാണ് വടകരയിലെ സ്ഥാനാർത്ഥിയായ പി.ജയരാജൻ. ഒരു കൊലയാളി വടകരയിൽ ജയിച്ച് പോകുന്ന സാഹചര്യം ഉണ്ടാവരുത്. ജയരാജനെതിരെ വോട്ട് ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ജനാധിപത്യ വിശ്വാസികളായ എല്ലാ വോട്ടർമാരും അത് തന്നെയാണ് ചെയ്യേണ്ടത്. അതുകൊണ്ടാണ് യു.ഡി.എഫിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചത് &#8211; കെ.കെ രമ പറഞ്ഞു.

</p>



<p>സി.പി.എമ്മിന്റെ കൊലക്കത്തി രാഷ്ട്രീയത്തിനിരയായ മറ്റു പാര്&#x200d;ട്ടികള്&#x200d;ക്കും തീരെ സ്വീകാര്യനല്ല പി ജയരാജന്&#x200d;. </p>



<p>അരിയില്&#x200d; അബ്ദുല്&#x200d; ഷുക്കൂര്&#x200d; കൊലക്കേസില്&#x200d; സി.പി.ഐ പ്രതി ചേര്&#x200d;ത്ത പി ജയരാജനെതിരെ മുസ്്‌ലിംലീഗ് പ്രവര്&#x200d;ത്തകര്&#x200d;ക്കിടയില്&#x200d; ശക്തമായ വികാരമാണ് നിലനില്&#x200d;ക്കുന്നത്. ഒരു നിലക്കും കൊലപാതക കേസില്&#x200d; പ്രതി ചേര്&#x200d;ത്തയാള്&#x200d; പാര്&#x200d;ലമന്റിലേക്ക് അയക്കപ്പെടരുതെന്ന മുസ്്‌ലിംലീഗിന്റെ നിശ്ചയദാര്&#x200d;ഢ്യം ആര്&#x200d;.എം.പി.ഐയും അംഗീകരിച്ചിരിക്കുന്നുവെന്നത് എല്&#x200d;.ഡി.എഫുകാര്&#x200d;ക്ക് ചങ്കിടിപ്പായി തീര്&#x200d;ന്നിട്ടുണ്ട്.  എല്&#x200d;.ഡി.എഫിലെ മറ്റു കക്ഷികളായ സി.പി.ഐ, എല്&#x200d;.ജെ.ഡി, ജെ.ഡി.എസ് തുടങ്ങിയ കക്ഷികള്&#x200d;ക്കും വലിയ തോതില്&#x200d; സ്വീകാര്യനല്ല പി ജയരാജന്&#x200d;. സ്ഥാനാര്&#x200d;ത്ഥിയുടെ ക്രമിനല്&#x200d; പശ്ചാത്തലം തിരിച്ചടിയാവുമെന്ന് ഈ പാര്&#x200d;ട്ടികളിലെ ചില നേതാക്കള്&#x200d; ആശങ്കപ്പെടുന്നുണ്ട്.</p>



<p>അതേസമയം എല്&#x200d;.ഡി.എഫില്&#x200d; തന്നെ പി ജയരാജനെതിരെ രഹസ്യമായ രീതിയില്&#x200d; പടയൊരുക്കം നടക്കുന്നുണ്ട്. പെണ്ണ് കേസില്&#x200d; കുടുങ്ങിയ പി ശശിയെ സി.പി.എം കണ്ണൂര്&#x200d; ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയാണ് പി ജയരാജന്&#x200d; സെക്രട്ടറി സ്ഥാനമേറ്റെടുത്തത്. കണ്ണൂര്&#x200d; ജില്ലയില്&#x200d; പാര്&#x200d;ട്ടിയുടെ ഏകാധിപതിയായി മാറിയ പി ജയരാജനോട് പാര്&#x200d;ട്ടിയിലെ ഒരു വിഭാഗം നേതാക്കള്&#x200d;ക്ക് കടുത്ത എതിര്&#x200d;പ്പ് നിലനില്&#x200d;ക്കുന്നുണ്ട്. പുറത്താക്കിയ പി ശശിയെ ജില്ലാ കമ്മിറ്റിയിലേക്ക് തിരികെ കൊണ്ടുവന്നത് പി ജയരാജനെതിരെയുള്ള പടയൊരുക്കത്തിന്റെ ഭാഗമായിരുന്നു. പാര്&#x200d;ട്ടി ജില്ലാ സെക്രട്ടറിയായ പി ജയരാജന്&#x200d; മത്സരത്തിനിറങ്ങിയ സാഹചര്യത്തില്&#x200d; എം. വി ജയരാജനെ സെക്രട്ടറി സ്ഥാനം നല്&#x200d;കുകയും ചെയ്തു. സാധാരണ ഗതിയില്&#x200d; പാര്&#x200d;ട്ടി സെക്രട്ടറി മത്സരിക്കുമ്പോള്&#x200d; മറ്റൊരാള്&#x200d;ക്ക് താത്കാലിക ചുമതല മാത്രമാണ് നല്&#x200d;കാറുളളത്. എന്നാല്&#x200d; എം.വി ജയരാജന് സ്ഥിരം ചുമതല നല്&#x200d;കുകയാണ് ചെയ്തത്. കിട്ടിയ ചാന്&#x200d;സ് മുതലാക്കി പി ജയരാജനെ പാര്&#x200d;ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് വലിച്ചിടുകയാണ് ചെയ്തനെന്നാണ് ആക്ഷേപമുയരുന്നത്. പി ജയരാജന്&#x200d; വടകരയില്&#x200d; പരാജയപ്പെട്ടാല്&#x200d; അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവി തന്നെ ഇല്ലാതാക്കാമെന്ന് ആഗ്രഹിക്കുന്ന നിരവധി നേതാക്കള്&#x200d; സി.പി.എമ്മിനുള്ളില്&#x200d; തന്നെയുണ്ടെന്നാണ് അറിയുന്നത്. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kk-rama-says-rmp-will-support-udf-candidate-in-vadakara.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പി. ജയരാജന്റെ എ.ടി.എം കാര്&#x200d;ഡ്: ശുക്കൂര്&#x200d; വധക്കേസ് പ്രതിയെ വെളുപ്പിച്ചെടുക്കാനുള്ള ന്യൂസ് 18 ശ്രമത്തെ പൊളിച്ചടുക്കി യുവാവിന്റെ വൈറല്&#x200d; പോസ്റ്റ്</title>
		<link>https://www.chandrikadaily.com/fb-post-against-hypocracy-of-p-jayarajan.html</link>
					<comments>https://www.chandrikadaily.com/fb-post-against-hypocracy-of-p-jayarajan.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Wed, 13 Feb 2019 15:28:51 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[P Jayarajn]]></category>
		<category><![CDATA[shukkoor murder]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=118883</guid>

					<description><![CDATA[കോഴിക്കോട്: എം.എസ്.എഫ് പ്രവര്&#x200d;ത്തകനായിരുന്ന അരിയില്&#x200d; ശുക്കൂറിനെ മണിക്കൂറുകളോളം ജനമധ്യത്തില്&#x200d; വിചാരണചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ കേസില്&#x200d; പ്രതിയായ സി.പി.എം കണ്ണൂര്&#x200d; ജില്ലാ സെക്രട്ടറി പി.ജയരാജനെ വെളുപ്പിച്ചെടുക്കാന്&#x200d; ന്യൂസ് 18 അടക്കമുള്ള ചാനലുകള്&#x200d; രംഗത്ത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പി. ജയരാജന്&#x200d; കൊലക്കേസില്&#x200d; പ്രതിയായത് സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ഇതിനെ മറികടക്കാനാണ് റിലയന്&#x200d;സിന്റെ ഉടമസ്ഥതയിലുള്ള ന്യൂസ് 18, അഴീക്കോട് മണ്ഡലത്തില്&#x200d; സി.പി.എം സ്ഥാനാര്&#x200d;ത്ഥിയായിരുന്ന നികേഷ് കുമാറിന്റെ &#8216;റിപ്പോര്&#x200d;ട്ടര്&#x200d;&#8217; തുടങ്ങിയ ചാനലുകളെ കൂട്ടുപിടിച്ച് പി. ജയരാജനെ ലളിത ജീവിതം നയിക്കുന്ന സാധാരണക്കാരനായി ഉയര്&#x200d;ത്തിക്കാട്ടി [&#8230;]]]></description>
										<content:encoded><![CDATA[
<p> കോഴിക്കോട്: എം.എസ്.എഫ് പ്രവര്&#x200d;ത്തകനായിരുന്ന അരിയില്&#x200d; ശുക്കൂറിനെ മണിക്കൂറുകളോളം ജനമധ്യത്തില്&#x200d; വിചാരണചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ കേസില്&#x200d; പ്രതിയായ സി.പി.എം കണ്ണൂര്&#x200d; ജില്ലാ സെക്രട്ടറി പി.ജയരാജനെ വെളുപ്പിച്ചെടുക്കാന്&#x200d; ന്യൂസ് 18 അടക്കമുള്ള ചാനലുകള്&#x200d; രംഗത്ത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പി. ജയരാജന്&#x200d; കൊലക്കേസില്&#x200d; പ്രതിയായത് സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ഇതിനെ മറികടക്കാനാണ് റിലയന്&#x200d;സിന്റെ ഉടമസ്ഥതയിലുള്ള ന്യൂസ് 18, അഴീക്കോട് മണ്ഡലത്തില്&#x200d; സി.പി.എം സ്ഥാനാര്&#x200d;ത്ഥിയായിരുന്ന നികേഷ് കുമാറിന്റെ &#8216;റിപ്പോര്&#x200d;ട്ടര്&#x200d;&#8217; തുടങ്ങിയ ചാനലുകളെ കൂട്ടുപിടിച്ച് പി. ജയരാജനെ ലളിത ജീവിതം നയിക്കുന്ന സാധാരണക്കാരനായി ഉയര്&#x200d;ത്തിക്കാട്ടി സഹതാപതരംഗം സൃഷിക്കാനാണ് സി.പി.എം ശ്രമം.</p>



<p>ഇത്രയും കാലം രാഷ്ട്രീയ പ്രവര്&#x200d;ത്തനം നടത്തിയിട്ടും സ്വന്തമായി എ.ടി.എം കാര്&#x200d;ഡ് പോലുമില്ലാത്തയാളാണ് പി. ജയരാജന്&#x200d; എന്ന് വാര്&#x200d;ത്തയില്&#x200d; പറയുന്നു. അരിയില്&#x200d; ശുക്കൂര്&#x200d;, ആര്&#x200d;.എം.പി നേതാവ് ടി.പി ചന്ദ്രശേഖരന്&#x200d;, കെ.എസ്.യു പ്രവര്&#x200d;ത്തകനായിരുന്ന ശുഹൈബ് തുടങ്ങി കണ്ണൂരിലും സമീപ ജില്ലകളിലും സി.പി.എം നടത്തിയ എല്ലാ കൊലപാതകങ്ങളും ആസൂത്രണം ചെയ്ത് നടപ്പാക്കിയ ജയരാജനെ നിരവധി ജീവകാരുണ്യ പ്രവര്&#x200d;ത്തനങ്ങള്&#x200d; നടത്തുന്ന വ്യക്തിയായാണ് വാര്&#x200d;ത്തയില്&#x200d; പരിചയപ്പെടുത്തുന്നത്.</p>



<p>എന്നാല്&#x200d; ഇതിനെതിരെ അഭിലാഷ് മോഹനന്&#x200d; എന്ന യുവാവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇപ്പോള്&#x200d; സോഷ്യല്&#x200d; മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. താന്&#x200d; ഫെഡറല്&#x200d; ബാങ്കില്&#x200d; ജോലി ചെയ്തിരുന്നപ്പോള്&#x200d; ജയരാജന്&#x200d; സ്വന്തം എ.ടി.എം കാര്&#x200d;ഡ് ഉപയോഗിച്ച് ഓണ്&#x200d;ലൈന്&#x200d; പര്&#x200d;ച്ചേയ്‌സ് നടത്തിയിരുന്നതായി യുവാവ് പറയുന്നു. </p>



<p>ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്&#x200d;ണരൂപം:<br>
കണ്ണൂരുള്ള ഏതോ ഒരു പീ ജയരാജന് സ്വന്തം പേരില്&#x200d; വര്&#x200d;ഷങ്ങളായി അഠങ കാര്&#x200d;ഡ് പോലും ഇല്ലെന്ന് ന്യൂസ് 18 കേരളം ഒരു വാര്&#x200d;ത്ത കൊടുത്തിരിക്കുന്നത് കണ്ടത് കൊണ്ട് പറയുകയാ ഞാന്&#x200d; 2011 മുതല്&#x200d; 2013 വരെ ഫെഡറല്&#x200d; ബാങ്ക് കസ്റ്റമര്&#x200d; സര്&#x200d;വീസ് ആലുവയില്&#x200d; ജോലി ചെയ്ത ആളാണ് ആ സമയം ഇതേ പി ജയരാജന്&#x200d; തന്റെ അഠങ കാര്&#x200d;ഡ് വഴി ഒരു ഓണ്&#x200d;ലൈന്&#x200d; പര്&#x200d;ച്ചേയ്‌സ് ചെയ്യുകയും അതിന്റെ വണ്&#x200d; ടൈം വെരിഫിക്കേഷന്&#x200d; കോളായി ഞാന്&#x200d; ടീയാനുമായി സംസാരിച്ച ആളുമാണ് അപ്പൊ പിന്നെ നിങ്ങള്&#x200d; എന്ത് അടിസ്ഥാനത്തില്&#x200d; ആണ് ഇങ്ങനെ ഒരു നുണ എഴുതിയിരിക്കുന്നത് ? ഒരിക്കലും ബാങ്കിന്റെ കാര്യങ്ങള്&#x200d; കസ്റ്റമര്&#x200d; ഡീറ്റെയില്&#x200d;സ് ഞാന്&#x200d; നിലവില്&#x200d; ആ സ്ഥാപനത്തില്&#x200d; ജോലി ചെയ്യുന്നില്ലേ പോലും പുറത്ത് പറായാന്&#x200d; പാടുള്ളതല്ല പക്ഷെ നുണകള്&#x200d; കാണുമ്പോള്&#x200d; പറഞ്ഞു പോകുന്നു അങ്ങനെ കരുതിയാല്&#x200d; മതി !</p>



<p>കൊലപാതക പ്രതിയെ പല തരത്തില്&#x200d; ന്യായീകരിക്കുന്നത് കണ്ടിട്ടുണ്ട് ഇത്തരം ഒരു വെളുപ്പിക്കല്&#x200d; ആദ്യമായി കാണുകയാണ് എല്ലാവര്ക്കും ഉളുപ്പ് വേണമെന്ന് ഞാന്&#x200d; വാശിപിടിക്കുന്നില്ല പക്ഷെ നമുക്ക് ഉളുപ്പ് ഇല്ലെന്ന് നാട്ടുകാരെ അറിയിക്കരുത് !</p>



<iframe loading="lazy" src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fabhilash.pillai.503%2Fposts%2F10210276056256358&#038;width=500" width="500" height="325" style="border:none;overflow:hidden" scrolling="no" frameborder="0" allowTransparency="true" allow="encrypted-media"></iframe>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/fb-post-against-hypocracy-of-p-jayarajan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നേരായ വഴിയില്&#x200d;  സി.ബി.ഐ</title>
		<link>https://www.chandrikadaily.com/editorial-about-shukoor-murder.html</link>
					<comments>https://www.chandrikadaily.com/editorial-about-shukoor-murder.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Tue, 12 Feb 2019 19:04:47 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[shukkoor murder]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=118837</guid>

					<description><![CDATA[മനുഷ്യത്വവും മാനവികതയും മരവിപ്പിച്ചുകൊണ്ട് ഏഴു വര്&#x200d;ഷം മുമ്പ് കണ്ണൂരില്&#x200d; കമ്യൂണിസ്റ്റുകള്&#x200d; വധശിക്ഷക്കിരയാക്കിയ എം.എസ്.എഫ് പ്രവര്&#x200d;ത്തകന്&#x200d; അരിയില്&#x200d; ഷുക്കൂറിന്റെ ഘാതകര്&#x200d;ക്ക് നിയമവും പുരോഗമന സമൂഹവും അനുശാസിക്കുന്ന പരമാവധി ശിക്ഷ ലഭിക്കുന്നതിലേക്ക് കുറ്റാന്വേഷണം പുരോഗമിച്ചുവെന്ന വാര്&#x200d;ത്ത മനുഷ്യ സ്‌നേഹികളായ സര്&#x200d;വരെയും സന്തോഷിപ്പിക്കുന്ന ഒന്നായിരിക്കുന്നു. കേസില്&#x200d; സി.ബി.ഐ നടത്തിയ അന്വേഷണത്തില്&#x200d; മുഖ്യപ്രതികള്&#x200d;ക്കുപുറമെ സി.പി.എം ജില്ലാസെക്രട്ടറി പി. ജയരാജനും ടി.വി രാജേഷ് എം.എല്&#x200d;.എക്കുമെതിരെ കൊലപാതകക്കുറ്റം ചുമത്തി തലശ്ശേരി ജില്ലാസെഷന്&#x200d;സ് കോടതി ജഡ്ജി ടി. ഇന്ദിര മുമ്പാകെ തിങ്കളാഴ്ച കുറ്റപത്രം സമര്&#x200d;പ്പിച്ചിരിക്കുകയാണ്. ഷുക്കൂറിന്റെ വന്ദ്യമാതാവും [&#8230;]]]></description>
										<content:encoded><![CDATA[
<p> മനുഷ്യത്വവും മാനവികതയും മരവിപ്പിച്ചുകൊണ്ട് ഏഴു വര്&#x200d;ഷം മുമ്പ് കണ്ണൂരില്&#x200d; കമ്യൂണിസ്റ്റുകള്&#x200d; വധശിക്ഷക്കിരയാക്കിയ എം.എസ്.എഫ് പ്രവര്&#x200d;ത്തകന്&#x200d; അരിയില്&#x200d; ഷുക്കൂറിന്റെ ഘാതകര്&#x200d;ക്ക് നിയമവും പുരോഗമന സമൂഹവും അനുശാസിക്കുന്ന പരമാവധി ശിക്ഷ ലഭിക്കുന്നതിലേക്ക് കുറ്റാന്വേഷണം പുരോഗമിച്ചുവെന്ന വാര്&#x200d;ത്ത മനുഷ്യ സ്‌നേഹികളായ സര്&#x200d;വരെയും സന്തോഷിപ്പിക്കുന്ന ഒന്നായിരിക്കുന്നു. കേസില്&#x200d; സി.ബി.ഐ നടത്തിയ അന്വേഷണത്തില്&#x200d; മുഖ്യപ്രതികള്&#x200d;ക്കുപുറമെ സി.പി.എം ജില്ലാസെക്രട്ടറി പി. ജയരാജനും ടി.വി രാജേഷ് എം.എല്&#x200d;.എക്കുമെതിരെ കൊലപാതകക്കുറ്റം ചുമത്തി തലശ്ശേരി ജില്ലാസെഷന്&#x200d;സ് കോടതി ജഡ്ജി ടി. ഇന്ദിര മുമ്പാകെ തിങ്കളാഴ്ച കുറ്റപത്രം സമര്&#x200d;പ്പിച്ചിരിക്കുകയാണ്. ഷുക്കൂറിന്റെ വന്ദ്യമാതാവും സഹോദരങ്ങളും ബന്ധുക്കളും പാര്&#x200d;ട്ടി പ്രവര്&#x200d;ത്തകരും ഉള്&#x200d;പ്പെടെയുള്ള സമൂഹം നാളിതുവരെ ആവശ്യപ്പെട്ടുവരുന്ന കാര്യം സി.ബി.ഐ നിര്&#x200d;വഹിച്ചിരിക്കുന്നുവെന്നത് ചെറുതായ ആശ്വാസമല്ല ഇവരില്&#x200d; ഉളവാക്കിയിരിക്കുന്നത്. കുറ്റപത്രം ചാര്&#x200d;ത്തപ്പെട്ടതുകൊണ്ടുമാത്രം പ്രതികള്&#x200d; ആ വകുപ്പില്&#x200d; ശിക്ഷിക്കപ്പെടണമെന്നില്ല എങ്കിലും ആ ദിശയിലേക്കുള്ള സുപ്രധാന ചുവടുവെപ്പായി സി.ബി.ഐയുടെ നീക്കത്തെ കാണാന്&#x200d; കഴിയും. ഐ.പി.സിയിലെ 302, 120 ബി വകുപ്പുകളാണ് പ്രതികള്&#x200d;ക്കെതിരെ ചാര്&#x200d;ത്തിയിരിക്കുന്നത്. കേസില്&#x200d; 32ഉം 33ഉം പ്രതികളാണ് ഇരുവരും.<br> സി.പി.എമ്മിന്റെ നിയമസഭാസാമാജികനാണ് ടി.വി രാജേഷെങ്കില്&#x200d; മുന്&#x200d; എം.എല്&#x200d;.എ കൂടിയാണ് പി.ജയരാജന്&#x200d;. ഇരുവര്&#x200d;ക്കുമെതിരെ സംഭവത്തിന്റെ തുടക്കത്തില്&#x200d;തന്നെ ശക്തമായ ആരോപണമാണ് ഉയര്&#x200d;ന്നിരുന്നത്. സി.പി.എം പോലും ഇക്കാര്യം പരോക്ഷമായി അംഗീകരിച്ചിട്ടുള്ളതാണ്. ജയരാജന്&#x200d; സഞ്ചരിച്ച വാഹനത്തിനുനേരെ കല്ലെറിഞ്ഞുവെന്നതാണ് കൊലപാതകത്തിന് കാരണമായി അദ്ദേഹത്തിന്റെ പാര്&#x200d;ട്ടി സമ്മതിക്കുന്നത്. നിര്&#x200d;ഭാഗ്യകരമായ സംഭവമാണ് അണികളില്&#x200d;നിന്നുണ്ടായതെന്ന് നേതാക്കള്&#x200d; പറയുന്നു. കേസിലെ ഒന്നു മുതലുള്ള ആദ്യപ്രതികളെമാത്രം കൊലപാതകികളാക്കിക്കൊണ്ട് നേതാക്കളെ രക്ഷിക്കാനുള്ള ശ്രമമാണ് കഴിഞ്ഞ കാലങ്ങളില്&#x200d; നടത്തിയതെങ്കില്&#x200d; ഇനിയത് സാധ്യമല്ലെന്ന ശക്തമായ സന്ദേശംകൂടിയാണ് സി.ബി.ഐയുടെ അനുബന്ധ കുറ്റപത്രത്തിലൂടെ വ്യക്തമായിരിക്കുന്നത്. ഷുക്കൂരിന്റേതടക്കം എത്രയെത്ര കൊടുംകൊലപാതകങ്ങളും രക്തമുറയുന്ന ക്രൂരതകളുമാണ് പി. ജയരാജന്റെ കീഴില്&#x200d; കണ്ണൂര്&#x200d; ജില്ലയില്&#x200d; അടുത്ത കാലത്തായി നടന്നിട്ടുള്ളതെന്നതിന് ഇതപര്യന്തമുള്ള കൊലപാതക കേസുകള്&#x200d; മാത്രം തെളിവാണ്. 118 പ്രകാരമുള്ള ഗൂഢാലോചനാകുറ്റം മാത്രമാണ് കേരള പൊലീസ് ഇരുവര്&#x200d;ക്കുമെതിരെ നേരത്തെ ചാര്&#x200d;ത്തിയതെങ്കില്&#x200d; കൊലപാതകക്കുറ്റം ചുമത്താന്&#x200d; പ്രേരകമായത് സി.ബി.ഐയുടെ പഴുതടച്ച പ്രൊഫഷണല്&#x200d; അന്വേഷണമാണെന്ന കാര്യത്തില്&#x200d; സംശയമില്ല. സി.ബി.ഐയുടെ അന്വേഷണ രീതിയും സത്യസന്ധതയും സംശയരഹിതമാണെന്നാണ് ഷുക്കൂര്&#x200d; വധക്കേസിന്റെ കാര്യത്തില്&#x200d; തെളിഞ്ഞിരിക്കുന്നത്.  <br> 2012 ഫെബ്രുവരി 20നായിരുന്നു കേരളത്തെയാകെ നടുക്കിയ രാഷ്ട്രീയ കൊലപാതകം. കേസില്&#x200d; 33 പ്രതികളും 73 സാക്ഷികളുമാണുള്ളത്. 24 സാക്ഷികളെ കൂടി സി.ബി.ഐ പുതുതായി ഉള്&#x200d;പ്പെടുത്തി. ഷുക്കൂറിന്റെ മാതാവ് പി.സി ആത്തിക്ക ഹൈക്കോടതിയില്&#x200d; നല്&#x200d;കിയ ഹര്&#x200d;ജിയിലാണ് കേസ് സി.ബി.ഐക്ക് വിടുന്നത്. സി.പി.എം നേതാക്കളെ തടഞ്ഞുവെന്ന പേരില്&#x200d; അന്നുതന്നെ കണ്ണപുരം എന്ന സ്ഥലത്തുവെച്ച് പാര്&#x200d;ട്ടി കോടതിയുടെ വിചാരണക്കുശേഷം നാട്ടുകാര്&#x200d; നോക്കിനില്&#x200d;ക്കെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഷുക്കൂറിന്റെ സുഹൃത്ത് സക്കറിയയെയും സി.പി.എമ്മുകാര്&#x200d; വെട്ടിപ്പരിക്കേല്&#x200d;പിച്ചു. മൊബൈല്&#x200d; ഫോണില്&#x200d; ഷുക്കൂറിന്റെയും മറ്റും ചിത്രങ്ങളെടുത്ത് അവ ജയരാജന് അയച്ചുകൊടുത്ത് അനുമതി വാങ്ങിയശേഷമായിരുന്നു കൊല. തളിപ്പറമ്പ് സഹകരണ ആസ്പത്രിയിലെ മുറിയില്&#x200d;വെച്ചായിരുന്നു ജയരാജന്റെയും രാജേഷിന്റെയും ഇ-വിചാരണ. <br> കണ്ണൂരിലെ സി.പി.എം പാര്&#x200d;ട്ടി ഗ്രാമങ്ങളില്&#x200d; ആ പാര്&#x200d;ട്ടിയുടെ നേതൃത്വം ആജ്ഞാപിക്കുന്നതിലപ്പുറം ഇലയനങ്ങാന്&#x200d; പാടില്ലെന്ന തീട്ടൂരമാണ് ഷുക്കൂറിന്റെ വധത്തിന് കാരണം. കമ്യൂണിസത്തിന്റെ ഉന്മൂലനപ്രത്യയശാസ്ത്രം ലോകത്ത് സോവിയറ്റ് യൂണിയനിലുള്&#x200d;പ്പെടെ നടപ്പാക്കിയതിന്റെ നേര്&#x200d;ചിത്രമാണ് കണ്ണൂരിലും ആ പ്രത്യയശാസ്ത്രക്കാര്&#x200d; കുറെക്കാലമായി നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്നതിനെക്കുറിച്ച് സംശയമുള്ളവരുണ്ടാകില്ല. നിയമവും കോടതിയും നോക്കുകുത്തിയായി നിര്&#x200d;ത്തി മജ്ജയും മാംസവുമുള്ള മനുഷ്യരെ പച്ചക്ക് അരിഞ്ഞുതള്ളാന്&#x200d; മനസ്സറപ്പില്ലാത്ത പാര്&#x200d;ട്ടി നേതാക്കളും അതിനു കീഴിലെ സംഹാരപ്പടയുമുള്ളപ്പോള്&#x200d; ജനാധിപത്യം ഇവരുടെ കീഴില്&#x200d; ഓച്ഛാനിച്ചു നില്&#x200d;ക്കേണ്ടിവരുന്ന തിക്തസംഭവങ്ങള്&#x200d; മനുഷ്യരെയാകെ നാണിപ്പിക്കുന്നു. യൂത്ത് കോണ്&#x200d;ഗ്രസ് പ്രവര്&#x200d;ത്തകന്&#x200d; ഷുഹൈബ്, എന്&#x200d;.ഡി.എഫുകാരന്&#x200d; ഫസല്&#x200d;, ആര്&#x200d;.എസ്.എസ്സുകാരന്&#x200d; കതിരൂര്&#x200d; മനോജ്, അധ്യാപകന്&#x200d; ജയകൃഷ്ണന്&#x200d; തുടങ്ങി എത്രയെത്ര പേരെയാണ് മാര്&#x200d;ക്‌സിസ്റ്റുകാര്&#x200d; കയ്യറപ്പില്ലാതെ അരിഞ്ഞുതള്ളിയത്. ഇരകള്&#x200d; പലരെങ്കില്&#x200d; ആരാച്ചാരെന്നും ഒന്നുതന്നെ. അപ്പോഴൊക്കെയും നിയമത്തിനുമുന്നില്&#x200d; അര്&#x200d;പ്പിക്കാന്&#x200d; കൂലിപ്പട്ടാളത്തെ ഇറക്കി നേതൃത്വം. കേസില്&#x200d; കേരള പൊലീസ് ചോദ്യം ചെയ്യാനായി പിടികൂടിയപ്പോള്&#x200d; നെഞ്ചുവേദന അഭിനയിച്ച് നിയമത്തെ പരിഹസിച്ച നേതാവാണ് പി. ജയരാജന്&#x200d;. ധാര്&#x200d;മികത ലവലേശം തൊട്ടുതീണ്ടാത്ത സി.പി.എമ്മിന്റെ നേതാക്കള്&#x200d; അരിതിന്നും ആശാരിച്ചിയെ കടിച്ചിട്ടുമെന്നപോലെ ന്യായാധിപന്മാരെ &#8216;ശുംഭന്മാ&#8217; രെന്നും സി.ബി.ഐയെ &#8216;പോടാപുല്ലേ&#8217; എന്നുമൊക്കെ പരസ്യമായി അധിക്ഷേപിച്ചതും നാം കണ്ടു. പാര്&#x200d;ട്ടിയില്&#x200d;നിന്ന് പ്രത്യയശാസ്ത്രവശാല്&#x200d; തെറ്റിപ്പിരിഞ്ഞ ഒറ്റക്കാരണത്താല്&#x200d; നടുറോഡിലിട്ട് വെട്ടിക്കൊന്ന ഒഞ്ചിയത്തെ ടി.പി ചന്ദ്രശേഖരന്റെ ഘാതകരെ രക്ഷിക്കാനായി ഇസ്‌ലാമിക തീവ്രവാദികളാണെന്ന് തെറ്റിദ്ധരിപ്പിക്കാന്&#x200d; ശ്രമിച്ചയാളാണ് ഇന്ന് സംസ്ഥാന മുഖ്യമന്ത്രിപദത്തിലിരിക്കുന്നതെന്നതും ജനാധിപത്യത്തിന്റെയും പുരോഗമന കേരളത്തിന്റെയും ഗതികേടല്ലാതെന്ത് ?<br> ഷുക്കൂര്&#x200d; കേസന്വേഷണവും വിചാരണയും ഇനിയെങ്കിലും നേരായവഴിയില്&#x200d; മുന്നോട്ടുപോകുകയും പ്രതികള്&#x200d;ക്ക് ഭരണഘടനയും നിയമവും അനുശാസിക്കുന്ന പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുകയും ചെയ്യേണ്ടത് സി.ബി.ഐയുടെ മാത്രമല്ല  നന്മ കാംക്ഷിക്കുന്ന മനുഷ്യസമുദായത്തിന്റെ മുഴുവന്&#x200d; ഉത്തരവാദിത്തമാണ്. കൊല്ലുന്നതും കൊല്ലിക്കുന്നതുമായ രാഷ്ട്രീയത്തിന് നവോത്ഥാന കേരളത്തിന്റെ മണ്ണില്&#x200d; ഇനി വേരില്ലെന്ന് പ്രഖ്യാപിക്കല്&#x200d; കൂടിയാകണം പുതിയ കുറ്റപത്രം. ജയരാജന്മാര്&#x200d; നേരിട്ടതെന്നുപറയുന്ന പീഡനത്തിന് പകരമാകരുത് ഒരു അരുംകൊലയും. ഇനിയൊന്നുപോലും സംഭവിക്കാത്തവണ്ണം പ്രതികളെ പുറത്തിറങ്ങാനാകാത്ത സ്ഥിതിയുണ്ടാക്കിയേ തീരൂ. അങ്ങനെയല്ലെങ്കില്&#x200d; നാം കൊട്ടിഗ്‌ഘോഷിക്കുന്ന ജനാധിപത്യത്തിന് പുല്ലുവില പോലുമുണ്ടാകില്ല. നീതിയും നിയമവും പുലരുന്നതും ഒരു ജീവന്&#x200d;പോലും അകാരണമായി അപഹരിക്കപ്പെടാത്തതുമായ പുതിയ പുലരിയാകട്ടെ നമ്മുടെയെല്ലാം ലക്ഷ്യവും മാര്&#x200d;ഗവും. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-about-shukoor-murder.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ടി വി രാജേഷ് കൊലക്കേസ് പ്രതി&#8217;; ഷുക്കൂർ വധക്കേസിൽ പ്രതിപക്ഷ ബഹളം</title>
		<link>https://www.chandrikadaily.com/shukoor-murder-case-creates-ruckus-in-kerala-assembly.html</link>
					<comments>https://www.chandrikadaily.com/shukoor-murder-case-creates-ruckus-in-kerala-assembly.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 12 Feb 2019 05:49:16 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[kannur violence]]></category>
		<category><![CDATA[p jayarajan tv rajesh]]></category>
		<category><![CDATA[shukkoor murder]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=118779</guid>

					<description><![CDATA[തിരുവനന്തപുരം: അരിയില്&#x200d; ഷുക്കൂര്&#x200d; വധക്കേസില്&#x200d; സിബിഐ സമര്&#x200d;പ്പിച്ച കുറ്റപത്രത്തെച്ചൊല്ലി നിയമസഭയില്&#x200d; പ്രതിപക്ഷ പ്രതിഷേധം. ടി വി രാജേഷ് എംഎല്&#x200d;എയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി സമര്&#x200d;പ്പിച്ച കുറ്റപത്രം ചൂണ്ടിക്കാട്ടി പ്രതിപക്ഷം നല്&#x200d;കിയ അടിയന്തരപ്രമേയത്തിന് സ്പീക്കര്&#x200d; പി. ശ്രീരാമകൃഷ്ണന്&#x200d; അനുമതി നിഷേധിച്ചു. ഇതേത്തുടര്&#x200d;ന്ന് സഭയില്&#x200d; ബഹളമായി. പ്രതിഷേധവുമായി സഭാ കവാടത്തില്&#x200d; കുത്തിയിരിക്കുകയാണ് അംഗങ്ങള്&#x200d;. എന്നാല്&#x200d; കുറ്റപത്രങ്ങളുടെ പേരില്&#x200d; അടിയന്തരപ്രമേയം പരിഗണിക്കുന്ന പതിവില്ലെന്ന് സ്പീക്കര്&#x200d; വ്യക്തമാക്കി. വര്&#x200d;ഷങ്ങള്&#x200d;ക്ക് മുമ്പുള്ള സംഭവത്തില്&#x200d; ചര്&#x200d;ച്ച വേണ്ട. അടിയന്തരപ്രമേയ നോട്ടീസില്&#x200d; കേസിന് സര്&#x200d;ക്കാരുമായുള്ള ബന്ധം പറയുന്നില്ല. പല [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: അരിയില്&#x200d; ഷുക്കൂര്&#x200d; വധക്കേസില്&#x200d; സിബിഐ സമര്&#x200d;പ്പിച്ച കുറ്റപത്രത്തെച്ചൊല്ലി നിയമസഭയില്&#x200d; പ്രതിപക്ഷ പ്രതിഷേധം. ടി വി രാജേഷ് എംഎല്&#x200d;എയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി സമര്&#x200d;പ്പിച്ച കുറ്റപത്രം ചൂണ്ടിക്കാട്ടി പ്രതിപക്ഷം നല്&#x200d;കിയ അടിയന്തരപ്രമേയത്തിന് സ്പീക്കര്&#x200d; പി. ശ്രീരാമകൃഷ്ണന്&#x200d; അനുമതി നിഷേധിച്ചു. ഇതേത്തുടര്&#x200d;ന്ന് സഭയില്&#x200d; ബഹളമായി. പ്രതിഷേധവുമായി സഭാ കവാടത്തില്&#x200d; കുത്തിയിരിക്കുകയാണ് അംഗങ്ങള്&#x200d;.</p>
<p>എന്നാല്&#x200d; കുറ്റപത്രങ്ങളുടെ പേരില്&#x200d; അടിയന്തരപ്രമേയം പരിഗണിക്കുന്ന പതിവില്ലെന്ന് സ്പീക്കര്&#x200d; വ്യക്തമാക്കി. വര്&#x200d;ഷങ്ങള്&#x200d;ക്ക് മുമ്പുള്ള സംഭവത്തില്&#x200d; ചര്&#x200d;ച്ച വേണ്ട. അടിയന്തരപ്രമേയ നോട്ടീസില്&#x200d; കേസിന് സര്&#x200d;ക്കാരുമായുള്ള ബന്ധം പറയുന്നില്ല. പല നീതിപീഠങ്ങള്&#x200d;ക്ക് മുന്നിലും കുറ്റപത്രങ്ങളുണ്ട്. അതിന്റെ പേരില്&#x200d; അടിയന്തരപ്രമേയം കൊണ്ടുവരുകയോ പരിഗണിക്കുകയോ ചെയ്യുന്ന കീഴ് വഴക്കമില്ല എന്നും സ്പീക്കര്&#x200d; പറഞ്ഞു.</p>
<p>ഇതോടെ സഭയില്&#x200d; ബഹളമായി. കൊലക്കുറ്റം ചുമത്തപ്പെട്ട ഒരു എംഎല്&#x200d;എ സഭയിലുണ്ടെന്ന് ടി വി രാജേഷ് എംഎല്&#x200d;എയെ ചൂണ്ടി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ആറ് പ്രാവശ്യം മുന്&#x200d;പ്രതിപക്ഷം കോടതി നടപടികള്&#x200d; അടിയന്തരമായി കൊണ്ടു വന്നിട്ടുണ്ട്. അപ്പോഴും അടിയന്തരപ്രമേയം പരിഗണിച്ചിട്ടുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി.</p>
<p>എന്നാല്&#x200d; അടിയന്തരപ്രമേയത്തിന് അനുമതിയില്ലെന്ന നിലപാടില്&#x200d; സ്പീക്കര്&#x200d; ഉറച്ചു നില്&#x200d;ക്കുകയാണ്. തുടര്&#x200d;ന്ന് പ്രതിഷേധവുമായി സഭാ കവാടത്തില്&#x200d; കുത്തിയിരിക്കുകയാണ് പ്രതിപക്ഷാംഗങ്ങള്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/shukoor-murder-case-creates-ruckus-in-kerala-assembly.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സി.ബി.ഐ കുറ്റപത്രം അനീതിക്കെതിരെയുള്ള പോരാട്ടത്തില്&#x200d; സത്യത്തിന്റെ വിജയം: എം.എസ്.എഫ്</title>
		<link>https://www.chandrikadaily.com/msf-in-ariyil-shukoor-cbi-verdict.html</link>
					<comments>https://www.chandrikadaily.com/msf-in-ariyil-shukoor-cbi-verdict.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 11 Feb 2019 16:47:14 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[ariyil shukoor]]></category>
		<category><![CDATA[cpm attack]]></category>
		<category><![CDATA[kannur murders]]></category>
		<category><![CDATA[Mishab keezhariyur]]></category>
		<category><![CDATA[MSF]]></category>
		<category><![CDATA[msf kerala]]></category>
		<category><![CDATA[p jayarajan tv rajesh]]></category>
		<category><![CDATA[shukkoor murder]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=118761</guid>

					<description><![CDATA[കോഴിക്കോട് : അരിയില്&#x200d; ഷുക്കൂര്&#x200d; വധം പി.ജയരാജനും ടി.പി രാജേഷിനും പങ്കുണ്ടെന്ന സി.ബി.ഐ കുറ്റപത്രം അനീതിക്കെതിരെയുള്ള പോരാട്ടത്തില്&#x200d; സത്യത്തിന്റെ വിജയമാണെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂര്&#x200d; ജന:സെക്രട്ടറി എം.പി നവാസ് എന്നിവര്&#x200d; അഭിപ്രായപ്പെട്ടു. കുറ്റപത്രത്തിന് പിന്നില്&#x200d; സി.ബി.ഐയുടെ രാഷ്ട്രീയ താല്&#x200d;പര്യമെന്ന പാര്&#x200d;ട്ടി സെക്രട്ടറിയുടെ മുന്&#x200d;കൂട്ടി തയ്യാറാക്കിയ പ്രസ്താവന ചവറ്റുകൊട്ടയില്&#x200d; തള്ളേണ്ടതാണ്. വിഷയത്തില്&#x200d; പാര്&#x200d;ട്ടിക്ക് പങ്കുണ്ടെന്ന് സി.ബി.ഐ പറയുന്നതിന് മുമ്പ് എ.എന്&#x200d; ഷംസീര്&#x200d; എംഎല്&#x200d;എ പരസ്യമായി ഒരു മലയാളം ചാനലില്&#x200d; പറഞത് പൊതുസമൂഹം മറന്നിട്ടില്ല. ചാനലിലെ പ്രസ്താവനയുടെ [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട് : അരിയില്&#x200d; ഷുക്കൂര്&#x200d; വധം പി.ജയരാജനും ടി.പി രാജേഷിനും പങ്കുണ്ടെന്ന സി.ബി.ഐ കുറ്റപത്രം അനീതിക്കെതിരെയുള്ള പോരാട്ടത്തില്&#x200d; സത്യത്തിന്റെ വിജയമാണെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂര്&#x200d; ജന:സെക്രട്ടറി എം.പി നവാസ് എന്നിവര്&#x200d; അഭിപ്രായപ്പെട്ടു.</p>
<p>കുറ്റപത്രത്തിന് പിന്നില്&#x200d; സി.ബി.ഐയുടെ രാഷ്ട്രീയ താല്&#x200d;പര്യമെന്ന പാര്&#x200d;ട്ടി സെക്രട്ടറിയുടെ മുന്&#x200d;കൂട്ടി തയ്യാറാക്കിയ പ്രസ്താവന ചവറ്റുകൊട്ടയില്&#x200d; തള്ളേണ്ടതാണ്. വിഷയത്തില്&#x200d; പാര്&#x200d;ട്ടിക്ക് പങ്കുണ്ടെന്ന് സി.ബി.ഐ പറയുന്നതിന് മുമ്പ് എ.എന്&#x200d; ഷംസീര്&#x200d; എംഎല്&#x200d;എ പരസ്യമായി ഒരു മലയാളം ചാനലില്&#x200d; പറഞത് പൊതുസമൂഹം മറന്നിട്ടില്ല. ചാനലിലെ പ്രസ്താവനയുടെ അടിസ്ഥാനത്തില്&#x200d; എ.എന്&#x200d; ഷംസീര്&#x200d; എംഎല്&#x200d;എയെക്കൂടി പ്രതിചേര്&#x200d;ക്കണമെന്ന് നേരത്തെ സി.ബി.ഐ മുമ്പാകെ എം.എസ്.എഫ് ആവശ്യപ്പെട്ടിരുന്നു.<br />
സി ബി ഐ കുറ്റ പത്രം നീതിയിലേക്കുള്ള ശുഭ പ്രതീക്ഷയാണെന്നും എം.എസ്.എഫ് അഭിപ്രായപ്പെട്ടു</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/msf-in-ariyil-shukoor-cbi-verdict.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ഇത് പ്രിയപ്പെട്ട ഷുക്കൂറിനെ പോലെ, അവന്റെ ഉമ്മയെപോലെ, കണ്ണുനീര്&#x200d; വറ്റിയ അവന്റെ കുടുംബത്തെ പോലെ അനേകം കുടുംബങ്ങള്&#x200d;ക്കും വേണ്ടിയുള്ള പോരാട്ടം കൂടിയാണ്&#8217;; കെ.എം ഷാജി</title>
		<link>https://www.chandrikadaily.com/km-shaji-mla-about-shukkoor-murder-case-p-jayarajan-cbi-enquiry-news.html</link>
					<comments>https://www.chandrikadaily.com/km-shaji-mla-about-shukkoor-murder-case-p-jayarajan-cbi-enquiry-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 11 Feb 2019 12:04:20 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[km shaji mla]]></category>
		<category><![CDATA[p jayarajan tv rajesh]]></category>
		<category><![CDATA[shukkoor murder]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=118743</guid>

					<description><![CDATA[&#8216;അള്ളാഹുവിന് സ്തുതി.ഷുക്കൂര്&#x200d; വധക്കേസ്സില്&#x200d; ജയരാജനും രാജേഷിനുമെതിരെ സിബിഐ കുറ്റപത്രം സമര്&#x200d;പ്പിച്ചിരിക്കുന്നു. 2013 ലെ കോഴിക്കോട്ടെ യൂത്ത് ലീഗിന്റെ ഐഡിയല്&#x200d; യൂത്ത്‌കോര്&#x200d; സമ്മേളനത്തില്&#x200d; ആയിരകണക്കായ മുസ്ലിം ലീഗ് പ്രവര്&#x200d;ത്തകരെ സാക്ഷിയാക്കി അന്ന് ഞാന്&#x200d; പറഞ്ഞിരുന്നു. നിയമത്തിന്റെ വഴിയിലൂടെ കൃത്യമായി സഞ്ചരിച്ച് പി ജയരാജനെന്ന കുറ്റവാളിക്ക് അര്&#x200d;ഹമായ ശിക്ഷ വാങ്ങി നല്&#x200d;കുമെന്ന്. കണ്ണൂരിലെ സ്ഥിരമായ രാഷ്ട്രീയ കൊലപാതകങ്ങളില്&#x200d; നടക്കുന്നത് പോലെ സാക്ഷികളെ ഭീഷണിപ്പെടുത്തിയും സ്വാധീനിച്ചും ഈ കേസ്സിനെയും അട്ടിമറിക്കാന്&#x200d; ശ്രമം നടന്ന വൈകാരികമായ ഒരു ഘട്ടത്തിലായിരുന്നു ആ സമ്മേളനം . [&#8230;]]]></description>
										<content:encoded><![CDATA[
<p>&#8216;അള്ളാഹുവിന് സ്തുതി.ഷുക്കൂര്&#x200d; വധക്കേസ്സില്&#x200d; ജയരാജനും രാജേഷിനുമെതിരെ സിബിഐ കുറ്റപത്രം സമര്&#x200d;പ്പിച്ചിരിക്കുന്നു.</p>



<p>2013 ലെ കോഴിക്കോട്ടെ യൂത്ത് ലീഗിന്റെ ഐഡിയല്&#x200d; യൂത്ത്‌കോര്&#x200d; സമ്മേളനത്തില്&#x200d; ആയിരകണക്കായ മുസ്ലിം ലീഗ് പ്രവര്&#x200d;ത്തകരെ സാക്ഷിയാക്കി അന്ന് ഞാന്&#x200d; പറഞ്ഞിരുന്നു. നിയമത്തിന്റെ വഴിയിലൂടെ കൃത്യമായി സഞ്ചരിച്ച് പി ജയരാജനെന്ന കുറ്റവാളിക്ക് അര്&#x200d;ഹമായ ശിക്ഷ വാങ്ങി നല്&#x200d;കുമെന്ന്. കണ്ണൂരിലെ സ്ഥിരമായ രാഷ്ട്രീയ കൊലപാതകങ്ങളില്&#x200d; നടക്കുന്നത് പോലെ സാക്ഷികളെ ഭീഷണിപ്പെടുത്തിയും സ്വാധീനിച്ചും ഈ കേസ്സിനെയും അട്ടിമറിക്കാന്&#x200d; ശ്രമം നടന്ന വൈകാരികമായ ഒരു ഘട്ടത്തിലായിരുന്നു ആ സമ്മേളനം . <br>
ആ പ്രതിസന്ധികളെയെല്ലാം അതിജീവിച്ച് മുസ്ലിം ലീഗ് പാര്&#x200d;ട്ടിയുടേയും നേതാക്കളുടെയും ആശിര്&#x200d;വ്വാദത്തോടെ നിയമത്തിന്റെ വഴിയിലൂടെ സസൂക്ഷ്മം പോരാടാന്&#x200d; സാധിച്ചുവെന്നതാണ് ഇപ്പോള്&#x200d; ജയരാജനും രാജേഷിനുമെതിരെ ഷുക്കൂര്&#x200d; വധക്കേസ്സില്&#x200d; ഗൂഡാലോചന കുറ്റം ചുമത്തി സിബിഐ സമര്&#x200d;പ്പിച്ച കുറ്റപത്രത്തിന്റെ പിന്നാമ്പുറം.</p>



<p>നിരന്തരം കണ്ണൂരില്&#x200d; നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങള്&#x200d;ക്ക് അന്ത്യം കുറിക്കണമെങ്കില്&#x200d; കൊന്നവരെ മാത്രമല്ല, കൊല്ലിച്ചവരെയും ആസൂത്രകരെയും നിയമത്തിന്റെ മുമ്പില്&#x200d; കൊണ്ടുവരിക എന്നതായിരുന്നു ഈ പോരാട്ടത്തിന്റെ അടിസ്ഥാനപരമായ ലക്ഷ്യം.ഒരു ഷുക്കൂറിന് വേണ്ടിയല്ല, വരാനിരിക്കുന്ന നമ്മുടെ നൂറ് കണക്കിന് ഷുക്കൂറുമാര്&#x200d;ക്ക് വേണ്ടിയുള്ള പോരാട്ടമായിരുന്നു അത്. പല ഘട്ടങ്ങളിലായി കണ്ണൂരിന്റെ മണ്ണില്&#x200d; നടന്ന അറുംകൊലകളില്&#x200d;സത്യസന്ധമായ അന്വേഷണം നടന്നിരുന്നുവെങ്കില്&#x200d; അവസാനം ഷുഐബിനെ പോലെയുള്ള ഒരു ചെറുപ്പക്കാരന് അവിടെ ജീവന്&#x200d; നഷ്ടമാകില്ലായിരുന്നു. പക്ഷേ അത് സംഭവിച്ചില്ല. ആ ഒരു പോരാട്ടമാണ് നമ്മളേറ്റെടുത്തത്. ഇത് പ്രിയപ്പെട്ട ഷുക്കൂറിനെ പോലെ, അവന്റെ ഉമ്മയെപോലെ, കണ്ണുനീര്&#x200d; വറ്റിയ അവന്റെ കുടുംബത്തെ പോലെ അനേകം ഉമ്മമാര്&#x200d;ക്കും സഹോദരിമാര്&#x200d;ക്കും അവരുടെ കുടുംബങ്ങള്&#x200d;ക്കും വേണ്ടിയുള്ള പോരാട്ടം കൂടിയാണ്. അതിതിന്റെ പൂര്&#x200d;ണ്ണതയില്&#x200d; പര്യവസാനിക്കുന്ന ഘട്ടത്തില്&#x200d; മാത്രമേ നമുക്ക് പിന്&#x200d; വാങ്ങാന്&#x200d; സാധിക്കുകയുള്ളൂ.</p>



<p>ഈ പോരാട്ടം മുസ്ലിം ലീഗ് പാര്&#x200d;ട്ടി ഏല്&#x200d;പ്പിച്ചത് ഞാനുള്&#x200d;പ്പെടെയുളള, അഡ്വ: ലത്തീഫും പി കെ സുബൈറും ഷുക്കൂറിന്റെ സഹോദരന്&#x200d; ദാവൂദുമടങ്ങുന്ന സംഘത്തെയായിരുന്നു.നിയമത്തിന്റെ വഴിയിലൂടെ അക്ഷീണം നാം നടത്തിയ ആ പോരാട്ടത്തിന്റെ റിസള്&#x200d;ട്ട് അനുകൂലമാവുന്നത് ഈ ആയുസ്സിലെ ഏറ്റവും വലിയ സന്തോഷമാണ് നല്&#x200d;കുന്നത്. തെരുവുകളില്&#x200d; ബഹളം വെച്ച് ആളുകളെ വൈകാരികമായി ഇളക്കിവിടുകയല്ല. ഈ രാജ്യത്തിന്റെ നിയമ വ്യവസ്ഥയില്&#x200d; വിശ്വാസമര്&#x200d;പ്പിച്ചു കൊണ്ട് നേരായ മാര്&#x200d;ഗത്തില്&#x200d; നടത്തിയിട്ടുള്ള നിയമ പോരാട്ടമാണിത്.വൈകാരികതയുടെ മാര്&#x200d;ഗ്ഗമല്ല ക്ഷമയുടെയും സത്യത്തിന്റെയും വഴികളാണ് പ്രതിസന്ധി ഘട്ടങ്ങളില്&#x200d; നമ്മെ നയിക്കേണ്ടത്. ആ അര്&#x200d;ത്ഥത്തില്&#x200d; രാജ്യത്തിന്റെ നിയമ വ്യവസ്ഥയെ സമീപിച്ചുവെന്നതാണ് ഷുക്കൂര്&#x200d; വധക്കേസ്സില്&#x200d; ഇപ്പോള്&#x200d; വന്നിരിക്കുന്ന ഈ വഴിത്തിരിവ്. ഇതിന് വേണ്ടി മുന്നില്&#x200d; നിന്ന് പ്രവര്&#x200d;ത്തിച്ച അഡ്വ: ലത്തീഫ്, പി കെ സുബൈര്&#x200d; ദാവൂദ് എന്നിവരുള്&#x200d;പ്പെടെയുള്ളവര്&#x200d;ക്ക് പ്രത്യേകം നന്ദി അറിയിക്കുന്നു. സര്&#x200d;വ്വശക്തനായ അള്ളാഹുവിന്റെ സഹായം എന്നും നമുക്കൊപ്പമുണ്ടാവട്ടെ..</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/km-shaji-mla-about-shukkoor-murder-case-p-jayarajan-cbi-enquiry-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഷുക്കൂര്&#x200d; വധം: ക്രിമിനല്&#x200d; ഗൂഡാലോചനയും പൊലീസിന്റെ അന്വേഷണ വീഴ്ചയും അന്വേഷിക്കുന്നതായി സി.ബി.ഐ</title>
		<link>https://www.chandrikadaily.com/ariyil-shukoor-murder-case-in-cbi.html</link>
					<comments>https://www.chandrikadaily.com/ariyil-shukoor-murder-case-in-cbi.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 29 Jul 2018 17:27:19 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ariyil shukkooor]]></category>
		<category><![CDATA[Jayarajan]]></category>
		<category><![CDATA[p.jayarajan]]></category>
		<category><![CDATA[Rajesh]]></category>
		<category><![CDATA[shukkoor murder]]></category>
		<category><![CDATA[TV Rajesh]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=96643</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: എം.എസ്.എഫ് തളിപ്പറമ്പ് മണ്ഡലം ട്രഷറര്&#x200d; ആയിരുന്ന അരിയില്&#x200d; അബ്ദുല്&#x200d; ഷൂക്കൂറിനെ കൊലപ്പെടുത്തിയ കേസില്&#x200d; ക്രിമിനല്&#x200d; ഗൂഡാലോചനയും കേരള പൊലീസിന്റെ അന്വേഷണത്തിലെ വീഴ്ചയും അന്വേഷിക്കുന്നതായി സി.ബി.ഐ. ഷുക്കൂര്&#x200d; വധക്കേസിലെ തുടര്&#x200d; അന്വേഷണ ഉത്തരവിനെതിരെ സി.പി.എം കണ്ണൂര്&#x200d; ജില്ലാ സെക്രട്ടറി പി ജയരാജന്&#x200d; കേസിലെ ഒന്നാം പ്രതി കെ പ്രകാശന്&#x200d; എന്നിവര്&#x200d; നല്&#x200d;കിയ ഹര്&#x200d;ജിയില്&#x200d; സമര്&#x200d;പ്പിച്ച തല്&#x200d;സ്ഥിതി അന്വേഷണ റിപ്പോര്&#x200d;ട്ടിലാണ് കൊലപാതകത്തിന് പിന്നിലെ ക്രിമിനല്&#x200d; ഗൂഡാലോചനയെ കുറിച്ച് അന്വേഷിക്കുന്നതായി സി.ബി.ഐ വെളിപ്പെടുത്തിയിരിക്കുന്നത്. കേസിലെ ക്രിമിനല്&#x200d; ഗൂഡാലോചനയെ കുറിച്ച് അന്വേഷിച്ചില്ലെന്ന് [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: എം.എസ്.എഫ് തളിപ്പറമ്പ് മണ്ഡലം ട്രഷറര്&#x200d; ആയിരുന്ന അരിയില്&#x200d; അബ്ദുല്&#x200d; ഷൂക്കൂറിനെ കൊലപ്പെടുത്തിയ കേസില്&#x200d; ക്രിമിനല്&#x200d; ഗൂഡാലോചനയും കേരള പൊലീസിന്റെ അന്വേഷണത്തിലെ വീഴ്ചയും അന്വേഷിക്കുന്നതായി സി.ബി.ഐ. ഷുക്കൂര്&#x200d; വധക്കേസിലെ തുടര്&#x200d; അന്വേഷണ ഉത്തരവിനെതിരെ സി.പി.എം കണ്ണൂര്&#x200d; ജില്ലാ സെക്രട്ടറി പി ജയരാജന്&#x200d; കേസിലെ ഒന്നാം പ്രതി കെ പ്രകാശന്&#x200d; എന്നിവര്&#x200d; നല്&#x200d;കിയ ഹര്&#x200d;ജിയില്&#x200d; സമര്&#x200d;പ്പിച്ച തല്&#x200d;സ്ഥിതി അന്വേഷണ റിപ്പോര്&#x200d;ട്ടിലാണ് കൊലപാതകത്തിന് പിന്നിലെ ക്രിമിനല്&#x200d; ഗൂഡാലോചനയെ കുറിച്ച് അന്വേഷിക്കുന്നതായി സി.ബി.ഐ വെളിപ്പെടുത്തിയിരിക്കുന്നത്.</p>
<p>കേസിലെ ക്രിമിനല്&#x200d; ഗൂഡാലോചനയെ കുറിച്ച് അന്വേഷിച്ചില്ലെന്ന് ഷുക്കൂറിന്റെ മാതാവ് നേരത്തെ ആരോപിച്ചിരുന്നു. കേസിലെ മുഴുവന്&#x200d; പ്രതികളും പി ജയരാജന്&#x200d;, ടിവി രാജേഷ് എം.എല്&#x200d;.എ എന്നിവര്&#x200d; നേതൃത്വം നല്&#x200d;കുന്ന രാഷ്ട്രീയ പാര്&#x200d;ട്ടിയിലെ അംഗങ്ങളാണെന്ന് അന്വേഷണത്തില്&#x200d; തെളിഞ്ഞതായും തല്&#x200d;സ്ഥിതി റിപ്പോര്&#x200d;ട്ടിലുണ്ട്. ജയരായനും രാജേഷിനുമെതിരെ ശക്തമായ അന്വേഷണം നടന്നില്ലെന്നും ഇരുവര്&#x200d;ക്കുമെതിരെ വേണ്ടത്ര തെളിവുകള്&#x200d; കേസ് ആദ്യം അന്വേഷിച്ച കേരള പൊലീസ് ശേഖരിച്ചില്ലെന്നും ഷുക്കൂറിന്റെ മാതാവ് പരാതിപ്പെട്ടിരുന്നു. ഇരുവര്&#x200d;ക്കുമെതിരായ അന്വേഷണം ദുര്&#x200d;ബലപ്പെടുത്തിയോ എന്നതിനെ കുറിച്ച് അന്വേഷണം പുരോഗമിക്കുന്നതായി സി.ബി.ഐ സുപ്രീം കോടതിയില്&#x200d; സമര്&#x200d;പ്പിച്ച അന്വേഷണ പുരോഗതി റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നുണ്ട്. പ്രതികള്&#x200d;ക്കെതിരെ ശക്തവും നിഷ്പക്ഷവുമായ തെളിവുകള്&#x200d; ശേഖരിക്കാനുള്ള നടപടികള്&#x200d; പുരോഗമിക്കുകയാണ്. അന്വേഷണത്തില്&#x200d; പരിഗണിക്കാത്ത ഏതെങ്കിലും തെളിവുകള്&#x200d; കേരള പൊലീസിന്റെ പക്കല്&#x200d; ഉണ്ടോ എന്ന കാര്യവും സി.ബി.ഐ അന്വേഷിക്കുന്നതായും തല്&#x200d;സ്ഥിതി റിപ്പോര്&#x200d;ട്ടില്&#x200d; വ്യക്തമാക്കിയിട്ടുണ്ട്.</p>
<p>2012 ഫെബ്രുവരി 20നാണ് സി.പി.എം ശക്തി കേന്ദ്രമായ കീഴറ വള്ളുവന്&#x200d; കടവില്&#x200d; വെച്ച് അരിയില്&#x200d; അബ്ദുല്&#x200d; ഷുക്കൂറിനെ കൊലപ്പെടുത്തിയത്. സി.പി.എം പ്രവര്&#x200d;ത്തകര്&#x200d; മണിക്കൂറുകളോളം തടഞ്ഞു വെച്ച് വിചാരണ നടത്തിയ ശേഷം കൊലപ്പെടുത്തിയെന്നാണ് കേസ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ariyil-shukoor-murder-case-in-cbi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഷുക്കൂര്&#x200d; വധം: ബന്ധം വെളിപ്പെടുത്തിയ എ.എൻ ഷംസീർ എം.എൽ.എക്കെതിരെ  എം.എസ്എ.ഫ്; സി.ബി.ഐക്കു പരാതി നൽകി</title>
		<link>https://www.chandrikadaily.com/shamseer-mla-s-faux-pas-on-shukkoor-murder-case-msf-filed-case-in-cbi.html</link>
					<comments>https://www.chandrikadaily.com/shamseer-mla-s-faux-pas-on-shukkoor-murder-case-msf-filed-case-in-cbi.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 05 Mar 2018 10:37:00 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[AN Shamseer MLA]]></category>
		<category><![CDATA[ariyil shukkooor]]></category>
		<category><![CDATA[kannur violence]]></category>
		<category><![CDATA[mishab kizhriyoor]]></category>
		<category><![CDATA[MSF]]></category>
		<category><![CDATA[msf kerala]]></category>
		<category><![CDATA[shukkoor murder]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=73034</guid>

					<description><![CDATA[തിരുവനന്തപുരം: എം.എസ്.എഫ് തളിപ്പറമ്പ് നിയോജക മണ്ഡലം ട്രഷറര്&#x200d; അരിയില്&#x200d; അബ്ദുല്&#x200d; ഷുക്കൂറിനെ കൊലപ്പെടുത്തിയതില്&#x200d; പാര്&#x200d;ട്ടിക്ക് പങ്കുണ്ടെന്നു തുറന്നു പറഞ്ഞ എ.എന്&#x200d; ഷംസീര്&#x200d; എം.എല്&#x200d;.എക്കെതിരെ എം.എസ്.എഫ് സി.ബി.ഐക്ക് പരാതി നല്&#x200d;കി. കൊലപാതകവുമായുള്ള ബന്ധം വെളിപ്പെടുത്തിയ ഷംസീര്&#x200d; എം.എല്&#x200d;.എയെ അറസ്റ്റ് ചെയ്തു ചോദ്യം ചെയ്യണം എന്ന് ആവശ്യപെട്ട് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയാണ് തിരുവന്തപുരത്ത് സി.ബി.ഐക്ക് പരാതി നല്&#x200d;കിയത്. തിരുവന്തപുരത്തെ സി.ബി.ഐ ഓഫീസില്&#x200d; എത്തിച്ചേര്&#x200d;ന്ന എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്&#x200d;, ജന സെക്രട്ടറി എം.പി നവാസ് എന്നിവരടങ്ങിയ സംഘം അന്വേഷണ [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: എം.എസ്.എഫ് തളിപ്പറമ്പ് നിയോജക മണ്ഡലം ട്രഷറര്&#x200d; അരിയില്&#x200d; അബ്ദുല്&#x200d; ഷുക്കൂറിനെ കൊലപ്പെടുത്തിയതില്&#x200d; പാര്&#x200d;ട്ടിക്ക് പങ്കുണ്ടെന്നു തുറന്നു പറഞ്ഞ എ.എന്&#x200d; ഷംസീര്&#x200d; എം.എല്&#x200d;.എക്കെതിരെ എം.എസ്.എഫ് സി.ബി.ഐക്ക് പരാതി നല്&#x200d;കി. കൊലപാതകവുമായുള്ള ബന്ധം വെളിപ്പെടുത്തിയ ഷംസീര്&#x200d; എം.എല്&#x200d;.എയെ അറസ്റ്റ് ചെയ്തു ചോദ്യം ചെയ്യണം എന്ന് ആവശ്യപെട്ട് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയാണ് തിരുവന്തപുരത്ത് സി.ബി.ഐക്ക് പരാതി നല്&#x200d;കിയത്.<br />
തിരുവന്തപുരത്തെ സി.ബി.ഐ ഓഫീസില്&#x200d; എത്തിച്ചേര്&#x200d;ന്ന എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്&#x200d;, ജന സെക്രട്ടറി എം.പി നവാസ് എന്നിവരടങ്ങിയ സംഘം അന്വേഷണ ഉദ്യോഗസ്ഥര്&#x200d; മുമ്പാകെ പരാതിയും തെളിവായ ചര്&#x200d;ച്ചയുടെ ദൃശ്യമടങ്ങിയ സി.ഡി യും ഹാജരാക്കി. സംസ്ഥാന ഭാരവാഹികളായ ശരീഫ് വടക്കയില്&#x200d;, ഫൈസല്&#x200d; ചെറുകുന്നേന്&#x200d;, ഷബീര്&#x200d; ഷാജഹാന്&#x200d;, ഹാഷിം ബംബ്രാണി, അംജദ് കൂരിപ്പള്ളി, ഹാമീം നെടുമങ്ങാട് എന്നിവര്&#x200d; സംബന്ധിച്ചു.</p>
<p>കണ്ണൂര്&#x200d; മട്ടന്നൂരില്&#x200d; യൂത്ത് കോണ്&#x200d;ഗ്രസ് പ്രവര്&#x200d;ത്തകന്&#x200d; ശുഹൈബ് വെട്ടേറ്റു മരിച്ച സംഭവത്തെക്കുറിച്ചുള്ള ചാനല്&#x200d; ചര്&#x200d;ച്ചയ്ക്കിടെയാണ് ഷുക്കൂര്&#x200d; വധത്തില്&#x200d; ബന്ധം ഷംസീര്&#x200d; വെളിപ്പെടുത്തിയത്.</p>
<p>കോണ്&#x200d;ഗ്രസോ, ഒരു മുസ്ലീം സഹോദരനോ ആണോ നിങ്ങളുടെ ശത്രു എന്ന പരിശോധന നടത്തുകയും അവിടെ തെറ്റുകള്&#x200d; ഉണ്ടായിട്ടുണ്ടെങ്കില്&#x200d; അതേറ്റു പറയുകയും, തെറ്റുകള്&#x200d; ഉണ്ടായിട്ടുണ്ടെങ്കില്&#x200d; അതേറ്റു പറയുകയും കുറ്റക്കാരെ ശിക്ഷിച്ചുവെന്ന് ഉറപ്പുവരുത്തി പൊതു സമൂഹത്തെ അറിയിക്കാനുള്ള ബാധ്യത സി.പി.എമ്മിന് ഇല്ലേ എന്ന ചോദ്യത്തിനാണ് ഷംസീര്&#x200d; വിവാദ വെളിപ്പെടുത്തല്&#x200d; നടത്തിയത്.</p>
<p>ഷുക്കൂര്&#x200d; കേസില്&#x200d; ബന്ധമില്ലെന്ന് തങ്ങള്&#x200d; ഇതുവരെ പറഞ്ഞിട്ടില്ല. അതൊരു പ്ലാന്&#x200d;ഡ് മര്&#x200d;ഡര്&#x200d; ഒന്നുമല്ല, അതങ്ങ് സംഭവിച്ചു പോയതാണ്. ഒരു മാസ് സൈക്കോളജിയാണ്. ജനക്കൂട്ടം അക്രമിച്ച സംഭവമാണ്. ഞങ്ങളത് ന്യായീകരിക്കാന്&#x200d; വന്നിട്ടില്ല. ആ സംഭവം ഇല്ലാന്നും പറഞ്ഞിട്ടില്ല. ഞങ്ങളുടെ പാര്&#x200d;ട്ടിക്ക് ബന്ധം ഇല്ലെന്നും പറഞ്ഞിട്ടില്ല&#8230; എന്നിങ്ങനെ ആയിരുന്നു എ.എന്&#x200d; ഷംസീര്&#x200d; എം.എല്&#x200d;.എയുടെ വാക്കുകള്&#x200d;. കണ്ണൂരിലെ കോണ്&#x200d;ഗ്രസ് നേതാവ് കെ. സുധാകരനും ചര്&#x200d;ച്ചയില്&#x200d; ഷംസീറിന് ഒപ്പമുണ്ടായിരുന്നു.</p>
<p>ഷുക്കൂര്&#x200d; വധക്കേസിനെ സംബന്ധിച്ചുണ്ടായ വെളിപ്പെടുത്തലില്&#x200d; ഷംസീറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് നേരത്തെ യൂത്ത് ലീഗ് സംസ്ഥാന ജനറല്&#x200d; സെക്രട്ടറി പി. കെ ഫിറോസ് ആവശ്യപ്പെട്ടിരുന്നു. 2012 ഫെബ്രുവരി 20 നാണ് എം. എസ്. എഫ് പ്രവര്&#x200d;ത്തകര്&#x200d; ഷുക്കൂര്&#x200d; കൊല്ലപ്പെട്ടത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/shamseer-mla-s-faux-pas-on-shukkoor-murder-case-msf-filed-case-in-cbi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
